ബന്ധുവിൽ നിന്ന് ചൈൽഡ് അബ്യൂസ് നേരിട്ടു: അയാൾക്ക് ഒരു പെൺകുട്ടി ജനിച്ചപ്പോൾ മാപ്പ് പറഞ്ഞു; ശ്രുതി രജനികാന്ത്

ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകപ്രീതി നേടിയ നടിയാണ് ശ്രുതി രജനികാന്ത്. ഇപ്പോൾ തനിക്ക് കുട്ടിക്കാലത്ത് ഉണ്ടായ മോശം അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ശ്രുതി ചൈൽഡ് അബ്യൂസ് നേരിട്ടിട്ടുണ്ടെന്ന കാര്യം വെളിപ്പെടുത്തിയത്. ‘‘എനിക്ക് ചൈല്‍ഡ്ഹുഡ് ട്രോമകളുണ്ട്. ചൈല്‍ഡ് അബ്യൂസ് നേരിടേണ്ടി വന്നിട്ടുണ്ട്. ഞാനിത് എവിടേയും പറഞ്ഞിട്ടില്ല. എനിക്ക് പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടല്ല. ഇത് കാണുന്നവരില്‍ എന്നെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്. അവരില്‍ ചിലര്‍ക്ക് ഇത് അറിയാം. പ്രേമനൈരാശ്യമല്ല എന്‍റെ നിരാശയുടെ കാരണം. എന്നോട് ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കുകയേ ചെയ്യരുത് എന്നാണ് സുഹൃത്തുക്കളൊക്കെ പറഞ്ഞത്. അതൊരു ഡാര്‍ക്ക് സൈഡാണ്. ഇക്കാര്യം വീട്ടില്‍ അറിയില്ല. ഞാന്‍ പറഞ്ഞിട്ടില്ല. അതൊക്കെ ഞാൻ തന്നെ ഹാൻഡില്‍ ചെയ്യുകയായിരുന്നു. അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോൾ ഉപദ്രവിക്കാൻ വന്ന ആളെ ഞാൻ തന്നെ തല്ലിയിട്ടുണ്ട്. കുട്ടിക്കാലത്തെ ഇത്തരം സംഭവങ്ങൾ…

Read More

ജയ് ഗണേഷ്… ആദ്യ ഗാനത്തിനു പിന്നാലെ ആദ്യ പോസ്റ്ററും പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ചിത്രം ഏപ്രിൽ പത്തിന് തീയറ്ററുകളിലെത്തും

ഉണ്ണി മുകുന്ദൻ, മഹിമാ നമ്പ്യാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ‘ജയ് ഗണേഷ്ന്‍റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ഉണ്ണി മുകുന്ദനും, മഹിമാ നമ്പ്യാരും ഇരുവരുടേയും സമൂഹമാധ്യമങ്ങളിൽ  പോസ്റ്റർ പങ്കുവച്ചു. രഞ്ജിത് ശങ്കറാണ് സംവിധാനവും, തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. ഏപ്രിൽ പത്തിനാണ് ജയ് ഗണേഷ് തീയറ്ററിൽ എത്തുന്നത്. നീണ്ട ഇടവ്ളയ്ക്ക് ശേഷം ജോമോളും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തിലെത്തുന്നു. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്. ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. സസ്പെൻസ്, സർപ്രൈസ്, ട്വിസ്റ്റ് എന്നിവയോടൊപ്പം മിസ്റ്റീരിയസ് എലമെൻസുകൾ ഉൾപ്പെടുത്തി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്നവിധമാണ് ‘ജയ് ഗണേഷ് ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ചന്ദ്രു ശെൽവരാജ്, ചിത്രസംയോജനം: സംഗീത് പ്രതാപ്, സംഗീതം: ശങ്കർ…

Read More

ഞാൻ തെറ്റ് ചെയ്തിട്ടില്ല, എന്‍റെ വയ്യാത്ത മകളുടെ തലയില്‍ തൊട്ട് സത്യം ചെയ്യാം; ആരോപണങ്ങളോട് പ്രതികരിച്ച് ബിനു അടിമാലി

ഫോട്ടോഗ്രാഫറും മുൻ സോഷ്യൽ മീഡിയ മാനേജരുമായ ജിനേഷ് തനിക്കെതിരേ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി മിമിക്രി, ചലച്ചിത്ര താരം ബിനു അടിമാലി. ജിനേഷിനെ ആക്രമിച്ചു എന്നതും കാമറ തകർത്തു എന്നതും വാസ്തവവിരുദ്ധമായ ആരോപണമാണെന്ന് ബിനു അടിമാലി പറഞ്ഞു. ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിനു ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അന്തരിച്ച കോമേഡിയന്‍ സുധി കൊല്ലത്തിന്‍റെ വീട്ടില്‍ പോയത് സഹതാപം കിട്ടാന്‍ വേണ്ടിയാണ് എന്നതടക്കം ആരോപണങ്ങള്‍ക്ക് ബിനു മറുപടി നൽകി. പ്രപഞ്ചത്തിലെ എല്ലാ ശക്തികളുടെ മുന്നില്‍ വച്ചും താന്‍ പറയുകയാണ്, അങ്ങനൊരു സംഭവം നടന്നിട്ടേയില്ലെന്നാണ് ബിനു ആരോപണത്തോട് പ്രതികരിച്ചത്. ഒരു ചാനലിന്‍റെ പരിപാടി നടക്കുന്ന സമയത്ത് അവിടെ വച്ച് ഒരാളെ ഇടിച്ച് ചവിട്ടി കൂട്ടി അയാളുടെ കാമറ തല്ലിപ്പൊട്ടിച്ച ആളെ പിന്നെ ആ ചാനല്‍ പരിപാടിക്ക് എടുക്കുമോ എന്നും ബിനു ചോദിച്ചു. ഒപ്പം തന്നെ എന്നെക്കുറിച്ച് ഇതൊക്കെ കേട്ട് ഞാന്‍…

Read More

ആടിത്തിമിർത്ത് റിമ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നടിയെന്നതിനുപരി മികച്ച നര്‍ത്തകിയും മോഡലുമാണ് റിമ കല്ലിങ്കൽ. ഉത്തരേന്ത്യയിലെ ‌നാടോടി നൃത്തരൂപമാണ് നൗതങ്കി. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ഏറ്റവും വലിയ വിനോദമായിരുന്നു ഒരുകാലത്ത് നൗതങ്കി. നൗതങ്കി നൃത്തം ചെയ്യുന്ന ഫോട്ടോകളാണ് താരം പങ്കുവച്ചിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്ലീവ്‌ലെസ് ടോപ്പും പാന്‍റുമാണ് വേഷം. മഞ്ഞ നിറത്തിലുള്ള ദുപ്പട്ടയുമിട്ടാണ് താരം സ്റ്റൈല്‍ ചെയ്തിരിക്കുന്നത്. വളരെ സിംപിള്‍ ലുക്കിലാണ് താരത്തിനെ ഫോട്ടോയില്‍ കാണാനാവുക. നിരവധി ഫോട്ടോകള്‍ താരം ആരാധകര്‍ക്കായി പങ്കുവച്ചു. താരത്തിന്‍റെ പുത്തന്‍ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ആരാധകര്‍ കമന്‍റുകളും ലൈക്കുകളുമായെത്തി.

Read More

ദീപിക ഗര്‍ഭിണിയെങ്കില്‍ വയറെവിടെ! സംശയവുമായി സോഷ്യൽ മീഡിയ

തങ്ങളുടെ ആദ്യത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണെന്ന് അടുത്തിടെയാണ് താരദമ്പതികളായ രൺവീർ സിംഗും ദീപിക പദുകോണും അറിയിച്ചത്. ഏറെ സന്തോഷത്തോടെയാണ് ആരാധകര്‍ വാർത്ത ഏറ്റെടുത്തത്. എന്നാലിതാ എങ്ങനെയാണ് കുഞ്ഞിനെ സ്വീകരിക്കുന്നത് എന്നത് സംബന്ധിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദീപിക എപ്പോഴും തനിക്ക് കംഫര്‍ട്ടബിള്‍ ആയ രീതിയില്‍ വസ്ത്രം ധരിക്കുന്നയാളാണ്. പ്രത്യേകിച്ചും യാത്രകളില്‍. ദീപിക തന്നെ അക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. അടുത്തിടെ ദീപികയെ എയര്‍പോര്‍ട്ടില്‍ കണ്ടെങ്കിലും ഗര്‍ഭിണി ആണെന്ന തരത്തില്‍ തോന്നുന്നില്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്. ഇളം ബ്രൗണ്‍ നിറത്തിലുള്ള വളരെ ലൂസായ ഷര്‍ട്ട് ഇട്ട ദീപിക ഗര്‍ഭിണിയാണോ എന്ന് മനസിലാകുന്നില്ലെന്നാണ് ഇവരുടെ റിപ്പോര്‍ട്ട്. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ദീപിക പദുകോൺ ഗര്‍ഭിണി അല്ലെന്നും ആണെന്നുമുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അംബാനി കുടുംബത്തിലെ വിവാഹ പരിപാടിയില്‍ പങ്കെടുത്ത ദീപികയെ കണ്ടാലും ഗര്‍ഭിണിയാണെന്ന് തോന്നുന്നില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പൊതുവില്‍ നടക്കുന്ന ചര്‍ച്ച. ദീപികയെ കണ്ടിട്ട്…

Read More

മഞ്ഞുമ്മൽ ബോയ്സിനെതിരായ ജയമോഹന്‍റെ പരാമർശം; വിശദീകരണം തേടില്ലന്ന് ഫെഫ്ക

എഴുത്തുകാരൻ ജയമോഹൻ മലയാള ചിത്രം മഞ്ഞുമ്മൽ ബോയ്സിനും മലയാളികൾക്കുമെതിരേ നടത്തിയ ആരോപണത്തിൽ വിശദീകരണം തേടില്ലന്ന് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ. മലയാള സിനിമയിലെ എഴുത്തുകാരുടെ സംഘടനയായ റൈറ്റേഴ്സ് യൂണിയനിലെ അംഗമാണ് ജയമോഹൻ, എങ്കിലും വിശദീകരണം തേടില്ലെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു. കലയെകുറിച്ചും സാമൂഹികജീവിതത്തെ കുറിച്ചുമുള്ള കാഴ്ച്ചപ്പാടാണ് ജയമോഹന്‍റെ പ്രസ്താവന . അതിൽ ട്രേഡ് യൂണിയൻ വിശീകരണം തേടേണ്ട ആവശ്യമില്ല. ചിത്രത്തിനെതിരേ നടത്തിയ പ്രസ്താവനയിൽ പശ്ചാത്താപമില്ലെന്ന് ജയമോഹൻ പറ‍ഞ്ഞതിൽ യാതൊരു അത്ഭുമില്ല. പശ്ചാത്താപമുള്ളിടത്തേ നന്മയുണ്ടാകൂ. അദ്ദേഹം ഉറച്ചു നിൽക്കുമെങ്കിൽ മാത്രമേ മഞ്ഞുമ്മൽ ബോയ്സ് കുറച്ചുകൂടി മഹത്തായ സിനിമയായി മാറൂ എന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ‘ജയമോഹന്മാരോട് പോവാൻ പറ, സിനിമ പറയുന്നത് മനിതരുടെ സ്നേഹമാണ്’ എന്നായിരുന്നു ബി ഉണ്ണികൃഷ്ണൻ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. ഈ പെറുക്കികൾ മദ്യപിക്കുന്നതും, പൊട്ടിച്ചിരിക്കുന്നതും, കെട്ടിപ്പിടിക്കുന്നതും, നൃത്തം വയ്ക്കുന്നതും, തല്ലു പിടിക്കുന്നതും നിങ്ങളെ…

Read More

എന്തൊരു മനോഭാവം: സെൽഫി എടുക്കാനെത്തിയ ആരാധകനെ അവഗണിച്ച് കൃതി സനോൺ; വിമർശനവുമായി സോഷ്യൽ മീഡിയ

തനിക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച ആരാധകനെ അവഗണിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടി കൃതി സനോണിന് സോഷ്യൽ മീഡിയയിൽ വിമർശനം. വൈറലായ വീഡിയോയിൽ നടിയുടെ ബോഡിഗാർഡ് ഫോട്ടോ എടുക്കാനെത്തിയ വൃദ്ധനെ തള്ളുന്നതു കാണാം. വ്യാഴാഴ്ച സാറാ അലി ഖാൻ്റെയും വിജയ് വർമ്മയുടെയും നെറ്റ്ഫ്ലിക്സ് ചിത്രമായ മർഡർ മുബാറക്കിൻ്റെ പ്രദർശനത്തിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതാണ് കൃതി. തുടർന്ന് നടിയുടെ നിരവധി ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ടു. നീല നിറത്തിലുള്ള ഷർട്ടും അതിന് അനുയോജ്യമായ ട്രൗസറുമാണ് കൃതി ധരിച്ചിരുന്നത്. സിനിമയുടെ പ്രദർശനം കഴിഞ്ഞ് കൃതി വേദിയിൽ നിന്ന് പുറത്തേക്ക് ഓടുന്നത് വരെ വീഡിയോയിൽ കാണിക്കുന്നു. കൃതി കാറിനുള്ളിൽ കയറുന്നതിന് മുമ്പ് ഒരു ആരാധകൻ അവളുടെ അടുത്ത് വന്ന് സെൽഫിയെടുക്കാൻ ശ്രമിച്ചെങ്കിലും നടി അയാളെ അവഗണിച്ചു. ആളെ നോക്കുക പോലും ചെയ്യാതെ കൃതി തൻ്റെ കാറിനടുത്തേക്ക് നടക്കുകയായിരുന്നു.  വീഡിയോ പുറത്തുവന്നതിന് തൊട്ടുപിന്നാലെ…

Read More

അങ്ങനെയൊരു സിനിമ ചിത്രീകരിക്കാൻ സാധിച്ചത് വലിയ ഭാഗ്യവും അഭിമാനവുമാണ്

ആടുജീവിതം സിനിമയിൽ ഒരു ഒട്ടകത്തിന്‍റെ കണ്ണ് മാക്രോ ലെൻസ് വെച്ച് ഷൂട്ട് ചെയ്ത രംഗമുണ്ട് . ഞാൻ മൃഗങ്ങളോട് യാത്രപറയുന്ന സീനാണ്. പുസ്തകം വായിച്ചവർക്കറിയാം. ആ സമയമായപ്പോഴേക്കും അവയൊക്കെ നമ്മളുമായി ഇണങ്ങിയിരുന്നു. കൂട്ടത്തിൽ കാണാൻ ഭംഗിയുള്ള ഒരു ഒട്ടകമുണ്ട്. പുള്ളിക്കാരനെയാണ് ഈ ഷോട്ടിന് വേണ്ടി നിർത്തിയത്. ഒട്ടകത്തിന് ഭക്ഷണം കൊടുത്ത് ഞാൻ യാത്ര പറയുമ്പോൾ ഒട്ടകം എഴുന്നേറ്റു നിന്ന് എന്നെയൊന്ന് നോക്കി. അതുകണ്ട് അതുകൊള്ളാമെന്ന് ബ്ലെസി പറഞ്ഞു. വൈകിട്ട് നാലു മണിക്കാണ് എന്‍റെ ഷോട്ടെടുത്തത്. ആ സമയത്ത് തന്നെ വേണമല്ലോ ഒട്ടകത്തിന്‍റെയും ഷോട്ടെടുക്കാൻ. അതിന് വേണ്ടി മാത്രം എത്രയോ ദിവസങ്ങൾ മൂന്നരയാവുമ്പോൾ ഷൂട്ട് നിർത്തിയ ശേഷം കാമറയുമായി ഒട്ടകത്തിന്‍റെ മുന്നിൽ ചെന്നു നിൽക്കും. എട്ട് ദിവസമൊക്കെ എടുത്തിട്ടാണ് നിങ്ങൾ ഇപ്പോൾ കാണുന്ന ആ റിഫ്ളക്ഷൻ ഷോട്ട് എടുത്തത്. അങ്ങനെയൊരു സിനിമ ചിത്രീകരിക്കാൻ സാധിച്ചു എന്നത് എനിക്ക് വലിയൊരു…

Read More

സ്റ്റൈലിഷ് ലുക്കിൽ അമല; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിൽ വരാനിരിക്കുന്ന ഏറ്റവും വലിയ റിലീസാണ് ആടുജീവിതം. പൃഥ്വിരാജ് നായകനാവുന്ന ചിത്രം ഒരുക്കുന്നത് സംവിധായകൻ ബ്ലെസിയാണ്. കോവിഡ് കാരണം നീണ്ടുപോയ പ്രൊജക്ട് ഈ മാസം തിയറ്ററുകളിലേക്കെത്തുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമാണ് നടന്നത്. അണിയറ പ്രവർത്തകർ എല്ലാവരും പങ്കെടുത്ത ചടങ്ങിൽ ഏവരുടെയും ശ്രദ്ധനേടിയത് ചിത്രത്തിലെ നടി അമല പോളാണ്. ഓഡിയോ ലോഞ്ച് ചടങ്ങിൽ അമല പോൾ വന്നതിന്‍റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഭർത്താവ് ജഗത് ദേശായിക്കൊപ്പമാണ് അമല ചടങ്ങിനെത്തിയത്. ട്രെഡീഷണൽ വൈബിലാണ് നടി വന്നത്. വൈറ്റിൽ ഗോൾഡൻ ഡിസൈനുകളുളള സൽവാറാണ് താരം ധരിച്ചത്. നടിയുടെ പുത്തൻ ലുക്കിന് ലൈക്കും കമന്‍റും നൽകി ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Read More

അനുഷ്‌ക ഷെട്ടി മലയാളത്തിൽ; കള്ളിയങ്കാട്ട് നീലിയാകാൻ നടി വാങ്ങുന്നത് വമ്പൻ പ്രതിഫലം

മലയാളികള്‍ക്കും പ്രിയങ്കരിയായ തെന്നിന്ത്യൻ നടിയാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിലൂടെ കൊച്ചുകുട്ടികള്‍ക്കു പോലും താരത്തെ അറിയാം. തെന്നിന്ത്യന്‍ സിനിമയില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ പട്ടവും അവര്‍ക്കുണ്ട്. ബാഹുബലിക്ക് മുമ്പ് അരുന്ധതിയിലൂടെ അനുഷ്‌ക അത് സ്വന്തമാക്കിയതാണ്. ഇപ്പോഴിതാ മലയാള സിനിമയിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നടി. റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിലേക്ക് എത്തുന്നത്. ജയസൂര്യയാണ് ചിത്രത്തിലെ നായകന്‍. കഴിഞ്ഞ ദിവസം അനുഷ്‌ക ചിത്രത്തിന്‍റെ സെറ്റില്‍ ജോയിന്‍ ചെയ്തിരുന്നു. കത്തനാര്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നാണ്. 75 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റെന്നാണു റിപ്പോർട്ടുകൾ പറയുന്നത്. ഇതൊരു പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് റിലീസ് ചെയ്യുക. സിനിമയ്ക്കായി 45,000 ചതുരശ്ര അടിയിലെ സ്റ്റുഡിയോ ഫ്‌ളോര്‍ തീര്‍ത്താണ് ഷൂട്ടിംഗ്. ചിത്രത്തില്‍ കടമറ്റത്ത് കത്തനാരായിട്ടാണ് ജയസൂര്യ വേഷമിടുന്നത്. അനുഷ്‌ക ഷെട്ടി കള്ളിയങ്കാട്ട് നീലി എന്ന യക്ഷി വേഷത്തിലാണ്…

Read More