കുടുംബത്തോടെ പറ്റിച്ചല്ലോ! 34000 രൂപയ്ക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് എട്ടംഗ കുടുംബം; ഒടുവിൽ ബില്ലടയ്ക്കതെ സ്ഥലംവിട്ടു

ഹോട്ടലിൽ നിന്ന് സുഭിക്ഷമായി ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മുങ്ങി എട്ടംഗ കുടുംബം. 34,000 രൂപയ്ക്കാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം ഭക്ഷണം കഴിച്ച് സ്ഥലംവിട്ടത്. യുകെയിലെ ബെല്ലാ സയോ സ്വാൻസീ ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ കുടുംബത്തിലെ ഒരു സ്ത്രീ രണ്ട് തവണ ബിൽ അടയ്ക്കാനായി കാർഡ് സ്വൈപ് ചെയ്തെങ്കിലും നടന്നില്ലെന്ന് ഹോട്ടൽ അധികൃതർ വ്യക്തമാക്കി. തുടർന്ന് സോഷ്യൽ മീഡിയയിൽ കുടുംബത്തിന്‍റെ ഫോട്ടോ സഹിതമുള്ള പരാതിയാണ് ഹോട്ടൽ അധികൃതർ പങ്കുവച്ചത്. മറ്റൊരു കാർഡുമായി വരാമെന്ന് പറഞ്ഞ് മകനെ ഹോട്ടലിൽ ഇരുത്തിയശേഷം അവർ ഹോട്ടലിൽ നിന്ന് മുങ്ങി. അല്പസമയത്തിന് ശേഷം മകന് ഒരു കോൾ വന്നതിന് പിന്നാലെ പുറത്തേക്ക് ഓടിപ്പോയി. അതേസമയം റിസർവേഷൻ സമയത്ത് ഹോട്ടലിൽ കുടുംബം നൽകിയ ഫോൺ നമ്പറും വ്യാജമായിരുന്നെന്ന് ഹോട്ടൽ പരാതിയിൽ പറയുന്നു. തുടർന്ന് പോലീസിൽ കുടുംബത്തിനെതിരേ ഹോട്ടൽ അധികൃതർ…

Read More

പ്രായത്തിലൊക്കെ എന്ത് ഇരിക്കുന്നു മോനേ! സോഷ്യൽ മീഡിയയിൽ വൈറലായി ലീലാമ്മയുടെ അടിപൊടി നൃത്തം

ഒരു മധുരക്കിനാവിൻ ലഹരിയിലെന്ന പാട്ട് കേട്ടാൽ താളം പിടിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. എന്നാൽ വിവാഹ വീട്ടിലെ ആഘോഷത്തിൽ ഈ പാട്ടിന് ചുവടു വയ്ക്കുന്ന മുത്തശിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. പ്രായം വെറും സംഖ്യ മാത്രമാണെന്നാണ് ഈ വീഡിയോ കണ്ടവർ ഒന്നടങ്കം കമന്‍റ് ചെയ്തിരിക്കുന്നത്. വീഡിയോയിൽ നൃത്തം ചെയ്യുന്ന മുത്തശിയുടെ അസാധ്യ എനർജിയും എടുത്ത് പറയേണ്ടതാണ്. ബന്ധുവിന്‍റെ വിവാഹം കൂടാനായി പട്ടാമ്പിയിൽ എത്തിയപ്പോഴാണ് എറണാകുളം പള്ളിക്കര സ്വദേശിയായ ലീലാമ്മ ജോൺ കുട്ടികൾക്കൊപ്പം നൃത്തം ചെയ്ത് ശ്രദ്ധ നേടിയത്. ലീലാമ്മയുടെ നൃത്തം കണ്ട ബന്ധുക്കൾ എല്ലാവരും അവരെ അഭിന്ദിച്ചു. സോഷ്യൽ മീഡിയയിൽ മകൻ സന്തോഷ് ആണ് ലീലാമ്മയുടെ നൃത്തം പങ്കുവച്ചത്. വീഡിയോ ഉടൻ തന്നെ വൈറലാവുകയും ചെയ്തു. എന്നാൽ സംഭവിച്ചതെല്ലാം അവിശ്വസനീയമായി തോന്നുന്നുവെന്നാണ് ലീലാമ്മ പറഞ്ഞത്.

Read More

വെളിവില്ലാത്തവന്‍റെ വെളിവ് കേട്; ഒരുപെട്ടി പടക്കം തലയില്‍ ചുമന്നപ്പോള്‍ സംഭവിച്ചത്; വീഡിയോ കാണാം

ആഘോഷങ്ങൾ ഏതുമാകട്ടെ ഇന്ന് പടക്കം പൊട്ടിക്കുക എന്നത് പരക്കെയുള്ള ട്രെൻഡ് ആയി മാറിയിരിക്കുകയാണ്. പല വർണങ്ങളാലും ആകൃതിയാലും ഇന്ന് പടക്കം ആകര്‍ഷകമാകുന്നു. അധികമായാൽ അമൃതും വിഷമെന്ന് പറയുന്നത് പോലെ ഏത് കാര്യവും അതിരുകടന്നാല്‍ ദോഷമായി മാറും. പ്രത്യേകിച്ച് പടക്കങ്ങള്‍ പോലുള്ളവ. അതീവ സുരക്ഷയോടെ വേണം പടക്കം ഉപയോഗിക്കുവാൻ. ഇപ്പോഴിതാ ഒരു വിവാഹ ഘോഷയാത്രയില്‍ ഒരാള്‍ കൊളുത്തിയ പടക്കംസമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വീഡിയോയില്‍ ഒരു വിവാഹ ഘോഷയാത്ര കടന്നുപോകുന്നതായി കാണാം. വധൂ വരന്മാരെ ആശിർവദിക്കുന്നതിനൊപ്പം തന്നെ നിരവധിയാളുകള്‍ നൃത്തംചെയ്തു തിമിര്‍ക്കുകയാണ്. ഇതിനിടയില്‍ മദ്യപിച്ചിട്ടുള്ള ഒരു ചെറുപ്പക്കാരന്‍ എത്തുന്നു. അയാള്‍ നിലത്തിരുന്ന ഒരുപെട്ടി പടക്കം ഉയര്‍ത്തി തലയില്‍ വയ്ക്കുന്നു. തലയ്ക്ക് മുകളിലിരുന്നു പടക്കം പൊട്ടിത്തെറിക്കുമ്പോള്‍ വെളിവ് ലവലേശമില്ലാത്ത ഇയാള്‍ ഡാൻസ് ചെയ്യുകയാണ്. ഇയാള്‍ക്കൊപ്പം മറ്റു ചിലരും നര്‍ത്തകരായി എത്തുന്നത് വീഡിയോയിൽ ദൃശ്യമാണ്. അല്‍പം കഴിഞ്ഞ് പടക്കത്തില്‍ നിന്നുണ്ടായ തീപ്പൊരി ഇയാളുടെ…

Read More

ഭക്ഷണം വായിൽ വയ്ക്കുമ്പോൾ ഇനി മോഹാലസ്യപ്പെടില്ല; വിശന്നാൽ അഭിനാഥിനു ഇഷ്ടാനുസരണം ഭക്ഷണം കഴിക്കാം

കൊച്ചി: അസ്വസ്ഥതകളോ മോഹാലസ്യമോ ഇല്ലാതെ ഏഴുവര്‍ഷത്തിന് ശേഷം അഭിനാഥ് ഭക്ഷണം കഴിച്ചു, ഒരുവട്ടമല്ല വിശന്നപ്പോഴെല്ലാം. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ നടത്തിയ ശസ്ത്രക്രിയ വിജയിച്ചതോടെയാണ് കണ്ണൂര്‍ സ്വദേശിയായ 22കാരന്‍ അഭിനാഥ് സാധാരണ ജിവീതത്തിലേക്ക് മടങ്ങിയെത്തയത്. പത്താം ക്ലാസ് പരീക്ഷയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് അഭിനാഥിന് അപൂര്‍വമായ “റിഫ്‌ളക്‌സ് ഈറ്റിംഗ് എപ്പിലെപ്‌സി’ എന്ന അപസ്മാര രോഗം പിടിപ്പെട്ടത്. ആഹാരം വായില്‍ വയ്ക്കുമ്പോള്‍ മുഖം ഒരുവശത്തേക്ക് പോവുകയും ഉടന്‍ തന്നെ മോഹാലസ്യപ്പെടുകയും ചെയ്യുന്ന അവസ്ഥ. ഇതോടെ സമയാസമയത്തുള്ള ഭക്ഷണം കഴിപ്പ് മുടങ്ങി. മാതാപിതാക്കളായ സജാദും രജനിയും ഏകമകനായ അഭിനാഥിനെയും കൊണ്ട് പല ആശുപത്രികളും കയറിയിറങ്ങിയെങ്കിലും ആജീവനാന്തം മരുന്ന് കഴിക്കേണ്ട വരുമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതിനിടെയാണ് കുടുംബം കഴിഞ്ഞ ജനുവരിയില്‍ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ എത്തിയത്. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാര്‍ച്ച് 28ന് ശസ്ത്രക്രിയയിലൂടെ ഭക്ഷണം മൂലമുള്ള അപസ്മാരത്തിന് പരിഹാരം കാണുകയായിരുന്നു.…

Read More

ഈ പുഴയും കടന്ന് ജനാധിപത്യം; വോട്ടെട്ടുപ്പ് നടത്താന്‍ ബോട്ടില്‍ പുഴ കടന്ന് ഉദ്യോഗസ്ഥരെത്തുന്ന ഏക ബൂത്ത്

കടുത്തുരുത്തി: വാഹനം എത്താത്തതുമൂലം ബോട്ടില്‍ പുഴ കടന്ന് പോളിംഗ് ബൂത്തില്‍ വോട്ടെട്ടുപ്പ് നടത്താന്‍ ഉദ്യോഗസ്ഥരെത്തുന്ന വൈക്കം മണ്ഡലത്തിലെ ഏക ബൂത്താണ് മുണ്ടാര്‍. മുന്‍കാലങ്ങളില്‍ കല്ലറ മുണ്ടാറില്‍ ജനാധിപത്യം പുഴ കടന്നിരുന്നത് തോണിയിലായിരുന്നു. എന്നാല്‍ ഇക്കുറി മുണ്ടാറിലെ ബൂത്തില്‍ വോട്ടെടുപ്പിനായി പോളിംഗ് ഉദ്യോഗസ്ഥരെത്തുക ഹൗസ് ബോട്ടില്‍. മുണ്ടാറിലെ പോളിംഗ് ബൂത്തില്‍ വോട്ടിംഗ് മെഷീനടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളെത്തിക്കുന്നത് ഹൗസ് ബോട്ടിലാണ്. 26ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വൈക്കം നിയോജക മണ്ഡലത്തിലെ കല്ലറ പഞ്ചായത്ത് ഒന്നാം വാര്‍ഡായ മുണ്ടാര്‍ 48-ാം നമ്പര്‍ അങ്കണവാടിയില്‍ പ്രവര്‍ത്തിക്കുന്ന 137-ാം നമ്പര്‍ ബൂത്തിലേക്ക് പോളിംഗ് സാമഗ്രികളുമായി ഹൗസ് ബോട്ടിലാണ് ഉദ്യോഗസ്ഥരെത്തുക. 26ന് പോളിംഗ് അവസാനിച്ചു കഴിഞ്ഞാലും രേഖപ്പെടുത്തിയ രാജാധികാരവുമായി തിരികെ പോരുന്നതും ഹൗസ് ബോട്ടില്‍ തന്നെയാണ്. ജില്ലാ വരണാധികാരിയായ കളക്ടറുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് തോണിക്ക് പകരം ഉദ്യോഗസ്ഥരുടെ യാത്ര ഹൗസ് ബോട്ടിലാക്കിയത്. 25ന് ഉച്ചയ്ക്ക്…

Read More

ആരായിരിക്കും ‘മിസ് എഐ’? അറിയാൻ ഇനി ആഴ്ചകൾ മാത്രം; വിജയിയെ കാത്തിരിക്കുന്നത് 16 ലക്ഷത്തിന്‍റെ സമ്മാനങ്ങള്‍

സൗന്ദര്യറാണിപ്പട്ടത്തിനു വേണ്ടി മത്സരിക്കാനൊരുങ്ങി എഐ സുന്ദരികള്‍. ലോകത്തെ ഏറ്റവും മികച്ച എഐ മോഡലുകളെയും ഇന്‍ഫ്‌ളുവന്‍സര്‍മാരേയും തെരഞ്ഞെടുക്കുന്നതിനായി ആദ്യമായി നടത്തുന്ന ‘മിസ് എഐ’ സൗന്ദര്യ മത്സരമാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്തെ എല്ലാ എഐ ക്രിയേറ്റര്‍മാരുടെ നേട്ടങ്ങളെ അംഗീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. 20,000 ഡോളറിന്‍റെ (ഏകദേശം 16 ലക്ഷം രൂപ) സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. എഐ നിര്‍മിത മോഡലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ക്രിയേറ്റര്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ഇതിനായി കുറച്ച് നിബന്ധനകൾ ഉണ്ട്. ക്രിയേറ്റര്‍മാര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കണം മാത്രമല്ല ഇവർക്ക് 18 വയസ് പൂര്‍ത്തിയാവുകയും വേണം. ഓണ്‍ലൈനായാണ് മത്സരം നടക്കുന്നത്. എന്നാൽ ഇതുവരേയും മത്സരത്തിന്‍റെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനം നടക്കും എന്നാണ് പ്രതീക്ഷ. മേയ് 10നാണ് മത്സരത്തിന്‍റെ ഫലപ്രഖ്യാപനം.  

Read More

‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു’; നല്ല പരിചയമുള്ള ശബ്ദം; തിരിഞ്ഞ് നോക്കിയപ്പോളതാ ജീപ്പിൽ മൈക്കുമായി മന്ത്രി

ആലപ്പുഴ: തെരഞ്ഞെടുപ്പിന് ഇനി അഞ്ച് നാൾ മാത്രം ബാക്കി നിൽക്കെ ആലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ആലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർഥി എ.എം.ആരിഫിന്‍റെ പൈലറ്റ് വാഹനത്തിൽ അനൗൺസ്മെന്‍റ് ചെയ്യുന്ന വ്യക്തിയാണ് ഇപ്പോൾ താരം. അത് മറ്റാരുമല്ല. കൃഷി മന്ത്രി പി. പ്രസാദ് ആണ്. മന്ത്രി പദത്തിൽ ആകുന്നതിനു മുൻപ് പല തവണ ഇതെല്ലാം ചെയ്തിട്ടുള്ളതിനാൽ പ്രസാദിന് ഇത് പുത്തരിയുള്ള കാര്യമല്ലെങ്കിലും കാഴ്ചക്കാരനും പ്രവർത്തകർക്കും വളരെയേറെ കൗതുകമുണർത്തുന്നതാണ് അദ്ദേഹത്തിന്‍റെ അനൗൺസ്മെന്‍റ്. ‘കൂടപ്പിറപ്പിനെപ്പോലെ കൂടെ നിൽക്കുന്നവൻ, തുറന്ന വാഹനത്തിൽ നിറഞ്ഞ ചിരിയുമായി ഇതാ കടന്നുവരുന്നു എന്ന് ആരിഫിനെ വിശേഷിപ്പിച്ചാണ് മന്ത്രിയുടെ അനൗൺസ്മെന്‍റ്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ചേർത്തല കെഎസ്ആർടിസി ബസ്‌സ്റ്റാൻഡിന് സമീപം സിപിഎം ഏരിയാ കമ്മറ്റി ഓഫീസ് അങ്കണത്തിൽ നിന്നായിരുന്നു ആരീഫിന്‍റെ റോഡ് ഷോ തുടങ്ങിയത്. ദേശീയ പാതയിൽ 11-ാം മൈയിലിൽ നിന്നാണ് മന്ത്രി അനൗൺസ്‌മെന്‍റ് വാഹനത്തിൽ കയറിയത്. സ്ഥാനാർഥിക്ക്…

Read More

കൊച്ചിക്കാരേ ഇതിലേ… ഇതിലേ… കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ആരംഭിച്ചു

എറണാകുളം: കൊച്ചി വാട്ടര്‍മെട്രോയുടെ ഫോര്‍ട്ട്‌കൊച്ചി സര്‍വീസ് ആരംഭിച്ചു. രാവിലെ പത്തിന് ഹൈക്കോര്‍ട്ട് പരിസരത്തുനിന്നാണ് ആദ്യ സര്‍വീസ് തുടങ്ങിയത്. 40 രൂപയാണ് ടിക്കറ്റ് ചാർജ്. ഫോര്‍ട്ട്‌കൊച്ചിയുടെ വിനോദസഞ്ചാരത്തിന്‍റെ വളര്‍ച്ചയ്ക്ക് വാട്ടര്‍ മെട്രോ സര്‍വീസ് ഗുണകരമാണെന്നാണ് പ്രതീക്ഷ. ഹൈകോര്‍ട്ട് മുതല്‍ ഫോര്‍ട്ട് കൊച്ചിവരെ 20 മുതല്‍ 30 മിനിറ്റുകളുടെ ഇടവേളകളിലായിരിക്കും വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 14 ബോട്ടുകളാണ് വാട്ടര്‍ മെട്രോയ്ക്കുള്ളത്. നിലവില്‍ അഞ്ച് റൂട്ടുകളിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് നടത്തുന്നത്. 2023 ഏപ്രിലിലാണ് വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത്. അന്ന് മുതല്‍ത്തന്നെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള സര്‍വീസ് ചര്‍ച്ചയിലുണ്ടായിരുന്ന വിഷയമായിരുന്നു. കഴിഞ്ഞ മാസം വാട്ടര്‍ മെട്രോ സര്‍വീസ് ചേരാനെല്ലൂരിലേക്കും വ്യാപിപ്പിച്ചിരുന്നു.

Read More

രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ ഒരുങ്ങി നെതര്‍ലന്‍ഡ്സ് ; പൂജകള്‍ക്കായി അയോധ്യയില്‍ എത്തിക്കും

അയോധ്യ രാമക്ഷേത്രത്തിലെ പ്രതിഷ്ഠ രാംലല്ലയുടെ വിഗ്രഹത്തിന്‍റെ മാതൃകയിൽ പുതിയ വിഗ്രഹം ഒരുക്കി നെതർലൻഡ്‌സ്. കാശിയിലെ കനയ്യ ലാൽ ശർമ്മയാണ് വിഗ്രഹത്തിന്‍റെ ശിൽപി. നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുന്നതിനായാണ് ഈ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുൻപ് പൂജകൾക്കായി വിഗ്രഹം അയോധ്യയിൽ എത്തിക്കും. എറ്റർബ്ലിസ് ഫൗണ്ടേഷൻ എന്ന സംഘടനയാണ് വിഗ്രഹ നിർമ്മാണത്തിന് പിന്നിൽ. രാംലല്ലയുടെ വിഗ്രഹങ്ങൾ മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും സ്ഥാപിക്കുക എന്നതാണ് ഫൗണ്ടേഷന്‍റെ പദ്ധതി. ആംസ്റ്റർഡാമിലെ ഹനുമാൻ ക്ഷേത്രത്തിൽ രാം ലല്ലയുടെ വിഗ്രഹം സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആംസ്റ്റർഡാമിന് ശേഷം, ബ്രസൽസ് (ബെൽജിയം), ജർമനി, ഫ്രാൻസ്, യൂറോപ്പിന്‍റെ മറ്റ് ഭാഗങ്ങൾ, കൂടാതെ തെക്കേ അമേരിക്കൻ രാജ്യങ്ങളിലും പോലും ശ്രീരാമ വിഗ്രഹങ്ങൾ സ്ഥാപിക്കുമെന്ന് ഫൗണ്ടേഷൻ ഡയറക്ടർ രാഹുൽ മുഖർജി പറഞ്ഞു. കൃത്യമായ പകർപ്പ് ഉറപ്പ് വരുത്തുന്നതിനായി അയോധ്യയിൽ പ്രതിഷ്ഠിച്ച വിഗ്രഹത്തിന് ഉപയോഗിച്ച അതേ മെറ്റീരിയൽ തന്നെ തെരഞ്ഞെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കിട്ടിയടാ മോനേ! നാട്ടുകാർക്ക് ഭീഷണിയായ പരുന്തിനെ പിടികൂടി

ചിങ്ങോലിയിൽ നാട്ടുകാർക്ക് ഭീഷണിയായ പരുന്തിനെ പിടികൂടി. ഏഴാം വാർഡിലെ കിഴക്കൻ പ്രദേശത്തെ വീട്ടുകാർക്ക് ശല്യമായ പരുന്തിനെയാണ് ഫോറസ്റ്റ് ട്രെയിനറെത്തി പിടികൂടിയത്. മാസങ്ങളായി പ്രദേശത്തെ വീട്ടമ്മമാർക്കും അങ്കണവാടിയിലും സ്‌കൂളിൽ പോകുന്ന കുട്ടികൾക്കുമുൾപ്പെടെ ഭീഷണിയായിരുന്നു ഇത്. പലർക്കും പരുന്തിന്‍റെ അക്രമണത്തിൽ പരിക്കേറ്റു. വീടിന് വെളിയിലേക്ക് ഇറങ്ങുന്നവരെയും നടന്നു പോകുന്നവരെയുമൊക്കെ പറന്നുവന്ന് ആക്രമിക്കുമായിരുന്നു. ഹെൽമെറ്റ് ധരിച്ചും കുടയും വടിയുമായി പുറത്തിറങ്ങേണ്ട അവസ്ഥയിലായിരുന്നു നാട്ടുകാർ. കണ്ണടപോലും പരുന്ത് എടുത്തുകൊണ്ടുപോയി. പഞ്ചായത്തംഗം പ്രമീഷ് പ്രഭാകരൻ അറിയിച്ചതിനെ തുടർന്നാണ് ഫോറസ്റ്റ് ട്രെയിനർ ചാർളി വർഗീസെത്തിയത്. റാന്നിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പരുന്തിനെ കൈമാറി.

Read More