തോട്ടപ്പള്ളി പൊഴിമുഖത്ത് തിരയിൽപ്പെട്ട് കാണാതായ ജിതിന്‍റെ മൃതദേഹം കണ്ടെത്തി; മത്‌സ്യബന്ധനത്തിന് പോയവരുടെ വലയിൽ കുടുങ്ങിയാണ് മൃതദേഹം കിട്ടിയത്; ഒന്നുമറി യാതെ സുഹൃത്ത് ആശുപത്രിയിൽ

JITHN-DEATHഅന്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്ത് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി .ഹരിപ്പാട് പിലാപ്പുഴ കുന്നേൽ ഡാനിയൽ ബേബി ദന്പതികളുടെ മകൻ ജിതിൻ (19) ന്‍റെമൃതദേഹമാണ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസം കൂട്ടുകാരുമൊത്ത് തോട്ടപ്പള്ളി കടപ്പുറത്തെത്തിയ ജിതിനും, സുഹൃത്ത് വിനീതും കുടി കുളിക്കാനിറങ്ങുകയും  തിരയിൽപ്പെട്ട് കടലിലേയ്ക്ക് ഒഴുകി പോകുകയുമായിരുന്നു.

ബഹളം കേട്ടെത്തിയ മത്സ്യതൊഴിലാളികൾ വിനീതിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജിതിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.വിനീത് ആലപ്പുഴ മെഡിക്കൽ കോളജ്  ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് .ജി തി നു വേണ്ടിയുള്ള തിരച്ചിൽ ഫിഷറീസും, കോസ്റ്റൽ പോലീസും തുടരവെന്നലെ രാവിലെ 9 ഓടെ പല്ലന ഭാഗത്ത് പൊന്തുവള്ളത്തിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യതൊഴിലാളിയുടെ വലയിൽ മൃതദേഹം കുടുങ്ങുകയായിരുന്നു.

ഉടൻ തന്നെ ഇയ്യാൾ ഫിഷറീസ് ഉദ്യോഗസ്ഥരെ വിവരമറിയിയ്ക്കുകയായിരുന്നു.കടലിൽ തിരച്ചിൽ നടത്തുകയായിരുന്ന ഫിഷറീസ് ഉദ്യോഗസ്ഥർ പൊന്തുവള്ളത്തിനുത്തു ചെന്ന് മൃതദേഹവുമായി പല്ലന കടപ്പുറത്തെത്തിയ്ക്കുകയും കോസ്റ്റൽ പോലീസ് പല്ലന കടപ്പുറത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമാർട്ടത്തിനായി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലെത്തിച്ചു.ഏക സഹോദരൻ – ജോബിൻഇന്ന് രാവിലെ 10ന് ഹരിപ്പാട് ആരാരി ഓർത്തഡോക്സ് പള്ളിയിൽ സംസ്കാരം നടത്തുമെന്ന് ബന്ധുക്കൾ പറഞ്ഞു.

Related posts