വെറും പടയപ്പ..! രജനീകാന്തിന്‍റെ തലയ്ക്കകത്ത് ഒന്നുമില്ല; രജനീകാന്തിന്‍റെ കാര്യത്തിൽ ദക്ഷിണേന്ത്യക്കാർക്ക് കിറുക്ക് പിടിച്ചിരിക്കുകയാണെന്ന പരിഹാസവുമായി കട്ജു

rajanikanthചെന്നൈ: തമിഴ്സൂപ്പർ താരം രജനീകാന്തിനെ വിമർശിച്ച് ജസ്റ്റീസ് മാർക്കണ്ഡേയ കട്ജു. അമിതാഭ് ബച്ചനെപ്പോലെതന്നെ രജനീകാന്തിന്‍റെയും തലയ്ക്കകത്ത് ഒന്നുമില്ലെന്നാണ് കട്ജുവിന്‍റെ പരിഹാസം. രജനീകാന്തിന്‍റെ കൈയിൽ ദാരിദ്യ്രം, തൊഴിലില്ലായ്മ, പോഷകാഹാരക്കുറവ്, കാർഷിക പ്രശ്നങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരമുണ്ടോയെന്ന് കട്ജു ചോദിച്ചു.

രജനീകാന്ത് രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്നെന്ന റിപ്പോർട്ടുകൾ ശക്തിപ്രാപിക്കുന്നതിനിടെയാണ് കട്ജു വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയപ്രവേശം തന്‍റെ അഭിലാഷമല്ലെന്നും ദൈവനിശ്ചയം അതാണെങ്കിൽ അക്കാര്യം പരിഗണിക്കുമെന്നുമായിരുന്ന റിപ്പോർട്ടുകളോട് രജനി പ്രതികരിച്ചത്.

സിനിമാ താരങ്ങളെ വിഗ്രഹവൽക്കരിക്കുകയും ദൈവമായി ആരാധിക്കുകയും ചെയ്യുന്ന വിഢിത്തം മനസിലാവുന്നില്ലെന്നും രജനീകാന്തിന്‍റെ കാര്യത്തിൽ ദക്ഷിണേന്ത്യക്കാർക്ക് കിറുക്ക് പിടിച്ചിരിക്കുകയാണെന്നും കട്ജു കുറ്റപ്പെടുത്തി.

Related posts