കൊച്ചി: തടവുകാരുടെ പരോൾ അപേക്ഷകളിൽ പോലീസും ജില്ലാ പ്രൊബേഷൻ ഓഫീസർമാരും റിപ്പോർട്ട് നൽകാൻ വൈകുന്നതു ഭരണഘടന ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നു ഹൈക്കോടതി. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മകൻ നാലു വർഷത്തെ തടവിനുശേഷം പരോളിനു നല്കിയ അപേക്ഷ കാരണം പറയാതെ തള്ളിയെന്നു പറഞ്ഞു പിതാവ് നീലേശ്വരം കോട്ടപ്പുറം സ്വദേശി കുഞ്ഞബ്ദുള്ള നൽകിയ ഹർജിയിലാണു ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Related posts
പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനി വെന്റിലേറ്ററില്‍
കൊച്ചി: പിഡിപി ചെയര്മാന് അബ്ദുള്‍ നാസര്‍ മദനിയെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള...കൊച്ചിയിൽ ലഹരിമരുന്നു സംഘം പിടിയിലായ കേസ്; ലഹരിവസ്തുക്കള്‍ നിക്ഷേപിച്ചിരുന്നത് നഗരസഭയുടെ വേസ്റ്റ് ബോക്സുകളില്‍
കൊച്ചി: നഗരം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന മാഡ് മാക്സ് സംഘത്തിലെ പ്രധാനികള്‍ പിടിയിലായ കേസില്‍...കടുത്ത മാനസിക സമ്മർദം; അങ്കമാലിയിൽ ഗ്രേഡ് എസ്ഐ ജീവനൊടുക്കി
അങ്കമാലി: അങ്കമാലി പുളിയനത്ത് പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കളരിക്കൽ വീട്ടിൽ രഘുവിന്റെ...