ബദിയഡുക്ക(കാസർഗോഡ്): എൻഡോസൾഫാൻ ദുരിതബാധിതയായ അമ്മ കൈകാലടിച്ച് പിടയുന്നതു കണ്ട് മരണവെപ്രാളം കാട്ടുകയാണെന്ന് തെറ്റിദ്ധരിച്ച് മകൻ മൊബൈൽ ടവറിനു മുകളിൽ കയറി താഴേക്കു ചാടി ജീവനൊടുക്കി. വിദ്യാഗിരി ബാപ്പുമൂല പട്ടികജാതി കോളനിയിലെ മനോജ്(17)ആണ് മരിച്ചത്. മനോജിന്റെ അമ്മ ലീല എൻഡോസൾഫാൻമൂലം പത്തു വർഷമായി രോഗബാധിതയായി ശരീരം തളർന്നു കിടപ്പിലായിരുന്നു.
Related posts
വടകരയിൽ വോട്ട് ചോർച്ചയുണ്ടാകുമെന്ന ഭയം; വയനാട് ഡിഎഫ്ഒയുടെ സസ്പെന്ഷന് ഫ്രീസറിലാക്കി സർക്കാർ
കോഴിക്കോട്: വയനാട് സുഗന്ധഗിരി മരംമുറിയിൽ സൗത്ത് വയനാട് ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്നയെ സസ്പെൻഡ് ചെയ്ത ഉത്തരവ് 20 മണിക്കൂർ...വീണ്ടും ഭീതി വിതച്ച് പക്ഷിപ്പനി; കോഴിയിറച്ചി വില ഇടിയുന്നു
കോഴിക്കോട്: പെരുന്നാളിനും വിഷുവിനും താഴെ ഇറങ്ങാതിരുന്ന കോഴിയിറച്ചിവില ആലപ്പുഴയിലെ പക്ഷിപ്പനിയില്‍ തട്ടി കുറയുന്നു. സംസ്ഥാനത്തെ മറ്റു ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പലയിടത്തും...വയനാട് കാണാനെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥിനി സ്കൂട്ടറപകടത്തിൽ മരിച്ചു;ഒരാൾ സാരമായ പരിക്ക്
കല്‍പ്പറ്റ: പിണങ്ങോട് പന്നിയോറയില് നിയന്ത്രണംവിട്ട സ്കൂട്ടര്‍ മതിലില്‍ ഇടിച്ചുമറിഞ്ഞ് യാത്രക്കാരിയായ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു. സഹയാത്രികയ്ക്കു പരിക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം....