ഞങ്ങള്‍ കടുത്ത പ്രണയത്തിലാണ് പക്ഷെ വിവാഹം കഴിക്കാനൊന്നും യാതൊരു പ്ലാനുമില്ല ! ഒടുവില്‍ തന്റെ പ്രണയം തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

ആരാധകര്‍ ഏറെ നാളായി പ്രതീക്ഷിക്കുന്ന ഒന്നാണ് രഞ്ജിനി ഹരിദാസിന്റെ വിവാഹം. വിവാഹ വാര്‍ത്ത പുറത്തു വന്നാലുടന്‍ താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനിക്കുമ്പോള്‍ പറയാമെന്നുമായിരിക്കും താരത്തിന്റെ മറുപടി. ഇക്കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ രഞ്ജിനി പങ്കുവെച്ച ഫോട്ടോയും അതിന് നല്‍കിയ ക്യാപ്ഷനും കണ്ടതോടെ താരം പ്രണയത്തില്‍ ആണെന്നും ഉടന്‍ വിവാഹം ഉണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിനോട് പ്രതികരിക്കുകയാണ് താരം, ഒരു അഭിമുഖത്തിലാണ് രഞ്ജിനി തന്റെ പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്.പതിനാറ് വര്‍ഷത്തോളമായി അടുത്ത് പരിചയമുള്ള ശരത്താണ് കാമുകന്‍. ഒരു തവണ വിവാഹിതനായ സുഹൃത്തുമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് താരം പറയുന്നത്. രഞ്ജിനിയുടെ വാക്കുകള്‍ ഇങ്ങനെ, താനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ…

Read More

എല്ലാവരെയും കണ്ണടച്ച് വിശ്വസിച്ചിരുന്നു, ഇപ്പോള്‍ അങ്ങനെയല്ല; കാണുന്ന എല്ലാവരെയും വിശ്വസിക്കുന്ന ആളല്ല ഞാന്‍..! നടി മീന പറയുന്നു…

മലയാളം-തമിഴ് സിനിമാപ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് മീന. ഈ രണ്ടു ഭാഷകളിലെയും സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്. ഏത് കഥാപാത്രമായാലും തന്‍റെ അഭിനയ മികവ് കൊണ്ട് മീന അതെല്ലാം മികവുറ്റതാക്കാറുണ്ട്. മറ്റ് തെന്നിന്ത്യന്‍ ഭാഷകളില്‍ ആദ്യകാലത്ത് ഗ്ലാമര്‍ റോളുകളിലാണ് തിളങ്ങിയതെങ്കിലും മലയാളത്തില്‍ അഭിനയ പ്രാധാന്യമുളള റോളുകളിലാണ് മീന കൂടുതലായും അഭിനയിച്ചത്. ഒരിടവേളയ്ക്ക് ശേഷം ദൃശ്യം-2വിലൂടെ മലയാളത്തിലെത്തിയ താരം ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. എഴ് വര്‍ഷത്തിന് ശേഷം ദൃശ്യം 2വിലെ റാണിയായുള്ള മീനയുടെ പ്രകടനം പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത്. മലയാളത്തിന് പുറമെ തെലുങ്ക് ദൃശ്യത്തിലും തന്‍റെ റോളില്‍ മീന എത്തിയിരുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റാണിയെപ്പോലെ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന ആളായിരുന്നു താനെന്ന് മീന പറഞ്ഞിരുന്നു. മുമ്പ് സിനിമയില്‍ വന്ന കാലത്ത് എല്ലാവരെയും കണ്ണടച്ചു വിശ്വസിച്ചിരുന്ന ആളായിരുന്നെങ്കിലും ഇപ്പോള്‍ അങ്ങനെയല്ല. ഇപ്പോള്‍,…

Read More

സിൽവർ നീഡിൽ വൈറ്റ് ടീ! ഒരു കപ്പ് ചായയ്ക്ക് 1000 രൂപ; ഇത്രയും വില വരാനുള്ള കാരണമായി ഉടമസ്ഥന്‍ പറയുന്നത് ഇങ്ങനെ…

ഒരു കപ്പ് ചായ എപ്പോൾ കിട്ടിയാലും കുടിക്കുന്നവരാണ് എല്ലാവരും. കാരണം പലർക്കും ചായയോളം പ്രിയപ്പെട്ട പാനീയം മറ്റൊന്നുമില്ല. വീട്ടിലുണ്ടാക്കി സ്ഥിരം ചായ കുടിച്ചാലും തൃപ്തി പോരാതെയോ, പുതിയ രുചികൾ തേടിയോ കടകളിലേക്കു പോകുന്നവരും ഏറെയാണ്. സ്പെഷൽ ചായകളാൽ പ്രസിദ്ധി നേടുന്ന ചായക്കടകളും ചായക്കടക്കാരും നിരവധിയുണ്ട്. ചായയിൽ വ്യത്യസ്ത രുചികൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാർത്ഥ പ്രതിം ഗാംഗുലി കോൽക്കത്തയിൽ ഒരു ചായക്കട തുടങ്ങിയത്. എന്തായാലും ഗാംഗുലി ഉദ്ദേശിച്ച കാര്യം നടന്നു. ചായക്കട കുറഞ്ഞ കാലത്തിനുള്ളിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഇവിടെ കപ്പൊന്നിന് 1000രൂപ വിലയുള്ള ചായയുണ്ട്. ഒരു കപ്പ് ചായക്ക് 1000 രൂപയോ! അദ്ഭുതപ്പെടേണ്ട, കാര്യം സത്യമാണ്. ‘സിൽവർ നീഡിൽ വൈറ്റ് ടീ’എന്നാണ് ഈ ചായയുടെ പേര്. സ്വതവേ നിലവാരവും ഗുണമേന്മയും കൂടുതലായ ‘വൈറ്റ് ടീ’ ഇനത്തിൽ പെടുന്നതാണിത്. അത്രമാത്രം മൂല്യമുള്ള തേയില ഉപയോഗിച്ച് തയാറാക്കുന്നതിനാലാണ് ഈ ചായയ്ക്ക്…

Read More

കടലിനടിയിൽ കയറിൽ കുടുങ്ങി കൂറ്റൻ സ്രാവ്, അതിനെ രക്ഷിക്കുന്ന മുങ്ങല്‍ വിദഗ്ധന്‍! വീഡിയോ വൈറല്‍

കടലിലും കരയിലും പ്ലാസ്റ്റിക് മാലിന്യങ്ങൾ പെരുകുന്നതും അത് മനുഷ്യനും പ്രകൃതിക്കും മറ്റു ജീവികൾക്കുമൊക്കെ എത്രത്തോളം ദോഷമാകുമെന്നും ദിവസവും കണ്ടും കേട്ടുമൊക്കെ നമ്മൾ അറിയുന്നുണ്ട്. കടലിൽ പ്ലാസ്റ്റിക് മാലിന്യം വർധിക്കുന്നതിന്‍റെ അപകടം സംബന്ധിച്ച് നിരവധി വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സമുദ്രജീവികളെ ഇത്തരത്തിൽ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ എത്രത്തോളം ദോഷകരമായി ബാധിക്കുമെന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ പുറത്തുന വരുന്നത്. പ്ലാസ്റ്റിക് കയർ ശരീരത്തിൽ കുടങ്ങിയതുമൂലം ബുദ്ധിമുട്ടുന്ന ഒരു സ്രാവിന്‍റെയും അതിനെ രക്ഷിക്കുന്ന മുങ്ങൽ വിദഗ്ധന്‍റെയും വീഡിയോയാണ് സയൻസ് ഗേൾ എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്നും പുറത്തു വന്നിരിക്കുന്നത്.

Read More

പ്രണയം നടിച്ചു വലയിലാക്കുക, അവസാനം ഇരയുടെ ജീവനെടുക്കുക! അപകട കാരികളായി മാറിയ സ്ത്രീകളുടെ ഉദ്വേഗ ജനകമായ ജീവിതം

1884നും 1908നും ഇടയിൽ സജീവമായിരുന്ന ഒരു നോർവീജിയൻ- അമേരിക്കൻ സീരിയൽ കില്ലർ ആയിരുന്നു ബെല്ലി ഗണ്ണസ്. ജനിച്ചത് 1859 നവംബർ 11ന് നോർവേയിലെ സെൽബുവിൽ. ഈ കൊലയാളിയുടെ ഒരു പ്രത്യേകത ഇവൾ ഏതാണ്ട് 14 പേരെ കൊലപ്പെടുത്തിയതായി കണ്ടെത്തിയെങ്കിലും ഈ കുറ്റകൃത്യങ്ങളെല്ലാം ഇവളുടെ മരണ ശേഷമാണു കണ്ടെത്തിയത് എന്നതാണ്. മരണം വരെ ഒാരോരുത്തരെ ആയി കൊലപ്പെടുത്തുന്പോഴും ഇവൾ നിയമത്തിന്‍റെ മുന്പിൽ സേഫ് ആയി ഇരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും ഇവളെ പിടികൂടേണ്ട ഒരാവശ്യം പോലീസുകാർക്ക് ഉണ്ടായില്ല. പ്രണയം ആയുധം പ്രണയം നടിച്ചു പുരുഷന്മാരെ വലയിലാക്കുക, ശേഷം അവരുടെ വിശ്വാസം നേടിയ ശേഷം അവരുടെ സ്വത്തുക്കളും അനന്തര അവകാശവും ഇൻഷ്വറൻസ് അവകാശവുമെല്ലാം സ്വന്തം പേരിലാക്കുക, എന്നിട്ട് ആവശ്യം കഴിയുന്പോൾ കൊന്നുതള്ളുക എന്നതായിരുന്നു ബെല്ലി ഗണ്ണസിന്‍റെ ഒരു ലൈൻ. ഇവളുമായി പ്രണയത്തിൽ അകപ്പെടുന്നവരെ ഇവൾക്കു വളരെ വേഗത്തിൽ കുടുക്കാൻ സാധിക്കുമായിരുന്നു. വശ്യമായ…

Read More

തെളിയില്ല; പക്ഷേ പണിതരും..! തെരുവുവിളക്ക് രാത്രിയിൽ തെളിഞ്ഞില്ലെങ്കിലും രാപകൽ ഭേദമില്ലാതെ തലയ്ക്കു മുകളിൽ   ഭീഷണിയാകുന്നു…

വാഴക്കുളം: ടൗണിൽ പ്രകാശം പരത്താൻ സ്ഥാപിക്കപ്പെട്ട തെരുവുവിളക്ക് രാത്രിയിൽ തെളിഞ്ഞില്ലെങ്കിലും രാപകൽ ഭേദമില്ലാതെ തലയ്ക്കു മുകളിൽ തൂങ്ങിയാടും. വാഴക്കുളം ടൗണിലെ പെട്രോൾ പമ്പിനു മുമ്പിലാണ് നൂലിൽ തൂങ്ങിയാടുന്ന വാൾ പോലെ വൈദ്യുത വയറിൽ തെരുവുവിളക്കിന്‍റെ ഭാഗങ്ങൾ തൂങ്ങിയാടുന്നത്. പെട്രോൾ പമ്പുകൂടാതെ വെയ് ബ്രിഡ്ജ്, കേരള ബാങ്ക് ശാഖ, നിരവധി പൈനാപ്പിൾ വ്യാപാരശാലകൾ തുടങ്ങിയവയിലേക്കെത്തുന്ന വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തിരക്കേറിയ സംസ്ഥാന പാതയിലെ നിരവധി വാഹനങ്ങൾക്കും മുകളിലാണ് തെരുവുവിളക്കിന്‍റെ അടർന്ന ഭാഗം തൂങ്ങിക്കിടക്കുന്നത്. മൂവാറ്റുപുഴ ഭാഗത്തേക്കു പോകുന്ന ഇരുചക്രവാഹനങ്ങളുടെ സഞ്ചാര പാതയിലാണ് ഇതെന്നതും കടുത്ത അപകട ഭീതി ഉയർത്തുകയാണ്.

Read More

ആഴക്കടല്‍ മത്സ്യബന്ധന കരാര്‍; കായലില്‍ പന്തംകൊളുത്തി പ്രതിഷേധിച്ച് കോൺഗ്രസ്

കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തൊഴിലും ജീവിതവും വിദേശ കുത്തകള്‍ക്കു കൈമാറാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കങ്ങള്‍ക്കെതിരേ വടുതല മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പച്ചാളം ഷണ്മുഖപുരം ഫിഷ് ലാന്‍ഡിംഗ് സെന്‍ററിനു സമീപമുള്ള കായലില്‍ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്‍റും എംഎൽഎയുമായ ടി.ജെ. വിനോദ് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്‍റ് സി.ജെ. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ലൂഡി ലൂയിസ് എക്‌സ് എംഎല്‍എ, കൗണ്‍സിലര്‍ ഹെന്‍‌റി ഓസ്റ്റിന്‍, മുന്‍ കൗണ്‍സിലര്‍മാരായ ആല്‍ബര്‍ട്ട് അമ്പലത്തിങ്കള്‍, ആന്‍സ ജെയിംസ്, അഡ്വ. ലെസ്ലി സ്റ്റീഫന്‍, അഡ്വ. ജോയ് ജോര്‍ജ്, എം.വി. ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

തെറ്റു ചെയ്യാത്താവരായി ആരുണ്ട് ! ഇനി ഒരിക്കലും ആ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് വെളിപ്പെടുത്തി നടി പ്രിയാമണി

വര്‍ഷങ്ങളായി തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിദ്ധ്യമാണ് നടി പ്രിയാമണി. ഇക്കാലയളവില്‍ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളുടെയും നായിക പദവി കയ്യാളാനും താരത്തിനായിട്ടുണ്ട്. രണ്ടു തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷം ആണ് താരം സത്യം എന്ന മലയാള സിനിമയില്‍ നായികയായി എത്തുന്നത്. അതിനു ശേഷം അധികം മലയാള ചിത്രങ്ങള്‍ താരം ചെയ്തിട്ടില്ല എങ്കിലും ചെയ്തവ ഒക്കെ പ്രധാന വേഷങ്ങള്‍ ആയിരുന്നു. തെലുങ്ക്, കന്നട ചിത്രങ്ങളിലും താരം തിളങ്ങി. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. തമിഴില്‍ അസുരന്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിച്ച അവിസ്മരണീയമാക്കിയ പച്ചയമ്മാള്‍ എന്ന കഥാപാത്രത്തെ തെലുങ്കു റീമേക്കില്‍ അവതരിപ്പിക്കാന്‍ അവസരം ലഭിച്ചത് പ്രിയാമണിക്ക് ആയിരുന്നു. ഇതിന്റെ സന്തോഷവും താരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. അസുരന്‍ കണ്ടപ്പോള്‍ തന്നെ മഞ്ജു ചേച്ചി ചെയ്ത പച്ചയമ്മാള്‍ എന്ന കഥാപാത്രത്തിനോട് ഒരിഷ്ട്ടം തോന്നിയിരുന്നു.…

Read More

കുട്ടിക്കളിയല്ല..! യൂത്ത് കോൺഗ്രസിന്‍റെ പട്ടിക കെപിസിസി വെട്ടി; സീനിയേഴ്സിനെ തിരുകിക്കയറ്റി പട്ടിക എഐസിസി നേതൃത്വത്തിന്  കൈമാറി

റെനീഷ് മാത്യു കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ പട്ടിക കെപിസിസി വെട്ടി. 16 പേരുടെ പേരുകളായിരുന്നു യൂത്ത്കോൺഗ്രസ് സംസ്ഥാന നേതൃത്വം എഐസിസിക്കും കെപിസിസിക്കും നൽകിയത്. യൂത്ത് കോൺഗ്രസ് സമർപ്പിച്ച പട്ടിക കെപിസിസി നേതൃത്വത്തിന് എഐസിസി കൈമാറിയിരുന്നു. എന്നാൽ, ഈ പട്ടികയിലെ പകുതിയോളം പേരെ ഒഴിവാക്കി കെപിസിസി പുതിയ പട്ടിക തയാറാക്കി എഐസിസി നേതൃത്വത്തിന് സമർപ്പിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഒഴിവാക്കി പകരം സീനിയേഴ്സിനെയാണ് തിരുകിക്കയറ്റിയിരിക്കുന്നത്.ഇതിനെതിരേ യൂത്ത്കോൺഗ്രസ് നേതാക്കളായ ഷാഫി പറന്പിൽ, കെ.എസ്.ശബരീനാഥ് എന്നിവർ രംഗത്തെത്തിയിട്ടുണ്ട്. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എഐസിസി നേതൃത്വത്തെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. കാസർഗോഡ് ഉദുമയിൽ ബി.പി. പ്രദീപ്കുമാർ, കണ്ണൂരിൽ റിജിൽ മാക്കുറ്റി, കോഴിക്കോട് ജില്ലയിൽ വിദ്യാ ബാലകൃഷ്ണൻ, ധനീഷ് ലാൽ, ദുൽഖിഫിൽ, മലപ്പുറത്ത് എം. രോഹിത്, റിയാസ് മുക്കോളി, തൃശൂരിൽ ശോഭ സുനിൽ, പാലക്കാട് ഡോ. ടി.…

Read More

 നല്ല അനുഭവം, ഒട്ടും വേദന അനുഭവപ്പെട്ടില്ല; വാക്സിനെടുക്കാൻ ആരും മടിക്കരുത്; വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി

  തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷൻ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്. കോവിഡ് വാക്സിൻ സ്വീകരിക്കാൻ ആരും മടിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്ക് ഒട്ടും വേദന അനുഭവപ്പെട്ടില്ലെന്നും കുത്തിവയ്പ്പിന് ശേഷം മുഖ്യമന്ത്രി പ്രതികരിച്ചു. ലോകത്ത് പല മാരകരോഗങ്ങളെയും തടത്തുനിര്‍ത്താന്‍ മനുഷ്യരാശിയെ സജ്ജമാക്കിയത് വാക്‌സിനുകളാണ്. വാക്സിനുമായി ബന്ധപ്പെട്ട് ചിലർ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതിന് ചെവി കൊടുക്കരുത്. എല്ലാവരും വാക്സിൻ സ്വീകരിക്കാൻ മുന്നോട് വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Read More