പെരുത്ത സന്തോഷമുണ്ട് ! റോയ്‌സ് രണ്ടാമത് വിവാഹം കഴിച്ചതില്‍ താന്‍ അതീവ സന്തോഷവതിയെന്ന് തുറന്നു പറഞ്ഞ് റിമി ടോമി…

ഗായിക,അഭിനേത്രി,അവതാരക എന്നിങ്ങനെ വിവിധ റോളുകളില്‍ മലയാളത്തില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് റിമി ടോമി. രസകരമായ സംസാരവും നിഷ്‌കളങ്കമായ പെരുമാറ്റവുമാണ് റിമിയെ ആളുകളുടെ പ്രിയങ്കരിയാക്കുന്നത്. അതു കൊണ്ടു തന്നെ റിമിയുടെ വിശേഷങ്ങള്‍ അറിയാന്‍ മലയാളി പ്രേക്ഷകര്‍ക്ക് എന്നും വലിയ താല്പര്യമാണ്. സോഷ്യല്‍ മീഡിയയില്‍ താരം സജീവമാണ്. ഈയിടെ ഒരു യൂട്യൂബ് ചാനലും താരം തുടങ്ങി. എന്നാല്‍ റിമിടോമിയുടെ ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ല. 2008 ല്‍ ആയിരുന്നു റിമി ടോമിയും റോയ്‌സും തമ്മിലുള്ള വിവാഹം നടന്നത്. എന്നാല്‍ നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2019ല്‍ റിമിയും റോയ്‌സും പരസ്പര സമ്മതത്തോടെ വേര്‍പിരിയുകയായിരുന്നു. വിവാഹത്തിന് ശേഷവും റിമി ടോമി അഭിനയ രംഗത്തും അവതരണ മേഖലയിലും ഗാനാലാപന മേഖലയിലും സജീവമായിരുന്നു. അതിനെല്ലാം ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കുന്നത് റോയ്‌സ് ആണ് എന്ന് താരം എടുത്ത് പറയുകയും ചെയ്തിരുന്നു. എന്നിട്ടും പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം…

Read More

കോര്‍ട്ട് മാര്‍ഷല്‍; ഏഴിമല നാവിക അക്കാദമിയുടെ ചരിത്രത്തിലാദ്യം; ദൃക്‌സാക്ഷികളില്‍നിന്ന് മൊഴിയെടുത്തു;  വിചാരണയ്ക്ക്  ഇടയാക്കിയ സംഭവം ഇങ്ങനെ…

പയ്യന്നൂര്‍: പയ്യന്നൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്ന സൈനിക നടപടി തുടരുന്നു. നാവിക അക്കാദമിയിലെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കെ.പി.സി. റെഡിയേയാണ് കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നത്. ഏഴിമല നാവിക അക്കാദമിയില്‍ ആദ്യമായാണ് അത്യപൂര്‍വമായ കോര്‍ട്ട് മാര്‍ഷല്‍ എന്ന സൈനിക നടപടി നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അശ്രദ്ധമായി കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയെന്നാണ് ക്യാപ്റ്റന്‍ റെഡിക്കെതിരേയുള്ള കേസ്. അപകടത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പയ്യന്നൂര്‍ പോലീസും കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്. ചരിത്രത്തിലാദ്യംഡ്യൂട്ടിക്കിടെ‍ കുറ്റകൃത്യത്തിലുള്‍പ്പെടുന്ന പ്രതിരോധ വകുപ്പിലെ സേനാംഗങ്ങളെ വിചാരണ ചെയ്യുന്നതിനായി നടത്തുന്ന കോര്‍ട്ട് മാര്‍ഷല്‍ മറ്റു സൈനിക കേന്ദ്രങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും ഏഴിമല നാവിക അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ്. കോര്‍ട്ട് മാര്‍ഷലിലൂടെ കുറ്റകൃത്യം തെളിഞ്ഞുകഴിഞ്ഞാല്‍ മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിച്ചേക്കാം. നടപടികൾ ഇങ്ങനെട്രിബ്യൂണലിന്‍റെ പ്രസിഡന്‍റും കുറ്റവിചാരണ നടത്തുന്നതിനായി നിയോഗിക്കപ്പെട്ട വാദിഭാഗത്തും…

Read More

ഞാന്‍ ധരിച്ചിരുന്ന ടോപ് ഊരാന്‍ 65 വയസുള്ള നിര്‍മാതാവ് ആവശ്യപ്പെട്ടു ! തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ബോളിവുഡ് നടി…

സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വെളിപ്പെടുത്തലുകളുമായി നടിമാര്‍ രംഗത്തു വരുന്നത് ഇന്ത്യന്‍ സിനിമയില്‍ അപൂര്‍വമല്ലാത്ത കാര്യമായി മാറിയിട്ടുണ്ട്. എന്നാല്‍ മറ്റു പല താരങ്ങളും പറയുന്നത് ഇങ്ങനെ ഒരു കാസ്റ്റിംഗ് കൗച്ച് സിനിമ മേഖലയില്‍ ഇപ്പോള്‍ ഇല്ല എന്നാണ്. അവസരങ്ങള്‍ കുറയുമ്പോള്‍ നിര്‍മാതാക്കള്‍ക്കും സംവിധായകന്‍മാര്‍ക്കും വഴങ്ങി കൊടുത്ത് അവസരവും സിനിമയും നേടുന്ന വനിതാ താരങ്ങളുമുണ്ട് എന്നും പലരും വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് പ്രമുഖ ഹിന്ദി നടി മല്‍ഹാര്‍ റാത്തോഡും നടത്തിയിരിക്കുന്നത്. അഭിനയമികവ് കൊണ്ടും സൗന്ദര്യം കൊണ്ടും ചുരുങ്ങിയ കാലയളവിനുള്ളില്‍ താരം പ്രേഷകരുടെ ഇഷ്ട താരമായ നടിയാണ് മല്‍ഹാല്‍. സിനിമയില്‍ സജീവമാകുന്നതിന് മുമ്പ് താരം മോഡലിംഗ് രംഗത്ത് ആയിരുന്നു. നിരവധി ടിവി സീരിയലുകളിലും പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. തൊട അഡ്ജസ്റ്റ് കരോ , ഹോസ്റ്റജീസ് തുടങ്ങിയവ അഭിനയിച്ചതില്‍ ശ്രദ്ധേയമായ സീരിയസുകളാണ്. തന്റെ കരിയറിലെ തുടക്ക കാലത്ത്…

Read More

“പിന്നല്ല…’ സ്വന്തം പേരില്‍ കേരളത്തില്‍ ഒരു റോഡുള്ള നടി

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. അരുണേട്ടാ… (ഡയമണ്ട് നെക്ലേസ്, ചന്ദ്രേട്ടന്‍ എവിടെയാ…(ചന്ദ്രേട്ടന്‍ എവിടെയാ) എന്നീ അനുശ്രീയുടെ ഡയലോഗുകള്‍ മാത്രം മതി ഈ നടിയെ ഓര്‍ത്തെടുക്കാന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്‍റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സ്ഥിരമായി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അനുശ്രീ പങ്കുവച്ച ഒരു രസകരമായ ചിത്രമാണ് വൈറലാകുന്നത്. തന്‍റെ പേരില്‍ കേരളത്തില്‍ ഒരു റോഡ് തന്നെയുണ്ട് എന്ന് പറയുകയാണ് അനുശ്രീ.കേരളത്തില്‍ ഒരിടത്ത് “അനുശ്രീ റോഡ്’ എന്ന് പേരുള്ള സ്ഥലമുണ്ട്. അനുശ്രീ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എറണാകുളം ജില്ലയിലെ മുടക്കുഴ ഗ്രാമപഞ്ചായത്തിലാണ് അനുശ്രീ റോഡുള്ളത്. അവിടെയുള്ളവര്‍ക്കു മാത്രമറിയാവുന്ന കാര്യം. പച്ച പെയിന്‍റ് അടിച്ച്, അതില്‍ വെളുത്ത അക്ഷരങ്ങളില്‍ അനുശ്രീ റോഡ് എന്ന് വ്യക്തമായി എഴുതിയിട്ടുമുണ്ട്. മറ്റൊരാള്‍ പോസ്റ്റ് ചെയ്ത ചിത്രം തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇട്ടുകൊണ്ടാണ് അനുശ്രീ, “അനുശ്രീ റോഡിനെ’ പരിചയപ്പെടുത്തുന്നത്. “പിന്നല്ല…’ എന്നാണ്…

Read More

പാവാടയ്ക്കിടയിലൂടെ കയ്യിട്ട കിളിയുടെ കരണം അടിച്ചു പുകച്ചിട്ടുണ്ട് ! പഴയ അനുഭവം തുറന്നു പറഞ്ഞ് നടി രജിഷ വിജയന്‍…

മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ മലയാളം സിനിമയിലെത്തുന്നത്. അഭിനയിച്ച ആദ്യ ചിത്രത്തിന് തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയാണ് രജിഷ ഏവരെയും ഞെട്ടിച്ചത്. സിനിമയില്‍ സജീവമാകുന്നതിന് മുന്‍പ് ടെലിവിഷന്‍ പരിപാടികളുടെ അവതാരക ആയി താരം തിളങ്ങിയിരുന്നു. ന്യൂഡല്‍ഹിയിലെ നോയിഡ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദധാരിയാണ് താരം. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷന്‍ പരിപാടികളുടെ അവതാരകയായി താരം ഉണ്ടായിരുന്നു. മികച്ച പ്രേക്ഷക പിന്തുണയും പ്രീതിയും ഇതിലൂടെ താരത്തിന് നേടാന്‍ കഴിഞ്ഞിട്ടുണ്ട്. ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ് തുടങ്ങി ഒരുപാട് മികച്ച ചിത്രങ്ങള്‍ താരം അഭിനയിച്ചു കഴിഞ്ഞു. പ്ലസ്ടുവില്‍ പഠിക്കുന്ന സമയത്ത് ബസില്‍ വെച്ചുണ്ടായ ഒരനുഭവമാണ് ഇപ്പോള്‍ രജിഷ പങ്കുവെക്കുന്നത്. ആ സംഭവം ഇങ്ങനെ…തിരക്കുള്ള ബസില്‍…

Read More

ഒരാളില്‍ നിന്ന് 406 പേര്‍ക്ക് വരെ രോഗം വരാം ! ഐസിഎംആറിന്റെ പുതിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്…

രാജ്യത്ത് കോവിഡ് അതിതീവ്രമായി പടര്‍ന്നു പിടിക്കുക്കയാണ്. ഈ അവസരത്തില്‍ കര്‍ശനമായ മുന്നറിയുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്(ഐസിഎംആര്‍) രംഗത്ത്. കൃത്യമായി സാമൂഹിക അകലം പാലിക്കുകയാണ് രോഗത്തെ തടയാനുള്ള ഏറ്റവും പ്രധാന മാര്‍ഗം. സാമൂഹിക അകലം പാലിക്കുന്നതില്‍ വീഴ്ച സംഭവിച്ചാല്‍ കൊറോണ വൈറസ് ബാധിതനായ ഒരു രോഗിയില്‍നിന്ന് 30 ദിവസത്തിനകം ചുരുങ്ങിയത് 406 പേര്‍ക്കുവരെ രോഗം വരാമെന്നും ഐസിഎംആറിന്റെ കണ്ടെത്തല്‍. സാമൂഹിക അകലം പാലിക്കുന്നതില്‍ ചെറിയ വീഴ്ച സംഭവിച്ചാല്‍ പോലും അപകട സാധ്യത വളരെ കൂടുതലായിരിക്കും. 50 ശതമാനം വീഴ്ച്ച സംഭവിച്ചാല്‍ 15 പേര്‍ക്ക് വരെ രോഗബാധ ഉണ്ടാകാം. 75 ശതമാനം പാലിക്കാനായാല്‍ വെറും 2.5 പേര്‍ക്കേ സാധ്യതയുള്ളൂ. ലോക്ഡൗണും സാമൂഹിക അകലവും ഒന്നിച്ച് നടപ്പാക്കുന്നതാണ് കോവിഡ് വ്യാപനം തടയാന്‍ ഏറ്റവും മികച്ച മാര്‍ഗമെന്ന് ഐ.സി.എം.ആര്‍ വ്യക്തമാക്കുന്നു. നിരവധി സംസ്ഥാനങ്ങള്‍ ഇടവേളക്കു ശേഷം കര്‍ശനമായ ലോക്ഡൗണിലേക്ക് മടങ്ങിയ…

Read More

അഭിനന്ദിക്കാതിരിക്കാന്‍ വയ്യ

ഒരിക്കല്‍ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് അഭിനന്ദനം. രാജ്യം കോവിഡ് ഭീതിയില്‍ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്സിനുകളുടെയും ഓക്സിജന്‍റെയും ദൗര്‍ലഭ്യം കാരണം ജനജീവിതം കൊടുംദുരിതത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യുമ്പോള്‍ സംസ്ഥാന ഗവര്‍മെന്‍റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സര്‍വ പിന്തുണയും നല്‍കാന്‍ തയാറായ പ്രതിപക്ഷത്തിനെ അഭിനന്ദിക്കാതിരിക്കാന്‍ വയ്യ. ഈ ദുരിതകാലം മറികടക്കുവാന്‍ രാഷ്‌ട്രീയ ലാഭങ്ങള്‍ മാറ്റിവെച്ച് ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു. അഭിനന്ദനങ്ങള്‍… ഇതായിരിക്കണം പ്രതിപക്ഷം, ഇങ്ങിനെയായിരിക്കണം പ്രതിപക്ഷമെന്ന് ജോയ് മാത്യു

Read More

 എന്തിന് കൊലപ്പെടുത്തി, എങ്ങനെ സാമ്പത്തിക ബാധ്യത വന്നു; സനുവിനോട് ഇനി ചോദ്യങ്ങൾ ബന്ധുക്കളെ ഒപ്പമിരുത്തി

  കൊച്ചി: വൈഗക്കൊല കേസുമായി ബന്ധപ്പെട്ട് പ്രതി സനു മോഹനെയും ബന്ധുക്കളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. വൈഗയെ എന്തിന് കൊലപ്പെടുത്തി, എങ്ങനെ സാമ്പത്തിക ബാധ്യത വന്നു തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കാനുള്ളത്. ഇത് ബന്ധുക്കളെയും അടുത്ത സുഹൃത്തുകളുടെയും സാന്നിധ്യത്തില്‍ സനുവിൽ നിന്നും ചോദിച്ചറിയാനാകും എന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനിടെ സനുവിന്‍റെ കാറിനുള്ളില്‍ നിന്നു കണ്ടെത്തിയ രക്തക്കറ സംബന്ധിച്ചും ഒളിവില്‍ കഴിയുമ്പോൾ മാറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ എന്നതും പോലീസ് അന്വേഷിച്ച് വരികയാണ്. 10 ദിവസത്തെ കസ്റ്റഡിയിലുള്ള സനുവിനെ 29-നാണ് വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടത്. അതിനാൽ പരമാവധി വേഗത്തില്‍ ചോദ്യം ചെയ്യല്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. കൊല്ലൂരില്‍ ആറ് ദിവസമാണ് പ്രതി ഒളിവില്‍ കഴിഞ്ഞതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ താമസിച്ച മുറിയില്‍ നടത്തിയ പരിശോധനയില്‍ ഒരു ജാക്കറ്റ് കണ്ടെടുത്തിട്ടുണ്ട്.…

Read More

42 ലക്ഷം രൂപയുടെ സോളാർ തട്ടിപ്പ് കേസ്: രണ്ടാം പ്രതി സരിത കുറ്റക്കാരി; കോടതിയിൽ ഹാജരാകാതെ മുൻ ഭർത്താവ് ബിജുരാധാകൃഷ്ണൻ

  കോഴിക്കോട്: സോളാർ തട്ടിപ്പ് കേസിലെ രണ്ടാം പ്രതി സരിത എസ്. നായർ കുറ്റക്കാരിയാണെന്ന് കോടതി വിധിച്ചു. കേസിലെ മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതിയും സരിതയുടെ മുൻ ഭർത്താവുമായ ബിജു രാധാകൃഷ്ണൻ കോടതിയിൽ ഹാജരായില്ല. സരിതയ്ക്കുള്ള ശിക്ഷ ഉച്ചകഴിഞ്ഞ് മൂന്നിന് വിധിക്കും. കോഴിക്കോട് ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് സരിത കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. സോളാർ പാനൽ വച്ച് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 42 ലക്ഷം രൂപ തട്ടിയെന്ന് അബ്ദുൾ മജീദ് എന്നയാൾ നൽകിയ പരാതിയിലാണ് സരിത കുടുങ്ങിയത്. കേസിൽ കഴിഞ്ഞ മാസം വിധിപറയാനായിരുന്നു കോടതി നേരത്തെ നിശ്ചയിച്ചിരുന്നത്. ഇതിനായി ഹാജരാകാൻ ആവശ്യപ്പെട്ട് സരിതയ്ക്ക് വാറണ്ടും അയച്ചു. എന്നാൽ തുടർച്ചയായി സരിത ഹാജരാകാതിരുന്നു. ഇതോടെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടതിന് പിന്നാലെ കസബ പോലീസ് തിരുവനന്തപുരത്ത് എത്തി സരിതയെ…

Read More

 നടൻമാരോട് അങ്ങനെ ചോദിക്കാത്തതെന്താ

..ഒരു നടി വിവാഹിതയായാൽ ഉടൻ മാധ്യമങ്ങൾ ചോദിക്കും ഇനി അഭിനയിക്കുന്നുണ്ടോ എന്ന്. എന്നാൽ, ഏതെങ്കിലുമൊരു നടൻ വിവാഹം കഴിച്ചാൽ അങ്ങനെ ചോദിക്കുമോയെന്ന് നമിത. സിനിമാമേഖലയിൽ നടന്മാർക്കു പ്രത്യേകിച്ച് റൂൾസ് ഒന്നുമില്ല. അവർ സ്വതന്ത്രരാണ്. നടിമാർ അങ്ങനെയല്ല. അവർക്ക് ഏറെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നു. വിവാഹം എന്നതു ജീവിതത്തിന്‍റെ ഒരു ഭാഗം മാത്രമാണ്. അല്ലാതെ ജീവിതത്തിന്റെയും കരിയറിന്റെയും അവസാനമല്ലെന്നു പെൺകുട്ടികൾ മനസിലാക്കണമെന്ന് നമിത

Read More