സൂപ്പർ സ്റ്റാറിന്‍റെ മക്കളൊക്കെയാണെങ്കിലും ദുൽഖറിനെയും പ്രണവിനെയും താരമായി കാണാൻ പറ്റില്ലെന്ന് സിദ്ദിഖ്

രണ്ടു സൂപ്പർ സ്റ്റാർസിന്‍റെ മക്കളാണ് എന്നതിനപ്പുറം പ്രണവും ദുൽഖറും തമ്മിൽ മറ്റു സാമ്യതകൾ ഒന്നുമില്ല. പിന്നെ പുറത്തു നിന്ന് നിങ്ങൾ കാണുന്ന പ്രണവിനെയോ ദുൽഖറിനെയോ അല്ലല്ലോ ഞാൻ കാണുന്നത്. ഞാൻ ചെറുപ്പം മുതൽ കാണുന്ന കുട്ടികൾ അവർ എന്നോട് അങ്കിൾ എന്നൊക്കെ വിളിച്ച് ഇടപെടുന്നു. അപ്പോൾ നിങ്ങൾ കാണുന്ന ഒരു താരത്തെ എനിക്ക് കാണാൻ പറ്റില്ല. അതിപ്പോൾ മമ്മൂക്കയുടെ കാര്യമാണെങ്കിലും ലാലിന്‍റെ കാര്യമാണെങ്കിലും അങ്ങനെയാണ്.ഞങ്ങൾ സംസാരിച്ചൊക്കെ ഇരിക്കുമ്പോൾ ഞാൻ തന്നെ ആലോചിക്കും, നിമിഷങ്ങൾക്ക് കോടികളുടെ വിലയുള്ള സൂപ്പർ താരം എന്ന് മാധ്യമങ്ങൾ എഴുതുന്ന ആളല്ലേ വളരെ സാധാരണക്കാരനായി ഇരുന്ന് എന്നോട് സംസാരിക്കുന്നതെന്ന്. ദുൽഖറും പ്രണവും ഒക്കെ എനിക്ക് മക്കളെ പോലെയാണ്–  സിദ്ദിഖ്

Read More

ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്റര്‍ ! യൂസഫലിയുടെ യാത്ര ഇനി എച്ച് 145 എയര്‍ബസിൽ

കൊച്ചി: ലോകത്തെ അത്യാഡംബര യാത്രാ ഹെലികോപ്റ്റര്‍ എച്ച് 145 എയര്‍ബസ് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്കു സ്വന്തം. ആഗോളതലത്തിൽ 1,500 എണ്ണം മാത്രം ഇറങ്ങിയിട്ടുള്ള, ജര്‍മനിയിലെ എയര്‍ബസ് കമ്പനി നിര്‍മിച്ച ഹെലികോപ്ടര്‍ കൊച്ചിയില്‍ പറന്നിറങ്ങി. നാലു ലീഫുകളാണ് ഈ ഹെലികോപ്റ്ററിനുള്ളത്. ഒരേസമയം രണ്ടു ക്യാപ്റ്റന്മാര്‍ക്കു പുറമെ ഏഴുയാത്രക്കാര്‍ക്കും സഞ്ചരിക്കാം. 785 കിലോവാട്ട് കരുത്തുനല്‍കുന്ന രണ്ടു സഫ്രാന്‍ എച്ച്ഇ എരിയല്‍ 2 സി 2 ടര്‍ബോ ഷാഫ്റ്റ് എന്‍ജിന്‍ മണിക്കൂറില്‍ ഏകദേശം 246 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ സഹായിക്കും. 20,000 അടി ഉയരത്തില്‍ വരെ പറന്നുപൊങ്ങാം. ഹെലികോപ്റ്ററില്‍ ലുലു ഗ്രൂപ്പിന്‍റെ ഔദ്യോഗിക ചിഹ്നമായ ചുവപ്പുനിറത്തില്‍ പച്ച കലര്‍ന്ന ലുലു ഗ്രൂപ്പ് ലോഗോയും യൂസഫലിയുടെ പേരിന്‍റെ തുടക്കമായ വൈ എന്ന അക്ഷരവും ആലേഖനം ചെയ്തിട്ടുണ്ട്. 2021 ഏപ്രില്‍ 11ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിയും…

Read More

മോട്ടോർ വാഹനവകുപ്പിന്‍റെ വരുമാനം കുറഞ്ഞു! കളക്ടറേറ്റിന്‍റെ ഗേറ്റ് തുറക്കാൻ നിർദേശം; കാരണം…

കാക്കനാട്: മോട്ടോർ വാഹനവകുപ്പിന്‍റെ അപേക്ഷ പരിഗണിച്ച് സിവിൽ സ്റ്റേഷനിലെ ഗേറ്റ് തുറന്നുകൊടുക്കാൻ ജില്ലാ കളക്ടർ രേണു രാജ് നിർദേശം നൽകി. രാത്രിസമയങ്ങളിൽ ഗേറ്റുകൾ തുറന്നുകൊടുക്കണമെന്നാണ് സെക്യൂരിറ്റി വിഭാഗത്തിന് നല്കിയിരിക്കുന്ന നിർദേശം. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് വിഭാഗം നൽകിയ അപേക്ഷ പരിഗണിച്ചാണ് ഉത്തരവ്. സിവിൽ സ്റ്റേഷന്‍റെ സുരക്ഷാ പ്രശ്നത്തിന്‍റ പേരിലാണ് കളക്ടറേറ്റ് കാമ്പസിലെ വാഹന പരിശോധനയും പിടികൂടുന്ന വാഹനങ്ങൾ കളക്ടറേറ്റ് വളപ്പിൽ സൂക്ഷിക്കുന്നതും നിയന്ത്രിച്ച് മുൻ കളക്ടർ ഉത്തരവിട്ടത്. ഈ ഉത്തരവിനാണ് ഇപ്പോൾ ഭേദഗതി വരുത്തിയിക്കുന്നത്. എൻഫോഴ്സ്മെന്‍റ് വിഭാഗം രാത്രിയിലും പകലും ഷിഫ്റ്റുകളായി വാഹന പരിശോധന നടത്തുന്നുണ്ട്. രാത്രി നടത്തുന്ന വാഹനപരിശോധനയിൽ അമിതഭാരം കയറ്റിയതും ടാക്സ് അടയ്ക്കാത്തതും തുടങ്ങി നിരവധി വാഹനങ്ങൾ പിടികൂടാറുണ്ട്. ഇവയിൽ ചില വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കേണ്ടി വരും. അത്തരം വാഹനങ്ങൾ സിവിൽ സ്റ്റേഷൻ കാമ്പസിൽ സൂക്ഷിക്കേണ്ടതായും വരും. ഇതിനുപുറമെ പുലർച്ചെവരെ വാഹന പരിശോധനയ്ക്കായി…

Read More

പോലീസ് വീട്ടിൽ ഒളിച്ചിരുന്നത്‌ ആറു മണിക്കൂർ ! കേരളത്തിലേക്ക് ലഹരിക്കടത്ത്; നൈജീരിയൻ സ്വദേശിയെ കുടുക്കിയത് അതിസാഹസികമായി

കൊച്ചി: കേരളത്തിലേക്കുള്ള എംഡിഎംഎ കടത്തിലെ മുഖ്യകണ്ണിയായ നീഗ്രോ വംശജനും നൈജീരിയൻ പൗരനുമായ ഒക്കാഫോർ എസേ ഇമ്മാനുവേൽ(36) പാലാരിവട്ടം പോലീസ് കീഴടക്കിയത് അതിസാഹസികമായി. ബംഗളൂരിൽ താമസിച്ച് മയക്കുമരുന്നു കച്ചവടത്തിന് നേതൃത്വം വഹിക്കുകയായിരുന്ന ഇയാൾ കൂട്ടാളികൾ പിടിയിലായത് അറിഞ്ഞതിനെ തുടർന്ന് മൊബൈൽ ഓഫ് ചെയ്ത് താമസവും മാറ്റി കഴിയുകയായിരുന്നു. സൈബർസെല്ലിന്‍റെയും മൊബൈൽ ഫോണ്‍ കന്പനിയുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ ബംഗളൂരു കെആർ പുരത്തുനിന്നാണ് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ എസ്. സനലിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ പിടികൂടിയത്. ആറു മണിക്കൂർ വീട്ടിൽ ഒളിച്ചിരുന്ന് പോലീസ് ബംഗളൂരു കെആർ പുരത്തെ ഇയാളുടെ വീട്ടിൽ ആറു മണിക്കൂർ ഒളിച്ചിരുന്നായിരുന്നു പോലീസിനെ ഇയാളെ വലയിൽ വീഴ്ത്താനായത്. കേസിൽ നേരത്തെ പിടിയിലായ ഫോർട്ടുകൊച്ചി സ്വദേശി വർഗീസ് ഫെർണാണ്ടസുമായാണ് അന്വേഷണ സംഘം ബംഗളൂരുവിലേക്ക് പുറപ്പെട്ടത്. വർഗീസ് ഇയാളുടെ ഒളിത്താവളം പോലീസിന് കാണിച്ചുകൊടുത്തെങ്കിലും അവിടെ കൂട്ടാളികൾ ഉണ്ടായതിനാൽ പോലീസിന് കടക്കാനായില്ല.…

Read More

ഇനി നമുക്ക് താങ്ങാനാവില്ല, ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട..! ഫർണിച്ചർ ഫാക്‌ടറി ഉദ്യോഗസ്ഥർ അടച്ചുപൂട്ടി; വ്യവസായ അവാർഡ് ജേതാക്കളായ ദമ്പതികള്‍ നാടുവിട്ടു

തലശേരി: കൈയേറ്റത്തിന്‍റെ പേരിൽ ഫർണിച്ചർ നിർമാണ കന്പനി തലശേരി നഗരസഭ ഉദ്യോഗസ്ഥർ അടച്ചുപൂട്ടിയതിനെ തുടർന്ന് ദന്പതികൾ നാടുവിട്ടു. തലശേരി നഗരസഭാ പരിധിയിലാണ് സംഭവം. “അധികൃതരുടെ ക്രൂരമായ നടപടി ഇനി നമുക്ക് താങ്ങാനാവില്ല. ഞങ്ങൾ പോവുന്നു, ഞങ്ങളെയിനി അന്വേഷിക്കേണ്ട … ഞങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ മുഴുവൻ ഉത്തരവാദിത്വവും ഞങ്ങളെ ദ്രോഹിച്ചവർക്ക് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വിശദീകരിച്ച് “ഞങ്ങളുടെ മൊഴി’ എന്ന് തലക്കെട്ടോടെ നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിനു ശേഷമാണ് ദന്പതികൾ നാടുവിട്ടത്. ഫർണിച്ചർ സ്ഥാപനത്തിന്‍റെ ഉടമകളായ പ്രമുഖ ബാല സാഹിത്യകാരനും അധ്യാപക അവാർഡ് ജേതാവുമായിരുന്ന കെ. തായാട്ടിന്‍റെ മകൻ പാനൂർ താഴെ ചമ്പാട് തായാട്ട് വീട്ടിൽ രാജ് കബീർ (58), ഭാര്യ ശ്രീ ദിവ്യ (48) എന്നിവരെ ചൊവ്വാഴ്ച രാവിലെ മുതലാണ് കാണാതായത്. മികച്ച വ്യവസായികൾ എന്ന നിലക്ക് മന്ത്രി പി. രാജീവനിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയ ദമ്പതികളെയാണ് കാണാതായിട്ടുള്ളത്.…

Read More

പാഠം ഒന്ന് ഒച്ച്..! ഒച്ചിനെ ഇല്ലാതാക്കാൻ കെണി റെഡി!

കോട്ടയം: ആഫ്രിക്കൻ ഒച്ച് ഭീഷണി നേരിടുന്നതിനായി ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ‘പാഠം ഒന്ന് ഒച്ച്’ സമഗ്ര കർമപരിപാടിക്കു തുടക്കമായി. ഒച്ചുകളെ കെണിയൊരുക്കി നശിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കുമരകം കൃഷി വിജ്ഞാനകേന്ദ്രത്തിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. ആഫ്രിക്കൻ ഒച്ചുകളെ കെണിവച്ചു പിടിക്കുന്ന രീതിയുടെ അവതരണവും ഉദ്ഘാടനത്തോടനുബന്ധിച്ചു നടത്തി. ഇന്നു മുതൽ 31 വരെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിലും നഗരസഭകളിലും പദ്ധതി നടപ്പാക്കും. ഏകാരോഗ്യം പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമസേന, പാടശേഖരസമിതികൾ, കർഷക സംഘങ്ങൾ, എന്നിവയുടെ നേതൃത്വത്തിൽ ഒരാഴ്ച കാലം കൊണ്ട് ഒച്ചുകളെ കെണിയൊരുക്കി നശിപ്പിക്കുകയാണു ലക്ഷ്യമിടുന്നത്. ഇതിനായി കാബേജ്, കോളിഫ്ളവർ, പപ്പായ, എന്നിവയിലൊന്നിന്‍റെ ഇലകൾ ചെറിയ കഷ്ണങ്ങളായി മുറിക്കുകയോ ചതക്കുകയോ ചെയ്ത ശേഷം നനഞ്ഞ ചാക്കിലോ ബെഡ്ഷീറ്റിലോ ഇട്ടു വീടിനു ചുറ്റുംവച്ച് കെണിയൊരുക്കും. തുടർന്ന് ഒച്ചിനെ പിടികൂടി ഉപ്പു…

Read More

സച്ചിൻദേവ്- ആര്യാ രാജേന്ദ്രൻ വിവാഹം! ക്ഷണക്കത്തുമായി സിപിഎം ജില്ലാ കമ്മിറ്റി; ക്ഷണക്കത്തിൽ ഇരുവരെയും പരിചയപ്പെടുത്തുന്നത് പ്രത്യേക രീതിയില്‍…

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹത്തിന്‍റെ ക്ഷണക്കത്തുമായി സിപിഎംതിരുവനന്തപുരം ജില്ലാ കമ്മിറ്റി. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണ് വിവാഹം ക്ഷണിക്കുന്നത്. തിരുവനന്തപുരം എകെജി സെന്‍ററില്‍ സെപ്റ്റംബര്‍ നാലിന് രാവിലെ 11നാണ് വിവാഹം. വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം കോഴിക്കോട് വച്ച് വിവാഹ സത്കാരം നടക്കും. ക്ഷണക്കത്തിൽ രക്ഷകര്‍ത്താക്കളുടെ പേരും വീടിന്‍റെ മേല്‍വിലാസവും സൂചിപ്പിക്കുന്നതിനു പകരം സച്ചിന്‍റെയും ആര്യയുടെയും പാര്‍ട്ടി ഭാരവാഹിത്തം പറഞ്ഞാണ് പരിചയപ്പെടുത്തുന്നത്. മാര്‍ച്ചിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിന്‍ ദേവ് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കെയാണ് ബാലുശ്ശേരി മണ്ഡലത്തില്‍നിന്ന് വിജയിച്ചത്. ഓള്‍ സെയിന്‍റ്സ് കോളേജില്‍ വിദ്യാര്‍ഥിയായിരിക്കെ 21-ാം വയസ്സിലാണ് ആര്യാ രാജേന്ദ്രന്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയറാകുന്നത്.

Read More

കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനു മുന്പ് കിട്ടുമോ ബോണസും ശമ്പളവും ? ബോണസ് നൽകാൻ വേണ്ടത് മൂന്നു കോടി രൂപ

കൊച്ചി: ഓണത്തിനു മുന്പെങ്കിലും ബോണസും ശന്പളവും തങ്ങൾക്ക് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടി ജീവനക്കാർ. ഇന്നലെ കെഎസ്ആർടിസി ജീവനക്കാർക്ക് ഓണത്തിനുള്ള ബോണസും ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശന്പളവും നൽകാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു ഓണത്തിന് കെഎസ്ആർടിസി ജീവനക്കാർ പട്ടിണി കിടക്കുന്ന സാഹചര്യമുണ്ടാകരുതെന്ന് അഭിപ്രായപ്പെട്ട കോടതി ഇതിനായി 103 കോടി രൂപ സെപ്റ്റംബർ ഒന്നിന് മുന്പ് സർക്കാർ കൈമാറണമെന്ന് നിർദ്ദേശം നൽകി. കെഎസ്ആർടിസി ജീവനക്കാരുടെ ശന്പളം വൈകുന്നതിനെതിരായ ഒരു കൂട്ടം ജീവനക്കാർ നൽകിയ ഹർജികളിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഈ നിർദ്ദേശങ്ങൾ നൽകിയത്. ശന്പളവിതരണത്തിനായി നൽകുന്ന തുക പിന്നീടു കഐസ്ആർടിസിയുടെ ആസ്തി വകകളിൽ നിന്ന് സർക്കാരിന് തിരിച്ചു പിടിക്കാനാവുമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ബോണസ് നൽകാൻ വേണ്ടത് മൂന്നു കോടി രൂപ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശന്പള വിതരണത്തിനായി 103 കോടിരൂപയാണ് കെഎസ്ആർടിസി ആവശ്യപ്പെട്ടിരിക്കുന്നതെന്നും ബോണസ് നൽകാനായി മാത്രം മൂന്നു…

Read More

യാതൊരു പണച്ചിലവും ഇല്ലാതെ വിദേശത്ത് ജോലി..! മോഹന വാഗ്ദാനങ്ങൾ, ഡിനോ തട്ടിയത് അഞ്ച് കോടി; തട്ടിപ്പ് ഉദ്യോഗമാക്കിയവർ…

നെടുമ്പാശേരി: വിദേശത്ത് ജോലി മോഹവുമായി അനുദിനം തട്ടിപ്പിനിരയാകുന്നത് നിരവധി പേരാണ്. എറണാകുളം ജില്ലയിൽനിന്ന് മാത്രം വിവിധ സംഘങ്ങൾ അടുത്തിടെ കോടികളുടെ തട്ടിപ്പാണ് നടത്തിയിട്ടുള്ളതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെ സാധ്യതകൾ മുൻനിർത്തിയാണ് തട്ടിപ്പ് സംഘങ്ങളുടെ പ്രവർത്തനം. മോഹന വാഗ്ദാനങ്ങൾ നൽകിയാണ് ഉദ്യോഗാർഥികളെ തട്ടിപ്പുകാർ വലയിലാക്കുന്നത്. പല രീതിയിലാണ് ഇവരുടെ പ്രവർത്തനം. മോഹന വാഗ്ദാനങ്ങൾ യാതൊരു പണച്ചിലവും ഇല്ലാതെ വിദേശത്ത് ജോലി വാങ്ങി തരാം എന്നു പറയുന്നവരുമുണ്ട്. ഇത് കേട്ട് വലയിലാകുന്നവരിൽ നിന്നും കുറച്ചു കഴിയുമ്പോൾ ടിക്കറ്റ് ചിലവിന് എന്ന പേരിൽ 10,000 മുതൽ 15,000 രൂപ വരെയുള്ള ചെറിയ തുക ആവശ്യപ്പെടും. ഇതിനകം തന്നെ ജോലിയുടെ സാധ്യതകൾ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നതിനാൽ നല്ലൊരു ശതമാനം പേരും ഇത് നൽകാൻ തയാറാകും. കുറച്ചു കഴിയുമ്പോൾ അടുത്ത ഗഡുവായി ഇതുപോലൊരു തുകയും കൂടി വാങ്ങിയെടുക്കും. ഈ ചിലവുകൾ വിദേശത്ത് എത്തിയാൽ…

Read More

പരിക്കേറ്റ പാക് ഭീകരന് മൂന്ന് കുപ്പി രക്തം നല്‍കി ഇന്ത്യന്‍ സൈനികര്‍ ! എല്ലാം തുറന്നു പറഞ്ഞ് ഭീകരന്‍…

കാശ്മീരിലേക്ക് നുഴഞ്ഞു കയറാനുള്ള ശ്രമത്തിനിടെ സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ പരിക്കേറ്റ പാക് ഭീകരന്‍ മൂന്നു കുപ്പി രക്തം ദാനം ചെയ്ത് ഇന്ത്യന്‍ സൈനികര്‍. ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ നിയന്ത്രണ രേഖയില്‍ (എല്‍ഒസി) ഓഗസ്റ്റ് 21നാണ് പാക് അധീന കശ്മീരില്‍ നിന്നുള്ള ചാവേറായ തബാറക് ഹുസൈനെ ഇന്ത്യന്‍ സൈന്യം പിടികൂടിയത്. പിടികൂടുന്നതിനിടെ പരിക്കേറ്റ ഹുസൈനെ സൈനികര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ”തുടയിലും തോളിലും രണ്ട് വെടിയുണ്ടകളേറ്റതിനാല്‍ കടുത്ത രക്തസ്രാവമുണ്ടായി, ഗുരുതരാവസ്ഥയിലായിരുന്നു തബാറക് ഹുസൈന്‍. ഞങ്ങളുടെ ടീമിലെ അംഗങ്ങള്‍ അയാള്‍ക്ക് മൂന്ന് കുപ്പി രക്തം നല്‍കി, ശസ്ത്രക്രിയ നടത്തി ഐസിയുവിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ ഏറെ പുരോഗതിയുണ്ടെങ്കിലും മെച്ചപ്പെട്ട നിലയില്‍ ഏതാനും ആഴ്ചകള്‍ വേണ്ടിവരും,” ബ്രിഗേഡിയര്‍ രാജീവ് നായര്‍ എഎന്‍ഐയോട് പറഞ്ഞു. ‘ഓപ്പറേഷന്‍ സമയത്ത്, മറ്റേതൊരു രോഗിയെപ്പോലെ ഞങ്ങള്‍ അയാളെക്കുറിച്ച് ചിന്തിക്കുകയും അവനെ രക്ഷിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്തു’ രാജീവ്…

Read More