ചരിത്രം…യുഎസ് ഓപ്പൺ സിംഗിൾസ് കിരീടം ചൂടി അൽക്കാരസ്

ന്യൂയോർക്ക്: പുരുഷ ടെന്നീസിൽ പുത്തൻ താരോദയം…! സ്പെയ്നിന്‍റെ കാർലോസ് അൽക്കാരസ്. നോർവെയുടെ കാസ്പർ റൂഡിന്‍റെ കിരീടമോഹത്തെ തല്ലിയുടച്ച് അൽക്കാരസ് യുഎസ് ഓപ്പണ്‍ പുരുഷ സിംഗിൾസ് കിരീടം ചൂടി. സ്കോർ: 6-4, 2-6, 7-6, 6-3. മൂന്നാം സീഡായ അൽക്കാരസ് നാലു സെറ്റുകൾ നീണ്ട വാശിയേറിയ പോരാട്ടത്തിലാണ് 23കാരനായ റൂഡിനെ കീഴടക്കിയത്. ആദ്യ സെറ്റ് മികച്ച പ്രകടത്തിൽ നേടിയ അൽക്കാരസ് രണ്ടാം സെറ്റ് നഷ്ടപ്പെ ടുത്തി. പിന്നീട് മികച്ച പോരാട്ടത്തിലൂടെ മൂന്നും നാലും സെറ്റ് സ്വന്തമാക്കി വിജയം നേടി. അൽക്കാരസിന്‍റെ ചരിത്രനേട്ടം സ്പാനിഷ് താരത്തിന്‍റെ കന്നി ഗ്രാൻസ്‌ലാം കിരീടമാണിത്. യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ഏറ്റവും പ്രായകുറഞ്ഞ താരമാണ് 19 വയസുകാരനായ അൽക്കാരസ്. കിരീടനേട്ടത്തോടെ ലോക ഒന്നാം നന്പർ റാങ്കും അൽക്കാരസ് സ്വന്തമാക്കി.

Read More

പൊന്നിയിൻ സെൽവന്‍റെ ആഘോഷരാവ്; പൃഥ്വിരാജിന്‍റെ ശബ്ദത്തിൽ രജനിയും കമലും റീലീസ് ചെയ്ത ട്രെയ്‌ലർ വമ്പൻ ഹിറ്റ്!

  കഴിഞ്ഞ ചൊവ്വാഴ്ച ചെന്നൈയിൽ സിനിമാക്കാർക്കും സിനിമാ പ്രേമികൾക്കും അക്ഷരാർഥത്തിൽ ഉത്സവ രാവായിരുന്നു. താരങ്ങൾ വിണ്ണിലേക്ക് ഇറങ്ങി വന്ന ആഘോഷ രാവ് ! ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തിൽ ചെന്നൈ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന, മണിരത്നം അണിയിച്ചൊരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ ശെൽവന്‍റെ ട്രെയ്‌ലർ- ഓഡിയോ ലോഞ്ചാണ് ഉത്സവ പ്രതീതി തീർത്തത്. സിനിമ പോലെ ഈ ചടങ്ങും ബ്രഹ്മാണ്ഡം തന്നെയായിരുന്നു. ചടങ്ങിൽ നിർമാതാവ് ലൈക്കാ പ്രൊഡക്ഷൻസിന്‍റെ സാരഥി സുഭാസ്കരൻ, സംവിധായകൻ മണിരത്നം, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, ഛായഗ്രാഹകൻ രവി വർമൻ, ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, ശരത് കുമാർ, ജയറാം, പ്രഭു, വിക്രം പ്രഭു, പാർഥിപൻ, നാസർ, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിതാ ധുലിപാല, ജയചിത്ര എന്നിവരും മറ്റു അണിയറ പ്രവർത്തകരും പങ്കെടുത്തു.…

Read More

തന്‍റെ കരിയറിലുണ്ടായ ഏറെ വിഷമിപ്പിച്ച  അനുഭവം തുറന്ന് പറഞ്ഞ് ഹണി റോസ്

മലയാളികളുടെ പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ഹണി റോസ്. 2005ൽ പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെയാണ് ഹണി റോസ് വെളളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. പതിനാലാം വയസിലാണ് മണിക്കുട്ടന്‍റെ നായികയായി വിനയൻ ചിത്രത്തിലൂടെ ഹണി സിനിമയിൽ എത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്ര‌മാണ് ഹണിയുടെ കരിയറിൽ വലിയൊരു ബ്രേക്ക് നൽകുന്നത്. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ കൂടുതൽ അവസരങ്ങൾ ഹണിയെ തേടിയെത്തുകയായിരുന്നു. സിനിമയിൽ ബോൾഡ് കഥാപാത്രങ്ങളെ ഉൾപ്പെടെ അവതരിപ്പിച്ചിട്ടുള്ള താരമാണ് ഹണി റോസ്. തന്‍റെ കരിയറിലുണ്ടായ ഏറെ വിഷമിപ്പിച്ച ഒരു അനുഭവം പങ്കുവയ്ക്കുകയാണ് ഹണി ഇപ്പോൾ. കഥാപാത്രത്തിന്‍റെ പൂർണതയ്ക്കായി താൻ ചെയ്ത ചില ഇമോഷണൽ ഇന്‍റിമേറ്റ് രംഗങ്ങൾ സിനിമയുടെ പ്രൊമോഷന് വേണ്ടി ഉപയോഗിച്ച അനുഭവം ഉണ്ടായിട്ടുണ്ടെന്നും അത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നുമാണ് ഹണി റോസ് പറഞ്ഞത്. ഫ്ളവേഴ്സ് ടിവിയിലെ…

Read More

എല്ലാം ഉപേക്ഷിച്ചു നാടു വിട്ടാലോ എന്നുവരെ ആലോചിച്ചു ! ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് സീമ ജി നായര്‍ പറയുന്നതിങ്ങനെ…

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് സീമ ജി നായര്‍. നാടക രംഗത്തുനിന്നുമാണ് സീമയുടെ വരവ്. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു. ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും അതിരുകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്. സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികളെ സഹായിച്ചു കൊണ്ട് ആതുര സേവന രംഗത്ത് സീമ സജീവമാണ്. അഭിനയ ജീവിതത്തില്‍ 35 വര്‍ഷം പിന്നിടുമ്പോള്‍ തന്റെ ജീവിതത്തേയും കരിയറിനെയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെയും ഒരുമിച്ച് കൊണ്ടു…

Read More

ഫോർട്ടുകൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം; ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനാ ഫലം വൈകും

കൊച്ചി: ഫോർട്ടുകൊച്ചിയിൽ കടലിൽ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ ബാലിസ്റ്റിക് വിദഗ്ധരുടെ പരിശോധനാ ഫലം വൈകും. ഏത് ഇനം തോക്കിൽ നിന്നാണ് വെടിവയ്പ്പുണ്ടായത്,. വെടിയുണ്ട ഏത് വിഭാഗത്തിൽപ്പെട്ടതാണ്, എത്ര ദൂരം സഞ്ചരിക്കാൻ ശേഷിയുളളതാണ്, എത്ര പഴക്കമുണ്ട് തുടങ്ങിയ കാര്യങ്ങൾ അറിയാൻ കഴിഞ്ഞ ദിവസം ഫോർട്ടുകൊച്ചി നാവിക പരിശീലന കേന്ദ്രത്തിലെ തോക്കുകൾ ബാലിസ്റ്റിക് വിദഗ്ധർ പരിശോധന നടത്തിയിരുന്നു. പക്ഷേ വെടിയുണ്ട ഉതിർത്ത തോക്ക് ഏതാണെന്ന് കണ്ടെത്താൻ സംഘത്തിനായില്ല. ഇതാണ് പരിശോധനാ ഫലം വൈകാൻ ഇടയാക്കുന്നത്. അതോടൊപ്പം തന്നെ രാജ്യ സുരക്ഷാപ്രശ്നം ഉള്ളതിനാൽ ആയുധങ്ങളുടെ വിവരം ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയോടുകൂടിയെ നൽകാൻ കഴിയുവെന്നാണ് അറിയുന്നത്. അതേസമയം നാവികസേന പരിശീലനത്തിന് ഉപയോഗിച്ച തോക്കുകൾ ഹാജരാക്കാൻ പോലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. തോക്കുകൾ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ അയച്ച് ടെസ്റ്റ് ഫയറിംഗ് നടത്താനാണ് നിലവിലെ പോലീസ് തീരുമാനം. മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ സംഭവത്തിൽ നാലുദിവസം പിന്നിടുന്പോൾ…

Read More

ഉത്രാടദിനത്തിൽ കോട്ടയം ബിവറേജസ് വെയർഹൗസിന് കീഴിൽ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം

കോട്ടയം: ഉത്രാടദിനത്തിൽ കോട്ടയം ബിവറേജസ് വെയർഹൗസിന് കീഴിൽ വിറ്റഴിച്ചത് 4.88 കോടിയുടെ മദ്യം. മുൻവർഷത്തെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധനയാണ് തിരുവോണത്തലേന്നുണ്ടായിരിക്കുന്നത്. കോട്ടയം ബിവറേജസ് വെയർഹൗസിന് കീഴിൽ ഏറ്റവും കൂടുതൽ മദ്യം വിറ്റത് ചങ്ങനാശേരി ബിവറേജസ് ഒൗട്ട്‌ലെറ്റിലാണ്. 79 ലക്ഷം. കഴിഞ്ഞ വർഷങ്ങളിലും ചങ്ങനാശേരി തന്നെയായിരുന്നു മുന്നിൽ. രണ്ടാം സ്ഥാനത്ത് കോട്ടയം നാഗന്പടം ബിവറേജസ് ഒൗട്ട്‌ലെറ്റാണ്. ഇവിടെ 50 ലക്ഷം രൂപയുടെ കച്ചവടമാണ് നടന്നത്. ജില്ലയിൽ കോട്ടയം,അയർക്കുന്നം എന്നിവിടങ്ങളിലാണ് ബിവറേജസ് വെയർഹൗസ്. ഇതിൽ കോട്ടയത്തിനുകീഴിലെ 13 ബിവറേജ് ഒൗട്ട്‌ലെറ്റുകളിലാണ് 4.88 കോടിയുടെ മദ്യ വില്പന ഉണ്ടായിരിക്കുന്നത്. കണ്‍സ്യൂമർഫെഡ് ബിവറേജസ് ഒൗട്ട്‌ലെറ്റുകളിലെ മദ്യ വില്പനയും ബാറുകളിലെ വില്പനയും കൂടി പരിശോധിക്കുന്പോൾ തുക ഇനിയും വർധിക്കും. ഉത്രാടദിനത്തിൽ മാത്രം ബിവറേജസ് കോർപറേഷന്‍റെ കുറവിലങ്ങാട്, ഉഴവൂർ ഒൗട്ട്‌ലെറ്റുകളിൽ വിറ്റഴിച്ചത് 43.5 ലക്ഷത്തിന്‍റെ മദ്യമാണ്. കുറവിലങ്ങാട് ഷോപ്പിൽ നിന്ന് 28 ലക്ഷം രൂപയുടെ…

Read More

വീട്ടില്‍ പൂട്ടിയിട്ട് ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ശ്രമം ! ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി ക്രിസ്ത്യന്‍ യുവതി…

ഭര്‍ത്താവ് വീട്ടില്‍ പൂട്ടിയിട്ട് ഇസ്ലാമിലേക്ക് മതംമാറ്റാന്‍ ശ്രമിച്ചെന്ന പരാതിയുമായി ക്രിസ്ത്യന്‍ യുവതി. ഇവരുടെ പരാതിയില്‍ പോലീസും ഇന്റലിജന്‍സ് ഏജന്‍സികളും അന്വേഷണം തുടങ്ങി. ഭര്‍ത്താവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം മൊഴി രേഖപ്പെടുത്താനെത്തിയ പോലീസിനോടാണ് യുവതി മതപരിവര്‍ത്തന ശ്രമങ്ങള്‍ വെളിപ്പെടുത്തിയതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വന്തം വീട്ടിലേക്കു പോയ ഭാര്യ മടങ്ങിവന്നിട്ടില്ലെന്നും വീട്ടുകാര്‍ തടഞ്ഞുവച്ചിരിക്കുകയാണെന്നും ആരോപിച്ചാണ് ആലപ്പുഴ സ്വദേശിയായ ഭര്‍ത്താവ് ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടര്‍ന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്താന്‍ ഹൈക്കോടതി പോലീസിനു നിര്‍ദേശം നല്‍കി. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രക്ഷപ്പെട്ടു വന്നതാണെന്നും ഇനി തിരിച്ചുപോവാന്‍ താത്പര്യമില്ലെന്നുമാണ് യുവതി പോലീസിനെ അറിയിച്ചത്. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി ഭര്‍ത്താവിന്റെ ഹര്‍ജി തള്ളി. യുവതിയുടെ മൊഴിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളതെന്നും ഇതു പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഭര്‍ത്താവ് നിരന്തരം ഭീഷണിപ്പെടുത്തുമായിരുന്നെന്നാണ് യുവതി വെളിപ്പെടുത്തിയത്. ആരോടും സംസാരിക്കാന്‍ അനുവദിച്ചിരുന്നില്ല. ഇസ്ലാമിലേക്കു…

Read More

പിന്നോക്ക ക്ഷേമവുമായി നിയമസഭയിൽ മുഖ്യമന്ത്രിയോടു ചേർന്ന് രണ്ടാമനായി കെ. രാധാകൃഷ്ണൻ; രണ്ടാം നിരയിൽ സജി ചെറിയാനും ശൈലജയ്ക്കുമൊപ്പം  എംവി ഗോവിന്ദൻ

ജിബിൻ കുര്യൻകോട്ടയം: രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമൻ ഇനി പിന്നോക്ക ക്ഷേമം, ദേവസ്വം, പാർലമെന്‍ററികാര്യ മന്ത്രി കെ.രാധാകൃഷ്ണൻ. നിയമസഭയിൽ ഇരട്ടച്ചങ്കനായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ തൊട്ടടുത്ത സീറ്റിൽ രാധാകൃഷ്ണൻ ഇരിക്കും. നേരത്തെ എം.വി. ഗോവിന്ദൻ ഇരുന്ന രണ്ടാമത്തെ കസേരയാണ് ചേലക്കര അംഗം കൂടിയായ കെ.രാധാകൃഷ്ണന് അനുവദിച്ചത്. ഒന്നാം പിണറായി വിജയൻ മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായിരുന്ന ഇ.പി. ജയരാജനായിരുന്നു രണ്ടാമൻ. മുഖ്യമന്ത്രി ചികിത്സയ്ക്കു വിദേശത്തു പോയപ്പോൾ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചതു ജയരാജനായിരുന്നു. ജയരാജൻ ഇടക്കാലത്ത് രാജിവച്ച സമയത്ത് സിപിഐ മന്ത്രി ഇ.ചന്ദ്രശേഖരനെയാണ് രണ്ടാമനായി പരിഗണിച്ചത്.മന്ത്രിമാരിൽ മുഖ്യമന്ത്രിക്ക് ഏറ്റവും പ്രിയങ്കരനാണ് രാധാകൃഷ്ണൻ. പാർട്ടിയിൽ ഒരു വിഭാഗത്തോടും പ്രത്യേക കൂറും മമതയും കാണിക്കാത്ത രാധാകൃഷ്ണൻ സിപിഎം സംസ്ഥാന നേതൃത്വത്തിനും പ്രിയങ്കരനാണ്. മന്ത്രിമാരിൽ പിണറായി വിജയൻ കഴിഞ്ഞാൽ അനുഭവ സന്പത്തിലും പാർട്ടി പദവിയിലും ഏറ്റവും സീനിയറായ നേതാവാണ് കെ.രാധാകൃഷ്ണൻ. നായനാർ മന്ത്രിസഭയിൽ…

Read More

Prime 12 Cam Chat Sites In 2022

You can entry this online social app from nearly any location since you can install it in your smartphone. Two is perfect for anybody, from the novice to the seasoned social animal. If you could have some particular pursuits and want to join with like-minded of us, then Chatrandom is the simplest site for you. When you get hold of it, you’ll come to know that it’s more like a social media platform with random chat options as properly. Let’s now see the additional benefits of anonymous conversation with anyone.…

Read More

ഉന്നത ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനം; മലയാളി പൈലറ്റ് ഡൽഹിയിൽ ജീവനൊടുക്കി; പരാതി നൽകി കുടുംബക്കാർ

തലശേരി: ഉന്നത ഉദ്യോഗസ്ഥന്‍റെ മാനസിക പീഡനത്തെ തുടർന്ന് മലയാളിയായ യുവ പൈലറ്റ് ഡൽഹിയിൽ ജീവനൊടുക്കി. എയർഇന്ത്യയുടെ ഡൊമസ്റ്റിക് സർവീസായ എയർ ഇന്ത്യ അലയൻസിലെ പൈലറ്റായ പെരിങ്ങത്തൂർ കരിയാട് പുതുശേരി പള്ളിക്കുസമീപം സംസം വീട്ടിൽ മുഹമ്മദ് റാഫിയാ (31) ണ് മരിച്ചത്. ഉന്നത ഉദ്യോഗസ്ഥനിൽ നിന്ന്…ഡൽഹിയിലെ താമസസ്ഥലമായ ദ്വാരക സെക്ടറിലെ താമസ സ്ഥലത്താണ് റാഫിയെ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീലങ്കൻ എയർലൈൻസിൽ പൈലറ്റായിരുന്ന റാഫി മൂന്ന് മാസം മുമ്പാണ് എയർ ഇന്ത്യയിൽ സർവീസിൽ കയറിയത്. അന്താരാഷ്‌ട്രപറക്കലിന് തയാറെടുക്കവെയാണ് ഉന്നത ഉദ്യോഗസ്ഥനിൽ നിന്നും കടുത്ത പീഡനം റാഫിക്കുണ്ടായതെന്ന് ബന്ധുക്കൾ ഡൽഹി പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. അപമാനിച്ചതായി…റാഫിയെ അന്താരാഷ്‌ട്രപറക്കലിൽ നിന്നും ഡിസ്കോളിഫൈ ചെയ്യുകയും ശന്പളം നൽകാതിരിക്കുകയും സഹപ്രവർത്തകരുടെ മുന്നിൽ വെച്ച് അപമാനിക്കുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു. വെള്ളിയാഴ്ച രാത്രിയിലാണ് റാഫി ഒടുവിൽ വീട്ടിലേക്ക് വിളിച്ചത്. സംഭവത്തെക്കുറിച്ച് ഡൽഹി പോലീസ്…

Read More