വരും, കണ്ണൂർ മോഡൽ റെയ്ഡ്; സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനർക്കാർക്ക് വേണം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്

റെനീഷ് മാത്യുകണ്ണൂർ: കേരളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിക്ക് ചേരുന്നവർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്ന് ശിപാർശ. ഇതുസംബന്ധിച്ച റിപ്പോർട്ട് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിട്ടുണ്ട്. മന്ത്രിസഭാ ചർച്ചകളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് നടപ്പിലാക്കും. സംസ്ഥാനത്തെ പല സ്ഥാപനങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളടക്കം നിരവധി പേരാണ് ജോലി ചെയ്യുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽനിന്ന് ഉൾപ്പെടെയുള്ളവർ ജോലി ചെയ്യുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവർ, പിടികിട്ടാപ്പുള്ളികൾ എന്നിവർ കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിട്ടുണ്ട്. കണ്ണൂർ മോഡൽ റെയ്ഡ് സംസ്ഥാനതലത്തിൽകഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ സംസ്ഥാനത്ത് വ്യാപകമായി അക്രമം നടന്നിരുന്നു. ചില സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ സ്ഥാപനങ്ങളിൽ കണ്ണൂരിൽ ഇന്നലെ പോലീസ് റെയ്ഡ് നടത്തിയിരുന്നു.…

Read More

പോപ്പുലര്‍ ഫ്രണ്ടിനെ പൂ‌ട്ടും; കൂനിന്‍ മേല്‍ കുരുവായി ഹര്‍ത്താലും; കൂടുതല്‍ നേതാക്കള്‍ കുടുങ്ങും; കെഎസ്ആർടിസിക്ക് നഷ്ടം അരക്കോടി

സ്വന്തം ലേഖകന്‍ കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങളില്‍ കൂടുതല്‍ അറസ്റ്റിനും സംഘടനയ്ക്കെതിരേ കടുത്ത നടപടികൾക്കും നീക്കം ശക്തമാക്കി. ഹര്‍ത്താല്‍ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചതോടെ അത് അവസരമാക്കി കർശനനടപടികൾ എടുക്കാനാണ് കേന്ദ്ര-സംസ്ഥാന ആഭ്യന്തരവകുപ്പുകൾ ഒരുങ്ങുന്നത്. ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്ഹര്‍ത്താല്‍ ദിനത്തിലുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് കെഎസ്ആര്‍ടിസിക്കാണ്. അരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതും ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പിനെ പ്രേരിപ്പിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാൻ തക്കം പാർത്തിരിക്കുന്ന കേന്ദ്ര ഏജൻസികളാകട്ടെ വലക്കണ്ണികൾ ഓരോന്നായി മുറുക്കുകയാണ്. ഒളിവില്‍പോയ നേതാക്കളെ പിടികൂടാനുള്ള ശ്രമം എന്‍ഐഎ ആരംഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്‌ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍…

Read More

യുവാവിന്‍റെ പുനര്‍വിവാഹപ്പരസ്യം; സുന്ദരിയായ ചേച്ചിയുടെ പേരുപറഞ്ഞ്  പ്രലോഭിപ്പിച്ചു; ആര്യയുടെ വാഗ്ദാനത്തിൽ വീണ യുവാവിന് നഷ്ടമായ കണക്ക് കേട്ടാൽ ഞെട്ടും…

കോഴഞ്ചേരി: പുനര്‍വിവാഹപ്പരസ്യം നല്‍കിയയാളിനെ ഫോണിലൂടെ പരിചയപ്പെടുകയും പ്രലോഭിപ്പിച്ച് ലക്ഷങ്ങള്‍ കബളിപ്പിച്ചെടുക്കുകയും ചെയ്ത യുവതിയെ പോലീസ് പിടികൂടി. ആലപ്പുഴ കൃഷ്ണപുരം കാപ്പില്‍ ഈസ്റ്റ് പുത്തന്‍തുറ വീട്ടില്‍ നിന്നും കൃഷ്ണപുരം കുറ്റിപ്പുറം ഷാജിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വി. ആര്യയെയാണ് (36) കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തത്. പുല്ലാട് കടപ്ര സ്വദേശിയായ യുവാവ് നല്‍കിയ പുനര്‍വിവാഹ പരസ്യം കണ്ട്, 2020 മേയ് നാല് മുതല്‍ രണ്ട് മൊബൈല്‍ ഫോണുകളില്‍ നിന്നും നിരന്തരം വിളിച്ച ആര്യ, തന്‍റെ സഹോദരിക്ക് വിവാഹം കഴിക്കാന്‍ താല്‍പര്യമുണ്ടെന്നു പറഞ്ഞുവിശ്വസിപ്പിച്ച ശേഷം, മേയ് 17 മുതല്‍ ഡിസംബര്‍ 22 വരെയുള്ള കാലയളവില്‍ അമ്മയുടെ ചികിത്സയ്‌ക്കെന്നുപറഞ്ഞു പലതവണയായി 4,15,500 രൂപ ബാങ്ക് ഇടപാടിലൂടെ തട്ടിയെടുത്തുവെന്നാണ് കേസ്. 22, 180 രൂപ വിലയുള്ള പുതിയ മൊബൈല്‍ ഫോണും കൈക്കലാക്കിയിരുന്നു. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ യുവാവ് കഴിഞ്ഞ ജനുവരി ഒന്നിന് പത്തനംതിട്ട ഡിവൈഎസ്പിക്ക്…

Read More

വയറുവേദനയുമായി എത്തിയ പതിനഞ്ചുകാരി പ്രസവിച്ചു; സംഭവിച്ചതെന്തെന്ന് ചോദിച്ചറി ഞ്ഞപ്പോൾ യുവമോർച്ച നേതാവ് പോലീസ് പിടിയിൽ; പാലക്കാട്ടെ സംഭവം ഇങ്ങനെ…

പാലക്കാട് : മലന്പുഴയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ. ആനിക്കോട് സ്വദേശി രഞ്ജിത്ത് ആണു പിടിയിലായത്. പിരായിരി മണ്ഡലം ഭാരവാഹിയാണു രഞ്ജിത്ത്. വിവാഹവാഗ്ദാനം നല്കിയുള്ള പീഡനം എന്നാണു പരാതി. പെണ്‍കുട്ടി കഴിഞ്ഞ ദിവസം പ്രസവിച്ചിരുന്നു. പെണ്‍കുട്ടിയുമായി സൗഹൃദത്തിലായ രഞ്ജിത്ത് പലതവണ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. വിവാഹവാഗ്ദാനം നല്കിയാണു പെണ്‍കുട്ടിയുടെ വിശ്വാസം നേടിയത്. കഴിഞ്ഞ ദിവസം വയറുവേദനയെത്തുടർന്ന് പെണ്‍കുട്ടിയെ പാലക്കാട് ജില്ലാ വനിതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിറ്റേദിവസം പ്രസവിച്ചു. രക്ഷിതാക്കളുടെ പരാതിയിൽ മലന്പുഴ പോലീസാണു സംഭവം അന്വേഷിച്ച് രഞ്ജിത്താണു പീഡനത്തിനു പിന്നിലെന്നു കണ്ടെത്തിയത്. യുവമോർച്ചയുടെ സജീവ പ്രവർത്തകനാണ് രഞ്ജിത്തെന്നു പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ രഞ്ജിത്തിനെ റിമാൻഡ് ചെയ്തു. രഞ്ജിത്തിനെ സംഘടനയിൽനിന്നു പുറത്താക്കിയതായി യുവമോർച്ച നേതാക്കൾ അറിയിച്ചു.

Read More

ഇന്ധനവിലയുടെ ഭാരത്തില്‍  നടുവൊടിഞ്ഞ് പൊതുജനം; ലാഭക്കുതിപ്പില്‍ എണ്ണക്കമ്പനികളുടേയും സർക്കാരിന്‍റേയും ഖജനാവ് നിറയുന്നു

സിജോ പൈനാടത്ത്കൊച്ചി: വര്‍ധിച്ച ഇന്ധനവിലയുടെ ഭാരത്തില്‍ പൊതുജനത്തിന്‍റെ നടുവൊടിയുമ്പോള്‍, വന്‍ ലാഭം കൊയ്ത് എണ്ണക്കമ്പനികള്‍. രാജ്യത്തെ പൊതുമേഖല, സ്വകാര്യ എണ്ണക്കമ്പനികള്‍ തുടര്‍ച്ചയായി ലാഭമുണ്ടാക്കുമ്പോള്‍, സര്‍ക്കാര്‍ ഖജനാവിലേക്കുള്ള വിഹിതത്തിലും വര്‍ധനവുണ്ടായെന്നു കേന്ദ്ര എണ്ണ, പ്രകൃതി വാതക മന്ത്രാലയത്തില്‍ നിന്നുള്ള വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. എണ്ണക്കമ്പനിയായ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ (ഒഎന്‍ജിസി) കഴിഞ്ഞ സാമ്പത്തികവര്‍ഷം 4030 5.74 കോടി രൂപ ലാഭമുണ്ടാക്കി. നികുതികള്‍ക്കുശേഷമുള്ള ലാഭക്കണക്കാണിത്. ഒരു വര്‍ഷംകൊണ്ടു ലാഭത്തിലുണ്ടായ വര്‍ധന 29,059.3 കോടി. വിവിധ നികുതികളായും ഡിവിഡന്‍റായും കഴിഞ്ഞ വര്‍ഷം കേന്ദ്രസര്‍ക്കാരിനു കമ്പനി നല്‍കിയത് 36,455 കോടി രൂപയാണ്. 202021ല്‍ 11,246.44 കോടിയായിരുന്നു കമ്പനിയുടെ ലാഭം. ആ വര്‍ഷം സര്‍ക്കാരിനു നല്‍കിയത് 18,048 കോടി രൂപയാണ്. 2019-20 ല്‍ ഒഎന്‍ജിസി 13,444.54 കോടി ലാഭം നേടിയിരുന്നു. കേന്ദ്രസര്‍ക്കാരിനു നല്‍കിയത് 29,645 കോടി രൂപ.ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി)…

Read More

No 1 Spam Free Chat Rooms For Online Chat, Meetup No Registration

The textual content choice results in a daily message interface the place a stranger will start chatting. Omegle presents a way of communication between total strangers. The platform is on the market by way of a desktop or cell web browser or by way of an Android app. The app is not out there on the Google Play Store so anyone wishing to use it might want to obtain the Android APK file. There are iOS directions however these merely present the method to add the Omegle Online site to…

Read More

ഞാനും ഒരു പ്രവർത്തകനായിരുന്നു എന്നിട്ടും… സിപിഎം നേതാവിന്‍റെയും പഞ്ചായത്ത് പ്രസി ഡന്‍റിന്‍റെ ഭീഷണിമൂലം ജീവിക്കാനാവുന്നില്ല; മരിക്കുന്നതിന് മുമ്പ് ബാബു ഡയറിയിൽ കുറിച്ചിട്ടത് ഗുരുതര ആരോപണം…

പത്തനംതിട്ട: സിപിഎം ജില്ലാ കമ്മിറ്റിയംഗമായ പഞ്ചായത്ത് പ്രസിഡന്‍റിനും പ്രാദേശിക നേതാക്കൾക്കുമെതിരേ ഗുരുതര ആരോപണം ഉന്നയിച്ച് കുറിപ്പ് എഴുതിവച്ചശേഷം ഗൃഹനാഥൻ ജീവനൊടുക്കി. റാന്നി – പെരുനാട് കണ്ണനുമൺ മഠത്തുംമൂഴി മേലേതിൽ എം.എസ്. ബാബു (68) വിനെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നില‌യിൽ കണ്ടെത്തിയത്. പെരുനാട് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പിഎസ് മോഹനന്‍, 13-ാം വാര്‍ഡില്‍ നിന്നുള്ള സിപിഎമ്മിന്‍റെ പഞ്ചായത്തംഗം എം.എസ്. ശ്യാം, സിപിഎം ലോക്കല്‍ സെക്രട്ടറി റോബിന്‍ കെ. തോമസ് എന്നിവരാണ് തന്‍റെ മരണത്തിന് ഉത്തരവാദികളെന്ന് ബാബു എഴുതിയതെന്നു കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. സിപിഎം പ്രവർത്തകനാണ് ബാബു. തന്‍റെ വീടിനു മറയാക്കി വെയ്റ്റിംഗ് ഷെഡ് നിർമിച്ചതിൽ ബാബു ഏറെ മാനസിക ബുദ്ധിമുട്ടനുഭവിച്ചിരുന്നു. ഇന്നലെ രാവിലെ മഠത്തുംമൂഴി പള്ളിയുടെ സ്ഥലത്തുള്ള ഒരു മരത്തില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയിലാണ് ബാബുവിനെ കണ്ടത്. സിപിഎം ലോക്കൽ സെക്രട്ടറി അടക്കമുള്ളവരെത്തിയാണ് മൃതദേഹം അഴിച്ചുനീക്കി…

Read More

പലിശക്കാരുടെ ഭീഷണിമൂലം ഞങ്ങൾക്ക് ജീവിക്കാനാവുന്നില്ല; മുഖ്യമന്ത്രിയെ കാണാൻ വണ്ടികയറി സ്കൂൾ വിദ്യാർഥി; തലസ്ഥാനത്തെത്തിയ കുട്ടിയെ മുഖ്യമന്ത്രി കണ്ടശേഷം നൽകിയ ഉപദേശം കേട്ടോ!

  കുറ്റ്യാടി: വീട്ടിൽനിന്ന് ഒളിച്ചോടി മുഖ്യമന്ത്രിയെ കാണാനെത്തിയ പതിനാറുകാരനെ  ഓഫീസിൽ വിളിച്ച് കാര്യങ്ങൾ തിരക്കി മുഖ്യമന്ത്രി.  കുറ്റ്യാടി വേളം പഞ്ചായത്തിലെ കാക്കുനി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി ദേവനന്ദനാണു കഴിഞ്ഞ ദിവസം രാവിലെ വടകരയിൽനിന്ന്  ഏറനാട് എക്സ്പ്രസിൽ കയറി രാത്രി ഒന്പതോടെ തിരുവനന്തപുരത്ത് എത്തിയത്.  തമ്പാനൂരിൽനിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് സ്ഥിതി ചെയ്യുന്ന ദേവസ്വം ബോർഡ് ജംഗ്ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്കു പോകണമെന്ന്  സുരക്ഷാ ചുമതലയുണ്ടായിരുന്ന പോലീസുകാരോട് ആവശ്യപ്പെടുകയായിരുന്നു. സംശയം തോന്നിയ  പോലീസുകാർ കുട്ടിയെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. എസ്ഐ ജിജുവും സംഘവും രാത്രി ഭക്ഷണം വാങ്ങി നൽകി. കുട്ടി സുരക്ഷിതനാണെന്ന്  പോലീസ് പിതാവ്  തറക്കണ്ടി രാജീവനെ വിളിച്ചറിയിച്ചു. പരിഭ്രാന്തരായി ഇരിക്കുകയായിരുന്ന രക്ഷിതാക്കാൾക്കു പോലീസിന്‍റെ സന്ദേശം ആശ്വാസം നൽകി. രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. മുഖ്യമന്ത്രിയെ കാണാനാണു വന്നതെന്നു പറഞ്ഞതോടെ എസ്ഐ ജിജു രാവിലെതന്നെ വിവരം…

Read More

Eleven Best Hookup Sites In 2022: Top Web Sites For Hook-ups

Also, it’s free to use, and there aren’t any limits on free messages. Plenty of Fish is amongst the best choices amongst available dating sites free. The developer claims to be the biggest dating web site, with greater than 90 million registered members worldwide. It has a short ready record, and once you’re in, the matches are set up similarly to an IRL networking event. Every day at “pleased hour,” you’re given a restricted listing of profiles to evaluation. The success of the app could come right down to your…

Read More

What Are The Professionals And Cons Of Mygirlfund?

Any paying buyer can depart ideas based totally on a 5-star system after making a contribution or sending three paid messages. Of course, it’s unlikely that the entire girls on the positioning make this lots. But… it moreover appears like it all comes proper all the method down to how a lot time and effort you’re keen to put into it. If you may be simply getting began on Mygirlfund, you might be probably questioning how one could make it work greatest for you. MyGirlFund only permits non-public cam reveals,…

Read More