നോണ്‍സെന്‍സ്..! എന്താണ് വിവാഹം എന്ന് ചോദ്യം ? വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം വൈറലാകുന്നു…

സാമൂഹ്യശാസ്ത്രം വിഷയത്തില്‍ പരീക്ഷയില്‍ ചോദിച്ചൊരു ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമാണ് വൈറലായിരിക്കുന്നത്.  എന്താണ് വിവാഹം എന്നാണ് ചോദ്യം. ഇതിനുള്ള ഉത്തരമാണ് വിദ്യാര്‍ത്ഥി നല്‍കിയിരിക്കുന്നത്. ഏറെ രസകരമാണ് സംഭവം. താൻ കണ്ടതും മനസിലാക്കിയതുമായ കാര്യങ്ങളോ നിരീക്ഷണങ്ങളോ ചേര്‍ത്തിണക്കിയാണ് വിദ്യാര്‍ത്ഥി ഉത്തരമെഴുതിയിരിക്കുന്നത്. എന്നാല്‍ ഉത്തരക്കടലാസ് നോക്കിയ അധ്യാപകന്/അധ്യാപികയ്ക്ക് കാര്യമായ ദേഷ്യമാണ് ഉത്തരം കണ്ടതോടെ അനുഭവപ്പെട്ടിരിക്കുന്നത്. അത്തരത്തില്‍ ചുവന്ന മഷി കൊണ്ട് ഉത്തരം വെട്ടുകയും ‘മണ്ടത്തരം’ എന്നര്‍ത്ഥം വരുന്ന രീതിയില്‍ ‘നോണ്‍സെൻസ്’ എന്ന് ഉത്തരമെഴുതിയതിന് മുകളിലായി എഴുതുകയും ചെയ്തിട്ടുണ്ട്.  വിവാഹമെന്നാല്‍ എന്താണെന്ന ചോദ്യത്തിന് വിദ്യാര്‍ത്ഥി നല്‍കിയ ഉത്തരമതാണ്. ‘പെണ്‍മക്കള്‍ ‘വലുത്’ ആയി സ്ത്രീ ആയി മാറുമ്പോള്‍ അവളോട് അച്ഛനും അമ്മയും പറയും- ഇനിയും ഞങ്ങള്‍ക്ക് നിനക്ക് ഭക്ഷണം തരാൻ സാധിക്കില്ല, നീ നിനക്ക് ഭക്ഷണം തരാൻ സാധിക്കുന്ന വേറെ ആരെയെങ്കിലും കണ്ടെത്തുന്നതാണ് നല്ലത്.  പെണ്‍കുട്ടിയാണെങ്കില്‍ അച്ഛനമമ്മമാര്‍ പോയി വിവാഹം കഴിക്ക് എന്ന്…

Read More

പഴയ പാസ്പോർട്ടിൽ പുരുഷൻ, പുതിയതിൽ സ്ത്രീ; ട്രാൻസ്ജെൻഡർ രഞ്ജു രഞ്ജിമാർക്ക് കിട്ടിയത് എട്ടിന്റെപണി; കുടുങ്ങിയത് 30 മണിക്കൂർ

പാസ്പോർട്ടിലെ ആശയക്കുഴപ്പം മൂലം ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ദുബായ്‌വിമാനത്താവളത്തിൽ കുടുങ്ങിയത് 30 മണിക്കൂർ.  തിങ്കളാഴ്ച രാവിലെ ആറിന് നാട്ടിൽ നിന്ന് ദുബായ്‌ വിമാനത്താവളത്തിലെത്തിയ രഞ്ജു ചൊവ്വാഴ്ച രാവിലെ പത്തിനാണ് പുറത്തിറങ്ങിയത്. പഴയ പാസ്പോർട്ടിൽ പുരുഷൻ എന്നും പുതിയതിൽ സ്ത്രീ എന്നും രേഖപ്പെടുത്തിയിരുന്നതാണ് ആശയക്കുഴപ്പത്തിനിടയാക്കിയത്. മുൻപും രഞ്ജു ദുബായിൽ എത്തിയിട്ടുണ്ടെങ്കിലും പ്രശ്നമുണ്ടായിരുന്നില്ല. എന്നാൽ, ചൊവ്വാഴ്ച ദുബൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ പരിശോധനയിലാണ് സിസ്റ്റത്തിൽ ‘പുരുഷൻ’ എന്ന് രേഖപ്പെടുത്തിയത് കണ്ടത്. പാസ്പോർട്ടിൽ കൃത്രിമം നടത്തിയതാണെന്ന സംശയം ഉടലെടുത്തതോടെ തിരിച്ച് നാട്ടിലേക്ക് പോകണമെന്ന് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. തിരിച്ചയക്കുന്നതിനായി ടിക്കറ്റെടുക്കാൻ നടപടിയും തുടങ്ങി. തുടർന്ന്, സാമൂഹിക പ്രവർത്തകൻ അഡ്വ. ഹാഷിഖ് തൈക്കണ്ടി, രഞ്ജുവിന്‍റെ സുഹൃത്ത് ഷീല സതികുമാർ തുടങ്ങിയവരുടെ ശ്രമമാണ് തുണയായത്. അധികൃതരുമായി നേരിട്ടും ഫോണിലും ബന്ധപ്പെട്ട ഇവർ കാര്യങ്ങൾ ബോധിപ്പിച്ചു. ഇന്ത്യൻ കോൺസുലേറ്റും ദുബൈ ഇമിഗ്രേഷൻ മേലുദ്യോഗസ്ഥരും…

Read More

മലൈക അറോറ, നോറ ഫത്തേഹി, കൃതി സനോൻ..! പുഷ്പ രണ്ടിൽ ഞെട്ടിക്കാൻ തമന്ന‍ ? രണ്ടാം ഭാഗം ഒന്നാം ഭാഗത്തേക്കാളും മികച്ചതാക്കാനുള്ള ശ്രമത്തിൽ നിർമാതാക്കൾ

വന്പൻ ഹിറ്റായി മാറിയ സിനിമയാണ് അല്ലു അർജുൻ നായകനായെത്തിയ പുഷ്പ. 2021 ൽ റിലീസ് ചെയ്ത പുഷ്പയിൽ അല്ലു അർജുനു പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങൾ. ആക്ഷൻ സിനിമയുടെ മാറ്റ് കൂട്ടാൻ നടി സാമന്തയുടെ ഡാൻസ് നമ്പറും പുഷ്പയിൽ ഉണ്ടായിരുന്നു. സിനിമയേക്കാൾ ശ്രദ്ധ പിടിച്ചു പറ്റിയത് ഊ അണ്ടാവാ… എന്ന ഈ ഗാനം തന്നെയായിരുന്നു. വിവാഹമോചനത്തിനുശേക്ഷം ഐറ്റം നന്പർ ഗാനരംഗത്ത് സാമന്ത അതീവ ഗ്ലാമറസായെത്തി പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരുന്നു. ഈ ഡാൻസ് നമ്പറിന് കിട്ടിയ ഹൈപ്പ് മൂലം താൻ ഇതുവരെ ചെയ്ത സിനിമകൾ എല്ലാവരും മറന്ന് പോയെന്ന് സാമന്ത തന്നെ പിന്നീടു പറഞ്ഞിരുന്നു. നാല് മിനിറ്റോളമുള്ള ഗാനരംഗം അത്രമാത്രം ആഘോഷിക്കപ്പെട്ടിരുന്നു. അഞ്ച് കോടി രൂപയാണ് സാമന്ത ഈ ഗാനരംഗത്ത് അഭിനയിച്ചതിനു പ്രതിഫലമായി വാങ്ങിയത്. പുഷ്പയുടെ രണ്ടാം ഭാഗം അണിയറയിൽ ഒരുങ്ങുകയാണ്. ഒന്നാം…

Read More

വെള്ള സ്കോർപിയോയ്ക്ക് പിന്നാലെ..! ചോദ്യം ചെയ്യലിൽ ലൈലയ്ക്ക്‌ ഏറെ നേരം പിടിച്ചു നിൽക്കാനായില്ല…; ഇലന്തൂര്‍ ഇരട്ട നരബലി-2

സീമ മോഹൻലാൽ വെള്ള സ്കോർപിയോ കാർ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്‍റെ അന്വേഷണം. കാറിന്‍റെ സഞ്ചാര പാത കണ്ടെത്തുന്നതിനായി കടവന്ത്ര മുതൽ തിരുവല്ല വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയുണ്ടായി. കോട്ടയം, പത്തനംതിട്ട പോലീസ് സ്റ്റേഷനുകളിലെ പോലീസുകാരുടെ സേവനവും ഇതിനായി ഉപയോഗിച്ചു. പത്മയെ കടത്തിക്കൊണ്ടുപോയ സ്കോർപിയോ കാർ മുഹമ്മദ് ഷാഫിയുടേതാണെന്ന് പോലീസ് ഇതിനകംതന്നെ കണ്ടെത്തിയിരുന്നു. ഒപ്പംതന്നെ പത്മയുടെ മൊബൈൽഫോണ്‍ ലൊക്കേഷനും കോൾ വിവരങ്ങളും ശേഖരിച്ചു. ഫോൺ ഓഫായി പത്മയുടെ മൊബൈൽ ഫോണ്‍ സിഗ്നൽ പത്തനംതിട്ട ഇലന്തൂരിൽ ഓഫായതായി പോലീസിനു വിവരം ലഭിച്ചു. ഈ വിവരങ്ങൾ പിന്തുടർന്ന് പോലീസ് എത്തിയത് ഇലന്തൂരിലെ ഭഗവൽ സിംഗിന്‍റെ വീട്ടിലായിരുന്നു. ഷാഫിയുടെ മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും ഭഗവൽ സിംഗുമായി ബന്ധപ്പെട്ടതായും കണ്ടെത്തുകയാണുണ്ടായത്. തുടർന്ന് ഭഗവൽ സിംഗിന്‍റെ അയൽവാസിയുടെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. 26ന് വൈകിട്ട് വാഹനം ഭഗവൽ സിംഗിന്‍റെ വീട്ടിലെത്തി…

Read More

Mature Sex Cams @ Un Cams Free Adult Webcams & Live Sex

While gamers are still struggling to get their arms on the PS5, Babestation is delivering interactive leisure that ain’t just readily available. Your browser is outdated and may not function accurately. Update it for one of the best LiveSexCams experience and new features. It is not authorized to view Sexually Explicit Material in every neighborhood in which you choose to view it. There are free rooms that you can enter to view live adult cam shows, but if you’d like the women to do something particular through the show, you…

Read More

നിയമം ലംഘിച്ച് ‘ബ്രണ്ണന്‍ കോളജില്‍’ നിന്ന് വിദ്യാര്‍ഥികളുമായി യാത്രയ്‌ക്കൊരുങ്ങി ടൂറിസ്റ്റ് ബസ് ! പിന്നീട് നടന്നത് ഇങ്ങനെ…

തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്നുമുള്ള ബിബിഎ വിദ്യാര്‍ത്ഥികളുടെ വിനോദയാത്ര തടഞ്ഞ് മോട്ടോര്‍ വാഹന വകുപ്പിന്റെ അടിയന്തര ഇടപെടല്‍. കോഴിക്കോട് നിന്നും എത്തിച്ച ബസില്‍ ടൂര്‍ പുറപ്പെടാന്‍ തുടങ്ങുന്നതിന് തൊട്ടുമുന്‍പാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്. പരിശോധനയില്‍ ബസില്‍ വ്യാപക നിയമലംഘനമുണ്ടെന്ന് കണ്ടെത്തി. കുട്ടികളുടെ ആവശ്യപ്രകാരമുളള ബസ് കണ്ണൂരില്‍ നിന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും വരുത്തിയ ശേഷം പുറപ്പെടുന്നതിനിടെയാണ് പരിശോധനയുണ്ടായത്. കണ്ണൂരില്‍ വാഹന ഉടമകളെ ബന്ധപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് ബസ് ലഭിച്ചില്ല. കോളേജില്‍ നിന്നും യാത്രപുറപ്പെടുന്ന വിവരം ജില്ലയിലെ ടൂറിസ്റ്റ് ബസുകളുടെ സംഘടന വിളിച്ചറിയിച്ചതോടെയാണ് എംവിഡി കോളേജിലെത്തിയത്. കര്‍ണാടകയിലെ ചിക്കമംഗലൂരുവിലേക്കാണ് ബസ് യാത്ര പുറപ്പെടാന്‍ ഒരുങ്ങിയത്. സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളില്‍ കളര്‍കോഡ് നിര്‍ബന്ധമാക്കിയെങ്കിലും ഇതുവരെ ഇത് ഉടമകള്‍ നടപ്പാക്കിയിരുന്നില്ല. എന്നാല്‍ ഇതടക്കം വാഹനപരിശോധന കര്‍ശനമായി തുടരുമെന്ന് കഴിഞ്ഞ ദിവസം ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചതോടെയാണ് സംസ്ഥാനത്ത്…

Read More

2022 സെപ്റ്റംബര്‍ 27ന് രാവിലെ 8.20ന് എറണാകുളം കടവന്ത്ര പോലീസ് സ്‌റ്റേഷനിലേക്ക് പരാതിയുമായി ഒരു സ്ത്രീ എത്തി..! ഇലന്തൂര്‍ ഇരട്ട നരബലി-1

സീമ മോഹന്‍ലാല്‍ 2022 സെപ്റ്റംബര്‍ 27ന് രാവിലെ 8.20ന് എറണാകുളം കടവന്ത്ര പോലീസ് സ്‌റ്റേഷനിലേക്ക് പരാതിയുമായി ഒരു സ്ത്രീ എത്തി. തമിഴ്‌നാട് ധര്‍മപുരി പെണ്ണഗ്രാമം എരപ്പെട്ടി പളനിയമ്മ എന്ന സ്ത്രീയായിരുന്നു അത്. ഇതേ മേല്‍വിലാസമുള്ളതും ഇപ്പോള്‍ എളംകുളം പള്ളിക്കു സമീപം വാടകയ്ക്ക് താമസിക്കുന്നതുമായ തന്‍റെ സഹോദരി പത്മയെ 26 മുതല്‍ കാണാനില്ലെന്നായിരുന്നു പരാതിയിലുള്ളത്. 52കാരിയായ പത്മ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടില്‍നിന്ന് 26ന് രാവിലെ എട്ടിന് ലോട്ടറിക്കച്ചവടത്തിനായി പോയിട്ട് മടങ്ങിവന്നിട്ടില്ലെന്നായിരുന്നു പരാതി. എസ്‌ഐ മിഥുന്‍ മോഹന്‍ പരാതി സ്വീകരിച്ച് കേസ് രജിസ്റ്റര്‍ ചെയ്തു. ആദ്യാന്വേഷണം അദ്ദേഹം നടത്തി. ഇവര്‍ പതിവായി ലോട്ടറി വില്‍ക്കുന്ന സ്ഥലങ്ങളിലും ലോട്ടറി വില്‍പനക്കാരികളായ സ്ത്രീകളോടും വിവരം ആരാഞ്ഞു. പക്ഷേ പത്മയെ ആരും കണ്ടതായി വിവരം ലഭിച്ചില്ല. തുടര്‍ന്ന് എസ്‌ഐ അനില്‍കുമാര്‍ കേസിന്‍റെ അന്വേഷണം ഏറ്റെടുത്തു. പലരില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചും മറ്റും അന്വേഷണം മുന്നോട്ടു നീങ്ങി.…

Read More

ലൈംഗിക പീഡനക്കേസിലെ പ്രതിയായ മന്ത്രവാദിയുടെ ആശ്രമത്തിലേക്കെത്തിയ വാഹനങ്ങള്‍ തകര്‍ത്ത് നാട്ടുകാര്‍…

പീഡനക്കേസില്‍ പ്രതിയായ മന്ത്രവാദിയെ അന്വേഷിച്ചെത്തിയവരുടെ വാഹനങ്ങള്‍ തകര്‍ത്ത് നാട്ടുകാരുടെ പ്രതിഷേധം. കായണ്ണ സ്വദേശി രവിക്കെതിരെയാണ് പ്രതിഷേധം. ചാരുപറമ്പില്‍ മന്ത്രവാദിയായ രവിയുടെ സ്വകാര്യ ക്ഷേത്രത്തിലെത്തിയവരുടെ വാഹനങ്ങളണ് തകര്‍ത്തത്. അഞ്ച് വാഹനങ്ങളുടെ ചില്ലുകളാണ് അടിച്ച് തകര്‍ത്തത്. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില്‍ നിന്നാണ് രവിയുടെ ‘ആശ്രമ’ത്തിലേക്ക് വാഹനങ്ങള്‍ എത്തിത്. കാറുകളും ഓട്ടോയുമാണ് അടിച്ചു തകര്‍ക്കപ്പെട്ടത്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുകയാണ്. രവിക്കെതിരെ നേരത്തെ ലൈംഗിക ചൂഷണത്തിന് പോലീസ് കേസെടുത്തിരുന്നു. ബാലനീതി നിയമ പ്രകാരം അത്തോളി പോലീസ് കേസെടുത്ത്, നാലു ദിവസം ഇയാള്‍ റിമാന്റിലായിരുന്നു. തുടര്‍ന്ന് സര്‍വ്വകക്ഷി യോഗം ചേര്‍ന്ന് പ്രകടനങ്ങളും, റോഡ് ഉപരോധവും സംഘടിപ്പിച്ചിരുന്നു. വീണ്ടും ഇവിടെ ‘ഉറഞ്ഞു തുള്ളല്‍’ ആരംഭിച്ചതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. നാട്ടുപ്രദേശത്ത് കൂലിപ്പണിക്ക് പോയിരുന്ന രവി ഏറെക്കാലമായി മന്ത്രവാദി വേഷത്തിലായിരുന്നു

Read More

മദ്യപിച്ച് തുള്ളും, സ്വയം നഗ്നയാവും! സര്‍പ്പദോഷത്തിനു ചികിത്സ 20,000 രൂപ; മൂന്ന് ഫേസ്ബുക്ക് അക്കൗണ്ടുകള്‍; വാസന്തിമഠത്തിനെതിരേ മുമ്പും പരാതികള്‍

പത്തനംതിട്ട: മലയാലപ്പുഴയില്‍ മന്ത്രവാദ ചികില്‍സാ കേന്ദ്രത്തിനെതിരേ ഉയര്‍ന്ന പരാതികളില്‍ പോലീസ് അന്വേഷണം ശക്തമാകുന്നു. ആലപ്പുഴ മാന്നാര്‍, കൊരട്ടിശേരി സ്വദേശിയുടെ പരാതിയിലാണ് ഇന്നലെ മലയാലപ്പുഴ പോലീസ് കേസെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയത്. മലയാലപ്പുഴ വാസന്തിമഠം ഉടമ വാസന്തി (ശോഭന)യും സഹായി ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്. വിഷാദരോഗത്തിനും പഠനവൈകല്യത്തിനും ചികിത്സ തേടിയെത്തിയ പതിനേഴുകാരന്‍ പൂജകള്‍ക്കിടെ താഴെ വീണ് അലറുന്ന ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നതിനു പിന്നാലെയാണ് മഠത്തിനുനേരെ പ്രതിഷേധം ശക്തമായതും പോലീസെത്തി നടത്തിപ്പുകാരെ കസ്റ്റഡിയിലെടുത്തതും. പിന്നീടു നടന്ന അന്വേഷണത്തിനിടെ കുട്ടിയുടെ പിതാവ് പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കാന്‍ സന്നദ്ധനാണെന്ന് അറിയിക്കുകയായിരുന്നു. വൈകുന്നേരത്തോടെ വാസന്തിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് പറഞ്ഞു. സര്‍പ്പദോഷത്തിനു ചികിത്സ വിഷാദരോഗത്തിനു ചികിത്സ തേടിയെത്തിയ മാന്നാര്‍ സ്വദേശിയായ കുട്ടിക്ക് സര്‍പ്പദോഷം ഉണ്ടെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് മന്ത്രവും പൂജയും ചെയ്യിച്ചതെന്നും ഇതിനായി 20,000 രൂപ കൈപ്പറ്റിയതായും പരാതിയില്‍ പറയുന്നു. 2020 ഏപ്രില്‍…

Read More

എരുമേലി സ്വദേശിനി ജെസ്ന, കുമരകം അറുപുഴ ഹാഷിം, ഭാര്യ ഹബീബ, മാങ്ങാനം പി.സി. എബ്രഹാം, ഭാര്യ തങ്കമ്മ! തിരോധാന കേസുകൾ വീണ്ടും സജീവമാകുന്നു

കോട്ടയം: തിരോധാന കേസുകൾ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതോടെ കോട്ടയത്ത് നിരവധി പേരുടെ തിരോധാനവും അന്വേഷണ പരിധിയിലേക്കു വീണ്ടുമെത്തുന്നു. എരുമേലി സ്വദേശിനി ജെസ്ന (20), കുമരകം അറുപുഴ ദന്പതികളായ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37), മാങ്ങാനം പുതുക്കാട്ട് പി.സി. എബ്രഹാം (69), ഭാര്യ തങ്കമ്മ (65) എന്നിവരുടെ തിരോധാനമാണ് ഇപ്പോൾ സജീവമാകുന്നത്. അറുപറയിൽനിന്നു ദന്പതികളെ കാണാതായിട്ട് വർഷങ്ങൾ പിന്നിട്ടു. ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ 2017 ഏപ്രിൽ ആറിനു ഹർത്താൽ ദിനത്തിൽ ഇരുവരും കാറിലാണു വീട്ടിൽനിന്നു പോയത്. പുറത്തുനിന്നും ആഹാരം വാങ്ങാനെന്നു പറഞ്ഞാണു രാത്രി ഇവർ പോയത്. ഇതുവരെ ഇവരെപ്പറ്റി ഒരു തുന്പും ലഭിച്ചിട്ടില്ല. താഴത്തങ്ങാടി ആറ്റിലും 15ൽ കടവ്, മറിയപ്പള്ളിയിലെ പാറമട കുളത്തിലും അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. പോലീസ്, ക്രൈബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും ഇവരെപ്പറ്റി തെളിവൊന്നും…

Read More