വാര്യരെ ഞാൻ എന്താടോ ഇങ്ങനെ ആയിപ്പോയത്..‍.? ഇന്നസെന്‍റ് യാത്രയായത് പറയാൻ ഒരുപാട് കഥകൾ ബാക്കി വച്ചിട്ടാകും…

കോട്ടയം: വാര്യരെ ഞാൻ എന്താടോ ഇങ്ങനെ ആയിപ്പോയത്..‍ താൻ ചിന്തിച്ചിട്ടുണ്ടോ അത്? ചിന്തിച്ചിട്ട് ഒരു എത്തും പിടിയും കിട്ടാത്ത കാര്യമാ…ആഹ്..തലവര, അല്ലാതെന്താ ഞാൻ പറയുക….എന്നാൽ ഇനി താൻ ചിന്തിച്ച് പ്രയാസപ്പെടണ്ട, ഞാനിങ്ങനെ തന്നെയാ.. അതെന്താ എന്ന് ചോദിച്ചാൽ ഞാനങ്ങനെതന്നാ അത്ര തന്നെ….. നീലാ എന്ന നീട്ടി വിളിയും കരുതലും മാത്രം മതി ദേവാസുരം എന്ന ചിത്രത്തിലെ ഇന്നസെന്‍റ് എന്ന അഭിനയപ്രതിഭയെ തിരിച്ചറിയാൻ… രഞ്ജിത്തിന്‍റെ തിരക്കഥയിൽ ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരത്തിലെ ഏറ്റവും മനോഹരമായ ദൃശ്യങ്ങളിലൊന്നായിരുന്നു ഇത്. ദേവാസുരത്തിൽ നീലന്‍റെ കൂട്ടെന്ന പോലെ അനവധി ചിത്രങ്ങളിൽ എല്ലാവരുടെയും കൂട്ടുകെട്ടിന്‍റെ ഭാഗമായ ഇന്നസെന്‍റ് എന്ന മനുഷ്യൻ. പലപ്പോഴും കഥാപാത്രമാണെന്ന് മറന്നു പോകുന്ന അഭിനയമുഹൂർത്തങ്ങൾ…മംഗലശ്ശേരി നീലകണ്ഠന്‍റെ ഇടംകൈയായിരുന്നു വാര്യർ. ഏത് ഘട്ടത്തിലും നീലനെ പിടുത്തമിടാൻ അവകാശമുള്ള ഏകയാൾ.    കാണുന്നവരിൽ ഹാസ്യത്തിന്‍റെ, കരുതലിന്‍റെ, സാഹോദര്യത്തിന്‍റെ, കൂടപ്പിറപ്പിന്‍റെ, കരുത്ത് കാട്ടിയ കഥാപാത്രങ്ങൾ.…

Read More

കാൻസർ വാർഡിലെ ചിരിമുഖം; ഇന്നസെന്‍റ് എന്ന ചിരി മനുഷ്യൻ! പറയാതെ വന്ന അതിഥി‌ പോലും നാണംകെ‌ട്ടിട്ടുണ്ടാകും…

സിബിൽ ജോസ് കോട്ടയം: വിശാലമായ ജീവിതത്തിലെ നിറഞ്ഞുതുളമ്പുന്ന അനുഭവങ്ങൾ കാണിച്ചുതന്നാണ് ഇന്നസെന്‍റ് എന്ന മനുഷ്യൻ എല്ലായ്പ്പോഴും സംസാരിക്കുക. അനുഭവങ്ങളത്രയും അയാൾ നേടിയത് ഉൾക്കാമ്പുള്ള ആ ജീവിതത്തിൽ നിന്നാണ്. നടനായും എംപിയായും തിളങ്ങിയ ഇന്നസെന്‍റിന്‍റെ അടുത്തേക്ക് പറയാതെ വന്ന അതിഥി‌യാണ് അർബുദം. ചിലപ്പോൾ അർബുദം പോലും നാണംകെ‌ട്ടിട്ടുണ്ടാകും. ഏത് നേരത്താണോ ഈ മനുഷ്യന്‍റെ അടുത്തേക്ക് എത്താൻ തോന്നിയെതന്ന് ചിന്തിച്ചി‌ട്ടുണ്ടാകും. അത്രയധികം ആ രോഗത്തെ ചിരിപ്പിച്ചിട്ടുണ്ടാകും അദ്ദേഹം. കഥകൾ പറഞ്ഞും നീട്ടി മൂളിയും സംഭാഷണങ്ങളിൽ ശബ്ദവ്യതിയാനം വരുത്തിയും കാണികളെ പൊട്ടിച്ചിരിപ്പിച്ച ഇന്നച്ചന് അർബുദം ബാധിച്ചത് ശ്വാസനാളത്തിലാണ്. മഹാരോഗം ശ്വാസനാളത്തെ കാർന്നുതിന്നുന്പോഴും ശക്തമായി അദ്ദേഹം ചിരിച്ചു. “എന്താടോ വാര്യരെ’ എന്നു ചിലപ്പോൾ അദ്ദേഹം ചോദിച്ചിട്ടുണ്ടാകും. ആ കയ്പേറിയ അനുഭവങ്ങൾ അദ്ദേഹം ചിരിയിൽ ചാലിച്ച് പുസ്തകരൂപത്തിലാക്കിയതോടെ കാൻസർ വാർഡിലെ ചിരി എന്ന മലയാളത്തിലെ എക്കാലത്തെയും മികച്ച അതിജീവന രചന‌യ്ക്ക് ജീവൻവച്ചു.

Read More

തിരിച്ചുവന്നില്ല, ചിരിച്ചു മറഞ്ഞു! മലയാളത്തിന്‍റെ പ്രിയ ഇന്നച്ചൻ വിടവാങ്ങി; ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു മുൻ എംപി കൂടിയായ നടന്‍റെ അന്ത്യം

കൊച്ചി: കാർന്നുതിന്നുന്ന വേദനയെ‌യും പുഞ്ചിരി കൊണ്ട് കീഴടക്കാൻ മലയാളിയെ പഠിപ്പിച്ച നടൻ ഇന്നസെന്‍റ് (75) വിടവാങ്ങി. കടുത്ത ദുരനുഭവങ്ങളെ പൊട്ടിച്ചിരി ജനിപ്പിക്കാനുള്ള കഥകളായി രൂപാന്തരം നടത്തി‌യ‌ പ്രിയതാരം ദീപ്തസ്മരണയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 10.30 ന് ആയിരുന്നു മുൻ എംപി കൂടിയായ നടന്‍റെ അന്ത്യം. അർബുദത്തെത്തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലം രണ്ടാഴ്ച മുൻപാണ് ഇന്നസെന്‍റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽനിന്നും മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമാകുകയായിരുന്നു. ഇന്ന് അടിയന്തര മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. ഇന്നസെന്‍റിനെ ചികിത്സിച്ച ഡോക്ടർമാരെല്ലാം മെഡിക്കൽ ബോർഡ് യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രതീക്ഷയ്ക്കുവകയില്ലെന്നായിരുന്നു മെഡിക്കൽ ബോർ‌ഡ് അറിയിച്ചിരുന്നത്. അതുമുതൽ നടന്‍റെ തിരിച്ചുവരവിന് മലയാളക്കര ഒന്നാകെ പ്രാർഥിച്ചുവരികയായിരുന്നു. ഇതരഭാഷകളിലുൾപ്പെടെ എഴുന്നൂറ്റൻപതിലേറെ സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ മുൻ പ്രസിഡന്‍റായിരുന്നു അദ്ദേഹം. 2014 മേയിൽ…

Read More

കോണ്‍ഗ്രസ് ഉപവാസനത്തിനിടെ ബിരിയാണി കഴിച്ച് ബല്‍റാമും കൂട്ടരും! നാണംകെട്ട് കോണ്‍ഗ്രസ് നേതാക്കള്‍…

രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് കോട്ടയം ഡിസിസി സംഘടിപ്പിച്ച സമരം ഉച്ചയ്ക്ക് അവസാനിപ്പിച്ചു. സമരം അവസാനിപ്പിച്ച് വി ടി ബല്‍റാമും നാട്ടകം സുരേഷും ഉള്‍പ്പെടെയുള്ള നേതാക്കള്‍ ബിരിയാണി കഴിക്കുന്ന വീഡിയോ പുറത്തുവന്നു. രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ ഉപവാസം സംഘടിപ്പിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ച് പിരിയുകയായിരുന്നു. കോട്ടയത്ത് ഉപവാസസമരം ഉത്ഘാടനം ചെയ്തത് വി ടി ബല്‍റാമായിരുന്നു. കാലത്ത് ഉപവാസം ഇരുന്ന ശേഷം നാല് മണി വരെ കാത്തുനില്‍ക്കാതെ വി ടി ബല്‍റാം, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് എന്നീ നേതാക്കള്‍ ഉച്ചയോടെ സമരം അവസാനിപ്പിച്ച് ബിരിയാണി കഴിക്കാന്‍ കയറി. ഇതിന്റെ വീഡിയോ ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്റ്റാറ്റസ് ഇടുകയും ചെയ്തു. ഇതോടെയാണ് വീഡിയോ വൈറലായത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് എല്ലാ ഡിസിസികളിലും ഉപവാസസമരം നടത്താന്‍ കെപിസിസിയുടെ…

Read More

ഘടികാരം നിലയ്ക്കുന്ന സമയം! ഡേ ലൈറ്റ് സേവിംഗ്സ് ടൈമിൽ കുഴങ്ങി ലെബനൻ; എന്താണ് ഡേ ലൈറ്റ് സേവിംഗ്സ് ? ലെബനനിലെ പ്രശ്നം ഇതാണ്…?

ബെയ്റൂട്ട്: സൂര്യപ്രകാശം അടിസ്ഥാനമാക്കിയുള്ള ഡേ ലൈറ്റ് സേവിംഗ്സ് ടൈം സംവിധാനം ലെബനനിൽ വൻ തർക്കങ്ങൾക്ക് കാരണമാകുന്നു. വേനൽക്കാലത്ത് ഘടികാര സൂചികൾ ഒരു മണിക്കൂർ മുന്നോട്ട് കറക്കി സൂര്യപ്രകാശമുള്ള സമയം തിരിച്ചുപിടിക്കാനുള്ള നീക്കമാണ് രാജ്യത്തെ രാഷ്ട്രീയരംഗത്തെ കലുഷിതമാക്കിയത്. എന്താണ് ഡേ ലൈറ്റ് സേവിംഗ്സ്? ഒരു ദിവസത്തെ സമയത്തിൽ ഒരു മണിക്കൂർ മുന്നോട്ട് പോയി സൂര്യാസ്തമനത്തെ “വൈകിപ്പിക്കുന്ന’ നടപടി ഡേ ലൈറ്റ് സേവിംഗ്സിൽ(ഡിഎസ്ടി) പ്രധാന സംഭവമാണ്. മഞ്ഞുകാലം അവസാനിക്കുന്ന മാർച്ച് അവസാന വാരത്തിലെ ഞായറാഴ്ചയാണ് ലെബനനിലും മറ്റ് യുറോപ്യൻ രാജ്യങ്ങളിലും സാധാരണയായി ഈ പ്രക്രിയ നടക്കുന്നത്. ഇതോടെ, വർഷത്തിലെ വേനൽക്കാലത്തിന് മുമ്പുള്ള ഒരു ദിവസം 23 മണിക്കൂർ മാത്രമാണ് ഉണ്ടാവുക. ഒക്ടോബർ അവസാന വാരം ഘടികാരം ഒരു മണിക്കൂർ പിന്നോട്ട് ചലിപ്പിച്ച് ഉദയസൂര്യന്‍റെ പ്രകാശം പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. ഈ ഒരൊറ്റ ദിവസം 25 മണിക്കൂർ ആവും ഉണ്ടാവുക. ഉത്തരാർധ…

Read More

റംസാനുമായി പ്രണയത്തിലോ ? കാമുകന്‍ പറയുന്നത് പോലെ ജീവിച്ചു പാവയാകാന്‍ താനില്ലെന്ന് സാനിയ ഇയ്യപ്പന്‍…

മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയായണ് സാനിയ ഇയ്യപ്പന്‍. മികച്ച നര്‍ത്തകി കൂടിയായ സാനിയ ഡാന്‍സ് റിയാലിറ്റിഷോയിലൂടെയാണ് കലാജീവിതം ആരംഭിച്ചത്. പിന്നീട് ബാലതാരമായി സിനിമയിലെത്തുകയായിരുന്നു. ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് സാനിയ നായികയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. തന്റെ ഫാഷന്‍ സെന്‍സിലൂടെയും സാനിയ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. തന്റെ ബോള്‍ഡ് വേഷങ്ങളുടെ പേരില്‍ സാനിയ പലപ്പോഴും സോഷ്യല്‍ മീഡിയയുടെ സദാചാര ആക്രമണവും നേരിട്ടിട്ടുണ്ട്. സാനിയയുടെ പ്രണയവും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് സാംസണ്‍ ലീ, ഡാന്‍സറും ബിഗ് ബോസ് താരവുമായ റംസാന്‍ തുടങ്ങിയവരുമായി സാനിയയുടെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് സാനിയ. സാനിയയുടെ വാക്കുകള്‍ ഇങ്ങനെ…സാംസിന് സ്ത്രീകളോടേ താല്‍പര്യമില്ല. സാംസിന്റേയും എന്റേയും റിലേഷനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഞാന്‍ പറഞ്ഞത്. എന്റേയും സാംസിന്റേയും അടുപ്പത്തെക്കുറിച്ചാണ്…

Read More

ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണെങ്കില്‍ എന്തിനാണ് മാധ്യമപ്രവര്‍ത്തകനായിരിക്കുന്നത് ! രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്ന് മുംബൈ പ്രസ് ക്ലബ്…

മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ചെന്നാരോപിച്ച് രാഹുല്‍ ഗാന്ധിക്കെതിരെ മുംബൈ പ്രസ് ക്ലബ്. കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ പാര്‍ട്ടി ഓഫീസില്‍ നടന്ന പത്ര സമ്മേളനത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെതിരേ ആക്ഷേപമുയര്‍ന്നുവെന്നാണ് കേസ്. എം.പി സ്ഥാനം പോകുമോ എന്നതുള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചോദിക്കവേ രാഹുല്‍ ക്ഷുഭിതനായി എന്നാണ് ആരോപണം. ബിജെപിക്ക് വേണ്ടി ഇത്ര നേരിട്ട് ജോലി ചെയ്യുന്നത് എന്തിനാണന്നാണ് രാഹുല്‍ ചോദിച്ചത്. ബിജെപിക്ക് വേണ്ടി ജോലി ചെയ്യുകയാണങ്കില്‍ എന്തിനാണ് മാധ്യമപ്രവര്‍ത്തകനായിരിക്കുന്നെതന്നും ബിജെപിയുടെ ബാഡ്ജ് ധരിക്കണമെന്നും രാഹുല്‍ പറഞ്ഞു. അതേസമയം, ഒരു മാധ്യമപ്രവര്‍ത്തകന്റെ ജോലി പത്രസമ്മേളനം വിളിക്കുന്ന രാഷ്ട്രീയക്കാരോട് മാന്യമായ രീതിയില്‍ ചോദ്യം ചോദിക്കുകയാണെന്നും, നാലാം തൂണായ മാധ്യമ പ്രവര്‍ത്തിന്റെ അന്തസിനെതിരേ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ അംഗമായ രാഹുല്‍ ഗാന്ധി പ്രവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണന്നും പ്രസ് ക്ലബ് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. റിപ്പോര്‍ട്ടുചെയ്യാനും വിമര്‍ശനാത്മകമായ അഭിപ്രായങ്ങള്‍ നല്‍കാനുമുള്ള മാധ്യമസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ എല്ലാ…

Read More

പ്രശ്‌സത നടിയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി ! ആത്മഹത്യയെന്ന് സൂചന…

പ്രശസ്ത ഭോജ്പുരി നടി ആകാംക്ഷ ദുബെയെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ഇരുപത്തിയഞ്ച് വയസ്സായിരുന്നു. വാരണാസിയിലെ ഹോട്ടല്‍മുറിയിലാണ് നടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സിനിമകള്‍ക്ക് പുറമേ, സോഷ്യല്‍മീഡിയയിലും സജീവമായിരുന്ന താരത്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ആരാധകര്‍. മരണകാരണം എന്താണെന്ന് വ്യക്തമല്ല. മരണപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും സോഷ്യല്‍മീഡിയയില്‍ ആകാംക്ഷ സജീവമായിരുന്നു. കഴിഞ്ഞ വാലന്റൈന്‍സ് ഡേയ്ക്ക് സഹതാരമായ സമര്‍ സിംഗിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് തന്റെ പ്രണയം നടി വെളിപ്പെടുത്തിയിരുന്നു. 2018ല്‍ വിഷാദരോഗം മൂലം സിനിമാ ലോകത്തു നിന്നും ആകാംക്ഷ ഇടവേളയെടുത്തിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷമാണ് വീണ്ടും സിനിമയില്‍ എത്തിയത്. പതിനേഴാം വയസ്സില്‍ പുറത്തിറങ്ങിയ മേരി ജംഗ് മേരാ ഫേസ്ലാ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. ബോജ്പുരി സിനിമയില്‍ മുന്‍നിര നടിയാണ് ആകാംക്ഷ. മുജ്‌സേ ഷാദി കരോഗി, വീരോന്‍ കീ വീര്‍, ഫൈറ്റര്‍ കിംഗ്, കസം പയ്ദാ കര്‍നാ…

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി ! 22കാരന്‍ അറസ്റ്റില്‍…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്ന കേസില്‍ ഇരുപത്തിരണ്ടുകാരന്‍ പിടിയില്‍. അന്നക്കര സ്വദേശി കുര്യക്കോട്ടു വീട്ടില്‍ അഭിഷേകിനെയാണ് കുന്ദംകുളം പോലീസ് അറസ്റ്റുചെയ്തത്. സാമൂഹികമാധ്യമം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും പരിചയപ്പെട്ട് പ്രണയത്തിലാവുകയായിരുന്നു. പിന്നീട് യുവാവ് ശാരീരികമായി ഉപദ്രവിക്കാന്‍ തുടങ്ങിയതോടെ ബന്ധത്തില്‍നിന്ന് പെണ്‍കുട്ടി പിന്മാറി. പിന്നീട് ഇയാള്‍ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങളെടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് പരാതി.

Read More

ടെഡ്ഡി ബിയറിനെപ്പോലെ കുളിപ്പിക്കാന്‍ ശ്രമിച്ച് സഹോദരിമാര്‍ ! ബക്കറ്റില്‍ വീണ് പിഞ്ച് കുഞ്ഞിന് ദാരുണാന്ത്യം…

കുളിപ്പിക്കുന്നതിനിടെ ബക്കറ്റില്‍ വീണ് പിഞ്ച്കുഞ്ഞിന് ദാരുണാന്ത്യം. നാലും ആറും വയസ്സുള്ള സഹോദരിമാര്‍ കുളിപ്പിക്കുന്നതിനിടെയാണ് കുഞ്ഞ് ബക്കറ്റില്‍വീണതെന്നും തുടര്‍ന്ന് മരണം സംഭവിച്ചെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ ഭിക്ഷക്കാരിയെ ഉള്‍പ്പെടെയുള്ളവരെ സംശയിച്ചിരുന്നെങ്കിലും കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റു ദുരൂഹതകളില്ലെന്നും സഹോദരിമാര്‍ എല്ലാകാര്യങ്ങളും തുറന്നുപറഞ്ഞതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് മധ്യപ്രദേശിലെ നര്‍മദാപുരം ജില്ലയിലെ ശോഭാപുര്‍ ഗ്രാമത്തില്‍ കുഞ്ഞിനെ ബക്കറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ മാതാപിതാക്കള്‍ ഏറെനേരം തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് പോലീസിലും വിവരമറിയിച്ചു. സംഭവദിവസം ഒരു ഭിക്ഷക്കാരി വീട്ടില്‍ എത്തിയിരുന്നു. അതിനാല്‍ ഇവര്‍ കുഞ്ഞിനെ എടുത്തുകൊണ്ടുപോയോ എന്നതായിരുന്നു വീട്ടുകാരുടെ സംശയം. എന്നാല്‍ ഇതിനിടെയാണ് വീട്ടിലെ കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടത്. കുഞ്ഞിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണമുയര്‍ന്നതോടെയാണ് പോലീസ് വിശദമായി അന്വേഷണം നടത്തിയത്. ഇതിന്റെഭാഗമായി നാലും ആറും വയസ്സുള്ള സഹോദരിമാരില്‍നിന്നും പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു. ഇതോടെയാണ് സഹോദരിമാരുടെ കൈയില്‍നിന്നാണ്…

Read More