കോട്ടയത്ത് കോണ്‍ഗ്രസില്‍ കൂട്ടയടി; ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പ്രഖ്യാപനത്തില്‍ തര്‍ക്കം മുറുകുന്നു; ഗ്രൂപ്പുകളുടെ എണ്ണം ജില്ലയിൽ വർധിച്ചു

കോട്ടയം: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരുടെ പ്രഖ്യാപനത്തില്‍ ജില്ലയില്‍ തര്‍ക്കം. ഇതോടെ സംസ്ഥാനതലത്തില്‍ കെപിസിസി പുന: സംഘടനാ സമിതി അംഗീകരിച്ച പ്രസിഡന്‍റുമാരെ പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം ലിസ്റ്റ് പുറത്തുവിടാതെ കെപിസിസി മാറ്റിവച്ചു. ഒമ്പതു നിയോജക മണ്ഡലങ്ങളിലായി 18 ബ്ലോക്ക് കമ്മിറ്റികളാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കുള്ളത്. ഇതില്‍ ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളിലെ പ്രസിഡന്‍റുമാരെ ചൊല്ലിയുള്ള തര്‍ക്കമാണ് ജില്ലയിലെ ലിസ്റ്റ് പുറത്തുവിടാന്‍ കെപിസിസിയെ വിസമ്മതിച്ചത്. വര്‍ഗീസ് ആന്‍റണി, ജോസഫ് തൃക്കൊടിത്താനം എന്നിവരുടെ പേരുകളാണ് ഇവിടെ സജീവമായിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ ഭാരവാഹികളായിരുന്ന മുഴുവന്‍ ആളുകളെയും മാറ്റി പുതുമുഖങ്ങള്‍ക്കാണു പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ലിസ്റ്റ് കെപിസിസി പുനഃസംഘടന സമിതി അംഗീകരിച്ചെങ്കിലും ജില്ലയില്‍ നിന്നുള്ള ഒരു സംസ്ഥാന നേതാവ്, നേതൃത്വത്തിലെ ചിലരുമായി ചേര്‍ന്ന് നടത്തിയ നീക്കമാണ് പുനഃസംഘടനയില്‍ കല്ലുകടിയായി മാറിയത്. കോട്ടയം വെസ്റ്റ് ബ്ലോക്കില്‍ യുവജന നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പി.കെ. വൈശാഖിന്‍റെ പേരാണ്…

Read More

ഗിന്നസ് റെക്കോഡ് നേടിയ സുന്ദരിപ്പൂച്ച; ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച; റോസി @ 32

  ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നിനായിരുന്നു റോസിയുടെ 32-ാം പിറന്നാൾ. 1991 ജൂണ്‍ ഒന്നിനാണ് റോസി ജനിച്ചത്. റോസി നിസാരക്കാരിയല്ല, ഗിന്നസ് റെക്കോഡ് നേടിയ സുന്ദരിപ്പൂച്ചയാണ്. ലില ബ്രിസെറ്റ് എന്ന ഇംഗ്ലീഷുകാരിയുടേതാണ് പൂച്ച. ലിലയ്ക്ക് ഇപ്പോള്‍ 71 വയസുണ്ട്. ഇംഗ്ലണ്ടിലെ നോര്‍വിച്ച് നഗരത്തിലാണ് ലിലയും അവരുടെ സന്തതസഹചാരിയായ റോസിയും താമസിക്കുന്നത്. റോസിയെ കണ്ടുമുട്ടുമ്പോള്‍ തനിക്കു കുട്ടികളുണ്ടായിരുന്നില്ലെന്നും അതിനാല്‍ റോസിയെ വളര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ലില പറഞ്ഞു. മികച്ച ആരോഗ്യമുള്ള പൂച്ചയാണ് റോസി. രണ്ടു തവണ മാത്രമെ അവളെ ഡോക്ടറെ കാണിച്ചിട്ടുള്ളുവെന്ന് ലില പറയുന്നു. വന്ധ്യംകരണം നടത്താനായാണ് അവളെ ആദ്യമായി ഡോക്ടറെ കാണിച്ചത്. അത് 1991ലായിരുന്നു. അഞ്ചു വര്‍ഷം മുമ്പ് അവള്‍ക്കൊരു സിസ്റ്റ് ഉണ്ടായപ്പോള്‍ ചികിത്സയ്ക്കായി വീണ്ടും ആശുപത്രിയില്‍ പോയെന്നും ലില. ശാന്തയായ പൂച്ചയാണ് റോസി. എല്ലാവരോടും സൗമ്യമായി മാത്രമേ റോസി ഇടപെടാറുള്ള.…

Read More

പിച്ച് ആർക്കൊപ്പം…? ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ബുധനാഴ്ച

ഐസിസി 2023 ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ജേതാവിനെ കണ്ടെത്താനുള്ള ഫൈനലിലേക്കുള്ളത് ഒരു ദിനത്തിന്‍റെ അകലം മാത്രം. ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.00 മുതൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കിരീടപോരാട്ടം ആരംഭിക്കും. ടെസ്റ്റ് ക്രിക്കറ്റിലെ ആദ്യ രണ്ടു സ്ഥാനക്കാർ തമ്മിലാണു ഫൈനൽ പോരാട്ടം എന്നതാണു ശ്രദ്ധേയം. ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ സമീപനാളിലെ പ്രകടനം മികച്ചതാണ്. 2017നുശേഷം ഇരു ടീമും തമ്മിൽ അരങ്ങേറിയ നാല് ടെസ്റ്റ് പരന്പരയും ഇന്ത്യ സ്വന്തമാക്കി. രണ്ട് എവേ പരന്പരയും രണ്ട് ഹോം പരന്പരയും 2-1 എന്ന മാർജിനിലായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്. ലണ്ടനിലെ കെന്നിംഗ്ടണ്‍ ഓവൽ മൈതാനത്താണ് ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ. നിഷ്പക്ഷവേദിയാണെങ്കിലും ഓവലിൽ ഇന്ത്യയുടെ ആരാധകർക്കായിരിക്കും മുൻതൂക്കം. സന്തുലിത പിച്ച് ഓവലിലെ പിച്ചിൽ പേസർമാർക്കാണു കൂടുതൽ വിക്കറ്റ് നേട്ടം അവകാശപ്പെടാനുള്ളത്. എന്നാൽ, അവസാന രണ്ടു ദിനം പിച്ച് ഡ്രൈ ആകുന്നതോടെ സ്പിന്നർമാർക്കും…

Read More

മെസിക്കു പിഎസ്ജി ആരാധകരുടെ വക കൂവൽ

പാരീസ്: അർജന്‍റൈൻ സൂപ്പർ താരം ലയണൽ മെസി ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയിലെ ഫുട്ബോൾ ജീവിതം അവസാനിപ്പിച്ചു. 2022-23 സീസണിൽ ലീഗ് വണ്ണിലെ അവസാന മത്സരത്തിൽ ക്ലെർമൗണ്ട് ഫൂട്ടിനെതിരേയായിരുന്നു പിഎസ്ജി ജഴ്സിയിൽ മെസിയുടെ അവസാന മത്സരം. ഈ മാസം 30ന് പിഎസ്ജിയുമായുള്ള മെസിയുടെ കരാർ അവസാനിക്കും. ഹോം മത്സരത്തിൽ പിഎസ്ജി 2-3നു പരാജയപ്പെട്ടു. ഇതോടെ പിഎസ്ജിയിൽ മെസിയുടെ കരിയർ തോൽവിയോടെ അവസാനിച്ചു. മത്സരത്തിനിടെ ലയണൽ മെസിയെ പിഎസ്ജി ആരാധകർ കൂവി. സമീപനാളിൽ മെസിക്കെതിരേ കൂവുന്നത് പിഎസ്ജി അരാധകർ പതിവാക്കിയിരിക്കുകയായിരുന്നു. ഫ്രഞ്ച് ക്ലബ്ബിനും ആരാധകർക്കും നന്ദിയർപ്പിക്കുന്ന സന്ദേശം മെസി പങ്കുവച്ചു. പിഎസ്ജിക്കു മുന്നോട്ടുള്ള പ്രയാണത്തിൽ എല്ലാ ഭാവുകങ്ങളും മെസി നേർന്നു. 2021ൽ സ്പാനിഷ് ക്ലബ്ബായ എഫ്സി ബാഴ്സലോണയിൽനിന്നാണു മെസി പിഎസ്ജിയിൽ എത്തിയത്. പിഎസ്ജിക്കായി 75 മത്സരങ്ങളിൽ ഇറങ്ങിയ മെസി, 32 ഗോൾ നേടുകയും 35 ഗോളിന് അസിസ്റ്റ് ചെയ്യുകയും ചെയ്തു.…

Read More

നിഹാരികയും വിവാഹമോചിതയാകുന്നു? ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ പ്രൊഫൈലുകളില്‍ നിന്ന് ഡിലീറ്റു ചെയ്തു

നടന്‍ നാഗചൈതന്യയുമായുള്ള നടി സാമന്തയുടെ പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ ഇന്ത്യന്‍ ചലച്ചിത്രലോകത്ത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ സാമന്തയുടെ അതേ അവസ്ഥയിലൂടെയാണ് താരപുത്രി നിഹാരിക കോനിഡേലയും കടന്നു പോകുന്നതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് പ്രേക്ഷകര്‍. സാമന്ത വിവാഹമോചനത്തിന് മുന്‍പ് സുഹൃത്തുകള്‍ക്ക് ഒപ്പം ചില യാത്രകള്‍ നടത്തിയിരുന്നു. നിഹാരികയും അത്തരത്തില്‍ യാത്രകളിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. തെലുങ്ക് നടനും നിര്‍മാതാവുമായ നാഗേന്ദ്ര ബാബുവിന്‍റെ മകളും മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ മരുമകളുമാണ് നിഹാരിക കോനിഡേല. തമിഴ്, തെലുങ്ക് ഭാഷകളിലായി നടി അഭിനയിച്ചിട്ടുണ്ട്. 2020ല്‍ വിവാഹിതയായ നിഹാരിക വിവാഹമോചനത്തിന്‍റെ അരികിലൂടെ കടന്നുപോവുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ഇത്തരമൊരു ചര്‍ച്ച ഉയര്‍ന്നു വരുന്നത്. സാമന്തയെയും താരപുത്രി നിഹാരികയെയും താരതമ്യം ചെയ്തുകൊണ്ടാണ് ചര്‍ച്ചകള്‍. ബിസിനസുകാരായ ചൈതന്യ ജോന്നലഗഡയായെ ആണ് നിഹാരിക വിവാഹം ചെയ്തത്. രാജകീയമായി നടത്തിയ ചടങ്ങായിരുന്നു ഇത്. എന്നാല്‍ രണ്ട് വര്‍ഷം കൊണ്ട്…

Read More

മമ്മൂക്ക കൈകൊടുത്താല്‍ വിജയിച്ചിരിക്കും; ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണെന്ന്  ഷിജു

മമ്മൂട്ടി വളരെ അനുഗ്രഹീതനായ ഒരു കലാകാരനാണ്. ലാലേട്ടന്‍റെ കൂടെ അങ്ങനെ വര്‍ക്ക് ചെയ്തിട്ടില്ല. മമ്മൂക്കയെയാണ് പേഴ്‌സണലി അറിയുന്നത്. നമ്മുക്ക് എത്ര വിഷമമുണ്ടെങ്കിലും ചെന്ന് പറഞ്ഞാല്‍ ആരുമറിയാതെ കൈ തരുന്ന വ്യക്തിയാണ് മമ്മൂക്ക. വളരെ ജെനുവിന്‍ ആണ്. ദൈവാനുഗ്രഹം നല്ലപോലെയുള്ള മനുഷ്യനാണ്. അദ്ദേഹത്തിന്‍റെ അനുഗ്രഹം ലഭിച്ചാല്‍ ആ വ്യക്തി തീര്‍ച്ചയായും വിജയിച്ചിരിക്കും. മലയാള സിനിമയില്‍ ഒരുപാട് പേര്‍ക്ക് മമ്മൂക്ക അറിഞ്ഞും അറിയാതെയും കൈ കൊടുത്തിട്ടുണ്ട്. സാമ്പത്തിക സഹായത്തെ കുറിച്ചല്ല പറയുന്നത്. നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് മമ്മൂക്കയ്ക്ക് തോന്നിയാല്‍, മമ്മൂക്ക നിങ്ങളെ ഒന്ന് നോക്കിയാല്‍ മതി. നിങ്ങള്‍ വിജയിച്ചിരിക്കും. അത്രത്തോളം അനുഗ്രഹീതനായ വ്യക്തിയാണ്. മമ്മൂക്കയ്ക്ക് മുന്നില്‍ പോയി നില്‍ക്കുമ്പോള്‍ ഇപ്പോള്‍ പോലും എനിക്ക് വിറയല്‍ വരും. ഇത്രയധികം സിനിമകള്‍ ചെയ്തിട്ടും അങ്ങനെയാണ്. മറ്റുപല വലിയ താരങ്ങള്‍ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ അവരുടെ അടുത്തൊക്കെ നടന്‍ എന്നൊരു ഫീല്‍ മാത്രമേ തോന്നിയിട്ടുള്ളൂ. എന്നാല്‍ മമ്മൂക്കയുടെ…

Read More

മഴ പെയ്യാന്‍ വേണ്ടി പാവകളുടെ വിവാഹം നടത്തി കര്‍ണാടകയിലെ ഗ്രാമം ! വിവാഹശേഷം വിഭവസമൃദ്ധമായ സദ്യയും…

മഴ പെയ്യാനായി വിവിധ വിശ്വാസം പിന്തുടരുന്നവര്‍ വ്യത്യസ്ഥമായ ആചാരങ്ങളും പ്രാര്‍ഥനകളും നടത്താറുണ്ട്. ഹോമങ്ങളും യാഗങ്ങളും തുടങ്ങി തവളകളെ കല്യാണം കഴിപ്പിക്കുക വരെ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ പലപ്പോഴും വെളിയില്‍ വരാറുണ്ട്. ഇപ്പോഴിതാ മഴ പെയ്യാനായി പാവകളെ കല്യാണം കഴിപ്പിച്ചിരിക്കുകയാണ് കര്‍ണാടകയിലെ ഒരു ഗ്രാമം. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലെ ലക്ഷ്‌മേശ്വരിലുള്ള നാട്ടുകാരാണ് മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിച്ചത്. ഒരു സാധാരണ വിവാഹത്തിനുണ്ടാകുന്ന എല്ലാ ചടങ്ങുകളോടും കൂടിയാണ് പാവകളെ നാട്ടുകാര്‍ വിവാഹം കഴിപ്പിച്ചത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എല്ലാവരും പാവക്കുട്ടികളുമായി ചേര്‍ന്ന് ഒരു ഗ്രൂപ്പ് ഫോട്ടോയും എടുത്തു. ശേഷം, വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഉണ്ടായിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനായി വൈദികരെയും നാട്ടുകാര്‍ ക്ഷണിച്ച് വരുത്തിയിരുന്നു. കഴിഞ്ഞ ഏതാനും കാലങ്ങളായി നാട്ടുകാര്‍ മഴ പെയ്യാന്‍ വേണ്ടി പാവകളെ വിവാഹം കഴിപ്പിക്കുന്നുണ്ട്. അങ്ങനെ ചെയ്താല്‍ വേഗത്തില്‍ മഴ ലഭിക്കും എന്നാണ് ഇവിടുത്തെ ആളുകള്‍ വിശ്വസിക്കുന്നത്.…

Read More

26കാരിയുടെ മരണം; ലോഡ്ജിൽ കൂടെ താമസിച്ചിരുന്ന യുവാവിനെ തേടി പോലീസ്; പരാതിയുമായി യുവതിയുടെ മാതാപിതാക്കളും

കൊച്ചി: ബാത്ത് റൂമില്‍ വീണു പരിക്കേറ്റുവെന്നു പറഞ്ഞ് അബോധാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 26കാരി മരിച്ച സംഭവത്തില്‍ കൂടെ താമസിച്ചിരുന്ന യുവാവിനെ കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലക്കാട് സ്വദേശി ലിന്‍സിയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ മരിച്ചത്. എളമക്കരയിലെ ലോഡ്ജില്‍ കഴിഞ്ഞ 16നാണ് ഇവര്‍ ആണ്‍സുഹൃത്തിനൊപ്പം താമസം തുടങ്ങിയത്. എന്നാല്‍ കഴിഞ്ഞ ദിവസം ബാത്ത് റൂമില്‍ വീണു പരിക്കേറ്റെന്നു പറഞ്ഞ് ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മാതാപിതാക്കളെത്തിയാണു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയിലായിരുന്ന യുവതി ഇന്നലെ മരിച്ചു. അതേസമയം, സംഭവത്തിനുശേഷം കൂടെയുണ്ടായിരുന്ന യുവാവിനെ കാണാനില്ലെന്നും ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും എളമക്കര പോലീസ് ഇന്‍സ്‌പെക്ടര്‍ സനീഷ് പറഞ്ഞു. യുവതിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ഓപ്പറേഷന്‍ പി ഹണ്ട്; രണ്ടു വര്‍ഷത്തിനിടയില്‍ പിടിയിലായത് 58 പേർ; കുറ്റക്കാരെ കണ്ടെത്താൻ സൈബര്‍ ഡോമിനൊപ്പം ഇന്‍റർ പോളും

സീമ മോഹന്‍ലാല്‍കൊച്ചി: സൈബര്‍ ലോകത്ത് കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും തെരയുകയും കൈമാറ്റം ചെയ്യുന്നവര്‍ കരുതിയിരിക്കുക. ഇത്തരക്കാരെ കുടുക്കാന്‍ കേരള പോലീസ് സൈബര്‍ ഡോമിന്‍റെ ഓപ്പറേഷന്‍ പി ഹണ്ട് കൂടുതല്‍ ശക്തമാകുകയാണ്. കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ കാണുന്ന നിരവധി പേര്‍ പോലീസ് നിരീക്ഷണത്തിലാണെന്ന് ലഭ്യമാകുന്ന വിവരം. സൈബര്‍ ഡോമിനൊപ്പം ഇന്റര്‍ പോളും ഇവരെ നിരീക്ഷിക്കുന്നുണ്ട്. ഓപ്പറേഷന്‍ പി ഹണ്ടിലൂടെ സംസ്ഥാനത്ത് രണ്ടു വര്‍ഷത്തിനിടയില്‍ പിടിയിലായത് 58 പേരാണ്. ഇക്കഴിഞ്ഞ മേയ് 22 ന് സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. ഇതില്‍ എട്ടുപേരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്ന 449 ലൊക്കേഷനുകള്‍ സംശയാസ്പദമായ രീതിയില്‍ കണ്ടെത്തിയിരുന്നു. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ അന്ന് നടന്ന റെയ്ഡില്‍ 133 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ഫോണുകള്‍, മോഡം, ഹാര്‍ഡ് ഡിസ്‌ക്, മെമ്മറി കാര്‍ഡ്, ലാപ്‌ടോപ്, കംപ്യൂട്ടര്‍ ഉള്‍പ്പെടെ 212…

Read More

ബീഹാറിൽ നിന്നെത്തിയ കീർത്തി കുമാറിന്‍റെ കീർത്തി ‘ഹാൻസ്’ കച്ചവടത്തിൽ; പരിചയക്കാര്‍ക്കും സ്‌ഥിരം ഉപഭോക്‌താക്കള്‍ക്കും മാത്ര കച്ചവടം; ഒടുവിൽ…

കൊട്ടിയം : ബീഹാർ സ്വദേശിയുടെ കടയിൽ നിന്നും നിരോധിത പുകയില ഉല്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. കണ്ണനല്ലൂർ ജംഗ്ഷനിലെ പെട്രോൾ പമ്പിന് സമീപം ബീഹാർ സ്വദേശിയായ കീർത്തി കുമാർ (18) നടത്തിവന്ന കടയിൽ നിന്നാണ് കച്ചവടത്തിനായി സൂക്ഷിച്ചുവന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ കണ്ണനല്ലൂർ പോലീസ് പിടിച്ചെടുത്തത്. കോട്പ നിയമപ്രകാരം കേസ്സ് രജിസ്റ്റർ ചെയ്തു.എസ്എച്ച്ഒ വി.ജയകുമാറിന്‍റെ നേതൃത്വത്തിൽ എസ്ഐ അരുൺഷാ, എഎസ്ഐ ഹരി സോമൻ, എസ്‌സിപിഒ ഹുസൈൻ, ദിനേശ്, എന്നിവരുടെ സംഘമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. കണ്ണനല്ലൂർ പ്രദേശത്ത് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്പനയും ഉപയോഗവും വര്‍ധിച്ചുവരികയാണെന്ന് വ്യാപകമായ പരാതികൾ ഉയർന്നിട്ടുണ്ട്. കച്ചവടവും കൈമാറ്റവും രഹസ്യമാണെന്ന്‌ മാത്രം. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച്‌ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടുള്ള പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന വർധിച്ചിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ എത്തിക്കാന്‍ രഹസ്യ സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇക്കൂട്ടത്തില്‍ മുതിര്‍ന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നതായി പോലീസിന് വിവരം…

Read More