സ്മാർട്ട് ഗ്ലാസുകൾ ഉപയോഗിച്ചും ഇനി യുപിഐ പേയ്മെന്‍റ് നടത്താം

പരവൂർ: ധരിക്കാവുന്ന സ്മാർട്ട് ഗ്ലാസുകൾ (കണ്ണടകൾ) ഉപയോഗിച്ച് ഇനി പേയ്മെന്‍റുകൾ നടത്താൻ കഴിയുന്ന സംവിധാനത്തിന് യുപിഐ പരീക്ഷണാർഥം തുടക്കമിട്ടു.ഒരു ക്യൂആർ കോഡ് സ്കാൻ ചെയ്ത് വോയ്സ് കമാൻഡ് നൽകി യുപിഐ വഴി പെയ്മെന്‍റുകൾ നടത്താൻ ഇപ്പോൾ ധരിക്കാവുന്ന സ്മാർട്ട് ഗ്ലാസുകൾ വഴി കഴിയും. തുടക്കത്തിൽ ആയിരം രൂപ വരെയുള്ള ഇടപാടുകൾ മാത്രമേ നടത്താൻ സാധിക്കുകയുള്ളൂ.കണ്ണടകൾ ഉപയോഗിച്ചുള്ള ഈ ചെറിയ മൂല്യമുള്ള ഇടപാടുകൾക്ക് മൊബൈൽ ഫോണോ പേയ്മെന്‍റ് സ്ഥിരീകരണത്തിന് പിൻ നമ്പറോ ആവശ്യമില്ലന്ന് നാഷണൽ പേയ്മെന്‍റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ വ്യക്തമാക്കി. സ്മാർട്ട് ഗ്ലാസുകളിൽ യുപിഐ ലൈറ്റ് ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഒരു വീഡിയോയും എൻപിസിഐ പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ ഒരു വ്യക്തിക്ക് ഇത്തരത്തിൽ എങ്ങനെ പണമിടപാട് നടത്താം എന്നത് സംബന്ധിച്ച് ” നോക്കൂ, സംസാരിക്കൂ, പണമടയ്ക്കൂ” എന്നത് സംബന്ധിച്ച് വിശദമായി പ്രതിപാദിക്കുന്നു. എപ്പോഴും ബന്ധിപ്പിച്ചിരിക്കുന്നതും യാത്രയിലായിരിക്കുമ്പോൾ തന്നെ ഉപയോഗിക്കാവുന്ന ഡിജിറ്റൽ…

Read More

ഇന്നു ലോക മാനസികാരോഗ്യ ദിനം; വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ആരോടു പറയും; ആവശ്യത്തിനു സ്‌കൂള്‍ കൗണ്‍സലര്‍മാരില്ല

കൊച്ചി: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ ആവശ്യത്തിന് സ്‌കൂള്‍ കൗണ്‍സലര്‍മാര്‍ ( സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാര്‍) ഇല്ല. മൂവായിരത്തിലധികം വിദ്യാര്‍ഥികളുള്ള സ്‌കൂളുകളില്‍ പോലും ഒരു സ്‌കൂള്‍ കൗണ്‍സലര്‍ മാത്രമാണുള്ളത്. ഇവരില്‍ പലര്‍ക്കും, മാനസിക പിന്തുണ വേണ്ട വിദ്യാര്‍ഥികളെ കണ്ടെത്തുന്നതിനോ അവര്‍ക്ക് വേണ്ട സഹായം കൊടുക്കുന്നതിനോ കഴിയാത്ത അവസ്ഥയാണുള്ളത്. കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 2023-24 വര്‍ഷത്തില്‍ 4,809 സര്‍ക്കാര്‍ സ്‌കൂളുകളാണുള്ളത്. സംസ്ഥാനത്ത് നിലവില്‍ 1,114 സൈക്കോ സോഷ്യല്‍ കൗണ്‍സലര്‍മാരാണുള്ളത്. 1,200 പേര്‍ വേണ്ടിടത്താണ് ഇത്. വനിത ശിശുവികസന വകുപ്പിന്‍റെ മേല്‍നോട്ടത്തില്‍ എംഎസ് സി സൈക്കോളജിയോ മെഡിക്കല്‍ സൈക്യാട്രിയില്‍ സ്‌പെഷലൈസേഷന്‍ ഉള്ളവരെയോ ആണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ കൗണ്‍സലര്‍മാരായി നിയമിക്കുന്നത്. അഞ്ചുമുതല്‍ 12 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ കണ്ടെത്തി അവര്‍ക്കു വേണ്ട മാനസിക പിന്തുണ നല്‍കുകയാണ് ഇവര്‍ കൗണ്‍സലിംഗിലൂടെ ചെയ്യുന്നത്. കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാനസിക…

Read More

“ചാരിറ്റി തട്ടിപ്പ്’; പാസ്റ്റർക്കെതിരേ പരാതിപ്രളയം; മണർകാട് സ്വദേശിനിയിൽ നിന്നും തട്ടിയത് 45 ലക്ഷം

ചിങ്ങവനം: ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവില്‍ നിരവധി പേരില്‍നിന്നു പണവും സ്വര്‍ണ ഉരുപ്പടികളും തട്ടിയെടുത്ത പാസ്റ്ററുടെ പേരില്‍ നിരവധി പരാതികള്‍. നാട്ടകം മുളങ്കുഴ, ജാസ് ആര്‍ക്കേഡില്‍ പാസറ്റര്‍ ടി.പി. ഹരിപ്രസാദി (45)നെതിരേയാണ് കൂടുതല്‍ പേര്‍ പരാതികളുമായി രംഗത്തെത്തിയത്. 2023 മുതല്‍ ഇയാള്‍ മുളങ്കുഴ കേന്ദ്രമായി പെന്തക്കോസ്ത് മിഷന്‍ ഓഫ് ഇന്ത്യ എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. ഈ സ്ഥാപനത്തിന്‍റെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ മറവിലാണ് ഇയാള്‍ വിവിധ ആള്‍ക്കാരില്‍നിന്നു പണവും, സ്വര്‍ണഉരുപ്പടികളും തട്ടിയെടുത്തത്. കോട്ടയം കുറുമ്പനാടം സ്വദേശിനിയായ ഒരു യുവതിയുമായി ഇയാള്‍ കഴിഞ്ഞ എട്ട് മാസക്കാലമായി തമിഴ്നാട്, ബംഗളൂരു തുടങ്ങി കേരളത്തിലെ വിവിധ ജില്ലകളില്‍ ഒളിവില്‍ താമസിച്ചുവരികയായിരുന്നു. കൊല്ലം ജില്ലയിലെ കപ്പലണ്ടി മുക്കിലെ ഒരു ഫ്ളാറ്റില്‍ ഒളിവില്‍ കഴിഞ്ഞു വരവേയാണ് ഇന്നലെ പുലര്‍ച്ചെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്. മണര്‍കാട് സ്വദേശിനിയായ പരാതിക്കാരിയില്‍നിന്ന് 45 ലക്ഷത്തോളം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തതിന് മണര്‍കാട്…

Read More

ആരോഗ്യസുരക്ഷയിൽ അക്രമത്തിന് സ്ഥാനമില്ല

ഞെട്ടിക്കുന്നതാണ് ബുധനാഴ്ച കോഴിക്കോട് ജില്ലയിലെ താമരശേരി താലൂക്ക് ആശുപത്രിയിൽ നടന്നത്. ഡ്യൂട്ടിയിലായിരുന്ന ഡോക്‌ടർക്കു വെട്ടേറ്റു. അമീബിക് മസ്തിഷ്കജ്വരം ബാധിച്ചു മരിച്ച കുട്ടിയുടെ അച്ഛനാണ് ചികിത്സാപ്പിഴവ് ആരോപിച്ച് കൊടുവാൾകൊണ്ട് ഡോ. ടി.പി. വിപിനെ വെട്ടിയത്. വെട്ടേറ്റ ഡോക്‌ടർക്ക് കുട്ടിയുടെ ചികിത്സയിൽ നേരിട്ട് പങ്കൊന്നും ഉണ്ടായിരുന്നില്ല. മകൾ നഷ്‌ടപ്പെട്ട അച്ഛന്‍റെ വേദനയ്ക്ക് പരിധിയില്ല എന്നതു ശരിതന്നെ. എങ്കിലും താമരശേരിയിൽ നടന്ന സംഭവം ആശങ്കയുളവാക്കുന്ന ഒട്ടേറെ ചോദ്യങ്ങളുയർത്തുന്നുണ്ട്. 2023 മേയ് പത്തിനു പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ചതിനുശേഷം ഒരുപാടു കാര്യങ്ങൾ നമ്മൾ കേട്ടു. കേരളത്തിൽ ആദ്യമായിട്ടായിരുന്നു ഒരു ഡോക്‌ടർ ആശുപത്രിയിൽവച്ചു കൊല്ലപ്പെടുന്നത്. ഈ കൊലപാതകം നടന്ന് ഒരാഴ്ചയ്ക്കകം ആശുപത്രി സുരക്ഷാ ബില്ലിന് മന്ത്രിസഭ അംഗീകാരം നല്കി. പക്ഷേ, തുടർന്നു ചെയ്യേണ്ട ഒന്നും ചെയ്തില്ലെന്നതിന്‍റെ തെളിവാണ് താമരശേരിയിൽ നടന്ന സംഭവം. പക്ഷേ, സംവിധാനത്തിന്‍റെ തകർച്ചയെ മാത്രം…

Read More

ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റ സംഭവം; ഡോക്ടർ  വിപിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച പെണ്‍കുട്ടിയുടെ അച്ഛന്‍റെ വെട്ടേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന താമരശേരി താലൂക്ക് ആശുപത്രിയിലെ അസി. മെഡിക്കല്‍ ഓഫീസര്‍ ഡോ.ടി.പി വിപിന്‍റെ ആരോഗ്യനിലയില്‍ പുരോഗതി. ഡോക്ടറെ റൂമിലേക്ക് മാറ്റി.ബുധനാഴ്ച അര്‍ധരാത്രി േഡാക്ടര്‍ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. ബുധനാഴ്ച ഉച്ചയ്ക്കാണ് സൂപ്രണ്ടിന്‍റെ മുറിയില്‍വച്ച് ഡോക്ടര്‍ക്ക് വെട്ടേറ്റത്. അമീബീക് മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പതുകാരി അനയയുടെ അച്ഛന്‍ താമരശേരി കോരങ്ങാട് ആനപ്പാറപൊയില്‍ സനൂപാണ് വെട്ടിയത്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥകാരണമാണ് മകള്‍ മരിച്ചതെന്നാരോപിച്ചായിരുന്നു ആക്രമണം.സനൂപിനെ ഇന്നലെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. അടിയന്തരമായി സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങുന്നതു വരെയും മാനവ വിഭവ ശേഷിക്കുറവ് പരിഹരിക്കുന്നതു വരെയും താമരശേരി താലൂക്ക് ആശുപത്രിയിലുള്ള അത്യാഹിത വിഭാഗം ഉള്‍പ്പെടെയുള്ള യാതൊരു സേവനവും നല്‍കുന്നതല്ലെന്ന് കെജിഎംഒഎ േനതാക്കള്‍ അറിയിച്ചു.

Read More

എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം; വിതരണം തടസമില്ലാതെ തുടരുമെന്ന് ഇന്ത്യൻ ഓയിൽ

കൊച്ചി: എറണാകുളത്തും സമീപ ജില്ലകളിലുമുള്ള എല്ലാ ഇൻഡേൻ എൽപിജി ഉപഭോക്താക്കൾക്കും സിലിണ്ടറുകൾ തടസമില്ലാതെ സാധാരണനിലയിൽ ലഭിക്കുമെന്ന് ഇന്ത്യൻ ഓയിൽ അറിയിച്ചു. എറണാകുളം ജില്ലയിൽ എൽപിജി സിലിണ്ടറുകൾക്ക് ക്ഷാമം നേരിടുന്നതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ ഓയിലിന്‍റെ പ്രതികരണം. കൊച്ചിൻ ബോട്ട്‌ലിംഗ് പ്ലാന്‍റ് പൂർണശേഷിയിൽ പ്രവർത്തിക്കുന്നുണ്ട്. ഡിസ്ട്രിബ്യൂട്ടർമാർക്കുള്ള വിതരണം സാധാരണനിലയിൽ തുടരുന്നുണ്ട്. സെപ്റ്റംബർ അവസാനവാരം ഒരുവിഭാഗം കരാർതൊഴിലാളികളുടെ സമരം പ്ലാന്‍റിന്‍റെ പ്രവർത്തനങ്ങളെ താത്കാലികമായി ബാധിച്ചിരുന്നു. ദേശീയ അവധി പ്രമാണിച്ച് ഒക്ടോബർ രണ്ടിന് പ്ലാന്‍റ് അടച്ചിടുകയും ചെയ്തു. എന്നാൽ തുടർന്ന് സാധാരണ ഉത്പാദനം പുനരാരംഭിക്കുകയും വിതരണം പൂർണമായും പുനഃസ്ഥാപിക്കുകയും ചെയ്തു.വർധിച്ചുവരുന്ന അവധിക്കാല ആവശ്യകത കണക്കിലെടുത്ത് തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽനിന്ന് അധിക ലോഡുകൾ ഇറക്കുമതി ചെയ്യുന്നുണ്ട്. എല്ലാ ഉപഭോക്താക്കൾക്കും എൽപിജി സിലിണ്ടറുകളുടെ സമയബന്ധിതവും സുരക്ഷിതവുമായ വിതരണം ഉറപ്പാക്കുന്നത് തുടരാനും എല്ലാ വീടുകളിലും വിശ്വസനീയവും സുരക്ഷിതവും തടസമില്ലാത്തതുമായ എൽപിജി വിതരണം നടത്താനും പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യൻ…

Read More

ചെന്പിനും വിലയേറുന്നു; വില വർധനവിന്‍റെ പ്രധാന കാരണം ആഗോളതലത്തിൽ  ഡിമാൻഡ് കുതിച്ചുയർന്നത്

മുംബൈ: അന്താരാഷ്ട്ര വിപണിയിൽ സ്വർണത്തിനും വെള്ളിക്കും മാത്രമല്ല ചെന്പിന്‍റെ വിലയും റിക്കാർഡ് തലത്തിലേക്ക് ഉയർന്നു. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് ഓഹരികളിൽ വലിയ മുന്നേറ്റമുണ്ടാക്കി. ഇന്നലെത്തെ വ്യാപാരത്തിനിടെ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തി. മാത്രമല്ല, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിക്ഷേപകർക്ക് ഓഹരി 1000 ശതമാനം വരെ നേട്ടമാണ് നൽകിയത്. ആഗോളതലത്തിൽ ചെന്പിനുള്ള ഡിമാൻഡ് കുതിച്ചുയരുന്നതാണ് വില വർധനവിന് പ്രധാന കാരണം. അടിസ്ഥാന സൗകര്യങ്ങളുടെയും വൈദ്യുത വാഹനങ്ങളുടെയും വികാസത്തിന്‍റെയും ഫലമായി ആഭ്യന്തര ആവശ്യകതയും ശക്തമാക്കുന്നു. കൂടാതെ, ലോകമെന്പാടുമുള്ള ഖനികളിൽ ഉത്പാദനം കുറയുന്നതും വിതരണത്തിലെ പ്രശ്നങ്ങളും വിലയെ സ്വാധീനിക്കുന്നു. ചെന്പിന്‍റെ ഡിമാൻഡ് കുറയാൻ സാധ്യതയില്ലാത്തതിനാൽ, ഹിന്ദുസ്ഥാൻ കോപ്പറിന്‍റെ ഓഹരികൾ ഇനിയും മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ. സർക്കാർ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ കോപ്പർ ആണ് ഇന്ത്യയിൽ ചെന്പ് അയിര് ഖനനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഏക കന്പനി. കൂടാതെ…

Read More

പുനലൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി;  മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടരുന്നു

പുനലൂർ (കൊല്ലം): ജനവാസ മേഖലയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി അകപ്പെട്ടു. പുനലൂർ ചാലിയക്കര ചാങ്ങപ്പാറ സ്വദേശി സിബിയുടെ വീട്ടിലെ കിണറ്റിലാണ് പുള്ളിപ്പുലി അകപ്പെട്ടത്. ഇന്നു രാവിലെ കിണറ്റിൽനിന്നും മുരളച്ച കേട്ട് വീട്ടുകാർ നോക്കിയപ്പോഴാണ് പുലിയെ കണ്ടെത്തിയത്. 25 അടിയോളം താഴ്ചയിൽ സംരക്ഷണ ഭിത്തി ഇല്ലാത്ത കിണറാണ്. പത്തനാപുരം വനം റേഞ്ചിലെ അമ്പനാർ വനം സ്റ്റേഷൻ അധികൃതർ സ്ഥലത്തെത്തി. പുലിയെ രക്ഷപ്പെടുത്താൻ ആർആർടി സംഘത്തെ വിവരം അറിയിച്ചു. വനം വകുപ്പ് മൃഗഡോക്ടറെ എത്തിച്ച് മയക്കുവെടി വെച്ച് പുലിയെ കരകയറ്റാനുള്ള ശ്രമം തുടങ്ങി. ഈ മേഖലയിൽ ജനവാസ മേഖലയിൽ പുലി എത്തി വളർത്തുമൃഗങ്ങളെ പിടിക്കുന്നത് പതിവാണ്. കൂടാതെ കാട്ടാനയുടെ ശല്യവും രൂക്ഷമാണ്. വന്യമൃഗങ്ങളുടെ ശല്യം കാരണം റബർ എസ്റ്റേറ്റ് മേഖലയായ ഇവിടുത്തെ ജനങ്ങൾ ഭീതിയിലാണ്.

Read More

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 1,360 രൂപ കുറഞ്ഞു; ദീപാവലി, വിവാഹ പര്‍ച്ചേസുകള്‍ക്ക് ആശ്വാസമേകുന്ന വാർത്ത

കൊച്ചി: റിക്കാര്‍ഡ് ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഇന്ന് ഗ്രാമിന് 170 രൂപയും പവന് 1,360 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 11,210 രൂപയും പവന് 89,680 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 3,964 ഡോളറിലേക്ക് താഴ്ന്നു. രൂപയുടെ വിനിമയ നിരക്ക് 88.77 ആണ്.ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 4058 – 60 ഡോളര്‍ വരെ പോയിരുന്നു. പശ്ചിമേഷ്യയില്‍ സമാധാന കരാര്‍ ആയതോടെ ലോകമെമ്പാടുമുള്ള സംഘര്‍ഷങ്ങളില്‍ അയവ് വന്നതിനെ തുടര്‍ന്നാണ് സ്വര്‍ണവില ഇടിഞ്ഞത്. സ്വര്‍ണവിലയില്‍ ഉണ്ടായിട്ടുള്ള ഇടിവ് ദീപാവലി, വിവാഹ പര്‍ച്ചേസുകള്‍ക്ക് ആശ്വാസമേകുന്നതാണ്.

Read More

കുണ്ടന്നൂരിലെ തോക്ക് ചൂണ്ടിയുള്ള കവർച്ച; മുഖ്യസൂത്രധാരനായ അഭിഭാഷകനടക്കം 5 പേര്‍ അറസ്റ്റില്‍; കവര്‍ച്ച ചെയ്ത തുകയിലെ 20 ലക്ഷം രൂപ പോലീസ് കണ്ടെടുത്തു

കൊച്ചി: കുണ്ടന്നൂരിലെ സ്റ്റീല്‍ കമ്പനിയില്‍ നിന്ന് തോക്ക് ചൂണ്ടി 80 ലക്ഷം കവര്‍ന്ന കേസില്‍ എറണാകുളം സ്വദേശിയായ അഭിഭാഷകനടക്കം അഞ്ചു പേര്‍ അറസ്റ്റില്‍. കവര്‍ച്ച നടത്തിയ തൃശൂര്‍ നാട്ടിക സ്വദേശി വിഷ്ണു, എറണാകുളം സ്വദേശി അഡ്വ. നിഖില്‍ നരേന്ദ്രനാഥ്, പള്ളുരുത്തി സ്വദേശി ബുഷറ, ചേരാനല്ലൂര്‍ സ്വദേശി ആസിഫ് ഇക്ബാല്‍, വടുതല സ്വദേശി സജി എന്നിവരെയാണ് എറണാകുളം എസിപി പി.രാജ്കുമാറിന്‍റെ നേതൃത്വത്തിലുള്ള മരട് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിയിലായവരെല്ലാം പണം ഇരട്ടിപ്പിക്കല്‍ സംഘത്തിന്റെ ഭാഗമാണെന്നാണ് പോലീസ് പറയുന്നത്. തൃശൂര്‍ വലപ്പാട് നിന്നും എറണാകുളത്തുനിന്നുമാണ് പ്രതികള്‍ പിടിയിലായത്. കേസുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ നിലവില്‍ മരട് പോലീസിന്‍റെ കസ്റ്റഡിയിലുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന. പിടിയിലാകാനുള്ള ആസൂത്രകന്‍ അടക്കം നാലു പേര്‍മുഖം മൂടി ധരിച്ചെത്തിയ…

Read More