വഴിവിട്ട ബന്ധത്തിന് കുട്ടി തടസം; രണ്ടു വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ കുട്ടിയുടെ അമ്മ ശ്രീതുവിനെ ബാലരാമപുരം പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ടുള്ള ബന്ധുവീട്ടില്‍നിന്നും അറസ്റ്റ് ചെയ്ത് ശ്രീതുവിനെ ബാലരാമപുരത്തെത്തിച്ചു. കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ ശ്രീതുവിന്‍റെ സഹോദരന്‍ ഹരികുമാര്‍ റിമാന്റിലാണ്. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈല്‍ ഫോണുകള്‍ അന്വേഷണ സംഘം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇരുവരുടെയും വാട്ട്‌സ് ആപ്പ് ചാറ്റുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ശ്രീതുവിന്‍റെ അറിവോടെയാണ് ഹരികുമാര്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ശ്രീതുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നും പണം തട്ടിയെടുത്ത കേസില്‍ പോലീസ് ശ്രീതുവിനെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു പാലക്കാട്ടാണ് താമസിച്ച് വന്നിരുന്നത്.പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ സന്ദര്‍ശനം നടത്തവെ തിരുവനന്തപുരം റൂറല്‍ എസ്പി സുദര്‍ശനനോട് കുട്ടിയെ കൊലപ്പെടുത്തിയത് ശ്രീതുവാണെന്ന് ഹരികുമാര്‍ വെളിപ്പെടുത്തിയിരുന്നു. വാട്ട്‌സ് ആപ്പ്…

Read More

ശബരിമലയില്‍ ആചാരലംഘനം നടത്തിയത് പിണറായി സർക്കാർ; വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്‍റെ നിലപാടെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ എത്തിച്ച് ആചാരലംഘനം നടത്തിയത് പിണറായി സര്‍ക്കാരാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. വിശ്വാസ സംരക്ഷണമാണ് കോണ്‍ഗ്രസിന്‍റെ നിലപാട്. അതില്‍ ഉറച്ച് മുന്നോട്ട് പോകും. എന്‍എസ്എസിന്‍റെ നിലപാടിനെ ചോദ്യം ചെയ്യില്ല. സമുദായ സംഘടനകള്‍ക്ക് അഭിപ്രായങ്ങള്‍ പറയാമെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പസംഗമം പരാജയമായിരുന്നു. ബദല്‍ സംഗമം നടത്താന്‍ വഴിവച്ചത് സര്‍ക്കാരിന്റെ ചെയ്തികളാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More

ആറു വർഷത്തിനിടെ സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ; ഏറ്റവും കൂടുതൽ ഓടിയത് തലസ്ഥാനത്ത്

കൊല്ലം: ആറു വർഷത്തിനിടെ സംസ്ഥാന സർക്കാരിന്‍റെ കനിവ് 108 ആംബുലൻസുകൾ ഓടിയത് 11.82 ലക്ഷം ട്രിപ്പുകൾ. സംസ്ഥാന സർക്കാരിന്‍റെ സമഗ്ര ട്രോമ കെയർ പദ്ധതിയുടെ ഭാഗമായി 2019 സെപ്റ്റംബർ 25നാണ് സംസ്ഥാനത്തെ നിരത്തുകളിൽ കനിവ് 108 ആംബുലൻസുകളുടെ സേവനം ലഭ്യമായി തുടങ്ങിയത്.      ആറ് വർഷം പിന്നിടുമ്പോൾ 11,82,585 ട്രിപ്പുകളാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകൾ ഓടിയത്. കോവിഡ്‌ അനുബന്ധ ട്രിപ്പുകൾ കഴിഞ്ഞാൽ ഹൃദ്‌രോഗ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യസഹായം  എത്തിച്ച ട്രിപ്പുകൾ ആണ് അധികം. 1,45,964 ട്രിപ്പുകളാണ് ഈ ഇനത്തിൽ കനിവ് 108 ആംബുലൻസുകൾ ഓടിയത്.  1,11,172 ട്രിപ്പുകൾ ശ്വാസ കോശ സംബന്ധമായ അത്യാഹിതങ്ങളിൽ വൈദ്യ സഹായം നൽകുവാനും, 1,01,154 ട്രിപ്പുകൾ വാഹനാപകടങ്ങളിൽ വൈദ്യ സഹായം നൽകുവാനും 1,03,093 ട്രിപ്പുകൾ മറ്റ് അപകടങ്ങളിൽ വൈദ്യ സഹായം നൽകാനും 108 ആംബുലൻസുകൾ ഓടി.  29,053 ട്രിപ്പുകൾ ഗർഭ സംബന്ധമായ…

Read More

എന്‍എസ്എസുമായി ഭിന്നതയില്ല, എല്ലാവരോടും ഒരേ നിലപാട് ; അയ്യപ്പസംഗമം സര്‍ക്കാരിന്‍റെ തട്ടിപ്പായിരുന്നെന്ന്  വി.ഡി. സതീശന്‍

തിരുവനന്തപുരം: എന്‍എസ്എസുമായി ഭിന്നതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു സമുദായ സംഘടനകളോടും ഭിന്നതയും പിണക്കവുമില്ല. എല്ലാവരോടും ഒരേ നിലപാടാണ്. അയ്യപ്പസംഗമത്തില്‍ എന്‍എസ്എസ് പോയത് അവരുടെ തീരുമാനം. അയ്യപ്പസംഗമം സര്‍ക്കാരിന്‍റെ തട്ടിപ്പായിരുന്നു. സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന യുഡിഎഫ് തീരുമാനം ശരിയാണെന്ന് തെളിഞ്ഞു. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ എന്തു നിലപാടുമാറ്റമാണ് വരുത്തിയതെന്നും അദ്ദേഹം ചോദിച്ചു. നാമജപഘോഷയാത്രക്കെതിരേ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിച്ചോ, യുവതി പ്രവേശനത്തിന് അനുകുലമായി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പിന്‍വലിച്ചൊയെന്നും വി.ഡി. സതീശന്‍ ചോദിച്ചു. അയ്യപ്പസംഗമത്തിന്‍റെ പരസ്യ ബോര്‍ഡുകളില്‍ അയ്യപ്പന്‍റെ ഫോട്ടോയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെയും മന്ത്രി വി.എന്‍. വാസവന്‍റെയും ഫോട്ടോകളാണ് പരസ്യബോര്‍ഡുകളില്‍ നിറഞ്ഞുനിന്നതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More

സാമൂഹിക വിപത്താണ്, അദ്ദേഹത്തിന്‍റെ മാനസിക നില പരിശോധിക്കണം; കെ.എം. ഷാജഹാനെതിരേ വ്യാപക പോസ്റ്ററുകൾ

തിരുവനന്തപുരം: കെ.എം. ഷാജഹാന്‍റെ വീടിന് സമീപത്തും പരിസര പ്രദേശത്തും ഷാജഹാനെതിരേ വ്യാപക പോസ്റ്ററുകളും ഫ്‌ളക്‌സുകളും. ഷാജഹാന്‍ സാമൂഹിക വിപത്താണ്, അദ്ദേഹത്തിന്‍റെ മാനസിക നില പരിശോധിക്കണം, സ്ത്രീകളുടെ മാനം വിറ്റ് ജീവിക്കുന്നയാളാണ് ഷാജഹാനെന്നുമാണ് പോസ്റ്ററുകളിലെ പരാമര്‍ശങ്ങള്‍. ഉള്ളൂര്‍ ചെറുവയ്ക്കല്‍ ജനകീയ സമിതിയുടെ പേരിലാണ് പോസ്റ്ററുകളും ഫ്‌ളക്‌സുകളും സ്ഥാപിച്ചിരിക്കുന്നത്. സിപിഎം വനിതാ നേതാവ് കെ. ഷൈന്‍, ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ എന്നിവര്‍ക്കെതിരേ അപകീര്‍ത്തികരമായ കാര്യങ്ങള്‍ ഷാജഹാന്‍റെ യു ട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ ഷാജഹാനെതിരേ കേസെടുത്തിരുന്നു. ഇന്നലെ രാത്രിയില്‍ സൈബര്‍ പോലീസ് ഷാജഹാന്‍റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

Read More

എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനിയുടെ ആത്മഹത്യ; അന്വേഷണറിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു

തിരുവനന്തപുരം: പേരൂര്‍ക്കട എസ്എപി ക്യാമ്പിലെ പോലീസ് ട്രെയിനി വിതുര സ്വദേശി ആനന്ദിന്‍റെ ആത്മഹത്യ സംബന്ധിച്ച് ഡിഐജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച് ക്യാമ്പില്‍ കഴിഞ്ഞിരുന്ന ആനന്ദിനെ പരിചരിക്കുന്നതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. കൗണ്‍സിലംഗിന് ശേഷം ആനന്ദ് സന്തോഷവാനായിരുന്നു. ആനന്ദിനെ നിരീക്ഷിക്കാന്‍ രണ്ട് പേരെ ചുമതലപ്പെടുത്തിയിരുന്നു. ആനന്ദിന്‍റെ ആത്മഹത്യ സംബന്ധിച്ച് കുടുംബത്തിന്‍റെ ആരോപണം വിശദമായി പരിശോധിക്കും. സഹോദരന്‍റെ മൊഴി രണ്ട് ദിവസത്തിനകം രേഖപ്പെടുത്തുമെന്നും ഡിഐജി നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ ആഴ്ചയാണ് പേരൂര്‍ക്കട എസ്എപി ക്യാമ്പില്‍ പോലീസ് ട്രെയിനി ക്യാമ്പിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ചത്. മുന്‍പ് കൈഞരന്പുകൾ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ആനന്ദ് ക്യാമ്പില്‍ ചികിത്സയില്‍ കഴിയവെയാണ് തൂങ്ങിമരിച്ചത്.

Read More

ബിജെപിയെ വെട്ടിലാക്കി കൗണ്‍സിലറുടെ ആത്മഹത്യാക്കുറിപ്പ്; നമ്മുടെ ആളുകളെ സഹായിച്ചു; വായ്പ എടുത്തവർ തിരിച്ചടച്ചില്ല

തിരുവനന്തപുരം: ബിജെപിയെ വെട്ടിലാക്കി ആത്മഹത്യ ചെയ്ത ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത് വന്നു. ഞാനോ ഭരണസമിതിയൊ യാതൊരു ക്രമക്കേടും നടത്തിയിട്ടില്ല. ബിനാമി വായ്പകള്‍ നല്‍കിയിട്ടില്ല. കടുത്ത മാനസിക സമ്മര്‍ദം നേരിടുന്നു. സംഘത്തില്‍ താന്‍ സാമ്പത്തിക ബാധ്യത വരുത്തിയിട്ടില്ല. പാര്‍ട്ടിയെയൊ പ്രവര്‍ത്തകരൊയൊ വഞ്ചിച്ചിട്ടില്ല. നമ്മുടെ ആളുകളെ സഹായിച്ചു. വായ്പ എടുത്തവര്‍ തിരിച്ചടച്ചില്ല. പണം തിരിച്ച് പിടിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിച്ചില്ല. ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടവര്‍ സമ്മര്‍ദം ചെലുത്തി. ചിട്ടിയോ ദിവസ വരുമാനമോ ഇപ്പോള്‍ ഇല്ല. ബിജെപിക്കാരെ വായ്പ നല്‍കി സഹായിച്ചു. അവരാരും വായ്പ തിരിച്ചടച്ചില്ല. ഇതാണ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാകാന്‍ കാരണം. എഫ്ഡി ഇട്ടവര്‍ മാനസികമായി സമ്മര്‍ദം ചെലുത്തിയെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

Read More

തിരുവനന്തപുരത്ത് ബിജെപി കൗണ്‍സിലർ തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യക്കുറിപ്പിൽ ബിജെപിക്കെതിരെ പരാമർശമെന്ന് സൂചന

തിരുവനന്തപുരം: ബിജെപി കൗണ്‍സിലറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കോര്‍പറേഷനിലെ തിരുമല വാര്‍ഡ് കൗണ്‍സിലര്‍ കെ. അനില്‍കുമാറിനെയാണ് ഓഫീസിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തി. ബിജെപിക്കെതിരേ കുറിപ്പില്‍ പരാമര്‍ശമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. അനിൽകുമാർ നേതൃത്വം നല്കുന്ന സഹകരണബാങ്ക് തകർച്ചയിലായിരുന്നു. പാർട്ടി പിന്തുണച്ചില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. പൂജപ്പുര പോലീസ് മേല്‍നടപടി സ്വീകരിച്ചു.

Read More

പോലീസില്‍ ഒരു ലോബി രൂപപ്പെട്ടു, ഈ ലോബിക്ക്  അധോലോക ബന്ധമെന്ന്  കെ. മുരളീധരൻ

തിരുവനന്തപുരം: പോലീസില്‍ ഒരു ലോബി രൂപപ്പെട്ടുവെന്നും ഈ ലോബിക്ക് അധോലോക ബന്ധമaുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ഈ ലോബിയെ നിയന്ത്രിക്കുന്നത് പൂരം കലക്കാന്‍ ഒത്താശ ചെയ്ത എഡിജിപി അജിത്ത് കുമാറാണെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പോലും അറിയാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മാഫിയ പോലീസില്‍ രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.പോലീസ് അതിക്രമങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കവെ പോലീസിനെതിരേ മറുത്ത് ഒരു വാക്ക് പോലും പറയാന്‍ മുഖ്യമന്ത്രിക്ക് സാധിക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

Read More

മെഡിക്കൽ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികള്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ പരമാവധി സൗജന്യ ചികിത്സ നല്‍കുകയാണ്. ഉപകരണങ്ങള്‍ വാങ്ങിപ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ല. ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നും ഇത് സംബന്ധിച്ചുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലസത്തെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യമേഖലയെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ നിയമസഭയില്‍ പറഞ്ഞത്. അതേ സമയം ആരോഗ്യമേഖലയിലെ സിസ്റ്റത്തിന്റെ പ്രശ്‌നം ഇതുവരെ പരിഹരിച്ചില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ചോദിച്ചു.ആരോഗ്യവകുപ്പിന് കപ്പിത്താനില്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കുള്ള പഞ്ഞി വരെ രോഗികള്‍ വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. രോഗികളെ സര്‍ക്കാര്‍ ചൂഷണത്തിന് വിട്ടു കൊടുക്കുകയാണ്. പത്ത് വര്‍ഷം മുന്‍പത്തെ യുഡിഎഫ് ഭരണകാലവുമായി താരതമ്യം ചെയ്യുന്നതിനെ…

Read More