പെൺവേട്ടയ്ക്കു തുടക്കം! പൂക്കളുടെ ചിത്രമുള്ള ബിക്കിനി മാത്രമായിരുന്നു അവളുടെ വേഷം; പൂളിൽ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം

മിസ് ലിയോ സഹോദരൻ ആൻഡ്രെയ്ക്കു ശേഷം ശോഭരാജിന്‍റെ മനസ് സൂക്ഷിപ്പുകാരനായത് ഇന്ത്യൻ വംശജനായ അജയ് ചൗധരിയാണ്. അതുവരെ മോഷണങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ശോഭരാജ് പതിയെ കൊടും കുറ്റകൃത്യങ്ങളിലേക്കു നീങ്ങി. ഇരുവരും ചേർന്ന് ആദ്യമായി നടത്തിയതായി കരുതപ്പെടുന്ന കൊലപാതകം നടക്കുന്നത് 1975ലാണ്. സീറ്റിൽ സ്വദേശിനിയായ തെരേസ നോൽട്ടൺ ആയിരുന്നു ആദ്യ ഇര. ഗൾഫ് ഓഫ് തായ്‌ലൻഡിലെ ഒരു പൂളിൾ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. മനോഹരമായ പൂക്കളുടെ ചിത്രമുള്ള ബിക്കിനി ആയിരുന്നു അവർ ധരിച്ചിരുന്നത്. നീന്തുന്നതിനിടയിൽ യുവതി മരണപ്പെട്ടു എന്ന് അന്വേഷണ ഉദ്യോഗസ്ഥർ കരുതി. എന്നാൽ, മാസങ്ങൾക്കു ശേഷം വന്ന ഓട്ടോപ്സി റിപ്പോർട്ട് സത്യാവസ്ഥയിലേക്കു വിരൽ ചൂണ്ടി. തെരേസയുടെ മരണം അപകടമായിരുന്നില്ല. മറിച്ച് അതൊരു കൊലപാതകമായിരുന്നു. വിറ്റാലി ഹക്കിം എന്ന ജൂത യുവാവാണ് ശോഭരാജിന്‍റെ ക്രൂരതയ്ക്കിരയായ രണ്ടാമത്തെ യുവാവ്. പട്ടായയിൽ ശോഭരാജിന്‍റെയും കൂട്ടാളികളുടെയും സ്ഥിരം കേന്ദ്രമായ റിസോർട്ടിനു സമീപം … Continue reading പെൺവേട്ടയ്ക്കു തുടക്കം! പൂക്കളുടെ ചിത്രമുള്ള ബിക്കിനി മാത്രമായിരുന്നു അവളുടെ വേഷം; പൂളിൽ മുങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം