പോലീസിനെ ‘ക്ഷ’ വരപ്പിച്ച കള്ളൻ! ഒരു കാര്യം അന്വേഷണോദ്യോഗസ്ഥനു മനസിലായി, ഇതുവരെ ക്രൈം റിക്കാര്‍ഡുകളില്‍ കയറാത്ത ഏതോ കള്ളനാണ് പ്രതി

തയാറാക്കിയത്: സീമ മോഹന്‍ലാല്‍ 2016 ഒക്ടോബറില്‍ കെ.പി. മനേഷ് പാലക്കാട്-തൃശൂര്‍ അതിര്‍ത്തി പങ്കിടുന്ന ചങ്ങരംകുളം സ്റ്റേഷനില്‍ എസ്എച്ച്ഒ ആയി ചുമതലയേറ്റ സമയം. ക്രമസമാധാന പ്രശ്‌നങ്ങള്‍ കുറവുള്ള സ്റ്റേഷനാണ് ചങ്ങരംകുളം. മോഷണവും മറ്റും വളരെ അപൂര്‍വമായേ നടക്കാറുള്ളൂ. പൊതുവെ ശാന്തമായ അന്തരീക്ഷമായിരുന്നു അവിടെ. ചുരുക്കം ചില മോഷണങ്ങള്‍ എസ്‌ഐ മനേഷ് സ്റ്റേഷനില്‍ ചുമതലയേറ്റ ശേഷം അന്വേഷണത്തിലിരിക്കുന്ന കേസുകളുടെ സിഡി ഫയലുകള്‍ പരിശോധിച്ചു. ആ സമയം തെളിയാത്ത ചില മോഷണ കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടു. വീടുകള്‍ കുത്തിത്തുറന്നു പണവും സ്വര്‍ണവും മോഷണം പോയതും വീടിന്‍റെ പോര്‍ച്ചില്‍നിന്നു വാഹനങ്ങള്‍ മോഷണം പോയതുമൊക്കെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. സാധാരണ കേസുകളില്‍ മോഷണം നടത്തുന്നതു സ്റ്റേഷന്‍ പരിധിയിലോ ആ ജില്ലയിലോ ഉള്ള സ്ഥിരം മോഷ്ടാക്കള്‍ ആയിരിക്കും. അല്ലെങ്കില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങുന്ന മോഷ്ടാക്കള്‍ അതേ മോഷണം തുടരുകയുമാണ് പതിവ്. മോഷണത്തിനുള്ള പ്രത്യേക കാരണമൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും തൃശൂര്‍, കോഴിക്കോട് … Continue reading പോലീസിനെ ‘ക്ഷ’ വരപ്പിച്ച കള്ളൻ! ഒരു കാര്യം അന്വേഷണോദ്യോഗസ്ഥനു മനസിലായി, ഇതുവരെ ക്രൈം റിക്കാര്‍ഡുകളില്‍ കയറാത്ത ഏതോ കള്ളനാണ് പ്രതി