പുത്തന്‍തോപ്പ് നിവാസികള്‍ പറയുന്നു; ഈ മൊബൈല്‍ ടവര്‍ ഇവിടെ വേണ്ട…

TVM-TOWERകഴക്കൂട്ടം : ജനവാസ കേന്ദ്രമായ  കഠിനംകുളം പുത്തന്‍തോപ്പ് നോര്‍ത്തില്‍ റിസോര്‍ട്ടിനു മുകളില്‍ സ്ഥാപിക്കുന്ന മൊബൈ ല്‍ ടവര്‍  നാടുകാര്‍ക്ക് ഭീക്ഷണി യാകുന്നു. കേരളാ ബില്‍ഡിംഗ് ചട്ടപ്രകാരം മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനുള്ള അനുമതിനല്‍കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.  എന്നാല്‍ ഇത് ലംഘിച്ചുകൊണ്ട് പഞ്ചായത്തിന്റെ അനുമതി യില്ലാതെ  നിയമപരമായ ദൂര പരിധി മാനദണ്ഡങ്ങള്‍പാലിയ്ക്കാതെയാണ് ഈ ടവര്‍ പ്രവര്‍ത്തിക്കുന്നത്.

ജനങ്ങളുടെ എതിര്‍പ്പുകള്‍ ഭയന്നു ടെലികോംകമ്പനികള്‍ ഇപ്പോള്‍ വാട്ടര്‍ ടാങ്കുകളുടെ രൂപത്തിലാണ് ടവറുകള്‍ പണിയുന്നത്. ഒറ്റ നോട്ടത്തില്‍ വാട്ടര്‍ ടാങ്കുകളാണെന്നു സാധാ രണക്കാര്‍ക്ക് തോന്നും വിധത്തി ലാണ് പുത്തന്‍ തോപ്പിലും ടവര്‍ പണിയുന്നത്.ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇത്തരമൊരു പ്രദേശത്ത്  ടവര്‍ വരുന്നത്  വിവിധആരോഗ്യപ്രശനങ്ങള്‍ ഉണ്ടാക്കുമെന്ന ഭയവും നാട്ടുകാര്‍ക്കുണ്ട്.

തുടക്കം മുതല്‍ തന്നെ ചോദ്യങ്ങള്‍ ഉണ്ടായപ്പോള്‍ മൊബൈല്‍ ടവര്‍ അല്ലെന്നു ള്ളകള്ളപ്രചാരണം നടത്തിക്കൊണ്ടാണ് പടിപടി യായി ഇതു പണിതുയ ര്‍ത്തുന്നത്.ഈ ടവറിന്റെ ചിത്രങ്ങളുമായി  പ്രദേശ വാസികള്‍ ടെലിക്ക മ്യൂണിക്കേ ഷന്‍ വിദഗ്ദ്ധരുടെ അഭിപ്രായം തേടിയപ്പോള്‍, പല കമ്പനിക ളുംഗുരുതരമായആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നതിനാല്‍ നിര്‍ത്തി വെച്ച 4ഏ ടവര്‍ ആണ്ഉയരുന്നതെന്നും അറിയാ ന്‍ കഴിഞ്ഞു.

ബി എസ് എന്‍ എല്‍ പോലുള്ള സ്ഥാപനങ്ങള്‍ സര്‍ക്കാരിന്റെ ഫ്രീക്വന്‍സി പരിധി നിയമങ്ങള്‍ പാലിക്കാറു ണ്ടെങ്കി ലുംഇത്തരം സ്വകാര്യകമ്പനികള്‍ അതൊന്നും പാലിയ്ക്കാതെ ലാഭത്തിനു വേണ്ടി ഫ്രീക്വന്‍സീ നിയന്ത്രണങ്ങള്‍ പാലിക്കാറില്ല. കഠിനംകുളത്തെ ചില രാഷ്ട്രീയ ക്കാരുടെ ഒത്താശയോ ടെയാണ് ഈ ടവര്‍ പണിയുന്നത്  എതിര്‍പ്പുകള്‍ ശക്തമായതോടെ റിസോര്‍ട്ടുടമ യുമായിനാട്ടുകാരും സംഘടനകളും  പലവിധ ചര്‍ച്ചകള്‍ നടത്തുകയും പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തു . എന്നിട്ടും  ടവറിന്റെനിര്‍മാ ണപ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറുവാന്‍ റിസോര്‍ട്ട് ഉടമയും ടെലികോം കമ്പനിയും തയ്യാറാ യിട്ടില്ല.   ടവര്‍ നിര്‍മാണം നിര്‍ത്തി വച്ചില്ലെങ്കില്‍ ജനകീയ സമരങ്ങളുമായി മുന്നോട്ടു പോകു ന്നതിനു തയ്യാറെടുക്കുകയാണ്  നാട്ടുകാര്‍

Related posts