ക്ഷയരോഗം ഏത് അവയവത്തെയും ബാധിക്കാം; ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം

മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്‍റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശ ക്ഷയരോഗ ലക്ഷണങ്ങൾ* 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ* വിട്ടുമാറാത്ത പനി * വിശപ്പില്ലായ്മ* ഭാരക്കുറവ് * രക്തമയം കലർന്ന കഫം ശ്വാസകോശേതര ക്ഷയരോഗലക്ഷണങ്ങൾ* ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം * രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികം നീണ്ടുനിൽക്കുന്ന പനി എങ്ങനെ പകരുന്നു‍ ?ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ…

Read More

മുണ്ടിനീര് പകരുന്നതെങ്ങനെ? തലച്ചോറിനെ ബാധിച്ചാൽ…

മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന വൈറസ് മൂലമാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന ഈ രോഗം ഉമിനീര്‍ ഗ്രന്ഥികളെ ബാധിക്കുന്നു. രോഗം പകരുന്നത് എപ്പോൾ രോഗം ബാധിച്ചവരില്‍ അണുബാധയുണ്ടായ ശേഷം ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുതിനു തൊട്ടുമുമ്പും വീക്കം കണ്ടുതുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് സാധാരണയായി പകരുന്നത്. കുട്ടികളിൽ മാത്രമോ?mumpsഅഞ്ചു മുതല്‍ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും കാണപ്പെടാറുണ്ട്. ചെവിയുടെ താഴെ കവിളിന്‍റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്‍റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. വായുവിലൂടെ…വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കില്‍ നിന്നുള്ള സ്രവങ്ങൾ‌, രോഗമുള്ളവരുമായുള്ള സമ്പര്‍ക്കം എന്നിവയിലൂടെയാണ് പകരുന്നത്. ചവയ്ക്കുന്നതിനു പ്രയാസംചെറിയ പനിയും തലവേദനയും ആണ് മുണ്ടിനീരിന്‍റെ പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം നേരിടുന്നു.…

Read More

രാവിലെ ഉണരുമ്പോൾ നടുവേദന; ചികിത്സ വൈകുന്നത്

ദീർഘനാളത്തെ നടുവേദന അവഗണിക്കരുത്. അത് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ് ആകാം. പ്രധാനമായും നട്ടെല്ലിനെയും ഇടിപ്പെല്ലിനെയും വസ്തി പ്രദേശത്തെ എല്ലുകളെയും ബാധിക്കുന്ന വാതരോഗമാണ് അങ്ക്യലോസിംഗ് സ്പോൺഡിലൈറ്റിസ്. ഇത് ബാധിച്ചാൽ ക്രമേണ നട്ടെല്ലിനു വൈകല്യങ്ങൾ സംഭവിക്കുകയും ക്രമേണ നട്ടെല്ലും കഴുത്തും വളയ്ക്കാനും തിരിക്കാനും കഴിയാതെ വരികയും ചെയ്യാം. ചികിത്സ വൈകുന്നത്ലോകത്തിലാകമാനം 1 -2 % ആളുകൾ ഈ രോഗബാധിതരാണ്. എന്നാൽ, ഇവരിൽ 70% പേരും തെറ്റായ രോഗനിർണയത്തിൽപ്പെട്ടു ചികിത്സ ലഭിക്കാൻ വളരെയധികം കാലതാമസം നേരിടുന്നവരുമാണ്. ഈ രോഗത്തെക്കുറിച്ചുള്ള ശരിയായ അവബോധമില്ലായ്മയും രോഗനിർണയത്തിലെ സങ്കീർണതയുമാണ് ഇതിനു കാരണം. ജനിതക കാരണവും…ഈ രോഗം 15 – 45 വയസിലുള്ള പുരുഷന്മാരിലാണ് അധികവും കാണുന്നത്. എന്നാൽ, കുട്ടികളിലും സ്ത്രീകളിലും ഇത് തീരെ വിരളമല്ല. പുതിയ കണക്കുപ്രകാരം 17 ലക്ഷത്തോളം ഇന്ത്യക്കാർ ഈ അസുഖബാധിതരാണ്. ജനിതക കാരണങ്ങളും HLA – 327 എന്ന ജീനും രോഗം ഉണ്ടാക്കുന്നതിൽ…

Read More

പാർക്കിൻസൺസ് രോഗം; ഈ കാരണങ്ങൾ നിങ്ങൾക്കുണ്ടോ?

നമ്മുടെ ശരീരത്തിലെ ചലനത്തെ ബാധിക്കുന്ന രോഗാവസ്ഥയാണ് പാർക്കിൻസൺസ് രോഗം. നമ്മുടെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ ഭാഗങ്ങളാണ് ബെയ്സൽ ഗാംഗ്ലിയ(basal ganglia)യും സബ്റ്റാൻഷ്യ നൈഗ്ര (subtsantia nigra) യും. ഇവിടങ്ങളിലെ ഡോപ്പാമിൻ എന്ന പദാർഥം ഉൽപ്പാദിപ്പിക്കുന്ന ഞരമ്പുകൾ നശിച്ചുപോകുന്നതാണ് ഈ രോഗത്തിന് ആധാരം. 1817 ൽ ഡോ. ജെയിംസ് പാർക്കിൻസൺ ആണ് ഈ രോഗത്തെ പറ്റി ആദ്യമായിവിവരണം നൽകിയത്. ആയുർവേദത്തിൽ 4500 വർഷങ്ങൾക്കു മുന്നേ കമ്പവാതം എന്നൊരു രോഗത്തപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്. ഇതിനു പാർക്കിൻസൺസ് രോഗത്തിന്‍റെ ലക്ഷണങ്ങളുമായി സാമ്യമുണ്ട്. സാധാരണയായി 60 വയസിനു മേൽ പ്രായമുള്ളവരിലാണ് ഈ രോഗം കണ്ടുവരുന്നത്. 40 വയസിനുമേൽ പ്രായമുള്ളവരിൽ 0.3 % പേരിൽ ഈ രോഗം കണ്ടുവരുന്നു. ഇന്ത്യയിൽ ഏകദേശം ഏഴു ദശലക്ഷം പേർക്ക് പാർക്കിൻസൺസ് രോഗം ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. രോഗകാരണങ്ങൾചലനത്തെ നിയന്ത്രിക്കുന്ന ഞരമ്പുകൾനശിച്ചു പോകുന്നതിനു വ്യക്തമായ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിലും ജനിതകവും പാരിസ്ഥികവുമായ…

Read More

കാഴ്ചശക്തി നഷ്ടപ്പെടൽ, ഉദ്ധാരണശേഷിക്കുറവ്; പ്രമേഹം നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ

  ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഊർജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ഭക്ഷണത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ലൂക്കോസായി മാറി രക്തത്തിൽ കലരുന്നു.  ഈ ഗ്ലൂക്കോസിനെ ശരീരകലകളുടെ പ്രവർത്തനത്തിനുപയുക്തമായ വിധത്തിൽ കലകളിലേക്ക് എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്‍റെ സഹായം ആവശ്യമാണ്. ഇൻസുലിൻ അളവിലോ ഗുണത്തിലോ കുറവായാൽ ശരീരകലകളിലേക്കുള്ള ഗ്ലൂക്കോസിന്‍റെ ആഗിരണം കുറയുന്നു. ഇത്‌ രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവുകൂടാൻ കാരണമാകുന്നു. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് ഒരു പരിധിയിൽ കൂടിയാൽ മൂത്രത്തിൽ ഗ്ലൂക്കോസ് കണ്ടുതുടങ്ങും. രക്തത്തിൽ ഗ്ലൂക്കോസിന്‍റെ അളവ് കൂടിയ അവസ്ഥയാണ് പ്രമേഹം. പ്രമേഹകാരണങ്ങൾപാരമ്പര്യ ഘടകങ്ങൾ, പൊണ്ണത്തടി, രക്തക്കുഴലുകളിലെ പ്രശ്നങ്ങൾ, മാനസിക പിരിമുറുക്കം, വൈറസ് മൂലമുള്ള അണുബാധ, ആരോഗ്യകരമല്ലത്ത ഭക്ഷണശീലം എന്നിവ പ്രമേഹത്തിനു കാരണമാകാം. അമിത വിശപ്പ്, അമിത ദാഹം, ഇടയ്ക്കിടെയുള്ള മൂത്രപ്പോക്ക്, വിളർച്ച, ക്ഷീണം, ശരീരഭാരം കുറയൽ, കാഴ്‌ച മങ്ങൽ, മുറിവുണങ്ങാൻ സമയമെടുക്കൽ എന്നിവ…

Read More

വായിലെ കാൻസർ; എല്ലാവിധ പുകയില ഉപയോഗവും ഉപേക്ഷിക്കാം

ലോകത്തിൽ 35 ശതമാനം ആളുകൾ മരിക്കുന്നത് വദനാർബുദം അഥവാ ഓറൽ കാൻസർ ബാധിച്ചാണ്. ലോകത്തിലെ മൊത്തം ഓറൽ കാൻസർ രോഗികളുടെ എണ്ണം എടുത്താൽ അതിൽ മൂന്നിലൊന്നു പേർ ഇന്ത്യയിലാണ്. അതായത് 30 ശതമാനം. ഇത്രയും അപകടകരമായ ഓറൽ കാൻസറിനെക്കുറിച്ച് അധികം പേരും ശ്രദ്ധിക്കാറില്ല എന്നതാണ് വാസ്തവം. ഓറൽ കാൻസറിനെക്കുറിച്ചു ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് എല്ലാവർഷവും ഏപ്രിൽ വായിലെ കാൻസർ അവബോധ മാസമായി ആചരിക്കുന്നത്. എന്താണ് വായിലെ കാൻസർ?വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കുന്നു. ചുണ്ടു മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം) വരെയുള്ള ഭാഗങ്ങളിൽ ഉള്ളതും വായിലെ കാൻസറായാണ് അറിയപ്പെടുന്നത്. പുരുഷന്മാരിലാണ് സ്ത്രീകളിലേക്കാൾ വായിലെ കാൻസർ കൂടുതലായി കാണപ്പെടുന്നത്. വദനാർബുദം – പ്രധാന കാരണങ്ങൾ 1. പുകയില ഉപയോഗം• പലവിധത്തിലുള്ള പുകയില /വെറ്റില അടയ്ക്കയുടെ ഉപയോഗം.• പുകയില…

Read More

കൊടും വേനലിൽ കരുതലൊരുക്കാം; യാത്രകളിൽ കുട ചൂടാം, കുടിവെള്ളം കരുതാം

  കൊച്ചി: സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി ജാഗ്രതാനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. നിര്‍ദേശങ്ങള്‍ ഇങ്ങനെ… പൊതുജനങ്ങള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെയുള്ള സമയത്ത് ശരീരത്തില്‍ നേരിട്ട് കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കരുതണം. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതാണ് ഉചിതം. കാട്ടുതീയ്ക്കും സാധ്യത വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള…

Read More

കുട്ടികളിൽ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടോ, എങ്ങനെ തിരിച്ചറിയാം…

ശൈശവത്തിൽ തന്നെ കുട്ടികളുടെ പെരുമാറ്റരീതികൾ നിരീക്ഷിച്ചാൽ അവരിൽ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങൾ ഉണ്ടോയെന്ന് കണ്ടെത്താന്‍ കഴിയും. ഓട്ടിസമുള്ള കുട്ടികളിൽ കണ്ടുവരുന്ന ചില ലക്ഷണങ്ങൾ താഴെപറയുന്നു. * ഓട്ടിസം ബാധിച്ച കുട്ടികൾ ആദ്യകാലങ്ങളിൽ മറ്റുള്ളവരുടെ കണ്ണിൽ നോക്കുകയോ അവരുമായി ഇടപഴകുകയോ ചെയ്യില്ല. * ഇത്തരം സ്വഭാവവൈകല്യമുള്ളവർ ഒന്നിനോടും താത്്പര്യം കാണിക്കാതെയും സംരക്ഷകരോട് സ്‌നേഹത്തോടെ പ്രതികരിക്കാതെയും ഇരിക്കും. *അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ പരിചയത്തോടെ ചിരിക്കുകയോ ഇല്ല. സംസാര വൈകല്യം* ഓട്ടിസം കുട്ടികളിൽ കണ്ടുവരുന്ന മറ്റൊരു പ്രധാന ലക്ഷണമാണ് സംസാര വൈകല്യം. ചില വാക്കുകൾ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളിൽ ആവര്‍ത്തിച്ചു പറയുന്ന പ്രത്യേകതയും ഇവരിൽ കാണാറുണ്ട്. സംസാരശേഷി ആദ്യം വളരുകയും പിന്നീട് പെട്ടെന്ന് സംസാരം കുറയുന്നതായും കാണാം. * ചില ഓട്ടിസം കുഞ്ഞുങ്ങൾ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോൾ അവരെ ശ്രദ്ധിക്കുകയില്ല. എന്നാൽ, ഒരു കൂട്ടം ഓട്ടിസം കുട്ടികൾ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം…

Read More

അൽപ്പം വീഞ്ഞ് ആരോഗ്യത്തിന് ഗുണകരമോ‍ ? മിതമായ മദ്യപാനത്തെക്കുറിച്ചുള്ള ധാരണകൾ തെറ്റുന്നു

ദിവസവും ഓരോ പെഗ് കഴിക്കുന്നതിൽ കുഴപ്പമില്ല. അൽപ്പം വീഞ്ഞ് അകത്താക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്. കാലങ്ങളായി മദ്യപാനത്തെക്കുറിച്ച് ഇത്തരം ചില ധാരണകൾ നിലവിലുണ്ട്. അൽപ്പാൽപ്പമായി അകത്തു ചെന്നു ബോധം പൂർണമായി തെളിഞ്ഞവരോ, മറഞ്ഞവരോ ആശ്വാസത്തിനായി കണ്ടെത്തിയ ന്യായീകരണങ്ങളാവാം. എന്തായാലും ഈ ധാരണ തെറ്റെന്നു വ്യക്തമാക്കുന്നു ഒരു പഠനം. അൽപ്പം മദ്യം ആരോഗ്യത്തിനു യാതൊരു ഗുണവും ചെയ്യുന്നില്ലെന്നാണ് ഈ പഠനത്തിൽ പറയുന്നത്. ജാമ ഓപ്പൺ നെറ്റ് വർക്കിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പല കാലങ്ങളിലായി 50 ലക്ഷം ആളുകളിൽ നടത്തിയ പത്തോളം പഠനങ്ങളിൽ നിന്നാണ് മദ്യപാനം ആരോഗ്യത്തിനു ഗുണം ചെയ്യില്ലെന്നു തിരിച്ചറിഞ്ഞിരിക്കുന്നത്. മാത്രവുമല്ല നിത്യവും മദ്യപിക്കുന്നത് അകാലമരണത്തിനു സാധ്യതയും വർധിപ്പിക്കുന്നുവെന്നു പഠനത്തിൽ പറയുന്നു. മിതമായി മദ്യപിക്കുന്നവർക്കു പോലും ത്രോട്ട്, ലിവർ ക്യാൻസറുകൾ വരാനുള്ള സാധ്യത കൂടുതലാണെന്നു നേരത്തെ പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്. ക്യാൻസറിനുള്ള സാധ്യത ഒഴിവാക്കാനുള്ള മാർഗം മദ്യപാനം…

Read More

മലദ്വാരത്തിലെ ക്യാൻസര്‍! ടോയ്‍ലറ്റില്‍ പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

ക്യാൻസര്‍ പലവിധത്തില്‍ പല തീവ്രതകളില്‍ വ്യക്തികളെ ബാധിക്കാറുണ്ട്. മിക്ക ക്യാൻസറുകളും സമയത്തിന് കണ്ടെത്താനായാല്‍ ഫലപ്രദമായ ചികിത്സയും തേടാൻ സാധിക്കുന്നതാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പലപ്പോഴും ക്യാൻസര്‍ രോഗനിര്‍ണയത്തിന് താമസിക്കുകയും ചികിത്സ വൈകുകയും ചെയ്യുന്നത് രോഗിയുടെ മരണത്തിന് വരെ കാരണമാകുന്നു.  മലദ്വാരത്തിലെ ക്യാൻസറിനെ കുറിച്ചാണ് ഇനി ചില കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത്. മലദ്വാരത്തില്‍ കോശങ്ങള്‍ അനിയന്ത്രിതമായി പെരുകുന്ന അവസ്ഥയാണ് ക്യാൻസര്‍. ഇത് സമയത്തിന് കണ്ടെത്തി ചികിത്സ തേടിയില്ലെങ്കില്‍ മറ്റിടങ്ങളിലേക്ക് പകരാനും രോഗം ഗുരുതരമാകാനുമെല്ലാം കാരണമാകുന്നു. എന്നാല്‍ എങ്ങനെയാണ് മലദ്വാരത്തിലെ ക്യാൻസര്‍ തിരിച്ചറിയാൻ സാധിക്കുക? ഇതിന് ചില ലക്ഷണങ്ങള്‍ കാണാൻ കഴിയും. ഈ ലക്ഷണങ്ങള്‍ സംശയങ്ങളുയര്‍ത്തുന്നതോടെ ഡോക്ടറെ കണ്ട് പരിശോധനയ്ക്ക് അടക്കമുള്ള നിര്‍ദേശങ്ങള്‍ തേടാൻ സാധിക്കും.  ടോയ്‍ലറ്റില്‍ പോകുമ്പോള്‍ ശ്രദ്ധിക്കുക… മലദ്വാരത്തിലെ ക്യാൻസറില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ലക്ഷണം മലദ്വാരത്തില്‍ നിന്നുള്ള ബ്ലീഡിംഗ് (രക്തസ്രാവം) ആണ്. ഇത് അധികവും ശ്രദ്ധിക്കാൻ സാധിക്കുക ടോയ്‍ലറ്റില്‍…

Read More