ഞങ്ങൾക്ക് വേണം… തമിഴ്നാട് പിടിച്ചാൽ അരിക്കൊമ്പനെ കേരളത്തിന് കൈമാറണം; ഹൈക്കോടതിയില്‍ ഹര്‍ജിയുമായി സാബു ജേക്കബ്

കൊച്ചി: അരിക്കൊമ്പനെ തമിഴ്‌നാട് പിടികൂടിയാലും കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ട്വന്‍റി ട്വന്‍റി ചീഫ് കോര്‍ഡിനേറ്റര്‍ സാബു.എം.ജേക്കബാണ് ഹര്‍ജി നല്‍കിയത്. ആനയുടെ സുരക്ഷ ഉറപ്പാക്കണമെന്നും ചികിത്സ ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. കേരളത്തിലെ മറ്റൊരു ഉള്‍വനത്തിലേയ്ക്ക് ആനയെ മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിനെയും തമിഴ്‌നാട് സര്‍ക്കാരിനെയും എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അതേസമയം കമ്പത്ത് ജനവാസമേഖലയിലിറങ്ങിയ കൊമ്പനെ പിടികൂടാന്‍ കഴിഞ്ഞ മൂന്ന് ദിവസമായി തമിഴ്‌നാട് വനംവകുപ്പ് ശ്രമം തുടരുകയാണ്. ജനവാസമേഖലയ്ക്ക് സമീപമുള്ള സ്ഥലത്ത് ആനയെത്തിയാല്‍ മാത്രമേ മയക്കുവെടി വയ്ക്കാന്‍ കഴിയൂ. വനത്തിനുള്ളില്‍ പോയി ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക പരിശീലനം നേടിയ അഞ്ചംഗ ആദിവാസി സംഘത്തെ വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. ഇവർ വൈകിട്ടോടെ തേനിയിലെത്തും.

Read More

നെടുമ്പാശേരി വിമാനത്താവളത്തിലെ ഹെറോയിൻ വേട്ട; അന്വേഷണം അന്താരാഷ്‌ട്ര മയക്കുമരുന്ന് സംഘങ്ങളിലേക്ക്

നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളത്തിലെ ഹെറോയിൻ വേട്ട സംബന്ധിച്ച അന്വേഷണം അന്താരാഷ്‌ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘങ്ങളിലേക്ക്. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് ഉദ്യോഗസ്ഥന്മാരാണ് അന്വേഷണം നടത്തുന്നത്. 1.5 കിലോഗ്രാം ഹെറോയിനുമായി പിടിയിലായ കിഴക്കൻ ആഫ്രിക്കയിലെ ബ്രുണ്ടി സ്വദേശിനിയായ നഹിമന എന്ന യുവതിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. ഈ യുവതി അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്‍റെ കാരിയർ ആണെന്ന് വ്യക്തമായിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ മയക്കുമരുന്ന്, കള്ളക്കടത്ത് സംഘത്തിന്‍റെ കാരിയർമാരായി പ്രവർത്തിക്കുന്ന അനേകം യുവതി യുവാക്കൾ ഉണ്ടെന്നാണ് അറിയുന്നത്. രണ്ടാഴ്ച മുമ്പ് നെടുമ്പാശേരിയിൽ യൂസഫ് ഫൗലുദിൻ എന്ന വിദേശ പൗരനിൽ നിന്നും 40 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ആഫ്രിക്കൻ പൗരരിൽനിന്നും രണ്ടു കോടിയോളം രൂപയുടെ മയക്കുമരുന്നും പിടികൂടിയിരുന്നു. എന്നാൽ ഇതു സംബന്ധിച്ച കേസ് കോടതിയിൽ തള്ളിപ്പോയി. ഈ യാത്രക്കാരന്‍റെ ബാഗേജിൽ നിന്നാണ്…

Read More

പുറപ്പെട്ടപ്പോൾ തന്നെ രഹസ്യവിളിയെത്തി; നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി വിദേശ വനിത പിടിയില്‍. ഷാര്‍ജയില്‍നിന്ന് വന്ന വിദേശവനിതയില്‍നിന്ന് ഒരു കിലോ ലഹരിമരുന്നാണ് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നു പുലര്‍ച്ചെയാണ് ഡിആര്‍ഐ വിദേശ വനിതയെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. പിടികൂടിയത് ഹെറോയിന്‍ ആണെന്നാണ് നിഗമനം. പരിശോധന പുരോഗമിക്കുന്നു. ഷാര്‍ജയില്‍നിന്ന് എയര്‍ അറേബ്യ വിമാനത്തില്‍ കൊച്ചിയിലെത്തിയ കെനിയന്‍ വനിതയില്‍ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മയക്കുമരുന്ന് ബാഗിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. മുമ്പും ഇതേ രീതിയില്‍ ഇവര്‍ മയക്കുമരുന്ന് കടത്തിയിട്ടുണ്ടോയെന്നും അന്വേഷണം ആരംഭിച്ചു.

Read More

സ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന് 

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…

Read More

കൊച്ചിയിൽ പാര്‍ക്ക് ചെയ്തിരുന്ന വാഹനത്തിന്‍റെ ചില്ലു പൊട്ടിച്ച് മോഷണം; കോട്ടയംകാരനും തിരുവനന്തപുരത്തുകാരനും അറസ്റ്റിൽ

കൊച്ചി: പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തിന്‍റെ ചില്ല് ഇരുചക്രവാഹനത്തിന്‍റെ സ്പാര്‍ക്ക് പ്ലഗ് ഉപയോഗിച്ച് പൊട്ടിച്ച് കാറിനുള്ളില്‍‌നിന്ന് വില പിടിപ്പുള്ള വസ്തുക്കള്‍ കവര്‍ന്ന രണ്ടംഗ സംഘത്തെ കളമശേരി പോലീസ് ഇന്‍സ്‌പെക്ടര്‍ വിബിന്‍ദാസിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തു. തിരുവനന്തപുരം പുളിയറക്കോണം ശ്രീശൈലം എസ്.എല്‍. ശരത്(35), കോട്ടയം മുണ്ടക്കയം തോട്ടക്കാട് ടി.ടി.റിനു(35) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ലുലു മാളിന്‍റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്‍റെ ചില്ലു പൊട്ടിച്ചാണ് ബാഗും അതിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണമോതിരം, മൊബൈല്‍ ഫോണ്‍, 3000 രൂപ എന്നിവ സംഘം കവര്‍ന്നത്. കഴിഞ്ഞ 10 ദിവസമായി കൊച്ചിയില്‍ തമ്പടിച്ചാണ് സംഘം ഇത്തരത്തില്‍ കവര്‍ച്ച നടത്തിയത്. മറൈന്‍ഡ്രൈവില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‍റെ ചില്ല് തകര്‍ത്ത് 4500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയുടെ കൂട്ടിരിപ്പുകാരന്‍റെ മൊബൈല്‍ഫോണ്‍ കവര്‍ന്നതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. യുട്യൂബ് വീഡിയോകള്‍…

Read More

കുട്ടികളുടെ അവകാശം ഹനിക്കരുത്; കേരള ബ്ലാസ്‌റ്റേഴ്‌സ് ട്രയല്‍ റണ്‍ തടഞ്ഞ സംഭവത്തിൽ റിപ്പോര്‍ട്ട് തേടി ബാലാവകാശ കമ്മീഷന്‍

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ട്രയല്‍ റണ്‍ തടഞ്ഞ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി, കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരോടാണ് ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം നല്‍കണമെന്നാണ് നിര്‍ദേശം. വിഷയത്തില്‍ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. അതേസമയം, ട്രയല്‍ റണിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ തങ്ങളെ അറിയിച്ചിട്ടില്ലെന്ന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കേരള ബ്ലാസ്റ്റേഴ്‌സിനോടും വിശദീകരണം തേടിയിട്ടുണ്ട്. 22-നാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് അണ്ടര്‍ 17 സെലക്ഷന്‍ ട്രയല്‍സിന് കൊച്ചിയിലെത്തിയ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറു കണക്കിന് താരങ്ങളെ വെട്ടിലാഴ്ത്തി എറണാകുളം പമ്പള്ളിനഗറിലെ സ്‌പോര്‍ട്‌സ് അക്കാദമി ഗ്രൗണ്ടിലെ ഗേറ്റ് പൂട്ടിയത്. രാവിലെ ആറിന് ഗേറ്റ് തുറക്കുമെന്നും ഏഴോടെ ആദ്യ രജിസ്‌ട്രേഷനും ഏഴരയ്ക്ക് രണ്ടാംഘട്ട രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കുമെന്നായിരുന്നു കുട്ടികള്‍ക്ക് ബ്ലാസ്‌റ്റേഴ്‌സ് അധികൃതരില്‍ നിന്നും…

Read More

ഉണ്ണി മുകുന്ദന് തിരിച്ചടി; പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: ഉണ്ണി മുകുന്ദന്‍ പ്രതിയായ പീഡനക്കേസില്‍ വിചാരണ തുടരാമെന്ന് ഹൈക്കോടതി. കേസ് ഒത്തുതീര്‍പ്പായെന്നും വിചാരണ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഉണ്ണി മുകുന്ദന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഒത്തുതീര്‍പ്പിന് തയാറല്ലെന്ന് പരാതിക്കാരി തന്നെ നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വിചാരണ നടപടികള്‍ക്കുള്ള സ്‌റ്റേ കോടതി നീക്കി. കൊച്ചിയിലെ കോടതിയില്‍ നടക്കുന്ന വിചാരണ തുടരാമെന്നും കോടതി പറഞ്ഞു. 2017ല്‍ സിനിമയുടെ തിരക്കഥ പറയാനെത്തിയ യുവതിയോട് ഉണ്ണി മുകുന്ദന്‍ അപമര്യാദയായി പെരുമാറിയെന്നാണ് കേസ്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് 2021ല്‍ ഉണ്ണി മുകുന്ദന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പാക്കിയതായി കോടതിയെ ബോധ്യപ്പെടുത്തി നടന്‍റെ അഭിഭാഷകന്‍ സൈബി ജോസ് കേസില്‍ സ്റ്റേയും വാങ്ങി. എന്നാല്‍ പരാതിക്കാരി ഇത് നിഷേധിച്ചുകൊണ്ട് പിന്നീട് രംഗത്തെത്തുകയായിരുന്നു. കേസ് ഒത്തുതീര്‍പ്പായെന്ന് കാട്ടി തന്‍റെ പേരില്‍ കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ സത്യവാംഗ്മൂലമാണെന്നും പരാതിക്കാരി കോടതിയെ അറിയിച്ചിരുന്നു.

Read More

പുറംകടലില്‍നിന്നു 25,000 കോടിയുടെ മയക്കുമരുന്നു പിടികൂടിയ സംഭവം; വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി എന്‍സിബി

കൊച്ചി: പുറംകടലില്‍നിന്നും 25,000 കോടിയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി കേന്ദ്ര നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുളളില്‍ എവിടെ വച്ചാണ് പാക് പൗരനെ പിടികൂടിയതെന്ന് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണമെന്നാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ എന്‍സിബി സമര്‍പ്പിച്ച രേഖകളില്‍ ഇക്കാര്യം വ്യക്തമല്ല. പ്രതി അറസ്റ്റിലായത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്നതില്‍ വ്യക്തത വേണം. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. ലഹരി പിടിച്ചെടുത്തത് ഇന്ത്യന്‍ സമുദ്ര അതിര്‍ത്തിയില്‍ വച്ചല്ലെന്നും പിടിയിലായ പാക്പൗരന്‍ ഇറാനിലെ അഭയാര്‍ഥിയാണെന്നുമായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് എന്‍സിബി പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുന്നത്. കസ്റ്റഡി അപേക്ഷ ഇന്ന് വീണ്ടും പരിഗണിക്കുംപ്രതിയായ പാക് പൗരനായ സുബൈറിന്‍റെ കസ്റ്റഡി അപേക്ഷ എറണാകുളം ജില്ലാ സെഷന്‍സ് ഇന്ന് വീണ്ടും പരിഗണിക്കും. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് വേണ്ടി സീനിയര്‍…

Read More

ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്‌ഷനെത്തിയ കുട്ടികളെ തടഞ്ഞ സംഭവം; ശ്രീനിജനെതിരേ നടപടി വേണമെന്ന് സ്പോര്‍ട്‌സ് കൗണ്‍സില്‍

കൊച്ചി: കൊച്ചിയില്‍ അണ്ടര്‍ 17 കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം സെലക്ഷന്‍ ട്രയലിനെത്തിയ കുട്ടികളെ തടഞ്ഞ സംഭവത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കൂടിയായ പി.വി. ശ്രീനിജന്‍ എംഎല്‍എയ്‌ക്കെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍. കേരള ബ്ലാസ്‌റ്റേഴ്‌സ് എംഎല്‍എക്കെതിരേ നടപടി സ്വീകരിച്ചാല്‍ പിന്തുണയ്ക്കുമെന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിലപാട്.വാടക നല്‍കാത്തതിനാല്‍ ഗ്രൗണ്ട് തുറന്നു നല്‍കാനാവില്ലെന്ന് എംഎല്‍എ നിലപാടെടുത്തതോടെയാണ് ഇന്നലെ ട്രയലിനെത്തിയ കുട്ടികള്‍ക്ക് നാലു മണിക്കൂറുകളോളം പുറത്തുനില്‍ക്കേണ്ടിവന്നത്. തുടര്‍ന്ന് കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ഇടപെട്ട് സ്‌കൂളിന്‍റെ പ്രധാന ഗേറ്റിലൂടെ കായിക താരങ്ങള്‍ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സ് എട്ടു ലക്ഷം രൂപ വാടക ഇനത്തില്‍ നല്‍കാന്‍ ഉണ്ടെന്നാണ് പി.വി. ശ്രീനിജന്‍ പറയുന്നത്. എന്നാല്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എംഎല്‍എയെ പൂര്‍ണമായും തള്ളുകയുണ്ടായി.

Read More

യുവാവിനെ കടവന്ത്ര എസ്എച്ച്ഒയുടെ കാറിടിച്ച സംഭവം ; ഒടുവില്‍ കേസെടുത്ത് പോലീസ്; അന്വേഷണത്തിന് രണ്ടു സംഘം

കൊച്ചി: ഇലക്ട്രിക് സ്‌കൂട്ടര്‍ യാത്രികനെ കടവന്ത്ര എസ്എച്ചഒ ജി.പി. മനുരാജിന്‍റെ വാഹനം ഇടിച്ചു തെറിപ്പിച്ച സംഭവം രണ്ട് അസിസ്റ്റന്‍റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. എസ്എച്ച്ഒ വാഹനാപകടം ഉണ്ടാക്കിയ കേസ് മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ.ആര്‍. മനോജാണ് അന്വേഷിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്ന് കേസെടുക്കാന്‍ വിസമ്മതിച്ച തോപ്പുംപടി പോലീസിന്‍റെ നിലപാടില്‍ ഏറെ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെ തുടര്‍ന്നാണ് കേസില്‍ എസ്എച്ച്ഒയെ പ്രതി ചേര്‍ത്തത്. യുവാവിന്‍റെ പരാതിയില്‍ കേസ് എടുക്കാന്‍ വൈകിയതിലുള്ള വീഴ്ച സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്‍റ് കമ്മീഷണര്‍ ജയകുമാര്‍ അന്വേഷിക്കും. ആശുപത്രിയില്‍നിന്ന് അറിയിച്ചിട്ടും കേസെടുക്കാന്‍ വൈകിയത് ഗുരുതരമായ കൃത്യവിലോപമാണെന്നും ഉന്നത ഉദ്യോഗസഥരുടെ വിലയിരുത്തല്‍. കാര്‍ ഓടിച്ചത് മനുരാജ് തന്നെഅപകടം ഉണ്ടാക്കിയ കാര്‍ ഓടിച്ചത് എസ്എച്ച്ഒ മനുരാജ് തന്നെയെന്ന് സ്ഥിരീകരിച്ചതായി ഡിസിപി എസ്. ശശിധരന്‍ പറഞ്ഞു. പ്രതി ചേര്‍ക്കപ്പെട്ട ഇദ്ദേഹത്തിന്‍റെ മൊഴി വരുംദിവസം രേഖപ്പെടുത്തും. സഹയാത്രികയായ വനിതാ…

Read More