അമ്മ കരൾ നല്കിയെങ്കിലും ശ്രവ്യമോൾ വിടപറഞ്ഞു; നാട് കൈകോർത്ത് എല്ലാ സഹായവും നൽകിയിരുന്നു

മുഹമ്മ: ശ്രവ്യമോൾക്ക് അമ്മ കരൾ പകുത്തു നൽകിയെങ്കിലും ചികിത്സാ ചെലവിനായി നാട് കൈകൾ കോർത്ത് പന്ത്രണ്ട് ലക്ഷം രൂപ സ്വരൂപിച്ചെങ്കിലും ശ്രവ്യമോളുടെ ജീവൻ രക്ഷിക്കാനായില്ല. മണ്ണഞ്ചേരി പൊന്നാട് പനച്ചിച്ചിറയിൽ പ്രദീപിന്‍റെയും ശ്രീജയുടെയും മകൾ അഞ്ചര വയസുകാരി ശ്രവ്യമോൾക്ക് കരൾ രോഗത്തെത്തുടർന്നു കരൾ മാറ്റിവയ്ക്കേണ്ടിവന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 23ന് കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി. എന്നാൽ ഇന്നലെ പുലർച്ചയോടെ ആരോഗ്യ സ്ഥിതി മോശമാകുകയും അന്ത്യം സംഭവിക്കുകയുമായിരുന്നു. മൃതദേഹം ശ്രവ്യമോൾ പഠിച്ച സ്കൂളായ പൊന്നാട് എൽ പി സ്കൂളിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിൽ എത്തിച്ച് ഒന്നരയോടെ സംസ്കരിച്ചു. കാവുങ്കൽ ദേവസ്വം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ശ്രേയ സഹോദരിയാണ്.

Read More

106 വർഷം പഴക്കമുള്ള നന്ദാവനം സ്കൂളിലേക്കെത്തുന്ന പൂത്തുമ്പികൾക്കായി ചുവരിൽ നിറക്കൂട്ടൊരുക്കി അധ്യാപകർ

അമ്പലപ്പുഴ: പുത്തൻ ഉടുപ്പുമിട്ട് പൂത്തുന്പികളായി എത്തുന്ന കുട്ടികളെ നിറക്കൂട്ടൊരുക്കി കാത്തിരിക്കുകയാണ് ഇവിടെ ഒരു സംഘം അധ്യാപകർ. ചുവരിലെന്പാടും അധ്യാപകർ വരച്ച ചിത്രങ്ങൾ മനംകവരുന്നു. ചിത്രം വരയ്ക്കൽ മാത്രമല്ല, സ്വന്തം കൈയിൽനിന്നു പണം ചെലവഴിച്ചു സ്കൂൾ പെയിന്‍റ് ചെയ്തും മാതൃക കാട്ടുകയാണ് ഒരു കൂട്ടം അധ്യാപകർ. 106 വർഷം പഴക്കമുള്ള നന്ദാവനം സ്കൂൾ എന്നറിയപ്പെടുന്ന അമ്പലപ്പുഴ കുഞ്ഞൻ കുറുപ്പ് മെമ്മോറിയൽ എൽപി സ്കൂളിലെ അധ്യാപകരാണ് കുട്ടികൾക്കായി ബ്രഷ് കൈയിലെടുത്തത്. രണ്ടു കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. മാനേജ്മെന്‍റ് സ്കൂൾ ആയതിനാൽ സർക്കാർ സഹായമൊന്നും ലഭിക്കാതെ വന്നതോടെയാണ് അധ്യാപകർ സ്വന്തം കൈയിൽനിന്നു പണം ചെലവഴിച്ചു സ്കൂൾ പെയിന്‍റ് ചെയ്തത്. കഴിഞ്ഞ വർഷവും അധ്യാപകർത്തന്നെയാണ് സ്കൂൾ കെട്ടിടം പെയിന്‍റ് ചെയ്തു ചിത്രങ്ങൾ വരച്ചത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ ഇവിടെ 30 വിദ്യാർഥികളാണുള്ളത്. പ്രഥമാധ്യാപിക ശ്രീലതയും അധ്യാപകനായ സുരേഷും മാത്രമാണ് സ്ഥിര…

Read More

ചികിത്സയ്ക്ക് പണം നൽകാമെന്ന് പറഞ്ഞ് വീടും പുരയിടവും തട്ടിയ പ്രതി അറസ്റ്റിൽ; സമാന രീതിയിലെ തട്ടിപ്പ് നാല് ജില്ലകളിൽക്കൂടി

ചാരുംമൂട്: ചികിത്സയ്ക്കു പണം നൽകാമെന്ന് പറഞ്ഞ് നിർധന കുടുംബത്തിന്‍റെ വീടും പുരയിടവും തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. കൊല്ലം ആദിച്ചനല്ലൂർ കൊട്ടിയം തഴുത്തല ശരൺ ഭവനത്തിൽ ശരൺ ബാബു (34) ആണ് നൂറനാട് പോലീസിന്‍റെ പിടിയിലായത്.താമരക്കുളം മേക്കുംമുറി കൊച്ചു പുത്തൻവിള സുനിൽ ഭവനത്തിൽ സുശീലയുടെ വീടും പുരയിടവും തട്ടിയെടുത്ത കേസിലാണ് ഇയാൾ പിടിയിലായത്. സമാനരീതിയിൽ നിർധനരും നിരക്ഷരരുമായ ആൾക്കാരിൽനിന്നു വീടും വസ്തുവും പണവും തട്ടിയെടുത്തതിന്‍റെ പേരിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ശരൺ ബാബുവിനെതിരെ വഞ്ചനാകുറ്റത്തിനു പരാതി നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു. പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു കസ്റ്റഡിയിൽ വാങ്ങി. സി ഐ ശ്രീജിത്ത് പി, എസ്ഐ നിധീഷ്, എസ്ഐ സുഭഷ് ബാബു, എഎസ്ഐ രാജേന്ദ്രൻ, സി പിഒമാരായ രാജീവ്, സുന്ദരേശൻ, വിഷ്ണു, ജയേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

തട്ടിപ്പു തുടർന്ന് സരിത; ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടി

ചാരുംമൂട്: ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. തൃശൂർ അരുങ്ങോട്ടുകര തിച്ചൂർ മുറിയിൽ പൊന്നുവീട്ടിൽ സരിത ഗോപി (34) യെയാണ് കുറത്തികാട് പോലീസ് ആലപ്പുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്. തെക്കേക്കര ചൂരല്ലൂർ സ്വദേശിനി നിഖിത അശോക് എന്ന യുവതിയിൽനിന്നു ജർമനിയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം തട്ടിയെടുത്ത കേസിലാണ് ഇവർ പിടിയിലായത്. ചെങ്ങന്നൂർ ഡിവൈഎസ് പി എം.കെ. ബിനുകുമാറിന്‍റെ നിർദേശ പ്രകാരം കുറത്തികാട് സി ഐ മോഹിത്, സബ് ഇൻസ്പെക്ടർമാരായ ബിജു വി. സതീഷ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നൗഷാദ്. ടി.എസ്, രമ്യ, സാദിഖ് ലബ്ബ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നറിയാൻ അന്വേഷണം നടത്തിവരികയാണെന്ന് കുറത്തികാട് പോലീസ് അറിയിച്ചു. അറസ്റ്റിലായ യുവതിക്കെതിരേ സമാന കുറ്റകൃത്യത്തിനു കരീലകുളങ്ങര പോലീസ് സ്റ്റേഷനിലും കേസ്…

Read More

ഓരോ ഫയലിലും ഒരു ജീവിതമുണ്ട്..! പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടും പരിഹാരമില്ല; പരാതി നൽകിയത് മുഖ്യമന്ത്രിയുടെ അടിയന്തര പരാതി പരിഹാര സെല്ലിൽ

അമ്പലപ്പുഴ: മുഖ്യമന്ത്രിയുടെ അടിയന്തര പരാതി പരിഹാര സെല്ലിൽ പരാതി നൽകി ഒരു വർഷം കഴിഞ്ഞിട്ടു പരിഹാരമില്ല. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കോമന വേലൻ പറമ്പിൽ ശരത് ബാബുവിനാണ് മുഖ്യമന്ത്രിയെ സമീപിച്ചിട്ട് ഒരു വർഷം പിന്നിട്ടിട്ടും നീതി ലഭിക്കാത്തത്. 2006 ൽ ധീരതയ്ക്കുള്ള പ്രധാന മന്ത്രിയുടെ ജീവൻ രക്ഷാ പതക് പുരസ്കാരം ലഭിച്ച വ്യക്തിയാണ് ശരത് ബാബു.സർക്കാർ പുറമ്പോക്ക് ഭൂമി സമീപവാസി കൈയേറിയതോടെ വഴിയില്ലാത്തതിനാൽ തനിക്ക് വഴി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് 2018ൽ ശരത് ബാബു ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. അനുകൂല നടപടി ലഭിക്കാതെ വന്നതോടെ ശരത് ബാബു വീണ്ടും കളക്ടർക്ക് പരാതി നൽകി. പിന്നീട് തിരുവനന്തപുരത്തെ പട്ടികജാതി വകുപ്പിനും പരാതി കൈമാറി. വിവിധ കേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് ശരത് ബാബു കഴിഞ്ഞ വർഷം ജനുവരി 26 ന് മുഖ്യമന്ത്രിക്ക് പരാതി സമർപ്പിച്ചത്.മുഖ്യമന്ത്രിയുടെ അടിയന്തിര പരാതി പരിഹാര…

Read More

വനാതിര്‍ത്തിയിലെ മ്ലാവ് വേട്ട; കശാപ്പ് ചെയ്തവർ മാത്രമല്ല ഇറച്ചി വാങ്ങിയവരും കുടുങ്ങും; അന്വേഷണം ഊർജിതമാക്കി വനംവകുപ്പ്

പത്തനംതിട്ട: വനാതിര്‍ത്തിയിലെ മ്ലാവ് വേട്ട; ഇറച്ചി വാങ്ങിയവരെയും കുടുക്കാന്‍ വനംവകുപ്പ്. മ്ലാവിനെ പന്നി പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ നീലിപിലാവ് കോയിക്കലേത്ത് അംബുജാക്ഷന്‍ (50), ചിറ്റാര്‍ തെക്കേകര പുളിമൂട്ടില്‍ രാജന്‍(62) എന്നിവരെ വടശേരിക്കര റേഞ്ച് ഓഫീസറും വനപാലക സംഘവും കഴിഞ്ഞദിവസം അറസ്റ്റു ചെയ്തിരുന്നു. കരിമാന്‍തോട് പൂച്ചക്കുളം വനമേഖലയോട് ചേര്‍ന്ന് ജനവാസ മേഖലയില്‍ ഇറങ്ങിയ മ്ലാവിനെയാണ് സംഘം പന്നിപ്പടക്കം ഉപയോഗിച്ച് കൊല്ലുകയും ജഡം കശാപ്പ് ചെയ്ത് ഇറച്ചി നാല് ചാക്കുകകളില്‍ ആക്കി കടത്തുകയും പിന്നീട് ചിറ്റാര്‍ മേഖലയില്‍ ഇറച്ചി വില്പന നടത്തിയെന്നുമാണ് കേസ്. ഇവരില്‍ നിന്നും മ്ലാവ് ഇറച്ചി വാങ്ങിയവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇവര്‍ക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. കശാപ്പ് ചെയ്തതിനുശേഷം വനത്തിനുള്ളിലെ തോടിന് സമീപം കുഴിച്ചിട്ടിരുന്ന മ്ലാവിന്‍റെ തലയും കാലും ഉള്‍പ്പെടുന്ന അവശിഷ്ടങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മേലേ…

Read More

സ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് നാളെ; വോട്ടെണ്ണൽ മേയ് 31ന് 

തിരുവനന്തപുരം: സംസ്ഥാനത്തെ 19 തദ്ദേശ വാർഡുകളിൽ നാളെ ഉപതെരഞ്ഞെടുപ്പു നടക്കും. നാളെ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണു വോട്ടെടുപ്പ്. വോട്ടെണ്ണൽ മേയ് 31ന് നടക്കും. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ: തിരുവനന്തപുരം ജില്ല: തിരുവനന്തപുരം കോർപറേഷൻ- മുട്ടട. പഴയകുന്നുമ്മേൽ പഞ്ചായത്ത്- കാനറ. കൊല്ലം: അഞ്ചൽ പഞ്ചായത്ത് തഴമേൽ. പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത്- പഞ്ചായത്ത് വാർഡ് ആലപ്പുഴ: ചേർത്തല മുനിസിപ്പാലിറ്റി: മുനിസിപ്പൽ ഓഫീസ് കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി- പുത്തൻതോട്, മണിമല പഞ്ചായത്ത്- മുക്കട, പൂഞ്ഞാർ പഞ്ചായത്ത്- പെരുന്നിലം എറണാകുളം: നെല്ലിക്കുഴി പഞ്ചായത്ത്-തുളുശേരിക്കവല പാലക്കാട്: പെരിങ്ങോട്ടുകുറിശി പഞ്ചായത്ത്- ബമ്മണ്ണൂർ, മുതലമട- പഞ്ചായത്ത്- പറയന്പള്ളം, ലക്കിടി പേരൂർ പഞ്ചായത്ത്- അകലൂർ ഈസ്റ്റ്, കാഞ്ഞിരപ്പുഴ പഞ്ചായത്ത്- കല്ലമല, കരിന്പ പഞ്ചായത്ത്- കപ്പടം. കോഴിക്കോട്: ചെങ്ങോട്ടുകാവ് പഞ്ചായത്ത് ചേലിയ ടൗണ്‍, പുതുപ്പാടി പഞ്ചായത്ത്- കണലാട്, വേളം പഞ്ചായത്ത്-കുറിച്ചകം കണ്ണൂർ: കണ്ണൂർ കോർപറേഷൻ പള്ളിപ്രം,…

Read More

വളവും വെള്ളവും നൽകി പരിപാലിച്ചു  പോന്ന കൃഷിയിടം; വാടക വീട്ടിലെ ബംഗാളിയുടെ കൃഷിമോഹം നശിപ്പിച്ച് എക്സൈസ്

കായംകുളം: ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടകവീട്ടിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് കൃഷി കണ്ടെത്തി. കഞ്ചാവ് ചെടികൾ നട്ടുവളർത്തിയ പശ്ചിമബംഗാൾ സ്വദേശി അമിത് റോയ് എന്നയാളെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹരിപ്പാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. നൗഷാദിന്‍റെ നേതൃത്വത്തിൽ കായംകുളം എക്സൈസ് റേഞ്ച് സംഘവുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് കായംകുളം റെയിൽവേ സ്‌റ്റേഷനു സമീപത്തുള്ള വാടക വീട്ടിൽനിന്നു പത്തു കഞ്ചാവ്‌ ചെടികൾ കണ്ടെത്തിയത് അസി. എക്സൈസ് ഇൻസ്പെക്ടർ അനിമോൻ ആന്‍റണി, പ്രിവന്‍റീവ് ഓഫീസർ ആന്‍റണി കെ.ഐ, സിവിൽ എക്സൈസ് ഓഫീസർമാരായ സിനുലാൽ.എസ്.എസ്, പ്രവീൺ.എം എന്നിവരും റെയ്ഡിൽ പങ്കെടുത്തു.  

Read More

പൊന്നമ്പലമേട്ടിലെ ആചാര വിരുദ്ധമായി പൂജ; ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സാമ്പത്തിക ലാഭം പ്രതീക്ഷിച്ച് ചെയ്ത പ്രവൃത്തി

പത്തനംതിട്ട: പൊന്നമ്പലമേട്ടിലേക്കുള്ള അതിക്രമിച്ചു കയറിയ സംഘത്തെയും സഹായികളെയും തേടി പോലീസ് തമിഴ്‌നാട്ടില്‍. പച്ചക്കാനം ചെക്ക്‌പോസ്റ്റിനു സമീപത്തുനിന്നുള്ള വഴി ഉപയോഗിക്കാതെ സംഘം കാട്ടിലൂടെ തന്നെ അതിക്രമിച്ചു കയറുകയായിരുന്നുവെന്നും റിപ്പോര്‍ട്ട്. വനംവികസന കോര്‍പറേഷന്‍ ഗവി ഡിവിഷനിലെ സൂപ്പര്‍വൈസര്‍ സൂപ്പര്‍വൈസര്‍ രാജേന്ദ്രന്‍ കറുപ്പയ്യ, വര്‍ക്കര്‍ സാബു മാത്യു എന്നിവരാണ് സംഘത്തെ പൊന്നമ്പലമേട്ടില്‍ എത്തിച്ചതെന്നു വ്യക്തമായതോടെ ഇവരെ വനംവകുപ്പ് അറസ്റ്റു ചെയ്തിരുന്നു. ഇരുവരെയും കെഎസ്എഫ്്ഡിസി ജോലിയില്‍ നിന്നു മാറ്റുകയും ചെയ്തു. പണം വാങ്ങിയാണ് ഇരുവരും സംഘത്തെ പൊന്നമ്പലമേട്ടിലെത്തിച്ചത്. ഇത് ഇവര്‍ വരുമാന മാര്‍ഗമായി വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടിരുന്നതായും പറയുന്നു. സഹായിയായി ഒപ്പമുണ്ടായിരുന്ന ഒരാളെയും അന്വേഷണസംഘം തെരയുന്നുണ്ട്. പൂജ നടത്തിയവരടക്കം ഒന്പതു പേര്‍ക്കെതിരേ വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.കഴിഞ്ഞ എട്ടിനാണ് ശബരിമലയില്‍ ശാന്തിക്കാരുടെ സഹായിയായിരുന്ന തൃശൂര്‍ സ്വദേശി നാരായണന്‍ നന്പൂതിരിയും സംഘവും പൊന്നന്പലമേട്ടിലെത്തി പൂജ നടത്തിയത്. പൂജയുടെ ദൃശ്യങ്ങള്‍ സംഘം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടതോടെയാണ് വിവാദമായത്. നാരായണന്‍ നന്പൂതിരി അടക്കം…

Read More

ജീവൻ കൈയിൽപിടിച്ചുള്ള യാത്രക്ക് അവസാനമില്ലേ; കുടപുറം- എരമല്ലൂർ പാലം വരുമോ? നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചു വർഷം

പൂച്ചാക്കൽ: മണ്ണ് പരിശോധന തകൃതിയായി നടത്തി അനുകൂല ഫലമുണ്ടായിട്ടും കുടപുറം- എരമല്ലൂർ പാലത്തിനായി നാട്ടുകാർ കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചു വർഷം. എൽഡിഎഫ് സർക്കാരിന്‍റെ ആദ്യ ബജറ്റിൽ പാലത്തിന്‍റെ നിർമാണത്തിനായി തുക വകയിരുത്തുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. എന്നാൽ, തുക ലഭിച്ചില്ല. മണ്ണ് പരിശോധന പൂർത്തിയായിട്ടും പാലത്തിന്‍റെ നിർമാണം തുടങ്ങാത്തതിൽ പ്രതിഷേധം ശക്തമാവുകയാണ്. അപകട യാത്രആറുവർഷം മുമ്പാണ് അരൂക്കുറ്റി പഞ്ചായത്തിലെ കുടപുറം ഫെറിയിൽനിന്ന് എഴുപുന്ന പഞ്ചായത്തിലെ എരമല്ലൂർ ഫെറിയിലേക്കു പാലത്തിനു പദ്ധതി ആരംഭിച്ചത്. ഇതോടനുബന്ധിച്ചു മണ്ണ് പരിശോധന നടത്തി അനുകൂല ഫലമുണ്ടായിട്ടും പാലം നിർമാണത്തിനു നടപടി ആയില്ല. ഒരു കിലോമീറ്ററോളമാണ് ഫെറിയുടെ ദൂരം. ഫണ്ടിന്‍റെ കുറവും തുറവൂർ- തൈക്കാട്ടുശേരി പാലം യാഥാർഥ്യമായതുമാണ് കാരണമെന്നാണ് അധികൃതർ പറയുന്നത്. ജില്ലയുടെ വടക്കൻ മേഖലകളായ പെരുമ്പളം, പാണാവള്ളി, വടുതല തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങൾക്കു ദേശീയ പാതയിലേക്ക് എത്താൻ എളുപ്പമാർഗമാണ് കുടപുറം – എരമല്ലൂർ…

Read More