അനുമോൾ ഇനി തമിഴ്നാടിന്‍റെ മരുമകൾ: ‘കൈ പിടിച്ചോ’ എന്ന് സുരേഷ് ഗോപി; താലിചാർത്തി ഭുവനേഷ്

അനുമോൾ ഇനി തമിനഴ്നാടിന്‍റെ മരുമകൾ. സീരിയൽ നടിയും റിയാലിറ്റി ഷോ താരവുമായ അനുമോളുടെ കഴുത്തിൽ താലിചാർത്തി തമിഴ്‌നാട് സ്വദേശി ഭുവനേഷ്. ഗുരുവായൂരിൽ ഇന്ന് പുലർച്ചെയായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. നടനും മോഡലുമാണ് ഭുവനേഷ്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാനെത്തി. ഇരുവരെയും അനുഗ്രഹിച്ച സുരേഷ് ഗോപി ‘കൈ പിടിച്ചോ’ എന്ന് പറയുന്നതും വിഡിയോയില്‍ കാണാം. ഞങ്ങൾ വിവാഹിതരായി, എന്‍റെ കല്യാണം കഴിഞ്ഞു എന്ന അടിക്കുറിപ്പോടെ വിവാഹ ചിത്രങ്ങൾ അനുമോൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

Read More

‘കണ്ടാൽ പശ്ചാത്തപിക്കും’; എന്നിട്ടും ‘ന്യൂ ലൈ’ കാണാൻ ചൈനയിൽ തിരക്ക്

കണ്ടാൽ സഹിക്കാത്ത ആനിമേഷനും തലയും വാലുമില്ലാത്ത കഥയുമായി തിയറ്ററുകളിലെത്തി, ഒടുവിൽ ചൈനീസ് ബോക്സ് ഓഫീസിനെ അക്ഷരാർഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ് ‘നിയു ലായ്'(പശു വരുന്നു) എന്ന ആനിമേഷൻ ചിത്രം. റിലീസ് ചെയ്ത ആദ്യ ദിവസങ്ങളിൽ ആരും തിരിഞ്ഞുനോക്കാതിരുന്ന ഈ പശുവിന്‍റെ കഥ, കേവലം അതിന്‍റെ ‘മോശം നിലവാരം’ കൊണ്ടുമാത്രം കോടികളാണ് ഇപ്പോൾ വാരിക്കൂട്ടുന്നത്. സിനിമയ്ക്കു പിന്നിലെ അമ്മയും മകനും വൻകിട പ്രൊഡക്‌ഷൻ കമ്പനികളുടെ സിനിമകളോടു മത്സരിച്ച് വിജയം കൊയ്ത ഈ ചിത്രത്തിന് പിന്നിൽ ഒരു അമ്മയുടെയും മകന്‍റെയും അഞ്ചു വർഷത്തെ പ്രയത്നമുണ്ട്. സിൻ യുമെംഗ് സംവിധാനം ചെയ്ത ഈ ചിത്രം ഡാലിയൻ ജിങ്യുവാൻ കൾച്ചർ ഫിലിം ആൻഡ് ടെലിവിഷൻ മീഡിയയുടെ ബാനറിൽ കഴിഞ്ഞ അഞ്ചിനാണ് തിയേറ്ററുകളിലെത്തിയത്. സംവിധായകന്‍റെ അമ്മയായ സുൻ ലിഫാംഗ് ആണ് ചിത്രത്തിന്‍റെ തിരക്കഥ എഴുതിയതും കഥാപാത്രങ്ങൾക്കു ശബ്‌ദം നൽകിയതും. അവിശ്വസനീയമായ ബോക്സ് ഓഫീസ് കുതിപ്പ് തുടക്കത്തിൽ പരാജയമെന്ന്…

Read More

ഭാര്യയും മക്കളുമുള്ള യാഷിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: ടോക്സിക്കിനെതിരെ നടി ഋഷിക

ടോക്സിക് ചിത്രത്തിന്‍റെ ട്രെയിലർ റിലീസായതിനു പിന്നാലെ യാഷിനെതിരെ രൂക്ഷ വിമർശനവുമായി കന്നഡ നടി ഋഷിക സിംഗ്. ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി അഞ്ചു സ്ത്രീകളുണ്ടായിട്ടും ഇത്ര ബഹുമാനമില്ലാതെയാണോ സ്ത്രീകളെ ചിത്രീകരിക്കേണ്ടതെന്ന് ഋതിക ചോദിച്ചു. സ്ത്രീകളെ ബഹുമാനിക്കാൻ കഴിയില്ലെങ്കിൽ യാഷിനെ കർ‍ണാടകയിൽ നിന്നു പുറത്താക്കുമെന്ന നടിയുടെ പരാമർശം യാഷിന്‍റെ ആരാധകരെ ചൊടിപ്പിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് ഋഷിക ടോക്സിക് ട്രെയിലറിനെതിരെ വിമർശനമുന്നയിച്ചത്. ‘ട്രെയിലറിലെ പ്രണയരംഗങ്ങളും ഇന്‍റിമേറ്റ് രംഗങ്ങളും നിരാശപ്പെടുത്തി. വീട്ടിൽ ഭാര്യയും മക്കളുമുള്ള യാഷിൽ നിന്നും ഇത്തരം ഒരു സിനിമ പ്രതീക്ഷിച്ചില്ല. യാഷിൽ നിന്നും സ്ത്രീകളോട് വലിയ ബഹുമാനമാണ് പ്രതീക്ഷിച്ചത്.ട്രെയിലറിലെ രംഗങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വളരെ കരുത്തനായ കഥാപാത്രമായി യാഷ് എത്തുമ്പോൾ എന്തുകൊണ്ടാണ് അഞ്ചിലേറെ സ്ത്രീ കഥാപാത്രങ്ങളുള്ള സിനിമയിൽ സ്ത്രീകളെ ഇത്തരത്തിൽ ചിത്രീകരിച്ചത്?.’ ഋഷിക പറഞ്ഞു. കർണാടകയി‍ൽ ജനിച്ചു വളർന്നയാളാണ് താനെന്നും താനും നടിയാണെന്നും എന്നിട്ടും…

Read More

ഇത് അനുപമയ്ക്കുള്ള മറുപടിയോ? ധ്രുവിന്‍റെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയാകുന്നു

മുൻ പ്രണയബന്ധത്തിൽ നിന്നും നേരിടേണ്ടി വന്ന മാനസികാഘാതങ്ങളെക്കുറിച്ച് നടി അനുപമ പരമേശ്വരൻ നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കാണ് ഇടവച്ചത്. പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, തമിഴ് നടൻ ധ്രുവ് വിക്രമുമായി താരം പ്രണയത്തിലായിരുന്നുവെന്ന ഗോസിപ്പുകൾ ശക്തമായിരുന്നതിനാൽ സോഷ്യൽ മീഡിയ വിരൽ ചൂണ്ടിയത് ധ്രുവ് വിക്രമിന് നേരെയായിരുന്നു. എന്നാൽ ധ്രുവ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ധ്രുവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയാണ് ചർച്ചയായിരിക്കുന്നത്. വൈകുന്നേരത്തെ കടൽത്തീരത്ത് തിരമാലകൾ അടിയുന്നതിന്‍റെയും കുട്ടികൾ കളിക്കുന്നതിന്‍റെയും ഒരു നിശബ്ദ വീഡിയോ ദൃശ്യം ഇൻസ്റ്റാഗ്രാം സ്റ്റോറിയായി താരം പങ്കുവച്ചു. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളോട് മൗനം പാലിക്കുക എന്ന നിലപാടാണ് ധ്രുവ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സോഷ്യൽ മീഡിയയുടെ വിലയിരുത്തൽ. കഴിഞ്ഞ ഒരു വർഷത്തോളമായി ധ്രുവ് ഇൻസ്റ്റഗ്രാമിൽ സജീവമല്ല. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് താരം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് പങ്കുവച്ചത്. അതും ബൈസൺ എന്ന സിനിമയുടെ ഒരു…

Read More

“സുഖമാണോ?” എന്ന് ആരെങ്കിലും ചോദിച്ചാൽ ഞാൻ കരഞ്ഞുപോയെനേ; അനുപമ

വിവാഹനിശ്ചയം നടത്തണമെന്ന വരന്‍റെയും അദ്ദേഹത്തിന്‍റെ വീട്ടുകാരുടെ ആവശ്യത്തിന് മുന്നിൽ നിന്നും പിൻമാറിയത് താനാണെന്ന് തുറന്നുപറഞ്ഞ് നടി അനുപമ പരമേശ്വരൻ. പ്രണയബന്ധത്തിന്‍റെ ആരംഭത്തിൽ തന്നെ ചർച്ചകൾ വിവാഹനിശ്ചയത്തെക്കുറിച്ച് ആയിരുന്നു. പല കാരണങ്ങൾ പറഞ്ഞ് അതു താൻ തന്നെ നീട്ടി വയ്ക്കുകയായിരുന്നുവെന്നും അനുപമ വെളിപ്പെടുത്തി. അഭിനയം അവസാനിപ്പിച്ച് പൂർണമായും തന്നെ അവരുടെ നിയന്ത്രണത്തിലാക്കാനുള്ള ധൃതിയുടെ ഭാഗമായിരുന്നു വിവാഹനിശ്ചയമെന്നും അനുപമ വെളിപ്പെടുത്തി. ധന്യ വർമയ്ക്കു നൽകിയ അഭിമുഖത്തിലാണ് അനുപമയുടെ തുറന്നു പറച്ചിൽ. ‘വീട്ടുകാർ, പ്രിയപ്പെട്ട സുഹൃത്തുക്കൾ, എന്‍റെ കൂടെയുള്ള സ്റ്റാഫുകൾ എന്നിവർക്കെല്ലാം തുടക്കം മുതലേ ഈ ബന്ധം ശരിയല്ലെന്ന് അറിയാമായിരുന്നു. കാരണം എന്‍റെ സ്വഭാവത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ അവർ കാണുന്നുണ്ടായിരുന്നു. ഞാൻ ചുരുങ്ങിപ്പോകുന്നത് അവർ കണ്ടു. പ്രണയം തുടങ്ങി മൂന്ന് മാസം കൊണ്ട് വിവാഹനിശ്ചയത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി. ഇതിന് പിന്നിൽ സ്നേഹമായിരുന്നില്ല. അഭിനയം നിർത്തിച്ച് പൂർണമായി കസ്റ്റഡിയിലാക്കാനുള്ള ധൃതിയാണെന്ന് എനിക്ക് മനസിലായി.…

Read More

കൈയിലുണ്ടായിരുന്നത് പഴയൊരു ഫോൺ, അത് കണ്ട് വാമിഖ വാങ്ങിത്തന്നത് ഐഫോൺ 17 പ്രോ മാക്സ്: ഡിസി നടൻ ജവഹർ

നടി വാമിക ഖബ്ബി നൽകിയ വിലപിടിപ്പുള്ള സമ്മാനത്തെക്കുറിച്ച് വാചാലനായി തമിഴ് നടൻ ജവഹർ ശക്തി. സംവിധായകൻ ലോകേഷ് കനകരാജ് കേന്ദ്രകഥാപാത്രമായെത്തിയ ഡിസി എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ വച്ചായിരുന്നു ഇവർ പരിചയപ്പെട്ടത്.സാധാരണയായി മുൻനിര നായികമാർ ചെറിയ ആർട്ടിസ്റ്റുകളെ കണ്ടാൽ ചിരിക്കാൻ പോലും കൂട്ടാക്കാറില്ലെന്നും എന്നാൽ വാമിക അതിൽ നിന്നൊക്കെ തീർത്തും വ്യത്യസ്തയാണെന്നും ജവഹർ പറയുന്നു. ദ് ന്യൂ ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.‘‘പൊതുവേ വലിയ ഹീറോയിൻസ് ഒന്നും നമ്മളെപ്പോലെയുള്ള ചെറിയ ക്യാരക്ടർ ആർട്ടിസ്റ്റുകളെ കണ്ടുകഴിഞ്ഞാൽ ചിരിക്കുക പോലും ചെയ്യാറില്ല. അതിൽ അവരെ കുറ്റം പറയാൻ കഴിയില്ല, ചിരിക്കേണ്ട ആവശ്യമില്ല താനും. അഞ്ചാറു ദിവസം കൂടെയൊന്ന് അഭിനയിച്ച്, വഴിയിൽ വെച്ച് കണ്ടാൽ നമ്മളൊന്ന് ചിരിച്ചാൽ പോലും മൈൻഡ് ചെയ്യാതെ കടന്നുപോകുന്നവരാണ് പലരും. എന്നാൽ വാമിക ഇതിൽ നിന്നൊക്കെ വളരെ വ്യത്യസ്തയാണ്. തുടക്കം മുതലേ നമ്മളെ കാണുമ്പോൾ തന്നെ…

Read More

ഓണത്തിന് ദുൽഖറിന്‍റെ അയാം ഗെയിം എത്തില്ല, റിലീസ് നീട്ടി

ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘ഐ ആം ഗെയിം’ റിലീസ് മാറ്റി. ചിത്രം ഓഗസ്റ്റ് 20-ന് ഓണം റിലീസായി തിയറ്ററുകളിൽ എത്താനിരുന്നതാണ്.എന്നാൽ ചിത്രം റിലീസ് നീട്ടിയെന്നും സെപ്റ്റംബർ മൂന്നിനേ എത്തുകയുള്ളൂവെന്നും ദുൽഖർ ഔദ്യോഗികമായി അറിയിച്ചു.ഇതോടെ ഓണം റിലീസ് ആയി നിവിൻ പോളിയുടെ ‘ബത്‌ലഹേം കുടുംബ യൂണിറ്റും’, പൃഥ്വിരാജ് സുകുമാരന്‍റെ ‘ഖലീഫ’യും പ്രേക്ഷകരിലേക്കെത്തും. സിനിമയുടെ റിലീസ് കുറച്ചു കൂടി വലുതാക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ദുൽഖർ പറയുന്നു.പുതിയ റിലീസ് തീയതിയിൽ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നിവിടങ്ങളിൽ ചിത്രം ഒരുമിച്ചെത്തും.

Read More

സ്പൈഡർമാൻ ചിത്രത്തിൽനിന്ന് തന്‍റെ രംഗങ്ങൾ വെട്ടിമാറ്റിയതിൽ പ്രതികരണവുമായി നടി റൊസാരിയോ ഡോസൻ

ആഗോളതരംഗമായി മാറിയ മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ ഏറ്റവും പുതിയ ചിത്രം, സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്ന സിനിമയിൽ താൻ അഭിനയിച്ച സീനുകൾ വെട്ടിമാറ്റിയതായി നടി റൊസാരിയോ ഡോസൻ. ഫാൻ ഇവന്‍റിൽ ആരാധകരുമായി സംവദിക്കവെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. എംസിയുവിന്‍റെ നെറ്റ്ഫ്ലിക്സ് പരമ്പരകളായ ഡെയർഡെവിൾ, ലൂക്ക് കേജ്, ദി ഡിഫൻഡേഴ്സ് എന്നിവയിലൂടെ ആരാധകപ്രശംസ പിടിച്ചുപറ്റിയ ക്ലെയർ ടെംപിൾ എന്ന കഥാപാത്രത്തെയാണ് റൊസാരിയോ അവതരിപ്പിച്ചത്. ഏത് സൂപ്പർഹീറോയ്ക്കൊപ്പമാണ് ഇനി സ്ക്രീൻ പങ്കിടാൻ ആഗ്രഹിക്കുന്നത് എന്ന ആരാധകന്‍റെ ചോദ്യത്തിനു മറുപടിയായാണ് താരം സ്പൈഡർമാൻ ചിത്രത്തിലെ അനുഭവം തുറന്നുപറഞ്ഞത്- പുതിയ സ്പൈഡർമാൻ സിനിമയിൽ അഭിനയിച്ചിരുന്നു. നിർഭാഗ്യവശാൽ തന്‍റെ രംഗം പിന്നീടു വെട്ടിമാറ്റി. വെട്ടിമാറ്റിയതിന്‍റെ കാരണം അറിയില്ല. രംഗങ്ങൾ വെട്ടിമാറ്റിയ വിവരം അമ്മയോട് പറഞ്ഞപ്പോൾ, ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ ഇനി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പറ്റില്ലല്ലോ എന്നായിരുന്നു അമ്മയുടെ പ്രതികരണമെന്നും താരം…

Read More

‘മധുരമീ ജീവിതം’14ന് തിയേറ്ററുകളിൽ

മാത്യു സ്കറിയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ രചനയും നിർമാണവും നിർവഹിക്കുന്നത് ശ്രീലാൽ പ്രകാശൻ ആണ്. സഹനിർമാതാക്കൾ ഡോ. ശ്രീകുമാർ ജെയും ശ്രീശൻ പ്രകാശനും ആണ്. സിദ്ദീഖിന്‍റെ കരിയറിലെ 351-ാമത് ചിത്രം കൂടിയാണിത്. സിദ്ദീഖ് റിട്ടയേർഡ് ബാങ്ക് മാനേജർ ചന്തുമേനോൻ എന്ന പ്രധാന കഥാപാത്രമായി എത്തുമ്പോൾ വിനയ പ്രസാദ് മാധവി എന്ന അധ്യാപിക ആകുന്നു. കൂടാതെ, ജോണി ആന്‍റണി, റോയ് സെബാസ്റ്റ്യൻ, പൂജിത മേനോൻ, ദിനേഷ് പണിക്കർ, അൻസൽ പള്ളുരുത്തി, മറീന മൈക്കിൾ, ഗായത്രി സുരേഷ്, ദിൽഷ പ്രസന്നൻ, ഡേവിഡ്, വിവേക്ശ്രീ, ജനിക എസ്. ലാൽ, ദുർഗ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ജീവിതത്തിന്‍റെ സായംസന്ധ്യയിലെ ഒറ്റപ്പെടലും ആത്മബന്ധങ്ങളും ചർച്ചചെയ്യുന്ന ഒരു ഫാമിലി റൊമാന്‍റിക് ഡ്രാമയായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കുന്ന അ നിർവചനീയമായ അനുഭൂതി നൽകുന്ന മെലഡി ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. കുടുംബ ബന്ധങ്ങളുടെയും ജീവിതാനുഭവങ്ങളുടെയും ആർദ്രമായ വികാരങ്ങൾ…

Read More

‘മനപൂർവം അതിനെ ജീവിതത്തിൽ നിന്നും ഒഴിവാക്കേണ്ടിവന്നു, അതാണ് ഏറെ വിഷമിച്ച നിമിഷം’: ശ്രുതി ഹസൻ

അലർജിയുണ്ടായതിനെ തുടർന്ന് തന്‍റെ പ്രിയപ്പെട്ട പൂച്ചക്കുട്ടിയെ ഒഴിവാക്കേണ്ടി വന്നതിലെ സങ്കടം പങ്കുവച്ച് നടിയും ഗായികയുമായ ശ്രുതി ഹാസൻ. അസ്ലൻ എന്നു പേരിട്ട പൂച്ചക്കുഞ്ഞിനെ മൂന്ന് മാസം മുൻപാണ് ദത്തെടുത്തത് എന്നും എന്നാൽ അതിനെ ഒഴിവാക്കാൻ തീരുമാനിച്ചതാണ് ഏറ്റവും പ്രയാസമേറിയ തീരുമാനം എന്നും ശ്രുതി ഹസൻ പറഞ്ഞു. പേർഷ്യൻ ക്യാറ്റ് ഇനത്തിൽ പെട്ട പൂച്ചയെയാണ് അലർജി പ്രശ്നങ്ങളെത്തുടർന്ന് ശ്രുതി ഒഴിവാക്കിയത്. സമൂഹമാധ്യമ പോസ്റ്റിൽ പങ്കുവച്ച നീണ്ട കുറിപ്പിലൂടെയാണ് ശ്രുതി ഇക്കാര്യം അറിയിച്ചത്.”മൂന്നുമാസം മുൻപാണ് അസ്ലനെ ഞാൻ ദത്തെടുത്തത്. പൂച്ചക്കുഞ്ഞ് വീട്ടിലെത്തി രണ്ടുദിവസത്തിനകം എനിക്ക് അലർജി പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി. മാമ്പഴം അധികമായി കഴിച്ചതിനാലാണ് എന്നാണ് ആദ്യം കരുതിയത്. എന്നാൽ ഡോക്ടറെ കണ്ടപ്പോഴാണ് പൂച്ചയാണ് പ്രശ്നം എന്നു മനസ്സിലായത്. പൂച്ചയുടെ രോമവും ഉമിനീരുമാണ് അലർജിക്ക് ഇടയാക്കിയത്. അസ്ലന്‍റെ രോമം വെട്ടിയും എയർ പ്യൂരിഫയറുകൾ ഉപയോഗിച്ചും അവന്റെ ആഹാരക്രമം മാറ്റിയും അലർജിയെ…

Read More