ടൈറ്റൻ ദുരന്തം സിനിമയാകുന്നു

ടൈറ്റാനിക് കപ്പലിന്‍റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്‌ലാന്‍റിക് സമുദ്രത്തിന്‍റെ അടിത്തട്ടിലേയ്ക്ക് പോയ വിനോദസഞ്ചാര പേടകം ‘ടൈറ്റൻ’  അപകടത്തിൽപെട്ടത് നാടിനെ നടുക്കിയ ദുരന്തമായിരുന്നു. 2023 ജൂൺ മാസത്തിലായിരുന്നു ടെെറ്റൻ അപകടത്തിൽ പെട്ടത്. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാൻഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്‌സാദ ദാവൂദ്, മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻ ഉടമ സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്റി എന്നി അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ഇപ്പോഴിതാ ടെെറ്റൻ ദുരന്തം സിനിമയാകുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്.  ടൈറ്റൻ ദുരന്തം സിനിമയാകുന്നതായി അറിയിച്ചിരിക്കുകയാണ് പ്രമുഖ ഹോളിവുഡ് നിർമ്മാണ കമ്പനിയായ മൈൻഡ്റിയോട്ട്. ‘സാൽവേജ്ഡ്’ എന്നാണ് ചിത്രത്തിന്‍റെ പേര്. ഇബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്‍റെ സഹനിർമാതാവ്. ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. എന്നാൽ ഈ ചിത്രം ജെയിംസ് കാമറൂൺ സിനിമയ്ക്ക് പ്രമേയമാകുമെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നെങ്കിലും സംവിധായകൻ…

Read More

ആറര ലക്ഷം രൂപ കൈക്കൂലി കൊടുത്തു;പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു; വിശാൽ

മാര്‍ക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിലെ ജീവനക്കാർക്ക് ആറര ലക്ഷം രൂപ കൈക്കൂലി കൊടുക്കേണ്ടി വന്നു. മൂന്ന് ലക്ഷം രൂപ രാജന്‍ എന്നയാളുടെ അക്കൗണ്ടിലേക്കും മൂന്നര ലക്ഷം രൂപ ജീജ രാംദാസ് എന്ന വ്യക്തിയുടെ അക്കൗണ്ടിലേക്കുമാണ് അയച്ചത്. അഴിമതി വെള്ളിത്തിരയില്‍ കാണിക്കുന്നത് മനസിലാക്കാം. എന്നാല്‍ യഥാര്‍ഥ ജീവിതത്തില്‍ അങ്ങനെയല്ല. അംഗീകരിക്കാനാകില്ല. പ്രത്യേകിച്ച് സര്‍ക്കാര്‍ ഓഫീസുകളില്‍. എന്‍റെ കരിയറില്‍ ഒരിക്കലും ഈ അവസ്ഥ നേരിട്ടിട്ടില്ല. പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. ഇത് ബഹുമാനപ്പെട്ട മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെയും ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ഇത് ചെയ്യുന്നത് എനിക്ക് വേണ്ടിയല്ല, ഭാവിയിലെ നിര്‍മാതാക്കള്‍ക്ക് വേണ്ടിയാണ്. ഞാന്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണം അഴിമതിക്കായി പോയി. എല്ലാവര്‍ക്കും കേള്‍ക്കാന്‍ കഴിയുന്ന തെളിവുകള്‍. എന്നത്തേയും പോലെ സത്യം ജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വെളിപ്പെ‌ുത്തലുമായി വിശാൽ

Read More

എന്നെ കാണാൻ വരുന്നവരെ നിരാശപ്പെടുത്താറില്ല;ഹണി റോസ്

മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യൻ പ്രേക്ഷകരുടെയെല്ലാം പ്രിയതാരമാണ് ഹണി റോസ്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വളരെ വേഗം വൈറലാകാറുണ്ട്. ഇതിന് പുറമെ ഉദ്ഘാടന ചടങ്ങുകളിലും ഹണി റോസ് നിറസാന്നിധ്യമാണ്. വ്യത്യസ്തമായ വസ്ത്രങ്ങൾ ധരിച്ചാണ് ഉദ്ഘാടന വേദികളിൽ ഹണി പ്രത്യക്ഷപ്പെടുന്നത്. ഉദ്ഘാടനത്തിന് പോകുമ്പോൾ താൻ കൂടുതൽ ശ്രദ്ധിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഹണി റോസ് ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ഉദ്ഘാടനത്തിന് പോകുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ ശ്രദ്ധിക്കുന്നത് വസ്ത്രധാരണത്തിലാണ്. ഓരോ ഉദ്ഘാടനവും ഓരോ സെലിബ്രേഷനാണ്. അതു പരമാവധി ഗംഭീരമാക്കേണ്ടത് എന്‍റെ കടമയാണ്. അതിനാൽ നല്ല റിച്ച് വസ്ത്രങ്ങൾ ധരിക്കും. റെഡിമെയ്ഡും ഡിസൈൻ വേഷങ്ങളുമൊക്കെ ഇടാറുണ്ട്. നല്ല റഫറൻസുകൾ എടുത്ത് വയ്ക്കും. പിന്നീട് ഡിസൈനർ ഷിജുവും ഞാനും മമ്മിയും കൂടെ ഡിസ്‌കസ് ചെയ്ത് ഡ്രസ് പ്ലാൻ തെയ്യും. ഒരു ടീം വർക്കെന്നു പറയാം. സിനിമകളിൽ കാരക്ടറിന്‍റെ…

Read More

കരിയർ തുടങ്ങിയത് പതിനാറാം വയസിൽ; അന്ന് സോഷ്യൽമീഡിയ ഉണ്ടായിരുന്നെങ്കിൽ; രസികൻ മറുപടിയുമായി സ്വാതി റെഡ്ഢി

ഏതാനും നാളുകൾക്കിടെ തെന്നിന്ത്യൻ സിനിമ രംഗത്തുനിന്നു നിരവധി വിവാഹമോചന വാർത്തകളാണ് പുറത്തു വന്നത്. സാമന്ത-നാഗാർജുന, ധനുഷ്-ഐശ്വര്യ, തെലുങ്ക് നടനും നിർമാതാവുമായ നാഗേന്ദ്ര ബാബുവിന്‍റെ മകളും നടിയുമായ നിഹാരിക കോനിഡേല… അങ്ങനെ പോകുന്നു ആ പട്ടിക. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ചു കാലങ്ങളായി ചർച്ചയാകുന്ന ഒന്നാണ് നടി സ്വാതി റെഡ്‌ഢിയുടെ വിവാഹമോചനം. ഒരു വർഷത്തിലേറെയായി സ്വാതി റെഡ്‌ഡിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭർത്താവിന്‍റെ ചിത്രങ്ങളും സ്വാതി തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്നു ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തുന്നു എന്ന ചർച്ചകൾ സജീവമായത്. 2018 ലാണ് സ്വാതിയുംവികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു. ഏതാനും നാൾ കഴിഞ്ഞ് തിരികെ ഇന്ത്യയിലേക്ക് എത്തുകയും വീണ്ടും കരിയറിൽ സജീവമാവുകയായിരുന്നു. അതിനിടയിലാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ നിന്നൊക്കെ പിൻവലിച്ചത്.…

Read More

തൊണ്ണൂറുകളിലെ അതേ ഭംഗി! ശോഭനയുടെ പുതിയ സെൽഫി ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയ നടി ശോഭനയുടെ പുതിയൊരു സെൽഫിയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. കലൈ കാവേരി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയപ്പോൾ എടുത്ത ചിത്രമാണിത്. ആ പഴയ ശോഭന തന്നെ, ഏറെ മനോഹരമായിരിക്കുന്നു എന്നൊക്കെയാണ് ആരാധകരും സുഹൃത്തുക്കളും അഭിപ്രായപ്പെട്ടത്. നർത്തകി എന്നറിയപ്പെടാൻ കൂടുതൽ ഇഷ്ടപ്പെടുന്ന, യാത്രകളും തീർഥാടനങ്ങളും ഏറെ പ്രിയമുള്ള താരം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കാറുണ്ട്. തൊണ്ണൂറുകളിലെ അതേ ഭംഗിയോടെ ശോഭനയെ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് ആരാധകർ കമന്‍റ് ചെയ്തത്. മലയാളത്തിൽ ഇനിയും സിനിമ ചെയ്യണമെന്നും നല്ല കഥാപാത്രങ്ങൾ പ്രിയ നടിയെ തേടിയെത്തട്ടെയെന്നും ഇവർ പറയുന്നു.

Read More

ഇയാൾ അങ്ങനെയൊരു പണി ഒപ്പിച്ചേക്കും എന്ന് തോന്നും, അതുകൊണ്ട് ഇയാൾ മതി

നീലത്താമരയിലേക്ക് കൈലാഷ്, മഴവിൽ മനോരമയിൽ പ്രോഗ്രാം ചീഫായി വർക് ചെയ്തിരുന്ന ഏബ്രഹാം, ആസിഫ് അലി എന്നിവരെയാണ് പരിഗണിച്ചത്. ആസിഫ് അലി അതിന് മുമ്പ് ഋതുവിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അർച്ചന കവിയും ആസിഫ് അലിയും ഒരുമിച്ച് ടിവിയിൽ പ്രോഗ്രാം ചെയ്യുന്ന സമയത്ത് എനിക്കറിയാം. മൂന്ന് പേരും മൂന്ന് തരത്തിൽ എനിക്ക് ഓക്കെയാണ്. ആര് വേണമെന്ന കൺഫ്യൂഷനായി. എം‌ടി സാറിന്‍റെ മുന്നിൽ ഇവർ മൂന്ന് പേരെയും പല സമയങ്ങളായി കാണിച്ചു. അദ്ദേഹം തെരഞ്ഞെ‌ടുത്തത് കൈലാഷിനെയാണ്. നിഷ്കളങ്കത തോന്നുന്ന മുഖമാണ് ആസിഫ് അലിക്ക്. സിനിമയിലെ ഹരിദാസ് എന്ന കഥാപാത്രം അത്ര നിഷ്കളങ്കനല്ല. ഇയാൾ അങ്ങനെയൊരു പണി ഒപ്പിച്ചേക്കും എന്ന് തോന്നും, അതുകൊണ്ട് ഇയാൾ മതി എന്നാണ് എം‌ടി സാർ പറഞ്ഞത്. അങ്ങനെയാണ് കൈലാഷിനെ തെരഞ്ഞെ‌ടുക്കുന്നത് -ലാൽ ജോസ്

Read More

എന്‍റെ നായികയായി അവളെ ചിന്തിക്കാൻ പോലും കഴിയില്ല

ഉപ്പെണ്ണ എന്ന തെലുങ്ക് സിനിമയിൽ കൃതി ഷെട്ടിയുടെ അച്ഛന്‍റെ വേഷമാണ് ഞാൻ ചെയ്തത്. സിനിമയുടെ വൻ വിജയത്തിനുശേഷം ഞാൻ തമിഴിൽ മറ്റൊരു സിനിമയിൽ ഒപ്പുവച്ചിരുന്നു. ചിത്രത്തിലെ നായികയായി കൃതി ഷെട്ടി നന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ കരുതിയത്. നായികയായി അഭിനയിക്കുന്ന കുട്ടിയുടെ ഫോട്ടോ എന്‍റെ കൈയിൽ കിട്ടി, ഞാൻ നോക്കിയപ്പോൾ അത് കൃതി ആണ്. ഉടൻതന്നെ ഞാൻ യൂണിറ്റിനെ വിളിച്ച് പറഞ്ഞു, ഈയിടെ ഇറങ്ങിയ ഒരു തെലുങ്ക് സിനിമയിൽ ഞാൻ അവളുടെ അച്ഛനായി വേഷമിട്ടതാണ് ഇനി എനിക്ക് അവളെ ഒരു കാമുകനായി സമീപിക്കാൻ കഴിയില്ല. അതുകൊണ്ട് അവളെ നായികയുടെ സ്ഥാനത്തുനിന്ന് ദയവായി ഒഴിവാക്കുക എന്ന് പറഞ്ഞു. ഉപ്പെണ്ണയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനിടെ ഞങ്ങൾ രണ്ടുപേരും തമ്മിലുള്ള ഒരു രംഗത്തിൽ കൃതി ഷെട്ടി വല്ലാതെ ആശയക്കുഴപ്പത്തിലായത് ഞാൻ ശ്രദ്ധിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും ആ രംഗം അവൾക്ക് നന്നായി ചെയ്യാൻ കഴിയുന്നില്ല. ഞാൻ അവളെ…

Read More

തുടക്കക്കാരി ആയിരുന്നിട്ടും എന്നെ നയൻതാര കെയർ‌ ചെയ്തു

യാരഡി നീ മോഹിനി എന്ന സിനിമയിലെ വെൺമേഘം എന്ന് തുടങ്ങുന്ന പാട്ടിന്‍റ ഷൂട്ടിംഗ് നടക്കുമ്പോൾ എനിക്ക് പനിയായിരുന്നു. തമിഴ്നാട്ടിലെ ഒരു ഉൾഗ്രാമത്തിലായിരുന്നു ലൊക്കേഷൻ. ഷൂട്ട് നടക്കുന്നതിനാൽ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുക എന്നത് അപ്പോൾ സാധ്യമായിരുന്നില്ല. എനിക്കൊപ്പം ഷൂട്ടിന് വരുമ്പോൾ അച്ഛന്‍റെ കൈയിൽ മരുന്നുകൾ ഉണ്ടാകും. അതിൽനിന്ന് ഒരു മരുന്ന് കഴിച്ച് ഞാൻ സെറ്റിൽ ഒരു വശത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് നയൻ മാം വന്ന് കാര്യം തിരക്കിയത്. ശേഷം അവരുടെ കാരവാനിൽ പോയി വിശ്രമിക്കാനുള്ള സൗകര്യവും ചെയ്ത് തന്നു. വളരെ കുറച്ച് ദിവസത്തെ പരിചയം മാത്രമെ അവർക്ക് എന്നോടുള്ളു. മാത്രമല്ല ഞാൻ ഒരു ന്യൂകമറാണ്. പക്ഷെ നയൻതാര എന്നെ നന്നായി കെയർ‌ ചെയ്തു. സിനിമാ ബാക്ക്ഗ്രൗണ്ടില്ലാത്ത കുടുംബത്തിൽനിന്നു വന്ന് നയൻതാര ഫൈറ്റ് ചെയ്താണല്ലോ ഇന്ന് ഈ നിലയിൽ എത്തി നിൽക്കുന്നത്. അത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

Read More

എന്‍റെ ഹീറോ ആയിരുന്നു അപ്പൻ; കുഞ്ചാക്കോ ബോബൻ

ജീവിതത്തിൽ അപ്പനെ മിസ് ചെയ്യുന്ന സമയം ഒരുപാടുണ്ട്. സന്തോഷകരമായ നിമിഷങ്ങളിൽ എല്ലാം അപ്പനെ മിസ് ചെയ്യാറുണ്ട്. മകൻ ജനിച്ച സമയത്ത് അപ്പൻ ഉണ്ടായിരുന്നെങ്കിൽ എന്ന് തോന്നിയിരുന്നു. എന്‍റെ നല്ലൊരു സുഹൃത്തായിരുന്നു അപ്പൻ. എന്‍റെ കൂട്ടുകാർ അപ്പന്‍റെയും കൂട്ടുകാരായിരുന്നു. അപ്പൻ വളരെ ഈസി ഗോയിംഗ് ആയ വ്യക്തിയായിരുന്നു. ഒരു ഫ്രണ്ട്‌ലി റിലേഷൻഷിപ്പ് തന്നെ ആയിരുന്നു ഞങ്ങൾ തമ്മിൽ. എന്നാൽ നല്ല അടിയും ഉണ്ടായിട്ടുണ്ട്. അപ്പൻ നല്ല ചെയിൻ സ്മോക്കർ ആയിരുന്നു. കാലൊക്കെ മുറിക്കേണ്ട അവസ്ഥ വന്നിട്ടും അപ്പൻ പുകവലി നിർത്താൻ മടി കാണിച്ചു. അപ്പോൾ ഞാൻ അപ്പന്‍റെ അപ്പനാകുമായിരുന്നു. എന്നാൽ എല്ലാം സ്നേഹത്തിന്‍റെ പുറത്താണ് സംഭവിക്കുന്നത്. എന്‍റെ ഹീറോ ആയിരുന്നു അപ്പൻ. പിതാവിന്‍റെ ഓർമകൾ അയവിറക്കി കുഞ്ചാക്കോ ബോബൻ.

Read More

അറ്റ്‍ലിയുമായി ഉടക്കിയെന്ന റിപ്പോര്‍ട്ട് ; മാനനഷ്‍ടക്കേസ് നൽകാൻ നയൻതാര

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാൻ നയൻതാരയുടെ ബോളിവുഡിലെ തുടക്കം വന്പൻ ഹിറ്റായി മാറിയിരിക്കുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തില്‍ ആദ്യമായി നായികയായപ്പോള്‍ വിസ്‍മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടെ പേരിലായത്. എന്നാല്‍ അതി നിടെ അറ്റ്‍ലിയുമായി നയൻതാര തര്‍ക്കത്തിലാണെന്ന വാര്‍ത്തയും പ്രചരിച്ചിരുന്നു. ഇതില്‍ നടി നയൻതാര മാനനഷ്‍ടക്കേസ് ഫയല്‍ ചെയ്യാൻ ഒരുങ്ങുകയാണെന്ന് ഒരു തമിഴ് ഓൺലൈൻ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ജവാനി’ല്‍ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്‍റെ രംഗങ്ങള്‍ കുറവാണെന്ന് പരാതി ഉയരുകയും നടി അതില്‍ പരിഭവിച്ചിരിക്കുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്‍റെ കഥാപാത്രത്തിന് പ്രധാന്യം നല്‍കിയതാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാര്‍ത്തകളുണ്ടായി. ഇത്തരം റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ക്കെതിരെമാനനഷ്‍ടക്കേസ് നൽകാൻ നയൻതാര? താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ നയൻതാര ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല. ജവാനില്‍ നയൻതാര ചെയ്‍ത വേഷത്തെ ക്കുറിച്ച് ഷാരൂഖ് ഖാൻ…

Read More