അമ്മ സംഘടനയെ എഎംഎംഎ എന്ന് പറയുന്നത് ഒരു തെറിയല്ല, കൂട്ടി വിളിക്കേണ്ടവര്‍ക്ക് അങ്ങനെ വിളിക്കാം: ഹരീഷ് പേരടി

എഎംഎംഎ (AMMA) എന്ന് പറയുന്നത് ഒരു തെറിയല്ല. തെറ്റായ ഒരു വാക്കുമല്ല. സംഘടനയുടെ പേരാണതെന്ന് ഹരീഷ് പേരടി. അത് കൂട്ടി വിളിക്കേണ്ടവര്‍ക്ക് അങ്ങനെ വിളിക്കാം. അല്ലാതെയും വിളിക്കാം. കൂട്ടത്തിലില്ലാത്തവര്‍ക്ക് കൂട്ടാതെ വിളിക്കാമല്ലോ? ഞാന്‍ ആ കൂട്ടത്തിലില്ല. വിയോജിപ്പുള്ളതുകൊണ്ടാണല്ലോ ഞാൻ അവിടെനിന്ന് ഇറങ്ങിപ്പോയത്. കമ്യൂണിസ്‌റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) എന്ന പാര്‍ട്ടിയെ സിപിഐഎം എന്നാണ് പറയാറ്. അങ്ങനെ പറഞ്ഞാല്‍ ഗോവിന്ദന്‍ മാഷ് ആരോടും ദേഷ്യപ്പെടില്ല, പിണറായി സഖാവ് ആരോടും ദേഷ്യപ്പെടാറില്ല. മലയാളത്തിൽ അങ്ങനെ രാഷ്‌ട്രീയത്തിൽ ശോഭിക്കുമെന്ന് ആരെയും തോന്നിയിട്ടില്ല. മലയാളത്തിൽ ഗണേഷേട്ടനാണ് ഒരാൾ. അദ്ദേഹം പാരമ്പര്യമായി കേരള കോൺഗ്രസ് രാഷ്‌ട്രീയത്തിൽനിന്ന് വന്നയാളാണ്. അദ്ദേഹം നല്ല കാര്യങ്ങൾ ചെയ്‌ത ആളാണ്. അദ്ദേഹം ഒന്നും ചെയ്‌തിട്ടില്ലെന്ന് പറയാൻ കഴിയില്ല. അത് കഴിഞ്ഞ് വന്നവരൊക്കെ പടം കുറഞ്ഞ സ്ഥിതിക്ക് ഇനി രാഷ്‌‌ട്രീയത്തിൽ കേറാം എന്ന് കരുതിയാണെന്ന് എനിക്ക് തോന്നുന്നു. അവരുടെ പേരൊന്നും…

Read More

‘ലർക്ക്’ചിത്രീകരണം പൂർത്തിയായി

കേരള ടാക്കീസിന്‍റെ ബാനറിൽ എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന ലർക്ക് എന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനം,വാഗമൺ എന്നിവിടങ്ങളിലായി പൂർത്തിയായി. സൈജു കുറുപ്പ്, അജു വർഗീസ്, പ്രശാന്ത് അലക്സാണ്ടർ, ടി.ജി. രവി, അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിതാ കുക്കു, സ്മിനു സിജോ, പ്രശാന്ത് മുരളി, സുധീർ കരമന, ജാഫർ ഇടുക്കി, എം.എ. നിഷാദ്, വിജയ് മേനോൻ, സോഹൻ സീനുലാൽ, ബിജു സോപാനം, സജി സോമൻ, വിനോദ് കെടാമംഗലം, കുമാർ സുനിൽ, റെജു ശിവദാസ്, ഫിറോസ് അബ്ദുളള, ബിജു കാസിം, ബിന്ദു പ്രദീപ്, സന്ധ്യാ മനോജ്, രമ്യാ പണിക്കർ, നീതാ മനോജ്, ഷീജ വക്കപാടി, അനന്തലക്ഷഭി, ഷക്കീർ വർക്കല, അഖിൽ നമ്പ്യാർ, ബീന സജികുമാർ, ഭദ്ര തുടങ്ങിയ പ്രമുഖ താരങ്ങളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പകൽ, നഗരം, വൈരം, കിണർ തുടങ്ങിയ കാലിക പ്രസക്തിയുളള സിനിമകൾ സംവിധാനം…

Read More

916 കുഞ്ഞൂട്ടൻ 23ന് പ്രദർശനത്തിന്

മോർസെ ഡ്രാഗൺ എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ ഗിന്നസ് പക്രുവിനെ നായകനാക്കി ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന 916 കുഞ്ഞൂട്ടൻ 23ന് പ്രദർശനത്തിനെത്തുന്നു. ടിനി ടോം, രാകേഷ് സുബ്രമണ്യം, ഷാജു ശ്രീധർ, നോബി മാർക്കോസ്, കോട്ടയം രമേഷ്, വിജയ് മേനോൻ, ബിനോയ് നമ്പാല, സുനിൽ സുഖദ, നിയാ വർഗീസ്, ഡയാന ഹമീദ്, സിനോജ് അങ്കമാലി, ദിനേശ് പണിക്കർ, ടി.ജി. രവി, സോഹൻ സീനുലാൽ, ഇ.എ. രാജേന്ദ്രൻ, ഇടവേള ബാബു, ശിവജി ഗുരുവായൂർ, ബിനു അടിമാലി, അരിസ്റ്റോ സുരേഷ്, എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ. ഛായാഗ്രഹണം-ശ്രീനിവാസ റെഡ്ഢി, സംഗീതം- ആനന്ദ് മധുസൂദനൻ, ബാക്ക് ഗ്രൗണ്ട് മ്യൂസിക്-ശക്തി, എക്സികുട്ടിവ് പ്രൊഡ്യൂസർ- പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ-രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ, ക്രിയേറ്റിവ് ഡയറക്ടർ- രാജ് വിമൽ രാജൻ, എഡിറ്റർ- സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ…

Read More

ബെസ്റ്റ് ഫ്രണ്ട് ഇനി ജീവിത പങ്കാളി: സിബിനും ആര്യയും വിവാഹിതരാകുന്നു

കഴിഞ്ഞ വർഷം താൻ വിവാഹിതയാകാൻ പോകുന്നുവെന്ന് നടിയും അവതാകരയുമായ ആര്യ ഇൻസ്റ്റാഗ്രാമിൽ ക്യു ആൻഡ് എ സെക്ഷനിൽ പറഞ്ഞിരുന്നു. എന്നാൽ ആരാണ് വരൻ എന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച് കൊണ്ട് വിവാഹ നിശ്ചയ ഫോട്ടോ പങ്കുവച്ചിരിക്കുകയാണ് ആര്യ. ഡിജെയും ബിഗ് ബോസ് താരവുമായ സിബിൻ ബെഞ്ചമിനാണ് ആര്യയുടെ ജീവിത പങ്കാളി. ഏറെ നാളായി ഉറ്റ സുഹൃത്തുക്കളായിരുന്നവരാണ് ഇപ്പോൾ ജീവിതത്തിൽ ഒന്നിക്കുന്നത്. വിവാഹ നിശ്ചയ ഫോട്ടോ ആര്യ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. നിശ്ചയ വിവരം പങ്കുവച്ചുള്ള പോസ്റ്റ് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് സിബിനും ആര്യയ്ക്കും ആശംസകളുമായി രംഗത്ത് എത്തുന്നത്. സിനിമാ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരും ആശംസകള്‍ അറിയിക്കുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവച്ചു കൊണ്ടുള്ള ഹൃദ്യമായൊരു കുറിപ്പും ആര്യ ഷെയര്‍ ചെയ്തിട്ടുണ്ട്. ഉറ്റസുഹൃത്തുക്കളിൽ നിന്ന് ജീവിത പങ്കാളികളിലേക്ക്..ഒരു ലളിതമായ ചോദ്യത്തിലൂടെയും എന്‍റെ ഇതുവരെയുള്ള ജീവിതത്തിൽ…

Read More

ഉപദേശിക്കാൻ ഒരുപാട് ആൾക്കാരുണ്ടാകും, നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുക

വ്യക്തിത്വം കളയരുത്. പിയർ പ്രഷർ ഒരുപാടുണ്ടാകും. ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യണം, അങ്ങനെ ചെയ്താലേ സർവൈവ് ചെയ്യാൻ പറ്റൂ എന്നും ഉപദേശിക്കാൻ ഒരുപാട് ആൾക്കാരുണ്ടാകും. നമ്മൾ വിശ്വസിക്കുന്നതിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകുക. ഞാനതാണ് ചെയ്തത്. എനിക്കിതിന്‍റെ ഉദാഹരണങ്ങൾ ആൾക്കാർ തന്ന സന്ദർഭങ്ങളുണ്ടായിട്ടുണ്ട്. പ്രിയ, നീ കോണിപ്പടികൾ കയറുകയാണ്, അവിടേക്ക് എത്താൻ എലിവേറ്റർ ലഭിക്കാനുള്ള വഴികളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ എനിക്ക് കോണിപ്പടികൾ കയറുന്നതിൽ കുഴപ്പമില്ല. ഇങ്ങനെ ചെയ്താൽ നടക്കും എന്നൊക്കെ പറയാൻ ഒത്തിരി ആൾക്കാരുണ്ടാകും. പക്ഷേ, നിങ്ങളുടെ നിരന്തര പ്രയത്നമേ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സഹായിക്കൂ. -പ്രിയ വാര്യർ

Read More

നയൻതാരയുടെ ബാഗിന്‍റെ വില കേട്ടാൽ ഞെട്ടും! കഷ്ടപ്പെ‌ട്ട് സമ്പാദിച്ച പണം വെറുതേ കളയാനില്ലെന്ന് ശ്രുതി

സാധാരണ നടിമാരെല്ലാം ലക്ഷ്വറി ലൈഫ് സ്റ്റൈൽ പിന്തുടരുന്നവാണ്. അതിലൊരാളാണ് തെന്നിന്ത്യൻ താരസുന്ദരി നയൻതാര. കോടികൾ പ്രതിഫലം വാങ്ങുന്ന നടി താമസിക്കുന്നത് പോയസ് ഗാർഡനിലെ ബംഗ്ലാവിലാണ്. സിനിമാ രംഗത്തേക്കു വന്ന കാലം മുതൽ തന്‍റേതായ ലൈഫ് സ്റ്റൈൽ നയൻതാരയ്ക്കുണ്ട്. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരം തന്നെ നടിക്കുണ്ട്. പ്രൈവറ്റ് ജെറ്റ് പോലും സ്വന്തമായുണ്ടെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. സെറ്റിലും വലിയ സൗകര്യങ്ങൾ ആവശ്യപ്പെടുന്ന നടിയാണ് നയൻതാരയെന്ന് റിപ്പോർട്ടുകൾ വന്നി‌ട്ടുണ്ട്. നടിയുടെ യൂറോപ്യൻ യാത്രയിൽ നിന്നുള്ള ചിത്രങ്ങളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫോട്ടോകളിൽ നയൻതാരയുടെ ഹാൻഡ് ബാഗുമുണ്ട്. പ്രാദ എന്ന ഇന്‍റർനാഷണൽ ബ്രാൻ‍ഡിന്‍റെ ബാഗാണിത്. രണ്ട് ലക്ഷം രൂപയാണ് ഈ ചെറിയ ഹാൻഡ് ബാഗിന്‍റെ വില. ഹാൻഡ് ബാഗ്, മേക്കപ്പ് പ്രൊഡക്ടുകൾ തുടങ്ങിയവയ്ക്കെല്ലാം വലിയ തുക നയൻതാര ചെലവഴിക്കാറുണ്ട്. ലക്ഷ്വറി ഹാൻഡ് ബാഗുകൾ പൊതുവെ മിക്ക നടിമാർക്കും ഇഷ്‌മാണ്. എന്നാൽ ഈ ആഡംബരത്തോട്…

Read More

അമിതമായി ഒരു കാര്യവും ചെയ്തില്ല; സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ പരസ്യം എന്തെന്ന് പറഞ്ഞ് രഞ്ജിത്ത്

ഞങ്ങൾ ആരും ഒരു അവകാശവാദവും ഉന്നയിക്കാതെ റിലീസ് ചെയ്ത ചിത്രമാണ് തുടരും. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപ് ഞാനോ മറ്റ് അണിയറ പ്രവർത്തകരോ ഒരു ഇന്‍റർവ്യൂ കൊടുക്കുകയോ ഒരു വാക്ക് പറയുകയോ ചെയ്തിട്ടില്ല. സിനിമയ്ക്ക് ആവശ്യമായ പ്രമോഷനുകൾ ഒക്കെ പോകുന്നുണ്ട് എന്ന് ഞങ്ങൾക്കറിയാം. അമിതമായി ഒരു കാര്യവും ചെയ്തില്ല. സിനിമയുടെ ക്വാളിറ്റിയിൽ എന്ത് മെച്ചപ്പെടുത്താമോ അതാണ് അവസാനം നിമിഷം വരെ ചെയ്തുകൊണ്ടിരുന്നത്. ആത്മവിശ്വാസം ഉണ്ടാകുന്നതുവരെ സിനിമ മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു. ഷൂട്ട് തുടങ്ങി ഏകദേശം ഒരു വർഷത്തോളം പ്രവർത്തിച്ചിട്ടാണ് സിനിമ പുറത്തിറങ്ങിയത് . അതുകൊണ്ടാണ് ഇന്ന് എല്ലാവരും സ്നേഹിക്കുന്ന തരത്തിലുള്ള ഒരു റിസൾട്ട് ഈ സിനിമയ്ക്ക് കിട്ടിയത്. നൂറിൽ നൂറ് കിട്ടുക എന്നുള്ളതാണ് നമുക്ക് സന്തോഷം. ഒരിടത്ത് പോലും ആർക്കും ഒരു പോരായ്മയും തോന്നരുത്. ഏറ്റവും കൂടുതൽ ശ്രദ്ധിച്ചത് അതിനായിരുന്നു. ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷകർ പറഞ്ഞ നല്ല വാക്കുകൾ…

Read More

തെളിവ് സഹിതം 23ന് തിയറ്ററുകളിൽ

ജോളിവുഡ് മൂവീസിന്‍റെ ബാനറിൽ,ജോളി ലോനപ്പൻ നിർമിച്ച്, നവാഗതനായ സക്കീർ മണ്ണാർമല സംവിധാനം ചെയ്യുന്ന ചിത്രമായ തെളിവ് സഹിതം 23 നു തിയറ്ററിൽ എത്തുന്നു. ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ഷഫീഖ് കാരാട് ആണ്. ആളൊരുക്കം, സബാഷ് ചന്ദ്രബോസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജോളി ലോനപ്പൻ നിർമിക്കുന്ന ചിത്രമാണിത്. തികച്ചും ഒരു ത്രില്ലർ ജോണറിൽ ഒരുക്കിയ ചിത്രത്തിൽ നിഷാന്ത് സാഗർ, മേജർ രവി, അബു സലീം, രാജേഷ് ശർമ, നിർമൽ പാലാഴി, പ്രദീപ് ബാലൻ, തുടങ്ങിയ അഭിനേതാക്കൾക്കൊപ്പം ഗ്രീഷ്മ ജോയ്, നിദ, മാളവിക അനിൽ കുമാർ, പുതുമുഖ നടൻമാരായ ഷൗക്കത്ത് അലി, ബിച്ചാൽ മുഹമ്മദ്‌, കൃഷ്ണദാസ് പൂന്താനം എന്നിവരും അഭിനയിക്കുന്നു. കാമറ എൽദോ ഐസക്, മ്യൂസിക് സായി ബാലൻ. എഡിറ്റിംഗ് അശ്വിൻ രാജ്. സുനിൽ എസ് പൂരത്തിന്‍റേതാണ് വരികൾ.അതുൽ നറുകര, സായി ബാലൻ, സുര, ദാസൻ,…

Read More

ഹോട്ട് ലുക്കില്‍ തമന്ന: വൈറലായി ചിത്രങ്ങൾ

തെന്നിന്ത്യയിലും ബോളിവുഡിലും തിളങ്ങി നില്‍ക്കുന്ന താരമായ തമന്ന ഭാട്ടിയ ഫാഷനിലും അപ്പ്ടുഡേറ്റാണ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഹോട്ട് ഗ്ലാമര്‍ ഫോട്ടോഷൂട്ടുകളിലൂടെയും മറ്റും താരം എപ്പോഴും ആരാധകരുടെ ഹൃദയം കവര്‍ന്നെടുക്കാറുണ്ട്. ഇപ്പോഴിതാ ഹാൾട്ടർ നെക്ക്‌ലൈൻ ഫ്ലോറല്‍ ഡ്രസ്സില്‍ ഹോട്ട് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. സ്വർണ്ണ-വജ്ര വളകളും, ആഡംബര വാച്ച്, ഒന്നിലധികം മോതിരങ്ങള്‍, വജ്ര സ്റ്റഡ് കമ്മലുകൾ എന്നിവയാണ് താരം ആക്സസറീസായി ധരിച്ചത്. കറുത്ത ക്രിസ്റ്റ്യൻ ലൗബൗട്ടിൻ ഹീൽസും കൂടിയായപ്പോള്‍ താരത്തിന് ഏഴഴകായി.3,13,412 രൂപ വില വരുന്ന ഈ ബാഗാണ് ഡ്രസിംഗിനൊപ്പമുള്ള ഏറ്റവും വലിയ ഹൈലൈറ്റ്.

Read More

ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല, ചിലപ്പോൾ പേടിയായിരിക്കും: പ്രിയാ വാര്യർ

അഡാർ ലൗ എന്ന ചിത്രത്തിലൂടെ വലിയ ജനശ്രദ്ധ ലഭിക്കുന്ന നടിയാണ് പ്രിയ വാര്യർ. അജിത്ത് ചിത്രം ഗുഡ് ബാഡ് അഗ്ലിയിലെ പ്രിയയുടെ റോൾ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്. സോഷ്യൽ മീഡിയ ഒന്നടങ്കം സിനിമയിലെ പ്രിയയുടെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. ഗുഡ് ബാഡ് അഗ്ലിയിലെ തൊട്ട് തൊട്ട് പേസും സുൽ‌ത്താന എന്ന പ്രിയയുടെ ഡാൻസ് നമ്പറായിരുന്നു ഇതിന് കാരണം. തന്‍റെ വ്യക്തി ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് പ്രിയ വാര്യർ ഇപ്പോൾ. ധന്യ വർമയുമായുള്ള അഭിമുഖത്തിലാണ് പ്രിയ മനസ് തുറന്നത്. ഞാൻ സിംഗിളാണ്. എന്‍റെ ചോയ്സ് കൊണ്ട് സിംഗിൾ ആയതാണെന്ന് കരുതുന്നില്ല. ബ്രേക്കപ്പിൽ വിഷമം വരുമ്പോൾ കരഞ്ഞ് തീർക്കും. സുഹൃത്തുക്കളോട് തുറന്ന് സംസാരിക്കുക. ഇത് ചെയ്ത് കുറച്ച് കാലം കഴിയുമ്പോൾ റെഡിയാകും. എന്നെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ല. ചിലപ്പോൾ പേടിയായിരിക്കും. ആരോടെങ്കിലും താൽപര്യമുണ്ടെങ്കിൽ എപ്പോഴും ഞാനാണ് തുടക്കമിടുക. എനിക്ക് താൽപര്യമുണ്ടെന്ന്…

Read More