തനിക്കുള്ള പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം തനിക്ക് ചുറ്റും നെഗറ്റിവിറ്റി ഇല്ലെന്നുള്ളതാണ്; സോനാ നായർ

തന്‍റെ ശബ്ദത്തിന് പ്രത്യേകത ഉള്ളതാണെന്നതും ആ ശബ്ദത്തിലൂടെ തിരിച്ചറിയുമ്പോഴും വലിയ സന്തോഷമാണെന്ന് നടി സോനാ നായർ. തനിക്കുള്ള പോസിറ്റീവ് എനര്‍ജിയുടെ രഹസ്യം തനിക്ക് ചുറ്റും നെഗറ്റിവിറ്റി ഇല്ലെന്നതാണെന്നും അവർ കൂട്ടിച്ചേർത്തു. അതായത് നെഗറ്റീവ് കാര്യങ്ങളെ അടുപ്പിക്കാറില്ല. വിഷമവും പ്രയാസങ്ങളും ഉണ്ടായാലും അതില്‍ നിന്ന് മനസിനെ മനഃപൂര്‍വ്വം വഴി തിരിച്ചുവിടും. പുസ്തകം, പാട്ട്, എല്ലാം എനിക്ക് സന്തോഷമരുന്നാണ്. പിന്നെ സിനിമകള്‍ ഒരുപാട് കാണും. പ്രത്യേകിച്ച് ചിരിക്കാനുള്ള പടങ്ങൾ. ഇതിനിടയില്‍ നൃത്തപഠനവും തുടുരന്നുണ്ട്. എന്‍റെ ഭര്‍ത്താവ് ഉദയന്‍ അമ്പാടി സിനിമാട്ടോഗ്രാഫറാണ്. എനിക്ക് മുന്‍പേ സിനിമയിലെത്തിയ അദ്ദേഹവുമായി ലൊക്കേഷനില്‍ വച്ചുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലേക്കുമെത്തിയത്. വിവാഹം കഴിഞ്ഞിട്ട് 27 വര്‍ഷമായി. ഞങ്ങള്‍ക്ക് മക്കളില്ലന്നും സോന പറഞ്ഞു.

Read More

ഇപ്പോഴത്തെ ചില നടിമാർ ഉദ്ഘാടന തൊഴിലാളികളായി മാറി; സിനിമയേക്കാൾ കാശും അവർക്ക് കിട്ടും; മല്ലിക സുകുമാരൻ

തന്‍റെ അനുഭവങ്ങളിലൂടെ പഴയകാലത്തെ സിനിമയും ഇപ്പോഴത്തെ മാറ്റവും സൂചിപ്പിക്കുകയാണ് മല്ലിക സുകുമാരൻ. അന്നത്തെ കാലത്ത് ഡബ്ബിംഗ് ഉണ്ടായിരുന്നില്ല. കാമറ വച്ച് അപ്പോൾ തന്നെ ഡയലോഗ് എടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ സ്ക്രിപ്റ്റ് എല്ലാവരും നന്നായി പഠിക്കാറുണ്ട്. എങ്ങനെ ഡയലോഗ് പറയണം, അവതരിപ്പിക്കണം എന്നൊക്കെ റിഹേഴ്‌സൽ കഴിയുമ്പോഴേക്ക് പക്കാ അറിയുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയല്ല. എന്താണ് എന്‍റെ വേഷം, എന്താണ് ഞാൻ പറയേണ്ടത് എന്നൊക്കെ കാമറയുടെ മുന്നിൽ വന്നതിനു ശേഷം ചോദിക്കുന്നവരുമുണ്ട്. സീനിയർ ആർട്ടിസ്‌റ്റുകൾ അല്ല, പുതിയ പുതിയ കുട്ടികളുണ്ട്. അതിന്‍റെ ഗൗരവം ഇല്ലാത്തത് കൊണ്ടായിരിക്കാം ചെലപ്പോൾ. സിനിമ എന്നത് ഒരു വിനോദോപാധി അല്ലാതെ ഇത് നമ്മുടെ അന്നമാണ് എന്ന് കരുതുന്ന തലമുറയിൽനിന്ന് പുതിയതലമുറ മാറിപ്പോയി. ഇപ്പോൾ അവർക്കൊക്കെ സിനിമ എന്ന് പറഞ്ഞാൽ ഗ്ലാമർ, അതിന്‍റെ പൈസ, പേരും പ്രശസ്‌തിയും സമൂഹത്തിൽ ഇറങ്ങി നടക്കുമ്പോൾ അതിന്‍റെ പേരിൽ കിട്ടുന്ന…

Read More

പ്രൊമോഷനിൽനിന്നു മാറ്റിനിർത്തിയിരുന്നു; വെളിപ്പെടുത്തലുമായി അമല പോൾ

എംടി-ലാൽജോസ് ചിത്രമായ ‘നീലത്താമര’ യിലൂടെ അഭിനയരംഗത്തേക്കു കടന്നുവന്ന നടിയാണ് അമല പോൾ. പിന്നീട് തമിഴകത്ത് സൂപ്പർസ്റ്റാർ സിനിമകളിൽ നായികയായി തിളങ്ങിയ അമല തെലുങ്ക് സിനിമകളിലും അഭിനയിച്ചു. താര റാണിയായപ്പോൾ മലയാളത്തിലും മികച്ച സിനിമകൾ അമലയ്ക്ക് ലഭിച്ചു. റൺ ബേബി റൺ, ഒരു ഇന്ത്യൻ പ്രണയകഥ, മിലി തുടങ്ങിയ സിനിമകളെല്ലാം ഉദാഹരണമാണ്. എന്നാൽ കുറച്ച് ബുദ്ധിമുട്ടിയ തുടക്കകാലം അമലയ്ക്കുമുണ്ടായിരുന്നു. ഒരുപക്ഷെ മൈന എന്ന സിനിമ ഹിറ്റായിരുന്നില്ലെങ്കിൽ അമലയ്ക്ക് ഇന്നത്തെ നിലയിലേക്ക് ഉയരാൻ കഴിയുമായിരുന്നില്ല. സിന്ധുസമവേലി എന്ന തമിഴ് ചിത്രമാണ് അമലയ്ക്ക് അക്കാലത്ത് വിനയായത്. ഇന്‍റിമേറ്റ് രംഗങ്ങളും വിവാദപരമായ കഥാഗതിയുമുള്ള സിനിമ അന്ന് ചർച്ചയായതാണ്. കരിയറിലെ തുടക്ക കാലത്തെക്കുറിച്ച് സംസാരിക്കുകയാണ് അമലയിപ്പോൾ. നീലത്താമര കഴിഞ്ഞ് തമിഴിൽ എന്‍റെ ആദ്യം റിലീസ് ചെയ്ത സിനിമ വീരശേഖരം ആണ്. അത് കാണാൻ പോയപ്പോൾ തിയറ്ററിൽ അഞ്ച് പേരെ ഉള്ളൂ. അതിൽ നാല് പേർ…

Read More

കിംഗ് ഖാൻ… നടൻമാരില്‍ സമ്പത്തില്‍ മുമ്പൻ ഷാരൂഖ് ഖാൻ; ആസ്തി 6,300 കോടി; ആദ്യ പത്തിൽ മൂന്നു തെന്നിന്ത്യൻ താരങ്ങളും

മുംബൈ: ഇന്ത്യൻ നടന്മാരുടെ ആസ്തി സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്ത്. ഷാരൂഖ് ഖാനാണു സമ്പന്നൻമാരില്‍ ഒന്നാമൻ. 6,300 കോടി രൂപയിലധികമാണ് ഇദ്ദേഹത്തിന്‍റെ ആസ്‍തി. രണ്ടാമതുള്ള താരം ഹൃത്വിക് റോഷൻ. ആസ്‍തി 3,101 കോടി. മൂന്നാം സ്ഥാനത്താണ് അമിതാഭ് ബച്ചന്‍റെ ആസ്‍തിയാകട്ടെ 3,000 കോടി. ബച്ചന്‍റെ പിന്നിലുള്ള സല്‍മാൻ ഖാന് 2,850 കോടി രൂപയുടെ ആസ്‍തിയാണുള്ളത്. അഞ്ചാമതുള്ള അക്ഷയ് കുമാറിന് 2,660 കോടിയും ആറാമതുള്ള ആമിര്‍ ഖാന് 1,862 കോടിയുമാണ് സന്പത്തെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരുടെ തൊട്ടുപിന്നിലായി തെന്നിന്ത്യയുടെ രാം ചരൺ വരുന്നു. രാം ചരണ് ആകെ 1,370 കോടി രൂപയുടെ ആസ്‍തിയാണുള്ളത്. തെന്നിന്ത്യൻ താരം നാഗാര്‍ജുന 950 കോടിയുമായി എട്ടാമതെത്തി. തമിഴകത്തിന്‍റെ രജനികാന്ത് 450 കോടിയുടെ ആസ്‍തിയുമായി ഒമ്പതാം സ്ഥാനത്തുണ്ട്.

Read More

ഗ്ലാമർ കൂടുന്നുണ്ടോ…ജീൻസും പഫ്ഡ് ഫ്ലോറൽ ടോപ്പും; സ്റ്റൈലിഷ് ലുക്കിൽ ഐശ്വര്യ ലക്ഷ്മി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഐശ്വര്യ ലക്ഷ്മി. മോളിവുഡിൽ ധാരാളം ഹിറ്റുകളുള്ള താരം ഇന്നു തെന്നിന്ത്യയിൽ തിരക്കുള്ള നടിയാണ്. പൊന്നിയിൽ സെൽവനിലൂടെ സൗത്തിന്‍റെ താരപുത്രിയായ നടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സൂപ്പർ ഗ്ലാമർ ലുക്കിൽ ആരാധകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ ഐശ്വര്യയുടെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഗ്ലാമറിന്‍റെ അളവ് കൂടുന്നുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ചിത്രങ്ങൾക്ക് ലൈക്കും കമന്‍റുമായി ആരാധകരും സെലിബ്രിറ്റികളും ഇൻസ്റ്റയിൽ സജീവമാണ്. വൈഡ് ഷോൾഡർ പഫ്ഡ് ഫ്ലോറൽ ടോപ്പും വൈറ്റ് ജീൻസും അണിഞ്ഞുള്ള താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗ് ആയിട്ടുണ്ട്.       

Read More

ഒരാളുമായി കുറേക്കാലം ഒന്നിച്ചു പോയിട്ട് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്; പ്രിയങ്ക

‌ലൊക്കേഷനില്‍ കയ്പ്പേറിയ അനുഭവം ഉണ്ടായിട്ടില്ലെന്നും, അത്തരം അനുഭവം ഉണ്ടായാല്‍ അതിന്‍റെ ഇരട്ടി തിരിച്ച്‌ കൊടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് താനെന്ന് നടി പ്രിയങ്ക. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ എനിക്ക് പ്രശ്നമൊന്നും ഉണ്ടായിട്ടില്ല. നമ്മുടെ പ്രശ്നങ്ങള്‍ പലതും നമ്മള്‍തന്നെ സൃഷ്ടിക്കുന്നതാണ്. ഒരു സെറ്റില്‍ എല്ലാവരുമായി നല്ല രീതിയില്‍ പോയാല്‍ ഒരു തരത്തിലും പ്രശ്നം വരില്ല. ഒരാളുമായി കുറേക്കാലം ഒന്നിച്ചു പോയിട്ട് പിന്നീട് എന്തെങ്കിലും പറയുമ്പോള്‍ പഴയകാര്യം വലിച്ചിടുന്നത് തെറ്റാണ്. അന്ന് പറഞ്ഞപ്പോള്‍തന്നെ അത് എതിര്‍ക്കണമായിരുന്നു. മീ ടു ആരോപണങ്ങളെ ഞാന്‍ ശക്തമായി എതിര്‍ക്കും. കൂടെ പോയിട്ട് പിന്നീട് അത് പറഞ്ഞ് അവരെ കരിവാരിതേയ്ക്കുന്നത് എന്തിനാണ്. പോവാതിരുന്നൂടെ, അല്ലെങ്കില്‍‌ അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അന്നുതന്നെ അത് തീര്‍ക്കണം. ഇത്തരം പ്രശ്നങ്ങളില്‍ ആരെങ്കിലും അവരെ ചങ്ങലയ്ക്ക് കെട്ടിവലിച്ച്‌ കൊണ്ടുപോയാല്‍ അത് സത്യമാണ്. എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം പോയി അവര്‍ക്കൊപ്പം പടം…

Read More

പരാജയങ്ങളിൽ അടി പതറാതെ പൂജ ഹെഗ്ഡ; പുതിയ ചിത്രം ഉടൻ

കുറച്ചു നാളുകളായി അഭിനയിച്ച ചിത്രങ്ങളെല്ലാം പരാജയങ്ങളായിട്ടും പൂജാ ഹെഗ്ഡയ്ക്ക് പുതിയ സിനിമയിൽ അവസരം ലഭിച്ചുവെന്ന വാർത്തയാണ് ടോളിവുഡിൽനിന്നു പുറത്തു വരുന്നത്. സാമന്ത റൂത്ത് പ്രഭു പിന്മാറിയ ചിത്രത്തിലാണ് പൂജ അഭിനയിക്കുന്നതെന്നാണു റിപ്പോർട്ടുകൾ. തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടിയാണ് പൂജാ ഹെഗ്ഡെ. രാധേ ശ്യാം, ബീസ്റ്റ്, ആചാര്യ എന്നിങ്ങനെ തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടിട്ടും നടിയെ തേടി അവസരങ്ങളെത്തുന്നുവെന്നാണ് ടോളിവുഡിൽ നിന്നുള്ള വിവരം. സിനിമകൾ തെര‍ഞ്ഞെടുക്കുന്നതിലെ വീഴ്ചയാണ് നടിയുടെ കരിയറിനെ ബാധിക്കുമെന്ന ആശങ്ക ആരാധകർ തന്നെ പലപ്പോഴും പങ്കുവച്ചിട്ടുണ്ട്. കഥാപാത്രത്തിന്‍റെ പ്രാധാന്യം നോക്കാതെ മുന്നിലേക്കെത്തുന്ന എല്ലാ സിനിമകൾക്കും ഡേറ്റ് കൊടുക്കുന്നതാണ് വീഴ്ചയ്ക്ക് കാരണമെന്ന് ആരാധകർ പറയുന്നു. നന്ദിനി റെഡ്ഢിയുടെ പുതിയ ചിത്രത്തിലാണ് സമാന്തയ്ക്ക് പകരം പൂജ നായികയാവുന്നത്. സിദ്ധു ജൊന്നാലഗഡ്ഢയാണ് നായകൻ. ഈ ചിത്രത്തിലേക്ക് ആദ്യം തെരഞ്ഞെടുത്തത് സാമന്തയെ ആയിരുന്നുവെങ്കിലും ഇപ്പോൾ സിനിമയിൽ അവർ അവധിയെടുത്തിരിക്കുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.സമാന്തയ്ക്ക് പകരം ഈ…

Read More

നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്‍റിലേറ്ററിൽ തുടരുന്നു

സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നടി അരുന്ധതി നായരുടെ നില അതീവ ഗുരുതരം. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമായി താരം വെന്‍റിലേറ്ററിലാണ്. സ്കൂട്ടറിൽ സഞ്ചരിക്കവേ കോവളം ഭാഗത്ത് വച്ചാണ് അരുന്ധതി അപകടത്തിൽപ്പെട്ടത്. അപകടത്തെപ്പറ്റി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തമിഴ്, മലയാളം സിനിമകളിലൂടെ ശ്രദ്ധനേടിയ നടിയാണ് അരുന്ധതി നായർ. തമിഴിലൂടെയാണ് നടി വെള്ളിത്തിരയിൽ എത്തുന്നത്. 2018ൽ ഒറ്റയ്ക്കൊരു കാമുകൻ എന്ന ഷൈൻ ടോം ചാക്കോ സിനിമയിലൂടെ മലയാളത്തിലും അരുന്ധതി അഭിനയിച്ചു. അരുന്ധതിയുടെ സഹോദരി ആരതിയും സിനിമയിൽ സജീവമാണ്. അരുന്ധതിയുടെ ചികിത്സയ്ക്കു സഹായം അഭ്യർഥിച്ച് സുഹൃത്തും നടിയുമായ ഗോപിക അനിൽ ഉൾപ്പടെയുള്ളവർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തുവന്നിട്ടുണ്ട്. ‘എന്‍റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്‍റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു,…

Read More

പാപ്പനും പിള്ളേരും വരുവാ കേട്ടോ…ആട് 3 പ്രഖ്യാപിച്ച് മിഥുന്‍ മാനുവല്‍ തോമസ്

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം വന്നു കഴിഞ്ഞു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്‍റെ മൂന്നാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു ആണ്.  പാപ്പനും പിളേളരും വരുവാ കേട്ടോ…ഇനി അങ്ങോട്ട് ‘ആടുകാലം’. പോസ്റ്റർ പങ്കുവച്ച് ജയസൂര്യ കുറിച്ചു. 40 കോടി മുതൽ മുടക്കിയാണ് ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ഷാജി പാപ്പനൊപ്പം ഡ്യൂഡും അറയ്ക്കൽ അബുവും സാത്താൻ സേവ്യറും ഷർബത്ത് ഷമീറും ക്യാപ്റ്റൻ ക്ലീറ്റസും ശശി ആശാനുമൊക്കെ മൂന്നാം വരവിലുണ്ടാവും. 2015 ലാണ് ആട്: ഒരു ഭീകരജീവിയാണ് തിയറ്ററുകളിലെത്തുന്നത്. എന്നാൽ അന്ന് ചിത്രത്തിന് തിയറ്ററിൽ വലിയ വിജയം നേടാൻ കഴിഞ്ഞില്ല. എന്നാൽ…

Read More

‘കരിക്ക്’ കുടുംബത്തില്‍ വീണ്ടും കല്യാണം; അഭിനേതാവ് കിരൺ വിയ്യത്ത് വിവാഹിതനായി

നിരവധി ആരാധകരുള്ള വെബ് സീരീസാണ് കരിക്ക്. അതിലെ ഓരോ അഭിനേതാക്കളും ഒന്നിനൊന്ന് മെച്ചമായ അഭിനയം കാഴ്ച വയ്ക്കുന്ന പ്രതിഭകളാണ്. ഇപ്പോഴിതാ കരിക്ക് ടീമിൽ നിന്നും ഒരു സന്തോഷ വാർത്ത പുറത്തു വന്നിരിക്കുകയാണ്. കരിക്കിലെ അഭിനേതാവ് കിരൺ വിവാഹിതനായി എന്ന വാർത്തയാണ് ആരാധകരെ ഞെട്ടിച്ചത്. ആതിരയാണ് കിരണിന്‍റെ വധു. കണ്ണൂരില്‍ നടന്ന വിവാഹചടങ്ങില്‍ കരിക്ക് ടീമിലെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.   കല്യാണത്തിന്‍റെ വീഡിയോ കരിക്കിലെതന്നെ മറ്റൊരു അഭിനേതാവായ അർജുനാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. നിരവധി ആരാധകരാണ് ദമ്പതികള്‍ക്ക് ആശംസകൾ അറിയിച്ചത്. കരിക്ക് താരങ്ങളായ അനു .കെ. അനിയന്‍, അര്‍ജുന്‍ രത്തന്‍, ജീവന്‍ സ്റ്റീഫന്‍ തുടങ്ങിയവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ചിത്രങ്ങള്‍ പങ്കുവെച്ചു. എംടെക് കാരനായ കിരണ്‍ അഭിനയത്തോടുള്ള പാഷന്‍ മൂലമാണ് കരിക്കിലെത്തുന്നത്. സ്കൂട്ടിലെ ശ്യാം കണ്ടിത്തറ, പ്ലസ്‌ടുവിലെ അനന്തു, തേര പാരായിലെ കെ.കെ ഒക്കെ എന്നിവ ജനപ്രീതി…

Read More