മിസ് ഇന്ത്യ മത്സരത്തിൽ സുസ്മിതയ്ക്കും ഐശ്വര്യക്കും തൊട്ടുപിന്നിൽ ഞാനും ഉണ്ടായിരുന്നു: ഓർമകൾ പങ്കുവച്ച് ശ്വേതാ മേനോൻ

മോഡലിംഗിലൂടെ കരിയറിനു തുടക്കം കുറിച്ച് അഭിനയരംഗത്തേക്കു വന്നു മലയാളത്തിലും ഹിന്ദിയിലുമടക്കം പ്രശസ്തി നേടിയെടുത്ത അഭിനേത്രിയാണ് ശ്വേത മേനോന്‍. മലയാളത്തിലാണ് തുടക്കമെങ്കിലും ശ്വേത പിന്നീടു പോയത് ബോളിവുഡിലേക്കാണ്. വീണ്ടും മലയാളത്തിലേക്കു തിരിച്ചെത്തി സംസ്ഥാന അവാര്‍ഡ് അടക്കം നേടി കരുത്തുറ്റ കഥാപാത്രങ്ങളെ അവതരിപ്പിച്ച് താരം തിളങ്ങിനില്‍ക്കുകയാണ്. പതിറ്റാണ്ടുകളുടെ സിനിമാ പാരമ്പര്യമുള്ള ശ്വേത മലയാള ചലച്ചിത്ര താരസംഘടനയിലെ, ആദ്യത്തെ വനിതാ പ്രസിഡന്‍റ് എന്ന പദവിയും അടുത്തിടെ നേടിയിരുന്നു. അതോടെ വാര്‍ത്തകളിലും ചര്‍ച്ചകളിലുമൊക്കെ താരത്തിന്‍റെ പേര് വീണ്ടും നിറയുകയാണ്. 1994 ല്‍ ഐശ്വര്യ റായ് മിസ് വേൾഡും സുസ്മിത സെൻ മിസ് യൂണിവേഴ്‌സ് പട്ടവും നേടി ആഗോളവേദിയില്‍ ഇന്ത്യ അഭിമാന നേട്ടം സ്വന്തമാക്കിയപ്പോള്‍ ഇവർക്കൊപ്പം മിസ് ഇന്ത്യ മത്സരത്തിൽ മലയാളിയായ ശ്വേത മേനോനും പങ്കെടുത്തിരുന്ന വിവരം പലർക്കുമറിയില്ല. ഇപ്പോഴിതാ ഇന്ത്യ ടുഡേ കോണ്‍ക്ലേവ് സൗത്ത് 2025 ല്‍ തന്‍റെ സൗന്ദര്യമത്സരങ്ങളുടെ ഓര്‍മകള്‍ പങ്കിടുകയാണ്…

Read More

‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പ്: പ്രത്യേക സംഘം അന്വേഷിക്കും

കൊച്ചി: നടന്‍ സൗബിന്‍ ഷാഹിര്‍ പ്രതിയായ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സാമ്പത്തിക തട്ടിപ്പുകേസ് പ്രത്യേക സംഘം അന്വേഷിക്കും. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ലത്തീഫിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുക. എറണാകുളം ഡിസിപി വിനോദ് പിള്ളയ്ക്കാണു മേല്‍നോട്ട ചുമതല. നിലവില്‍ കേസ് അന്വേഷിക്കുന്ന സൗത്ത് എസിപി രാജ്കുമാറും അന്വേഷണസംഘത്തിലുണ്ട്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരന്‍ ഡിജിപിയെ സമീപിച്ചിരുന്നു. ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ സിനിമയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ലാഭവിഹിതം വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് സൗബിന്‍ ഷാഹിറിനെ നേരത്തെ മരട് പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതികള്‍ക്കു ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. പിന്നീട് ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സൗബിന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വിചാരണക്കോടതിയുടെ നടപടി ചോദ്യം ചെയ്താണു സൗബിന്‍ ഹൈക്കോടതിയെ സമീപിച്ചത്. പാസ്‌പോര്‍ട്ട് വിട്ടുനല്‍കണമെന്നും വിദേശത്തു പോകാന്‍ അനുവദിക്കണമെന്നുമുള്ള ആവശ്യവും ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു.

Read More

‘നടി ആക്രമിക്കപ്പെട്ട കേസിൽ ജുഡീഷ്യറിയെ പൂർണമായും വിശ്വസിക്കുന്നു, ആരു ചെയ്താലും അന്വേഷണം നടത്തി തെറ്റു ചെയ്തവനെ ശിക്ഷിക്കണം’: മല്ലിക സുകുമാരൻ

നടി ആക്രമിക്കപ്പെട്ട കേസിൽ പലരുടേയും പേരുകൾ പറയുന്നുണ്ട്. അവരാണ് ഇവരാണ് എന്നൊക്കെ പലരും പറയുമ്പോൾ ഞാൻ ചോദിച്ചിട്ടുണ്ട് നിങ്ങൾ കണ്ടിട്ടുണ്ടോയെന്ന്. പക്ഷെ ഒരുകാര്യമുണ്ട്, ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തൊരു തെറ്റ് സംഭവിച്ചു. അതെല്ലാവർക്കും അറിയാമെന്ന് മല്ലിക സുകുമാരൻ. ‘എന്‍റെ മരുമകളായ പൂർണിമയൊക്കെ അതിജീവിതയുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഈ സംഭവത്തിന് ശേഷം വലിയ സങ്കടമായിരുന്നു, രണ്ട് മൂന്നാല് ദിവസം വീട്ടിൽ ഭയങ്കര വിഷമമായിരുന്നു. ഇങ്ങനെയൊക്കെ സംഭവിച്ച കാര്യമാണോയെന്നു ചോദിച്ചപ്പോൾ അവർ പറയുന്നത് കേട്ടാണ് കാര്യമാണെന്നു മനസിലായത്. ഇതു ചെയ്തത് ആരായാലും ശരി, ഞാൻ ഇവിടുത്തെ ജുഡീഷ്യറിയെ പൂർണമായും വിശ്വസിക്കുന്നു. ചുമ്മാ കയറി എല്ലാവരേയും ശിക്ഷിക്കാൻ കോടതിക്കു സാധിക്കില്ല. പക്ഷേ, ഇങ്ങനെയൊരു സംഭവം നടന്നുവെന്നതിനു വ്യക്തമായ തെളിവുണ്ട്. അപ്പോൾ ഇതാരാണു ചെയ്തത്? ആരു ചെയ്താലും അന്വേഷണം നടത്തി തെറ്റു ചെയ്തവനെ ശിക്ഷിക്കണം’ എന്ന് മല്ലിക സുകുമാരൻ പറഞ്ഞു.

Read More

ജെറിയുടെ ആൺമക്കൾ 19ന് തിയറ്ററുകളിൽ

ജിജോ സെബാസ്റ്റ്യൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ജെറിയുടെ ആൺമക്കൾ എന്ന സിനിമ 19ന് തിയറ്ററുകളിൽ എത്തുന്നു. കേരളത്തിൽ ശ്രീപ്രിയ കംബയൻസ്, ഗൾഫിൽ ഫിലിം മാസ്റ്റർ എന്നീ കമ്പനികളാണ് സിനിമ പ്രദർശനത്തിന് എത്തിക്കുക.ജെറി എന്നൊരു പാവം പ്രവാസി വർഷങ്ങൾക്കു ശേഷം അവധിക്കു വീട്ടിലെത്തിയപ്പോൾ സ്വന്തം ആൺ മക്കളിൽനിന്നും ഭാര്യയിൽനിന്നും അപരിചിതത്വം നേരിടേണ്ടി വരുന്നു. ഇതാണ് ചിത്രത്തിന്‍റെ കഥാതന്തു. ഡോ. സുരേഷ് പ്രേം, ഐശ്വര്യാ നമ്പ്യാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന സിനിമയിൽ നോബി, അജിത് കൂത്താട്ടുകുളം, ബിജു കലാവേദി, ശൈലജ പി. അമ്പു, നീതു ശിവ, ചിത്ര വർമ എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മഞ്ജു, ഡിഒപി- സുനിൽ പ്രേം, എഡിറ്റർ- കെ. ശ്രീനിവാസ്, സംഗീതം- റിച്ചിൻ കുഴിക്കാട്, പശ്ചാത്തല സംഗീതം- മുരളി അപ്പാടത്ത്, ചീഫ് അസോസിയേറ്റ്- ഡയറക്ടർ സാജു എഴുപുന്ന, കലാസംവിധാനം. ഷിബുരാജ്…

Read More

‘അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനിംഗിന് വിധേയയാകാന്‍ പോകുന്ന വനിതാ പ്രസിഡന്‍റായിരിക്കും ഞാന്‍’: ശ്വേതാ മേനോന്‍

ലാലേട്ടന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്കില്ല എന്നു വ്യക്തമാക്കിയതോടെയാണ് ആ ഉത്തരവാദിത്തം താന്‍ ഏറ്റെടുത്തതെന്ന് ശ്വേതാ മേനോൻ. ‘ഞാന്‍ അദ്ദേഹത്തിനു കീഴിലുള്ള വൈസ് പ്രസിഡന്‍റുമാരില്‍ ഒരാളായിരുന്നു. സംഘടനയെയും അതിന്‍റെ കാര്യങ്ങളെയും കുറിച്ച് മതിയായ അനുഭവവും ധാരണയും ഉണ്ടായിരുന്നു. വനിതാ അംഗങ്ങളോടും അവരുടെ പ്രശ്നങ്ങളോടും സംഘടന നിസംഗത പുലര്‍ത്തുന്നു എന്ന ധാരണ ഇല്ലാതാക്കാന്‍ ശ്രമിക്കും. പല കാരണങ്ങളാല്‍ അമ്മയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സ്‌ക്രീനിംഗിന് വിധേയയാകാന്‍ പോകുന്ന വനിതാ പ്രസിഡന്‍റായിരിക്കും ഞാന്‍. തെരഞ്ഞെടുപ്പുസമയത്ത് എനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ഭുതം തോന്നി. മത്സരിക്കുമ്പോള്‍ എല്ലാത്തരം തടസങ്ങളും ഞാന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും, പ്രശസ്ത നടന്മാര്‍ക്കും സംവിധായകര്‍ക്കും ഒപ്പം ചില ക്ലാസിക് മലയാള സിനിമകളില്‍ അഭിനയിച്ചതിനും അതിനിടയില്‍ സംസ്ഥാന അംഗീകാരം നേടിയതിനും എനിക്കെതിരേ ഫയല്‍ ചെയ്ത വിചിത്രമായ കേസ് പൂര്‍ണമായും അമ്പരപ്പിക്കുന്നതും പരിഹാസ്യവുമായിരുന്നു’ എന്ന് ശ്വേതാ മേനോന്‍ പറഞ്ഞു.

Read More

രാജ്യത്തിന്‍റെ കറുത്ത ദിനം: ജെന്‍ സീ പ്രക്ഷോഭത്തെ പിന്തുണച്ചു മനീഷ കൊയ്‌രാള

നേപ്പാളിലെ ജെന്‍ സീ പ്രക്ഷോഭത്തെ പിന്തുണച്ച് നേപ്പാള്‍ സ്വദേശിയും ബോളിവുഡ്-തെന്നിന്ത്യന്‍ സിനിമാതാരം മനീഷ കൊയ്‌രാള. അഴിമതിക്കും സോഷ്യല്‍ മീഡിയ നിരോധനത്തിനുമെതിരേ തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭകരെ ക്രൂരമായി അടിച്ചമര്‍ത്തിയതിനു പിന്നാലെയാണു മനീഷയുടെ പ്രതികരണം. രാജ്യത്തിന്‍റെ കറുത്ത ദിനം എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടി കുറിച്ചത്. നേപ്പാള്‍ സ്വദേശിയായ മനീഷ നേപ്പാളി ഭാഷയിലുള്ള കുറിപ്പിനൊപ്പം രക്തം പുരണ്ട ഒരു ഷൂവിന്‍റെ ചിത്രവും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. അഴിമതിക്കെതിരായ രോഷത്തിനും നീതിക്കു വേണ്ടിയുള്ള ദാഹത്തിനും ജനശബ്ദത്തിനും വെടിയുണ്ടകള്‍ മറുപടി നല്‍കുമ്പോള്‍, ഇന്ന് നേപ്പാളിന് ഒരു കറുത്ത ദിനമാണ് എന്നാണ് ചൊവ്വാഴ്ച മനീഷ കൊയ്‌രാള ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരേ നേപ്പാളില്‍ അതിശക്ത പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ഇതിനിടെ 20-ലധികം പേര്‍ക്കു ജീവന്‍ നഷ്ടമായി. നൂറുകണക്കിനു പേർക്കു പരിക്കേറ്റു. ആയിരക്കണക്കിനു ജെന്‍ സീ പ്രതിഷേധക്കാന്‍…

Read More

‘എന്‍റെ ആഗ്രഹത്തിനല്ല, മകളുടെ താല്പര്യത്തിനാണ് പ്രാധാന്യം കൊടുത്തത്’: വിവാഹത്തെക്കുറിച്ച് ആര്യ

കഴിഞ്ഞ ദിവസമാണ് ആര്യാ ബാബുവും സെബിനും തമ്മിൽ വിവാഹം കഴിഞ്ഞത്. ഇപ്പോഴിതാ ആര്യ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. വിവാഹത്തിന് മുമ്പ് ഞാൻ സിംഗിൾ മദർ ആയിരുന്നല്ലോ. ഞങ്ങൾക്ക് വേണമെങ്കിൽ ലിവ് ഇൻ ടുഗെദർ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കാമായിരുന്നു. പക്ഷേ, ടീനേജറായ മകൾ എനിക്കുണ്ട്. അവൾ സ്കൂളിൽ പോകുന്ന കുട്ടിയാണ്. നാളെ അവളെ ആരും ചോദ്യം ചെയ്യരുത്. നമ്മുടെ സമൂഹം അങ്ങനെയാണ്. അമ്മ കല്യാണം കഴിക്കാതെ ഒരാളൂടെ കൂടെ താമസിക്കുന്നു എന്ന സംസാരം വരരുത്. മകൾക്കു വേണ്ടിയാണ് ഞങ്ങൾ അങ്ങനെയൊരു തീരുമാനം എടുത്തത്. ഒരു പങ്കാളി വേണമെന്ന് എനിക്ക് ഭയങ്കര ആഗ്രഹമുണ്ടായിരുന്നു. മോളുള്ളതിനാൽ എന്നെ പോലൊരാൾക്ക് ലിവ് ഇൻ റിലേഷൻ പറ്റില്ല. എനിക്ക് കല്യാണം കഴിച്ച് ഒരു കുടുംബം വേണമായിരുന്നു. അതിന് മാനസികമായി ഞാൻ വളരെ മുമ്പേ തയാറെടുത്തിരുന്നു. എനിക്കത് ആഗ്രഹമാണെങ്കിൽ പോലും എന്‍റെ മകൾക്ക് കംഫർട്ടബിൾ ആയ…

Read More

‘വിവാഹത്തെ കുറിച്ചല്ല, പരീക്ഷകളെ കുറിച്ചാണ് ഇപ്പോള്‍ നീ ആകുലപ്പെടേണ്ടത്’: വിവാഹാഭ്യർഥന നടത്തിയ ചെറുപ്പക്കാരനോട് അവന്തിക പറഞ്ഞ വാക്കുകൾ വൈറൽ

വിവാഹാഭ്യർഥന നടത്തിയ ആരാധകനോട് നടി അവന്തിക പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. ‘എന്‍റെ കുഞ്ഞ് ആരാധകന്, നീ കുറച്ചു കാലമായി എനിക്ക് മെസേജുകള്‍ അയക്കുന്നുണ്ട്. നിന്നോട് സത്യസന്ധമായി ഒരു കാര്യം പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നീ ഇപ്പോഴും വളരെ ചെറുപ്പമാണ്. പതിനാറോ പതിനേഴോ വയസ് മാത്രമേ പ്രായം കാണൂ. ജീവിതം എന്താണെന്ന് നീ ഇനിയും മനസിലാക്കാനിക്കുന്നതേയുള്ളൂ. ഒരു വര്‍ഷമായി എന്നെ വിവാഹം കഴിക്കണമെന്ന് നീ നിരന്തരമായി ആവശ്യപ്പെടുന്നു. നീ ഒരു വാശിക്കാരനാണെന്ന് എനിക്ക് തോന്നുന്നു. നീ വളരെ ചെറുപ്പമല്ലേ. വിവാഹത്തെ കുറിച്ചല്ല, പരീക്ഷകളെ കുറിച്ചാണ് ഇപ്പോള്‍ നീ ആകുലപ്പെടേണ്ടത്. എന്നേക്കാള്‍ വളരെ പ്രായം കുറഞ്ഞ ആളാണ് നീ. നമ്മള്‍ വിവാഹം ചെയ്താല്‍ ആളുകള്‍ നിന്‍റെ അമ്മയായിട്ടായിരിക്കും എന്നെ കാണുന്നത്, ഭാര്യയായിട്ടായിരിക്കില്ല. അതുകൊണ്ട് ഇപ്പോള്‍ പഠനത്തില്‍ ശ്രദ്ധിക്കൂ. നിന്‍റെ പ്രണയകഥ ശരിയായ സമയത്ത് തീര്‍ച്ചയായും സംഭവിക്കും. സ്‌നേഹത്തോടെ, അനുഗ്രഹങ്ങളോടെ’…

Read More

അവാർഡ് പെരുമയിൽ എസ്.എസ്. ജിഷ്ണുദേവ്

ന്യൂയോർക്കിൽ നടന്ന ഒനിറോസ് ഇന്‍റർനാഷണൽ ഫിലിം അവാർഡ്സിൽ “റോട്ടൻ സൊസൈറ്റി” എന്ന പരീക്ഷണ സിനിമയുടെ സംവിധാനത്തിന് എസ്.എസ്. ജിഷ്ണുദേവിനെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ഫൈനൽ റൗണ്ടിൽ അഞ്ചോളം വിദേശ സിനിമകളുമായി മത്സരിച്ചാണ് ജിഷ്ണു ദേവ് മികച്ച സംവിധായകനുള്ള അവാർഡ് കരസ്ഥമാക്കിയത്. ഒപ്പം പ്രിൻസ് ജോൺസൺ മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. റോട്ടൻ സൊസൈറ്റി ഇതിനോടകം 125 ഇന്‍റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡുകൾ കരസ്ഥമാക്കി ജൈത്രയാത്ര തുടരുന്നു. ഒരു ഭ്രാന്തന്‍റെ കൈയിൽ അവിചാരിതമായി ഒരു കാമറ ലഭിക്കുകയും ആ കാമറയിൽ പകർത്തുന്ന വിവിധ ദൃശ്യങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം. വരാഹ ഫിലിംസിന്‍റെ ബാനറിൽ ജിനു സെലിൻ, സ്നേഹൽ റാവു എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം നിർവഹിച്ചിരിക്കുന്നത്. ടി. സുനിൽ പുന്നക്കാട് സിനിമയിൽ പ്രധാന കഥാപാത്രമായ ഭ്രാന്തനെ അവതരിപ്പിക്കുന്നു. ബേബി ആരാധ്യ , ഷാജി ബാലരാമപുരം, മാനസ പ്രഭു, ജിനു സെലിൻ, ഗൗതം…

Read More

തൃഷ… തമിഴകത്തെ താരറാണി…

എവ്ളോ വർഷവാനാലും ഇവ്ളോ അഴകാ ഇരിക്കരാങ്കെ, എവളോ നല്ലാ നടിക്കറേങ്കേ.. അഴക് എൻട്രാൽ അവൾ താൻ! ആരാധകർ വാതോരാതെ വാഴ്ത്തുന്ന പേരഴകി, അഴക് തേവദൈ, തമിഴകത്തെ താരറാണി… തൃഷ കൃഷ്ണൻ! തൃഷയുടെ നിലാമുഖത്തെ സിരിപ്പഴകിനെ പ്രശംസിച്ച് തുടങ്ങിയിട്ട് വർഷം കുറെയേറെയായി. ‘ഡ്രീംസ് കീപ് കമിങ് ട്രൂ’ എന്ന് കുറിച്ചാണ് മണി രത്നം-കമൽ ഹാസൻ ചിത്രം തഗ് ലൈഫിൽ താനുമുണ്ടെന്ന് തൃഷ ആരാധകരെ അറിയിച്ചത്. ഓഡിയോ ലോഞ്ച് വേദിയിൽ ചിമ്പുവിനെക്കുറിച്ച് വാചാലയായപ്പോൾ ‘വിണ്ണയ് താണ്ടി വരുവായ’ പെയർ ഈസ് ബാക്ക് എന്ന വിശ്വാസത്തിലായിരുന്നു പ്രേക്ഷകർ. പക്ഷേ , തൃഷ ഞെട്ടിച്ചു കളഞ്ഞു. സിനിമയുടെ ട്രെയ്‌ലർ വന്നതോടെ ചൂടുപിടിച്ച ചർച്ചയിലായി സോഷ്യൽ മീഡിയ. അഭിരാമിയും കമൽ ഹാസനുമായുള്ള ചുംബന രംഗം ചില പ്രേക്ഷകരെ ഞെട്ടിച്ചു കളഞ്ഞെങ്കിൽ മറ്റു ചിലരുടെ ശ്രദ്ധ പതിഞ്ഞത് തൃഷയിലേക്കാണ്. ചിമ്പുവിന് നായികയല്ല, മറിച്ച് കമൽ ഹാസന്‍റെ…

Read More