150 പുതുമുഖങ്ങളും അൽത്താഫ് സലീമും

ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പത് പുതുമുഖങ്ങളോടൊപ്പം അൽത്താഫ് സലീം നായകനായി അഭിനയിക്കുന്ന സിനിമ ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിച്ചു.സംവിധായകൻ കമലിന്‍റെ ശിഷ്യനും മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇരുപതിലധികം പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. മാക്ട്രോ മോഷൻ പിക്ചേഴ്സ്, കാവിലമ്മ പ്രൊഡക്ഷൻസിന്‍റെ സഹകരണത്തോടെ ഷീൻ ഹെലൻ, ലജു മാത്യു ജോയ് എന്നിവർ ചേർന്ന് നിർമിക്കുന്ന ആറാമത്തെ ചിത്രത്തിൽ കൃഷ്ണപ്രിയ നായികയാകുന്നു. അശോകൻ, അസീസ് നെടുമങ്ങാട്, അബിൻ ബിനോ, ഡോക്ടർ റോണി ഡേവിഡ് രാജ്, ഗോകുലൻ, അഭിരാം രാധാകൃഷ്ണൻ, ആനന്ദ് മന്മഥൻ, വിനീത് വിശ്വം, കുമാർ സുനിൽ, ജയൻ രാജ, പ്രവീണ, ശീതൾ മരിയ തുടങ്ങിയവരവാണ് മറ്റു പ്രമുഖ താരങ്ങൾ. കോ-പ്രൊഡ്യൂസർ-കാഞ്ചന ജയരാജൻ, ഛായാഗ്രഹണം-അർജുൻ അക്കോട്ട്, എഡിറ്റിംഗ്-ആകാശ് ജോസഫ് വർഗീസ്, സംഗീതം-പ്രിൻസ് ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-മെൽവി ജെ, ചീഫ് അസോസിയേറ്റ്…

Read More

എന്തിനാണ് അ‍ഡ്ജസ്റ്റ്മെന്‍റ് ചെയ്യുന്നത്,  ജീവിതത്തിൽ നമുക്ക് തന്‍റേടം വേണമെന്ന് പ്രിയങ്ക

സിനിമ എന്നത് ഒരു ജോലിയാണ്. ഞാൻ ചെയ്യുന്നത് ഒരു തൊഴിലാണ്. സിനിമ മാത്രമല്ല ആശുപത്രി, സ്കൂൾ, ബിസിനസ് അടക്കം ഒരുപാട് സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നവരില്ലേ. എന്തിനാണ് അ‍ഡ്ജസ്റ്റ്മെന്‍റ് ചെയ്യുന്നത്. അതിന്‍റെ ആവശ്യമില്ല. നമുക്ക് നല്ലതെന്നു തോന്നുന്നതു നമുക്ക് തെരഞ്ഞെടുക്കാം. റിയാക്ട് ചെയ്യണമെങ്കിൽ സ്പോട്ടിൽ റിയാക്ട് ചെയ്യാം. അല്ലാതെ കുറേനാളുകൾ കഴിഞ്ഞിട്ടല്ല റിയാക്ട് ചെയ്യേണ്ടത്. എനിക്ക് മോശമായ അനുഭവം ഉണ്ടായാൽ ഞാൻ സ്പോട്ടിൽ പറഞ്ഞിരിക്കും. അതാണു ഞാൻ. അതുപോലെ എല്ലാവരും ചെയ്താൽ മതി. തൊഴിൽസ്ഥലത്ത് ഒരു പ്രശ്നവും ഉണ്ടാവില്ല. ഇഷ്ടമില്ലാത്ത പ്രവൃത്തിയോ വർത്തമാനമോ ഉണ്ടായാ ൽ അപ്പോൾ തന്നെ ഇറങ്ങിപ്പോകാൻ എനിക്ക് അറിയാം. ആ ഒരു തന്‍റേടം ജീവിതത്തിൽ നമുക്കു വേണം.  അല്ലാതെ ഒരു സിനിമയിലും ജോലി സ്ഥലത്തും അഡ്ജസ്റ്റ്മെന്‍റ് ചെയ്യേണ്ടി വരില്ല. കഴിവുണ്ടെങ്കിൽ എന്തായാലും അവർ കയറി വരും. അല്ലാതെ ജീവിതം നഷ്ടപ്പെടുത്തി ഒന്നും നേടാൻ ആഗ്രഹിക്കരുത്.…

Read More

‘മസ്താനി’ എന്ന നന്ദിത ശങ്കര വിവാഹിതയായി; വരൻ ഗായകൻ റോഷൻ

നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. സമൂഹ മാധ്യമങ്ങളിലൂടെ മസ്താനി വിവാഹ വാർത്ത പങ്കുവച്ചു. ആന്‍റണി വർഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’യിലൂടെയാണ് സിനിമാ രംഗത്തേക്ക് നന്ദിത അരങ്ങേറ്റം കുറിച്ചത്. സമൂഹ മാധ്യമങ്ങളിൽ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ നിരവധി ആരാധകരുള്ള താരം കൂടിയാണ് മസ്താനി.

Read More

സ്ത്രീപക്ഷ സിനിമയുമായി സോഫി ടൈറ്റസ്

തികഞ്ഞ സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് സോഫി ടൈറ്റസ് എന്ന സംവിധായിക. ലേഡി വിത്ത് ദ വിംഗ്സ് എന്ന ചിത്രത്തിന്‍റെ നിർമാണവും സംവിധാനവും കൂടാതെ, രചന നിർവഹിക്കുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സോഫി ടൈറ്റസ് തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് കീഴാറ്റൂരാണ്. ചിത്രം ഉടൻ തിയറ്ററിലെത്തും. വൈവിധ്യമാർന്ന നിരവധി വേഷപകർച്ചകളിലൂടെ കടന്നുപോകുന്ന ബിന്ദുവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ സാധാരണ അംഗമായിരുന്ന ബിന്ദു ജീവ കാര്യണ്യ പ്രവർത്തകയായി മാറുന്നു. സ്ത്രീ സ്വന്തം കാലിൽ നിൽക്കണമെന്നും മനുഷ്യനുള്ള എല്ലാ സ്വാതന്ത്ര്യവും അവൾക്കുണ്ടാവണമെന്നും ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബിന്ദു, തന്‍റെ സഹജീവികളുടെ ഉന്നമനത്തിനു വേണ്ടിയും ആത്മാർഥമായി പ്രവർത്തിക്കുന്നു. ബിന്ദുവിന്‍റെ ജീവിതത്തിലൂടെ സ്ത്രീയുടെ പല മുഖങ്ങൾ അവതരിപ്പിക്കുകയാണു സംവിധായിക. പൊള്ളുന്ന ഭൂതകാലത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന സ്ത്രീശക്തിയുടെ പ്രതീകമാണ് സംവിധായിക അവതരിപ്പിക്കുന്ന ബിന്ദു എന്ന…

Read More

ഏതെങ്കിലും സെറ്റില്‍ പോയാല്‍ ജയ് ഭീമിലെ കഥാപാത്രം അടിപൊളിയായിട്ടുണ്ടെന്ന് ആളുകള്‍ പറയാറുണ്ട്: ലിജോ മോൾ

ജയ് ഭീം എന്ന സിനിമയ്ക്കു ദേശീയ അവാര്‍ഡ് കിട്ടാത്തതില്‍ നിരാശയില്ല എന്ന് ലിജോ മോൾ. നമ്മള്‍ സംസാരിക്കുന്ന വിഷയം അങ്ങനെയുള്ളതാണെന്നും ദേശീയ അവാര്‍ഡ് പ്രതീക്ഷിക്കുകയേ വേണ്ടെന്നും ടീം തന്നെ പറഞ്ഞിരുന്നു. നമ്മുടെ സിനിമ അവാര്‍ഡിനു പരിഗണിക്കാന്‍ പോലും സാധ്യതയില്ലെന്നാണു പറഞ്ഞത്. ഉണ്ടാകുമെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ കിട്ടുമായിരിക്കുമെന്നു വിചാരിച്ചു. പക്ഷേ, നിരാശ ഒന്നുമുണ്ടായിരുന്നില്ല. ഇപ്പോഴും ഏതെങ്കിലും സെറ്റില്‍ പോയാല്‍ ജയ് ഭീമിലെ കഥാപാത്രം അടിപൊളിയായിട്ടുണ്ടെന്ന് ആളുകള്‍ പറയാറുണ്ട്. അതു തന്നെയാണ് വലിയ അംഗീകാരം. ജയ് ഭീം കഴിഞ്ഞ് ഇത്രയും വര്‍ഷമായി. അതിനിടയില്‍ വേറെയും സിനിമ ചെയ്തു. എന്നിട്ടും ആളുകളുടെ മനസില്‍ അതുതന്നെയാണല്ലോ വരുന്നതെന്നു ചിന്തിക്കാറുണ്ട് എന്ന് ലിജോ മോള്‍ പറഞ്ഞു.

Read More

സിനിമകൾ കുറവെങ്കിലും ആസ്തിയിൽ കുറവില്ല!

സൗന്ദര്യവും കഴിവും കൊണ്ട് മാത്രമല്ല, ചില അഭിനേതാക്കളുടെ കാര്യത്തിൽ അവരുടെ കണ്ണഞ്ചിപ്പിക്കുന്ന സ്വത്തും പലപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സൗന്ദര്യവും അഭിനയവും പാട്ടും നൃത്തവുമെല്ലാമായി പ്രേക്ഷകരെ കൈയിലെടുത്ത ഒരു നായികയുടെ സ്വത്തുവിവരക്കണക്കാണ് ഇനി പറയാൻ പോകുന്നത്. വളരെ കുറച്ചു മാത്രം ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും, അവരുടെ ആഡംബര ജീവിതവും താരമൂല്യവും കിടപിടിക്കാനാവാത്തതാണ്. നടൻ സൗബിൻ ഷാഹിറിനൊപ്പം ആടിപ്പാടിയും ഈ നായിക അടുത്തിടെ ശ്രദ്ധ നേടി. പൂജ ഹെഗ്ഡെയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. അവരുടെ ആഡംബര വസതിയും വരുമാനവുമെല്ലാം അതിശയിപ്പിക്കുന്നതാണ്. 2010ൽ മിസ് യൂണിവേഴ്‌സ് ഇന്ത്യ ആയി തിരഞ്ഞെടുക്കപ്പെട്ട പൂജ ഹെഗ്‌ഡെ, തമിഴ് തെലുങ്ക് ഹിന്ദി സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. “മോണിക്ക…’ എന്ന പൂജയുടെ ഗാനരംഗം നിരവധി റീൽസുകൾക്ക് പ്രചോദനമായി രാജ്യം മുഴുവനും ഏറ്റെടുത്തു. 2012ൽ തമിഴ് ചിത്രം മുഗംമൂടിയിലൂടെ സിനിമാ പ്രവേശം നേടിയ നടിയാണു പൂജ. അതിനു ശേഷം അവർ തെലുങ്ക്, ഹിന്ദി, തമിഴ്…

Read More

റോജ വീണ്ടും സിനിമയിലേക്ക്

നടി റോജ ശെൽവമണി വീണ്ടും സിനിമയിലേക്ക് എത്തുന്നു. തമിഴ് സിനിമയിൽ ആരാധകർ ഏറെയുള്ള നടിയാണ് റോജ. സജീവ രാഷ്‌ട്രീയ പ്രവർത്തനത്തിൽ ഇറങ്ങിയതിനാൽ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു നടി. ഇപ്പോഴിതാ വീണ്ടും തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുകയാണ് റോജ. ലെനിൻ പാണ്ഡ്യൻ എന്ന സിനിമയിലൂടെയാണ് വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്. ഡി.ഡി. ബാലചന്ദ്രനാണ് ഈ ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ഗംഗൈ അമരൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രത്തിൽ, ശിവാജി ഗണേശന്‍റെ ചെറുമകൻ ദർശൻ ഗണേശനും അഭിനയിക്കുന്നുണ്ട്. ലെനിൻ പാണ്ഡ്യനിൽ സന്താനം എന്ന കഥാപാത്രത്തെയാണ് റോജ അവതരിപ്പിക്കുന്നത്. നടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് നടി ഖുശ്ബു എത്തിയിട്ടുണ്ട്. ഗംഗോത്രി, മലയാളി മാമനു വണക്കം, ജമ്‌ന പ്യാരി തുടങ്ങിയ മലയാളം സിനിമകളിൽ റോജ വേഷം ചെയ്തിട്ടുണ്ട്.

Read More

ഏറ്റവും പ്രൊഫഷണലും കഴിവുള്ളതുമായ അഭിനേതാക്കളില്‍ ഒരാളാണ് ആലിയ ഭട്ട്: റോഷന്‍ മാത്യു

കൂടെ അഭിനയിച്ചിട്ടുള്ളവരില്‍ ഏറ്റവും പ്രൊഫഷണലും കഴിവുള്ളതുമായ അഭിനേതാക്കളില്‍ ഒരാളാണ് ആലിയ ഭട്ട് എന്ന് റോഷന്‍ മാത്യു. പ്രാക്ടീസ് ചെയ്തുണ്ടാക്കിയ പ്രൊഫഷണലിസം ആണ് ആലിയയുടേത്. വന്ന് നിന്ന് ആ മൊമന്‍റില്‍ അഭിനയിച്ച്‌ പൊളിക്കുന്ന ആളായിട്ടല്ല തോന്നിയിട്ടുള്ളത്. ശരിക്കും പണിയെടുത്ത് പണിയെടുത്ത് കഥാപാത്രത്തെ അവിടെ എത്തിക്കുകയാണ്. അത് കാണാന്‍ ഭയങ്കര രസമാണ്. ‌ ഷൂട്ട് കാണാന്‍ ഒരു ദിവസം ഷാരൂഖ് ഖാന്‍ വന്നിരുന്നു. ഞാനൊരു ദിവസം സെറ്റില്‍ ചെന്നപ്പോള്‍ എല്ലാവരുടേയും മുഖം വല്ലാണ്ടിരിക്കുന്നു. എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ തിരിഞ്ഞുനോക്കാന്‍ പറഞ്ഞു. അവിടെ ഒരു മൂലയ്ക്കു നിന്ന് അദ്ദേഹം സിഗരറ്റ് വലിക്കുകയായിരുന്നു. ഒരു മൂലയ്ക്ക് ഒന്നും മിണ്ടാതിരിക്കുകയായിരുന്നു. കണ്ടതും ഞാന്‍ സ്റ്റക്കായി. ഞങ്ങള്‍ ഷൂട്ട് ചെയ്യുന്നത് കുറച്ചുനേരം കണ്ടുനിന്ന ശേഷം എല്ലാവരോടും യാത്രപറഞ്ഞ് പോയി. എന്നെ കെട്ടിപ്പിടിച്ചിട്ടാണ് പോയത്. ഞാന്‍ എന്തോ മണ്ടത്തരമൊക്കെ പറഞ്ഞു. നമുക്ക് നമ്മുടെ പേരു പോലും മറന്നു പോകുന്ന…

Read More

പല ചെറുപ്പക്കാരും മിമിക്രി ആര്‍ട്ടിസ്റ്റുകളും അമരത്തിലെ സംഭാഷണങ്ങള്‍ സെലിബ്രേറ്റ് ചെയ്യുന്നു: വലിയൊരു ബഹുമതിയാണിത്; അശോകൻ

അമരം സിനിമ അത്രയും കളക്ഷൻ നേടുമെന്നോ തന്‍റെ കഥാപാത്രത്തിന് അത്രയും ഇമേജ് ഉണ്ടാകുമെന്നോ അഭിനയിക്കുന്ന സമയത്ത് പ്രതീക്ഷിച്ചിരുന്നില്ല എന്ന് അശോകൻ. ആ സമയത്ത് ജനങ്ങള്‍ സിനിമയെയും കഥാപാത്രത്തെയും ഏറ്റെടുത്തു. ഇപ്പോഴും സിനിമയിലെ കഥാപാത്രങ്ങളെക്കുറിച്ച്‌ ചിലർ കമന്‍റുകള്‍ പറയാറുണ്ട്. രാഘവാ.. ഒരു കൊമ്പനെ പിടിച്ചോണ്ട് വരുവോ എന്നൊക്കെ ചോദിക്കാറുണ്ട്. ഇന്നും പല ചെറുപ്പക്കാരും മിമിക്രി ആര്‍ട്ടിസ്റ്റുകളുമൊക്കെ ഈ സംഭാഷണങ്ങള്‍ സെലിബ്രേറ്റ് ചെയ്യുന്നുണ്ട്. അത് നമ്മളെ സംബന്ധിച്ച് വലിയൊരു ബഹുമതിയാണ് എന്ന് അശോകൻ പറഞ്ഞു.

Read More

പേജ് 14ന് തിയറ്ററുകളിൽ

ഡോ. അനിഷ് ഉറുമ്പിൽ രചനയും സംവിധാനവും നിർവഹിച്ച സിനിമ പേജ് എന്ന സിനിമ14 നു പ്രദർശനത്തിനെത്തും. അനുശ്രീ, അരുൺ അശോക്, ബിബിൻ ജോർജ്, പാഷാണം ഷാജി, സീമ ജി. നായർ, ഈപ്പൻ ഷാ, റിയ സിറിൾ, വൃന്ദ മനു, സിറിൾ കാളിയാർ, വിദ്യ പദ്മിനി, ബോസ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബിനോജ് വില്ല്യ, മനു വാരിയാനി, ശ്രീദേവി റ്റി. എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ ഗാനരചന വയലാർ ശരത്ചന്ദ്ര വർമ്മ, ടിനോ ഗ്രേസ് തോമസ്, സംഗീതം- ജിന്‍റോ ജോൺ ഗീതം. ഗായകർ- ബിജു നാരായണൻ, ബിജുരാജ് എ.ബി , കാമറ- മാർട്ടിൻ മാത്യു, എഡിറ്റിംഗ്- ലിൻറ്റോ തോമസ്, പശ്ചാത്തല സംഗീതം- അനുമോദ് ശിവറാം.

Read More