സ്റ്റൈലിഷ് ലുക്കിൽ ബിബിൻ ജോർജ്, കൂടൽ 27-ന്

തീർത്തും സ്റ്റൈലിഷ് ലുക്കിൽ ബോബി എന്ന കഥാപാത്രമായി ബിബിൻ ജോർജ് അഭിനയിക്കുന്ന ചിത്രം കൂടൽ ജൂൺ 27 ന് തിയറ്ററുകളിലെത്തുന്നു. പി ആന്‍റ് ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജിതിൻ കെ.വി നിർമിക്കുന്ന ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ഒരു ക്യാമ്പിംഗിൽ അപരിചിതരായ ഒരു പറ്റം യുവതീയുവാക്കൾ ഒന്നിച്ചുകൂടുകയും അന്നേ ദിവസം അവിചാരിതമായ ചില സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നതാണ് കൂടലിന്‍റെ പ്രമേയം.ചെക്കൻ എന്ന ജനശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിർവഹിക്കുന്ന ചിത്രത്തിൽ ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി.എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.…

Read More

വീണാ നായർ ചുമ്മാതെ ആഗ്രഹിക്കുന്ന കാര്യം നടക്കുമോ‍?

അമ്മയില്‍ താന്‍ അംഗമല്ല. വൈകാതെ അംഗമാവും. അമ്മ എന്ന സംഘടനയോട് എനിക്ക് ആകെയുളള ആകര്‍ഷണം വര്‍ഷത്തില്‍ ഒരിക്കല്‍ ലാലേട്ടനേയും മമ്മൂക്കയേയും കാണാന്‍ പറ്റുമല്ലോ എന്നതാണ്. ഡൊമിനിക്കില്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു സീന്‍ അഭിനയിച്ചു. ലാലേട്ടനെ ബിഗ് ബോസില്‍ വച്ച് കണ്ടത് കൂടാതെ രണ്ട് വട്ടം കണ്ടിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ എന്‍റെ ഫ്‌ളാറ്റിന്‍റെ ജനല്‍ തുറക്കുന്നത് ലാലേട്ടന്‍റെ ഫ്‌ളാറ്റ് കണ്ടിട്ടാണ്. എല്ലാ ദിവസവും അവിടെ നിന്ന് നോക്കും. എന്നാണ് ലാലേട്ടനെ ഒന്ന് പോയി കാണാനാവുക എന്നോര്‍ക്കും. ഒരു ഫോട്ടോ എടുക്കാനാണ് അദ്ദേഹത്തെ മുഖാമുഖം കണ്ടിട്ടുളളത്. അല്ലാതെ മിണ്ടിയിട്ടൊന്നും ഇല്ല. താന്‍ താമസിക്കുന്നത് ക്രൗണ്‍ പ്ലാസയുടെ പിറകിലാണ്. ലാലേട്ടന്‍റെ ഫ്‌ളാറ്റ് ആണ് എനിക്ക് വ്യൂ. താന്‍ കര്‍ട്ടന്‍ ഉയര്‍ത്തി ലാലേട്ടന്‍റെ ഫ്‌ളാറ്റ് നോക്കി വിചാരിക്കും, ഈശ്വരാ എന്നാണോ ലാലേട്ടന്‍, വീണാ, സുഖമാണോ, വരൂ ഒരു കോഫി കുടിക്കാം എന്നൊക്കെ പറഞ്ഞ്…

Read More

അമ്പതിലും സുഹാസിനിയുടെ  ആത്മവിശ്വാസം

സുഹാസിനിയുടെ അഭിനയത്തെ കുറിച്ച് എല്ലാവരും പറയും. എന്നാല്‍ താന്‍ ഒരു സുന്ദരി ആണെന്ന അഹങ്കാരം ഈ ലോകത്ത് ഏറ്റവും കൂടുതൽ ഉള്ളത് സുഹാസിനിക്കാണ്. ഒരു ദിവസം അവർ എന്നെ വിളിച്ചു പറഞ്ഞു, പാർഥിപൻ എനിക്ക് ഇന്ന് 50 വയസായി എന്ന്. നിങ്ങളൊന്ന് ആലോചിച്ചു നോക്കൂ, എല്ലാ സ്ത്രീകളും 28 വയസിന് ശേഷം അവരുടെ പ്രായം മറക്കും. ആരും പിന്നീട് പ്രായം പറയില്ല. 50 വയസിൽ ഒരു സ്ത്രീ തനിക്ക് 50 വയസായി എന്ന് പറയണമെങ്കിൽ അവരുടെ അഹങ്കാരത്തിന് എന്തൊരു അഴകാണ്. 50-ാം വയസിലും എന്തൊരു സുന്ദരി ആണെന്ന് കാണൂ. അതാണ് സുഹാസിനിയുടെ ആത്മവിശ്വാസം. -പാര്‍ഥിപന്‍

Read More

ട്രോളിക്കോളൂ, പക്ഷേ കൊല്ലരുതെന്ന് അനുപമ

അഭിനയിക്കാൻ അറിയില്ല എന്നുപറഞ്ഞ് തന്നെ മലയാള സിനിമയിൽനിന്ന് മാറ്റിനിർത്തിയിരുന്നുവെന്ന് നടി അനുപമ പരമേശ്വരൻ. മലയാളത്തിൽ ഒരുപാട് ട്രോളുകളും അവഗണനയും ഏറ്റുവാങ്ങിയതിനു ശേഷം വലിയൊരു കഥാപാത്രം ചെയ്തു മലയാളത്തിലേക്ക് തന്നെ തിരികെയെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അനുപമ പരമേശ്വരൻ പറഞ്ഞു. സുരേഷ് ഗോപി നായകനാകുന്ന ‘ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയിലെ പ്രധാന കഥാപാത്രമായ ജാനകിയാണ് അനുപമയുടെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ്. മലയാളികളുടെ ട്രോൾ ആവോളം ഏറ്റുവാങ്ങിയ എനിക്ക് ഒന്നേ പറയാനുള്ളൂ, ട്രോളിക്കോളൂ പക്ഷേ കൊല്ലരുത് എന്നും ജെഎസ്കെ സിനിമയുടെ ഓഡിയോ ലോഞ്ചിൽ അനുപമ പറഞ്ഞു.കുറച്ചു നാളുകൾക്കു ശേഷം ഞാൻ മലയാളത്തിൽ ചെയ്ത ഒരു സിനിമയാണ് ജെഎസ്കെ. എനിക്ക് ഇഷ്ടപ്പെടുന്ന സബ്ജക്റ്റ് മാത്രമേ ഇനി മലയാളത്തിൽ ചെയ്യുകയുള്ളൂ എന്ന് വിചാരിച്ചിരിക്കുന്ന സമയത്ത് ലോക്ക്ഡൗൺ കഴിഞ്ഞ ഉടനെ എന്‍റെ അടുത്ത് വന്ന ആദ്യ സബ്ജക്ടുകളിൽ ഒന്നായിരുന്നു ജെഎസ്കെ. എനിക്ക്…

Read More

‘മകളടക്കമുള്ള പുതിയ തലമുറയ്ക്കു വിവാഹമൊക്കെ കുറച്ചു കഴിഞ്ഞു മതി എന്ന നിലപാടാണ്, ലോകമൊക്കെ കണ്ടറിഞ്ഞ ശേഷം സ്വയം തോന്നുമ്പോൾ മതി വിവാഹം’: മനോജ് കെ. ജയൻ

മാമലകൾക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് അനവധി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച നടനാണ് മനോജ് കെ. ജയൻ. ഇപ്പോഴിതാ താരം തന്‍റെ മകളെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ഒന്നിനും നിർബന്ധിക്കാത്ത അച്ഛനാണു ‍ഞാൻ. മൂന്നാം ക്ലാസ് വരെ അവൾ പാട്ടും ഡാൻസും പഠിച്ചു, പിന്നെ നിർത്തി. അച്ഛൻ സംഗീതജ്ഞനായിട്ടും പാട്ടിൽ ഉഴപ്പിനടന്ന എനിക്ക് ഉപദേശിക്കാൻ പറ്റില്ലല്ലോ. ഭാര്യ ആശ ഉണ്ടെങ്കിലും ഇല്ലെങ്കിലും രാത്രി എട്ടരയ്ക്കു മുൻപു വീട്ടിലെത്തുന്ന ആളാണു ഞാൻ. അതിനു ശേഷമുള്ള കറക്കമോ സൗഹൃദങ്ങളോ ഇല്ല. 2006 മുതൽ പുകവലിയും മദ്യപാനവും ഇല്ലേയില്ല. ഒരു വിവാദത്തിലും അറിയാതെ പോലും ചാടരുത് എന്നും ചിന്തിക്കുന്നു. എന്‍റെ ജീവിതം മകൾ കണ്ടു പഠിക്കണമെന്നാണു മോഹം. മോളുടെ വിവാഹത്തെക്കുറിച്ചൊന്നും ഇപ്പോൾ സ്വപ്നം കാണുന്നേയില്ല. എന്‍റെ മകളടക്കമുള്ള പുതിയ തലമുറയ്ക്കു വിവാഹമൊക്കെ കുറച്ചു…

Read More

ചരിത്രത്താളുകളിൽ എഴുതപ്പെട്ട ആദ്യ ഒടിയന്‍റെ പിറവി: ഒടിയങ്കം തിയറ്ററുകളിലേക്ക്

പുസ്തകങ്ങളിലൂടെയും പറഞ്ഞുകേട്ട കഥകളിലൂടെയും മലയാളിക്ക് പരിചിതമാണ് ഒടിയനും ഒടിയന്‍റെ ലോകവും. യൂട്യൂബിൽ വൻ ഹിറ്റായ ‘ഒടിയപുരാണം’ എന്ന ഷോർട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതൽ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ ? ആ കഥയുമായാണ് ഒടിയങ്കം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണത്തിന് പിന്നിൽ പ്രവർത്തിച്ച സുനിൽ സുബ്രഹ്മണ്യൻ തന്നെയാണ് ഒടിയങ്കത്തിന്‍റെയും അമരത്ത്. സുനിൽ സുബ്രഹ്മണ്യൻ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രം ജൂലായിൽ തിയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കർ, നിഷാ റിധി, അഞ്ജയ് അനിൽ,ഗോപിനാഥ്‌ രാമൻ, സോജ, വന്ദന, വിനയ,പീശപ്പിള്ളി രാജീവൻ, ശ്രീമൂലനഗരം പൊന്നൻ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്രീ മഹാലക്ഷ്മി എന്‍റർപ്രൈസസിന്‍റെ ബാനറിൽ പ്രവീൺകുമാർ മുതലിയാർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം അഭിജിത്ത് അഭിലാഷ് നിർവഹിക്കുന്നു. വിവേക് മുഴക്കുന്ന്, ജയകുമാർപവിത്രൻ, ജയൻ പാലക്കൽ എന്നിവരുടെ വരികൾക്ക് റിജോഷ് സംഗീതം പകരുന്നു. എഡിറ്റിങ്-ജിതിൻ…

Read More

‘എന്തുകൊണ്ടാണ് പകുതി സ്റ്റൈലിഷും പകുതി മോഡേണുമായിരിക്കുന്നതെന്ന് അമ്മ ചോദിച്ചപ്പോൾ ഞെട്ടിപ്പോയി, ഇങ്ങനെയൊരു പ്രതികരണം പ്രതീക്ഷിച്ചിരുന്നില്ല’: അനുഷ്ക ഷെട്ടി

നീണ്ട ഇടവേളയ്ക്ക് ശേഷം കരിയറിൽ വീണ്ടും സജീവമാകുകയാണ് നടി അനുഷ്ക ഷെട്ടി. പുതിയ ചിത്രം ഗാഡി റിലീസിനൊരുങ്ങുകയാണ്. ആദ്യമായി അഭിനയിച്ച മലയാള ചിത്രം കത്തനാരും വൈകാതെ പ്രേക്ഷകരിലേക്ക് എത്തും. ബാഹുബലിയുടെ വിജയത്തിന് ശേഷം സിനിമകളുടെ എണ്ണം അനുഷ്ക കുറച്ചിരുന്നു. സ്വകാര്യ ജീവിതത്തിലേക്ക് ശ്രദ്ധ കൊടുക്കാനായിരുന്നു അനുഷ്ക ഷെട്ടിയുടെ തീരുമാനം. ഒരു കാലത്ത് തെലുങ്കിലും തമിഴിലും തുടരെത്തുടരെ ഗ്ലാമറസ് റോളുകൾ ചെയ്തിരുന്ന നടിയാണ് അനുഷ്ക ഷെട്ടി. അരുന്ധതി എന്ന സിനിമയാണ് ഗ്ലാമറസ് നായികയെന്ന ഇമേജ് മാറ്റാൻ അനുഷ്കയെ സഹായിച്ചത്. പിന്നീടിങ്ങോട്ട് നായികാ പ്രാധാന്യമുള്ള റോളുകൾ അനുഷ്ക ചെയ്തു. ഗ്ലാമർ നായികയായിരുന്ന കാലത്ത് അനുഷ്ക ചെയ്ത തെലുങ്ക് ചിത്രമാണ് ബില്ല. പ്രഭാസ് നായകനായ ചിത്രത്തിൽ നടിയുടെ ബിക്കിനി സീൻ വലിയ ചർച്ചയായിരുന്നു. ബില്ല കണ്ടപ്പോൾ തന്‍റെ അമ്മ പ്രതികരിച്ചതെങ്ങനെയെന്ന് അനുഷ്ക ഷെട്ടി ഒരിക്കൽ പങ്കുവച്ചിരുന്നു. ഈ വാക്കുകൾ വീണ്ടും ശ്രദ്ധ…

Read More

നടൻ ആര്യയുടെ ഹോട്ടലുകളിലും വീട്ടിലും ആദായനികുതി റെയ്ഡ്

ചെന്നൈ: തമിഴ് നടന്‍ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്ഡ്. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ സീ ഷെൽ എന്ന ഹോട്ടലുകളിലാണ് റെയ്ഡ് നടക്കുന്നത്. അണ്ണാനഗറിലെ ഭക്ഷണശാലയിൽ എത്തിയാണ് നികുതി വകുപ്പ് റെയ്ഡ് ആരംഭിച്ചത്. വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു, നികുതി വെട്ടിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More

ഷൈൻ ടോമിനൊപ്പം ശ്രീനാഥ് ഭാസി; തേരി മേരി ട്രെയിലർ

ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഒന്നിക്കുന്ന തേരി മേരി എന്ന ചിത്രത്തിന്‍റെ ട്രെയിലർ ലോഞ്ച് നടി ഉർവശി നിർവഹിച്ചു. ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ ടെക്സാസ് ഫിലിം ഫാക്ടറിയുടെ നാലാമത്തെ ചിത്രത്തിന്‍റെ അനൗൺസ്മെ‍ന്‍റ് വേളയിലാണ് ലോഞ്ച് ചെയ്തത്.ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ്.കെ., സിനീഷ് അലി പുതുശേരി, ഫിനോസ് ഇലച്ചോല, സമീർ ചെമ്പായിൽ എന്നിവർ ചേർന്ന് നിർമിച്ച് ആരതി ഗായത്രി ദേവി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ചിത്രമാണ് തേരി മേരി. അനൂപ് മേനോൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത കിംഗ്ഫിഷ് എന്ന ചിത്രത്തിനു ശേഷം ടെക്‌സാസ് ഫിലിം ഫാക്ടറി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ടൂറിസവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രണ്ടു ചെറുപ്പക്കാരുടെ കഥ അതീവ ഹൃദ്യമായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ശ്രീനാഥ് ഭാസിയും, ഷൈൻ ടോം ചാക്കോയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ തെലുങ്കിലെ അറിയപ്പെടുന്ന…

Read More

ഇതെന്താ പ്രായം പിന്നിലേക്കാണോ പോകുന്നത്: പിറന്നാൾ ചിത്രങ്ങൾ പങ്കുവച്ച് റായ് ലക്ഷ്മി

വലിയ മേക്കോവർ നടത്തി ആരാധകരെ അമ്പരപ്പിച്ച റായ് ലക്ഷ്മിയുടെ പിറന്നാൾ ആഘോഷചിത്രങ്ങളാണിപ്പോൾ വൈറലാവുന്നത്. താരം തന്നെയാണ് പിറന്നാൾ ആഘോഷചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്. വൈറ്റ് ഡ്രസിൽ പാവക്കുട്ടിയെ പോലെ തിളങ്ങുന്ന റായ് ലക്ഷ്മിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. 36 വയസിലും കോളേജ് സ്റ്റുഡന്‍റിനെ പോലെ തോന്നുന്നു എന്നാണ് ഒരു ആരാധകരുടെ കമന്‍റ്. ബോളിവുഡ് ചിത്രമായ ജൂലി 2വിനു വേണ്ടിയായിരുന്നു താരം ആദ്യം ശരീരഭാരം കുറച്ച് വൻ മേക്കോവർ നടത്തിയത്. ആ മേക്കോവർ ലുക്ക് പിന്നീടങ്ങോട്ട് പരിപാലിച്ചുകൊണ്ടുപോവുകയായിരുന്നു താരം. ഇപ്പോൾ മെലിഞ്ഞു കൂടുതൽ ചെറുപ്പമായ റായ് ലക്ഷ്മിയെ ആണ് കാണാനാവുക. അണ്ണൻ തമ്പി, ടു ഹരിഹർ നഗർ , ചട്ടമ്പിനാട്, ഇവിടം സ്വർഗമാണ്, പരുന്ത്, മേക്കപ്പ് മാൻ, ക്രിസ്‌ത്യൻബ്രദേഴ്‌, അറബീം ഒട്ടകോം പി. മാധവൻ നായരും, രാജാധിരാജ എന്നിവയാണ് ലക്ഷ്മിയുടെ ശ്രദ്ധേയ മലയാളം ചിത്രങ്ങൾ. മമ്മൂട്ടിയുടെയും മോഹൻലാലിന്‍റെയും നായികയായാണ് ലക്ഷ്മി കൂടുതലും…

Read More