ഏണി; ചിത്രീകരണം പുരോഗമിക്കുന്നു

ലൈറ്റ് ഹൌസ് ഫിലിംസിന്‍റെ ബാനറിൽ സാം. കെ. തങ്കച്ചന്‍ (റെയിൻബോ ഗ്രൂപ്പ്) നിർമിച്ച്, പി.എൻ. മേനോന്‍റെ ശിഷ്യനും, കലാ സംവിധായകനുമായ വിഷ്ണു നെല്ലായ കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്ന ഏണി എന്ന സിനിമയുടെ ചിത്രീകരണം ചെർപ്പുളശേരി, നിലമ്പൂർ, കോഴിക്കോട് ഭാഗങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു. സംഭാഷണവും പ്രൊജക്റ്റ്‌ ഡിസൈനിംഗും ചെയ്തിരിക്കുന്നത് ഡോ. സതീഷ് ബാബു മഞ്ചേരിയാണ്. ഹൊറർ, കോമഡി, ഫാമിലി പശ്ചാത്തലത്തിൽ സസ്പെൻസ് നിറഞ്ഞതാണ് കഥയുടെ പശ്ചാത്തലം. താരങ്ങളായ ജയകൃഷ്ണൻ, ശ്രീജിത്ത് രവി, സ്ഫടികം ജോർജ്ജ്, കലാഭവൻ നാരായണൻ കുട്ടി, നിസാർ മാമുക്കോയ, ഉണ്ണിരാജ, ശശി മണ്ണിയത്ത്, സതീഷ് ബാബു മഞ്ചേരി, ജയമോഹൻ, സുബ്രഹ്മണ്യൻ, ജലജ റാണി, ദീപ പ്രഹ്ലാദൻ, കുളപ്പുള്ളി ലീല, പ്രമിത കുമാരി, ബേബി മാളവിക, ബേബി ആത്മിക ആമി എന്നിവർക്കൊപ്പം പുതുമുഖ താരങ്ങളായ സ്വർഗ സുരേഷ്, അക്ഷജ് ശിവ, ഹരികൃഷ്ണൻ, പ്രഷീബ്, സായി സായൂജ്,…

Read More

പലചരക്ക് ക‌ടയിൽ പോകുന്നുണ്ടെങ്കിൽ അതും മുസ്തഫയെ വിളിച്ച് പറയും: എന്ത് കാര്യമാണെങ്കിലും ഭർത്താവുമായി പങ്കുവയ്ക്കാറുണ്ട്, കമ്യൂണിക്കേഷൻ ആണ് പ്രധാനം; പ്രിയാമണി

തെന്നിന്ത്യൻ സിനിമകളിൽ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്ത ബോളിവുഡിലും സാന്നിധ്യമറിയിച്ച താരമാണ് പ്രിയാമണി. കരിയറിനൊപ്പം കുടുംബ ജീവിതത്തിനും പ്രാധാന്യം നൽകുന്ന താരമാണ് പ്രിയാമണി. മുസ്തഫ രാജ് ആണ് പ്രിയാമണിയുടെ ഭർത്താവ്. 2017 ലായിരുന്നു വിവാഹം. വിവാഹ ശേഷം സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ‌ അതീവ ശ്രദ്ധാലുവാണ് നടി. ഗ്ലാമറസ് റോളുകളോടും ഇന്‍റിമേറ്റ് രംഗങ്ങളോടും നടി നോ പറയുന്നു. തനിക്ക് ഭർത്താവും കുടുംബവുമുള്ളതിനാൽ ഇത്തരം റോളുകൾ ചെയ്യില്ലെന്നാണ് പ്രിയാമണി പറഞ്ഞത്. മുസ്തഫ രാജുമായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് പ്രിയാണിയിപ്പോൾ. ഒരഭിമുഖത്തിലാണ് നടി മനസ് തുറന്നത്. പ്രണയം മനോഹരമായ ഇമോഷനാണ്. എല്ലാവരും ജീവിതത്തിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ ക‌ട‌ന്ന് പോകുന്ന ഇമോഷൻ. അവസാനം നിങ്ങൾ നിങ്ങളുടെ യഥാർഥ പങ്കാളിയെ കണ്ടെത്തുമ്പോഴുള്ള ഫീലിംഗ് തീർത്തും വ്യത്യസ്തമാണ്. മുസ്തഫയെ കണ്ടപ്പോൾ എനിക്കങ്ങനെയാണ് തോന്നിയത്. ഒരു ഇവന്‍റിൽ വച്ചാണ് ആദ്യമായി കാണുന്നത്. നേരത്തെ ഇവന്‍റ് മാനേജരായിരുന്നു അദ്ദേഹം…

Read More

മലയാളത്തിൽ മറ്റൊരു സൂപ്പർ ഹീറോ ചിത്രം കൂടി;സംവിധാനം ഉണ്ണി മുകുന്ദൻ

നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാകുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ സംവിധായകനായുള്ള അരങ്ങേറ്റം. രചയിതാവും സംവിധായകനുമായ മിഥുൻ മാനുവൽ തോമസ് ആണ് ചിത്രത്തിന്‍റെ തിരക്കഥ. ചിത്രത്തിന്‍റെ കഥ ഉണ്ണി മുകുന്ദന്‍റേതാണ്. നായകനായെത്തുന്നതും ഉണ്ണി മുകുന്ദനാണ്. അദ്ദേഹത്തോടൊപ്പം ഇന്ത്യൻ സിനിമയിൽ നിന്നുള്ള വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുക. കഴിഞ്ഞ ദിവസം ശ്രീ ഗോകുലം മൂവീസ്- ഉണ്ണി മുകുന്ദൻ- മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. കോ പ്രൊഡ്യൂസർസ്- വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി. ഇതിഹാസങ്ങളിൽ വിശ്വസിച്ചു വളർന്ന താൻ എന്നും സൂപ്പർ ഹീറോയുടെ ആരാധകനായിരുന്നു എന്ന് ഉണ്ണി മുകുന്ദൻ ഈ ആവേശകരമായ വാർത്ത പങ്കുവച്ച് കുറിച്ചു. ഉണ്ണി മുകുന്ദൻ എന്ന കുട്ടി എന്നും സ്വപ്നം കണ്ടിരുന്നു എന്നും തന്‍റെ ഏറ്റവും പ്രിയങ്കരമായ…

Read More

മേലാൽ ഇത് ആവർത്തിക്കരുത്: സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമർശം; ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ ചലച്ചിത്ര മേഖലയിലെ നടിമാർക്കെതിരേ അശ്ലീല പരാമർശം നടത്തിയ കേസിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന യൂട്യൂബർ സന്തോഷ്‌ വർക്കിക്ക് ജാമ്യം. കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാല്‍ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലന്നും വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് ബി. എൻ. ഹേമലത ജാമ്യം അനുവദിച്ചത്. മേലിൽ ഇത്തരത്തിലുള്ള തെറ്റുകൾ ആവർത്തിക്കരുതെന്നും സ്ത്രീത്വത്തെ അപമാനിച്ച് സോഷ്യൽ മീഡിയയിലൂടെ പ്രസ്താവന നടത്തരുതെന്നും കോടതി താക്കീത് നൽകി. കഴിഞ്ഞ 11 ദിവസമായി ഇയാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആയിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് സന്തോഷ് വര്‍ക്കിയെ അറസ്റ്റ് ചെയ്തിരുന്നത്. ഫേസ്ബുക്ക്‌ പേജിലൂടെ സിനിമ നടിമാർക്കെതിരേ അശ്ലീല പരാമർശം നടത്തിയതിനാണ് സന്തോഷ് വർക്കിക്കെതിരേ കേസ് എടുത്തിരുന്നത്.  

Read More

മോഡേൺ ലുക്കിൽ മിയ ജോർജ്; വൈറലായി ചിത്രങ്ങൾ

മിനിസ്‌ക്രീനിലൂടെ തുടക്കം കുറിച്ചു ബിഗ് സ്‌ക്രീനിലെത്തി തിളങ്ങുന്ന താരമാണ് മിയ ജോർജ്. വിവാഹത്തോടെ സിനിമയില്‍ നിന്നു മാറി നിന്നുവെങ്കിലും വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിലും സജീവമാണ് മിയ. ഇപ്പോഴിതാ കുറച്ചു മോഡേണായ ചിത്രങ്ങളാണ് മിയ പങ്കുവച്ചിരിക്കുന്നത്. സാധാരണയിൽ നിന്നു വ്യത്യസ്തമായി കുറച്ചു ഗ്ലാമറസായാണു മിയ എത്തിയിരിക്കുന്നത്.

Read More

സിനിമയിലേക്കു വന്നതു കാരണം പഠനം തുടരാന്‍ കഴിയാതെ പോയ പെണ്‍കുട്ടിയാണ് ഞാന്‍, എന്‍റെ മകള്‍ അങ്ങനെയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു: ഉർവശി

സിനിമയിലേക്കു വന്നതു കാരണം പഠനം തുടരാന്‍ കഴിയാതെ പോയ പെണ്‍കുട്ടിയാണ് ഞാന്‍. എന്‍റെ മകള്‍ അങ്ങനെയാകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. വേണ്ടത്ര വിദ്യാഭ്യാസം നേടി, നല്ലൊരു ജോലിയും കണ്ടെത്തിക്കഴിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരം ചെയ്തുകൊള്ളാനാണ് ഞാന്‍ അവളോടു പറഞ്ഞത്. സ്വന്തംകാലില്‍ നില്‍ക്കാന്‍ കഴിയുമ്പോള്‍ മാത്രമേ സിനിമയെക്കുറിച്ചു ചിന്തിക്കാവൂ എന്നും പറഞ്ഞിരുന്നു. ഇപ്പോള്‍ അവള്‍ പഠനം പൂര്‍ത്തിയാക്കി. ഇനി അവളുടെ ഇഷ്ടം പോലെ ചെയ്യട്ടെ. നല്ല ഓഫറുകള്‍ വരുന്നുണ്ട്. കഥ കേട്ട് അവള്‍ തീരുമാനിക്കട്ടെ. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ സ്വന്തം ജീവിതത്തെക്കുറിച്ചും കരിയറിനെക്കുറിച്ചും നല്ല ബോധ്യമുള്ളവരാണ്. അവള്‍ സിനിമയിലേക്കു കടന്നുവരുന്നതില്‍ അമ്മയെന്ന നിലയില്‍ എനിക്കു സന്തോഷമേയുള്ളൂ എന്ന് ഉര്‍വശി പറഞ്ഞു.  

Read More

മുള്ളൻപന്നിയുടേയും ഉടുന്പിന്‍റേയും മാംസം കഴിച്ചു: പറഞ്ഞ് നാവെടുക്കും മുൻപ് നടപടി തുടങ്ങി വനംവകുപ്പ്

വന്യജീവികളുടെ മാംസം കഴിച്ചെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി ഛായാ കദം. ഒരു അഭിമുഖത്തിലാണ് ഛായ ഇക്കാര്യം പറഞ്ഞത്. നടിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ മുംബൈ ആസ്ഥാനമായുള്ള പ്ലാന്‍റ് ആൻഡ് അനിമൽ വെൽഫെയർ സൊസൈറ്റി (PAWS) പരാതി നൽകി. നടിക്കെതിരേ വനം വകുപ്പ് നടപടി ആരംഭിച്ചു. ഛായയെ ഉടൻ അന്വേഷണത്തിനായി വിളിപ്പിക്കുമെന്ന് വിവിധ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു റേഡിയോ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താൻ വന്യജീവികളുടെ മാംസം കഴിച്ചതായി ഛായ സമ്മതിച്ചെന്ന് റിപ്പോർട്ടിൽ പറയുന്നു. അഭിമുഖത്തിൽ അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ വേട്ടക്കാരെ കണ്ടെത്തുമെന്ന് പേര് വെളിപ്പെടുത്തരുതെന്ന വ്യവസ്ഥയിൽ ഒരു വനംവകുപ്പ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.‌ കൂരമാൻ, മുയൽ, കാട്ടുപന്നി, ഉടുമ്പ്, മുള്ളൻപന്നി തുടങ്ങിയ സംരക്ഷിത ജീവികളുടെ മാംസം കഴിച്ചതായി ഛായാ കദം അവകാശപ്പെട്ടു എന്നാണ് പരാതിയിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. ഇത് പൊതുജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്നതാണെന്നും സംഘടന…

Read More

ബംഗാളി സംവിധായകന്‍റെ ആദ്യ മലയാള സിനിമ ഒമ്പതിന്

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാന്‍സ തുടങ്ങി സിനിമകളിലൂടെ ശ്രദ്ധേയനായ ബംഗാളി സംവിധായകനും നിര്‍മാതാവും പ്രശസ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് ആദ്രിക. ചിത്രം ഒമ്പതിനു തിയറ്ററുകളില്‍ എത്തുന്നു. ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റില്‍ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഉസ്താദ് സുല്‍ത്താന്‍ ഖാന്‍, കെ.എസ്. ചിത്ര എന്നിവര്‍ ആലപിച്ച് ഹിന്ദിയില്‍ ഏറെ ഹിറ്റായ പിയ ബസന്ദി എന്ന ആല്‍ബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവന്‍ വോഡ്ഹൗസ് ആണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. പ്രമുഖ മോഡലും മലയാളിയുമായ അജുമല്‍ന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക. ദി ഗാരേജ് ഹൗസ് പ്രൊഡക്ഷന്‍,യു.കെയോടൊപ്പം മാര്‍ഗരറ്റ് എസ്.എ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകന്‍ അഭിജിത്ത് തന്നെയാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ കഥയും തിരക്കഥയും തയാറാക്കിയിരിക്കുന്നത്. ജയകുമാര്‍ തങ്കവേലാണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍-ദുര്‍ഗേഷ് ചൗരസ്യ,…

Read More

പുലിമുരുകനില്‍ ലാലേട്ടന്‍റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ വന്നു, പക്ഷേ പോകാൻ സാധിച്ചില്ല, ഇന്നും അത് കാണുമ്പോൾ സങ്കടമാണ്: അനുശ്രീ

സിനിമയില്‍ വന്നു നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ കൈയ്ക്ക് ഒരു സര്‍ജറി വേണ്ടിവന്നു. കൈയുടെ ചലനശേഷി പഴയതു പോലെ ആകുമോ സിനിമയിലേക്കു മടങ്ങിവരാനാകുമോ എന്നൊക്കെ ചിന്തിച്ച് അന്നു കുറേ വിഷമിച്ചിട്ടുണ്ടെന്ന് അനുശ്രീ. അന്നു സിനിമയില്‍ ഒരുപാട് അവസരങ്ങള്‍ വരുന്നുണ്ടായിരുന്നു. പുലിമുരികനില്‍ ലാലേട്ടന്‍റെ ഭാര്യയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ അതിനിടയ്ക്കാണ് വന്നത്. ഞാന്‍ സര്‍ജറി കഴിഞ്ഞ് വിശ്രമത്തിലാണ്. എനിക്കതു വേണ്ടെന്നു വയ്‌ക്കേണ്ടി വന്നു പുലിമുരുകന്‍ കാണുമ്പോള്‍ ഇപ്പോഴും വിഷമം വരും. കമാലിനി മുഖര്‍ജി ചെയ്ത ആ വേഷം ഞാന്‍ ചെയ്യേണ്ടതായിരുന്നില്ലേ എന്നു തോന്നും. ലോണൊക്കെ എടുത്ത് വീടുപണി കഴിഞ്ഞ സമയം കൂടിയായിരുന്നു അത്. സിനിമ മുടങ്ങിയാല്‍ പ്രതിസന്ധി വരും. വീട്ടുകാര്‍ക്ക് ആ ബാധ്യതകളൊക്കെ തനിച്ച് വീട്ടാനാകുമോ എന്നൊക്കെ തോന്നി. മാനസികമായി സമ്മര്‍ദം അനുഭവിച്ചു. ദൈവം സഹായിച്ച് ആ ബാധ്യതകളൊക്കെ തീര്‍ക്കാനായി എന്ന് അനുശ്രീ.

Read More

ഇംഗ്ലീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചിരുന്നെങ്കിൽ വലിയ ശാസ്ത്രജ്ഞനായി മാറിയേനെ: രമേഷ് പിഷാരടി

തന്‍റെ സ്കൂൾ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് രമേഷ് പിഷാരടി. ഇംഗ്ലീഷ് മീഡിയത്തിൽ ആയിരുന്നു ഞാൻ ആദ്യം പഠിച്ചിരുന്നത്, പിന്നെ ശനിയും ഞായറും അവധി കിട്ടാൻ വേണ്ടിയാണ് മലയാളം മീഡിയത്തിലേക്ക് മാറിയത്. എന്‍റെയൊരു സുഹൃത്തുണ്ടായിരുന്നു ഷൈൻ. ഞാൻ ഏഴരയ്ക്ക് ഒക്കെ സ്‌കൂളിൽ പോവുമ്പോൾ അവൻ നിന്ന് പല്ല് തേക്കുന്നുണ്ടാവും. അവന് പത്ത് മണിക്കൊക്കെ പോയാൽ മതി. എനിക്ക് അങ്ങനെ അവനോടൊരു അസൂയ. പിന്നെ ശനിയും ഞായറും ഒക്കെ അവധി. അതാണ് മലയാളം മീഡിയത്തിലേക്ക് മാറാൻ കാരണം. മറ്റൊരു പ്രധാന കാര്യം എന്താണെന്ന് വച്ചാൽ അന്ന് ഇംഗ്ലീഷ് മീഡിയത്തിനൊക്കെ വലിയ ഡിമാൻഡ് ഉള്ള കാലമായിരുന്നു. ആ സമയത്താണ് ഞാൻ മലയാളത്തിലേക്ക് മാറാൻ നിന്നത്. അച്ഛനും അമ്മയും ഒക്കെ സമ്മതിച്ചു എന്നുള്ളതാണ് കാര്യം. അന്ന് അങ്ങനെ ഇംഗ്ലീഷ് മീഡിയത്തിൽ ഒക്കെ പഠിച്ചിരുന്നെങ്കിൽ വലിയ ശാസ്ത്രജ്ഞനോ ഒക്കെ ആയി മാറുമായിരുന്നു എന്ന്…

Read More