അര്‍ജുന്‍ സര്‍ജ- ഐശ്വര്യ രാജേഷ് ചിത്രം: തീയവർ കുലൈ നടുങ്ക

അര്‍ജുന്‍ സര്‍ജ, ഐശ്വര്യ രാജേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദിനേശ് ലക്ഷ്മണന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന “തീയവർ കുലൈ നടുങ്ക’യുടെ ട്രെയിലർ റിലീസ് ആയി. ജിഎസ് ആര്‍ട്‌സിന്‍റെ ബാനറില്‍ ജി. അരുള്‍കുമാര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ക്രൈം ത്രില്ലറായൊരുക്കിയ ചിത്രം പ്രേക്ഷകരെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒന്നായിരിക്കുമെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ആക്‌ഷന്‍, സ്‌റ്റൈല്‍, വൈകാരികത എന്നിവ കോര്‍ത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലര്‍ കാണിച്ചുതരുന്നു. 21ന് ആഗോള റിലീസായി എത്തുന്ന ചിത്രം കേരളത്തിൽ ഗുഡ് സെലക്‌ഷൻ റിലീസ് ആണ് വിതരണത്തിനെത്തിക്കുന്നത്. അര്‍ജുന്‍ സര്‍ജയുടെ ആക്‌ഷന്‍ മികവും ഐശ്വര്യ രാജേഷിന്‍റെ അഭിനയ മികവും ചിത്രത്തിന്‍റെ ഹൈലൈറ്റായി മാറുമെന്നും ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. സംവിധായകന്‍ ലോകേഷ് കനകരാജ് പുറത്തു വിട്ട ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മികച്ച പ്രതികരണമാണ് നേടിയത്. “ബ്ലഡ് വില്‍ ഹാവ് ബ്ലഡ്’ എന്ന ടാഗ്‌ലൈനോടെയാണ്…

Read More

‘ജോലിയോടുള്ള ആത്മാർഥത വളരെ കൂടുതലുള്ളയാളാണ് അച്ഛൻ, ഞാൻ പിന്തുടരുന്നത് അദ്ദേഹത്തെയാണ്’: കല്യാണി പ്രിയദർശൻ

ജോലിയോടുള്ള ആത്മാർഥത വളരെ കൂടുതലുള്ളയാളാണ് തന്‍റെ പിതാവ് എന്ന് കല്യാണി പ്രിയദർശൻ. ഞാൻ കുട്ടിയായിരിക്കുമ്പോൾ മുതൽ അദ്ദേഹം ജോലി ചെയ്യുന്നത് കാണുന്നുണ്ട്. ആത്മാർഥതയോടെയാണ് ഓരോ സിനിമയും അദ്ദേഹം ചെയ്യുന്നത്. ഇപ്പോൾ അദ്ദേഹത്തിന് പ്രായമായി. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെയാണ് മണിക്കൂറുകളോളം ഷൂട്ട് ചെയ്യുന്നത്. എന്നോടൊപ്പം ജോലി ചെയ്യുന്നവരെക്കൊണ്ട് ഒരിക്കലും ജോലിയിൽ എനിക്ക് മടിയുണ്ടെന്ന് പറയാൻ അനുവദിക്കില്ല. കാരണം ഏത് സാഹചര്യത്തിലും ജോലി ആത്മാർഥതയോ‌ടെയും ഒരു മടിയുമില്ലാതെ ചെയ്ത പിതാവിനെയാണ് ഞാൻ പിന്തുടരുന്നത്. നൂറു ഡിഗ്രി പനിയുള്ളപ്പോഴും, സൂപ്പർ ചൂടുള്ള ചായ കുടിച്ച്, വിറച്ചു കൊണ്ട്, മൈക്ക് പിടിച്ച്, ഇപ്പോഴും ആക്‌ഷൻ പറയുന്ന അച്ഛനെ ഞാൻ കണ്ടിട്ടുണ്ട്. രാത്രി 10.30ന് പോലും സെറ്റിൽ കാര്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നതും ഷൂട്ട് ചെയ്യുന്നതുമാണ് ഞാൻ കണ്ടിട്ടുള്ളത്. അതുകൊണ്ടാണ് ജോലിയോടുള്ള ആത്മാർഥത പിതാവിൽ നിന്ന് എന്‍റെയും ഭാഗമായത് എന്ന് കല്യാണി പ്രിയദർശൻ പറഞ്ഞു.

Read More

ആ സിനിമ റിലീസ് ചെയ്യാത്തത് വലിയ തിരിച്ചടി: മനസ് തുറന്ന് ആൻഡ്രിയ ജെർമിയ

പിന്നണി ഗായികയായി സിനിമയിലെത്തിയ താരമാണ് ആൻഡ്രിയ ജെർമിയ. ഡാൻസർ, മ്യൂസിക് കമ്പോസർ, മോഡൽ, അഭിനേത്രി എന്നീ നിലകളിലും ഇന്ന് ആൻഡ്രിയ തിളങ്ങുന്നു. തമിഴ്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിക്കുന്ന താരം തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ്. അന്നയും റസൂലും എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളികളുടെയും മനം കവർന്നിട്ടുണ്ട് താരം. ഇപ്പോഴിതാ താൻ സഹ നിർമാതാവ് കൂടിയായ പിസാസിന്‍റെ രണ്ടാംഭാഗം റിലീസ് ചെയ്യാത്തതിൽ ആൻഡ്രിയ ജെർമിയ നിരാശ പ്രകടിപ്പിക്കുകയാണ്. സിനിമ റിലീസ് ചെയ്യാത്തത് വലിയൊരു തിരിച്ചടിയാണെന്നു പറയുകയാണ് ആൻഡ്രിയ. സഹ നിർമാതാവ് ആകും മുന്പ് അത് എന്നിലേക്ക് എത്തിയത് ഒരു അഭിനേത്രി എന്ന നിലയിലാണ്. ഇതിനെക്കുറിച്ച് വളരെ ചുരുക്കത്തിൽ പറഞ്ഞാൽ, ആ സമയത്ത് ജീവിത സാഹചര്യങ്ങൾ കാരണം എന്‍റെ പ്രോജക്ടുകളിൽ കൂടുതൽ നിയന്ത്രണം വേണമെന്ന് ഞാൻ ആഗ്രഹിച്ചു. കാരണം എന്‍റെ പല സിനിമകളും റിലീസ് ചെയ്യുന്നില്ല. ഒരു ആക്ടർ…

Read More

പോകാതെ കരിയിലക്കാറ്റേ… ഈ ഗാനത്തോട് അന്നും ഇന്നും പ്രത്യേക സ്നേഹമാണ്: അഫ്സൽ

കമൽ സാർ സംവിധാനം ചെയ്ത ‘രാപ്പകൽ’ എന്ന ചിത്രത്തിലെ പോകാതെ കരിയിലക്കാറ്റേ… എന്ന പാട്ട് പാടികഴിഞ്ഞ് എന്നെ ഏറ്റവും കൂടുതൽ അഭിനന്ദിച്ചത് സിനിമയുടെ റൈറ്റർ ആയ ടി.എ. റസാക്ക് ആണ്. മലയാളത്തിൽ നീ ഒരുപാടു പാട്ട് പാടുമെങ്കിലും ഈ ഗാനം നിനക്ക് ഒരു ബഞ്ച്മാർക്ക് ആകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഞാൻ കുറേ പാട്ട് പാടിയിട്ടുണ്ടെങ്കിലും ഈ പാട്ടിന് ഒരു പ്രത്യേക സ്നേഹം ഉണ്ട്. അഫ്സൽ എന്ന ഗായകൻ ഒരു അടിപൊളി സിംഗർ ആയി നിലനിൽക്കുന്നതോടൊപ്പം ഇത്തരം പാട്ടുകളും പാടാൻ കഴിയുമെന്ന് തെളിയിക്കാൻപറ്റി. ഈ പാട്ട് നിനക്കു സ്പെഷൽ അല്ലേ എന്ന് മമ്മൂക്ക എന്നോടു ചോദിക്കാറുണ്ട്. അന്ന് പാട്ടുപാടിയതിനുശേഷം കണ്ടില്ലെങ്കിലും പിന്നീട് കാണുമ്പോൾ ആ പാട്ടിനൊരു പ്രത്യേകതയുണ്ട് എന്ന് മമ്മൂക്ക പറയുമായിരുന്നു എന്ന് അഫ്സൽ പറഞ്ഞു.

Read More

ഫീൽഗുഡ് ആക്‌ഷൻ ത്രില്ലർ ഒരു വയനാടൻ കഥ

പുതുമുഖങ്ങളായ അമീർ ബഷീർ, സ്നേഹ ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കളത്തിൽ ഫിലിംസിന്‍റെ ബാനറിൽ നവാഗതനായ അമീർ ബഷീർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ഒരു വയനാടൻ കഥ’. ആക്‌ഷന് ഏറെ പ്രാധാന്യമുള്ള ഈ ഫീൽഗുഡ് ത്രില്ലർ ചിത്രത്തിന്‍റെ ടീസർ പുറത്തിറങ്ങി. ചിത്രം ഇന്നു തിയറ്ററുകളിലെത്തി. സാൻഹ സ്റ്റുഡിയോ ആണ് ചിത്രം വിതരണത്തിന് എത്തിച്ചത്. ഒരു റിയൽ സൂപ്പർ ലൈഫ് ഹീറോയുടേതാണ് ചിത്രത്തിന്‍റെ കഥ. അന്തരിച്ച പ്രിയ താരങ്ങളായ മാമുക്കോയയുടെയും കലാഭവൻ ഹനീഫിന്‍റെയും അവസാന ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രമെന്നതാണ് മറ്റൊരു പ്രത്യേകത. ഇവരെ കൂടാതെ ബൈജു എഴുപുന്ന, കിരൺ രാജ്, സിദ്ദിഖ് കൊടിയത്തൂർ, അംജത്ത് മൂസ, ദേവി അജിത്ത്, അലീഷ റോഷൻ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ താരനിരയിലുണ്ട്. സന്തോഷ് മേലത്ത് ആണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, റഫീഖ് ഇല്ലിക്കൽ എന്നിവരുടെ വരികൾക്ക് പ്രമോദ്…

Read More

ടീനേജ് ക്രഷിനെക്കുറിച്ച് തുറന്ന് പറഞ്ഞ് കൃതി സനോൻ

ടൈഗര്‍ ഷ്രോഫിനൊപ്പം ഹീറോപന്തി (2014) എന്ന ചിത്രത്തിലൂടെയാണ് കൃതി സനോൻ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ എത്തുന്ന സമയത്ത് തനിക്ക് തോന്നിയ ക്രഷിന്‍റെ കാര്യം കൃതി തുറന്ന് പറഞ്ഞതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്‍റെ മുറിയില്‍ എന്‍റെ ടീനേജ് ക്രഷായ ഹൃത്വിക് റോഷന്‍റെ പോസ്റ്ററുകള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്ന് കൃതി പറഞ്ഞു. ഹീറോപന്തി റിലീസ് ചെയ്ത സമയത്ത് അദ്ദേഹത്തിനുവേണ്ടി മാത്രം ടൈഗര്‍ സിനിമയുടെ സ്പെഷല്‍ സ്‌ക്രീനിംഗ് നടത്തിയിരുന്നു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. സിനിമ റിലീസായ അന്ന് ഞാന്‍ ഉറങ്ങുമ്പോള്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എന്‍റെ ഫോണ്‍ ശബ്ദിച്ചു. ഒരു അജ്ഞാത നമ്പര്‍ ആയിരുന്നു. ഞാന്‍ ട്രൂകോളറില്‍ നോക്കി, അതില്‍ ഹൃത്വിക് റോഷന്‍ എന്നാണ് കാണിച്ചത്. അദ്ദേഹം എന്നെ വിളിച്ചതാണെന്ന് മനസിലാക്കാന്‍ കുറച്ചു സമയമെടുത്തു. പിന്നെ രാവിലെ ആകുന്നതുവരെ കാത്തിരുന്നു, അദ്ദേഹത്തെ തിരികെ വിളിച്ചു എന്ന് കൃതി…

Read More

അനുഷ്‌കയുടെ ആസ്തി കേട്ടാൽ ഞെട്ടും: ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലം ഇത്രയോ എന്ന് ആരാധകർ

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ ദേവസേന എന്ന ഒറ്റ കഥാപാത്രത്തിലൂടെ രാജ്യത്തുടനീളം ആരാധകരെ സ്വന്തമാക്കിയ താരമാണ് അനുഷ്‌ക ഷെട്ടി. ബാഹുബലിക്ക് ശേഷം അപൂര്‍വമായി മാത്രമേ അനുഷ്‌ക അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഓരോ കഥാപാത്രം തെരഞ്ഞെടുക്കുന്നതിലും അതീവശ്രദ്ധ പുലര്‍ത്തുന്നുണ്ട് അനുഷ്‌ക. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ചലച്ചിത്ര ലോകത്ത് സജീവമായ അനുഷ്ക ഒരു സിനിമയ്ക്ക് ആറുകോടി പ്രതിഫലം വാങ്ങുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. 120 മുതല്‍ 134 കോടി വരെയാണ് അവരുടെ ആസ്തി എന്നും വിവിധ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി കൂടിയാണ് അനുഷ്‌ക. ഹൈദരാബാദിലെ ജൂബിലി ഹില്‍സിലെ ആഡംബര വീട്ടിലാണ് അനുഷ്‌കയുടെ താമസം. ഹൈദരാബാദില്‍ താരത്തിന് ഒരു ഫാംഹൗസുമുണ്ട്. കൂടാതെ, കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലും സ്വത്തുണ്ട്. നാല് ആഡംബര കാറുകളാണ് അനുഷ്‌കയ്ക്കുള്ളത്. ഒരു ബിഎംഡബ്ല്യു 6 സീരിസ്, ഓഡി ക്യു5, ഓഡി എ6, ടൊയോട്ട…

Read More

‘എന്നെ ഞാൻ ആയിത്തന്നെ സ്വീകരിച്ച ഒരു ഇൻഡസ്ട്രിയാണ് മലയാളം, പ്രേക്ഷകരും എന്നെ ഏറ്റെടുത്തു’: മോഹിനി

മലയാള സിനിമാ ഇൻഡസ്ട്രിയെക്കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. എന്നെ ഞാൻ ആയിത്തന്നെ സ്വീകരിച്ച ഒരു ഇൻഡസ്ട്രിയാണ് മലയാളം. അതിന് അനുസരിച്ചുള്ള റോൾസ് അവർ തന്നു. പ്രേക്ഷകരും എന്നെ ഏറ്റെടുത്തു. മമ്മൂക്കയോടൊപ്പം ആദ്യ സിനിമ ചെയ്യുമ്പോൾ എന്‍റെ അമ്മ അദ്ദേഹത്തിന്‍റെ ഫാൻ ആണെന്ന് ഞാൻ പറഞ്ഞു. അത് അദ്ദേഹം ഓർത്തുവച്ച് പത്തു വർഷം കഴിഞ്ഞും എന്നോടു ചോദിച്ചു. നീ അന്ന് എന്നോട് നിന്‍റെ അമ്മ എന്‍റെ ഫാൻ ആണെന്ന് അല്ലേ പറഞ്ഞത്. അപ്പൊ ഞാൻ ഒരു വയസായ ഹീറോ എന്നല്ലേ നീ പറയുന്നത് എന്ന് അദ്ദേഹം തമാശയായി ചോദിച്ചു. വളരെ ഉത്സാഹത്തോടെ ഫ്രണ്ട്‌ലി ആയ ആളാണ് മമ്മൂക്ക.പക്ഷേ, ലാലേട്ടന്‍റെ അടുത്ത് ഞാൻ കുറച്ച് പേടിച്ചായിരുന്നു സംസാരിച്ചിരുന്നത്. അദ്ദേഹം സംസാരിക്കുന്ന ടോൺ തന്നെ വളരെ പതുക്കെ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം സംസാരിക്കുന്നത് എനിക്ക് മനസിലാവില്ലായിരുന്നു. അതുകൊണ്ട്…

Read More

‘ഓരോ ഷോട്ടിലും ലാലേട്ടൻ അദ്ഭുതപ്പെടുത്തും,പറഞ്ഞാൽ പറഞ്ഞതിന്‍റെ ഇരട്ടി തരും’: മോഹൻലാലിന്‍റെ അഭിനയത്തിനെ പ്രശംസിച്ച് പി. സുകുമാർ

ഒരു നടന്‍റെ കൂടെ കുറച്ചധികം വർക്ക് ചെയ്താൽ മനസിലാകും ഷോട്ട് എടുക്കുമ്പോൾ ഇവർ എന്തൊക്കെ കൂടുതൽ തരും എന്നുള്ള കാര്യം എന്ന് പി. സുകുമാർ. ലാലേട്ടനോട് പറഞ്ഞാൽ പറഞ്ഞതിന്‍റെ ഇരട്ടി തരും. അദ്ദേഹം ഓരോ ഷോട്ടിലും അദ്ഭുതപ്പെടുത്തും. അയാൾ കഥയെഴുതുകയാണ് സിനിമയിൽ മോഹൻലാൽ ഷോക്ക് അടിച്ച് വീണിട്ട് രണ്ടാമത് ഒന്ന് വിറയ്ക്കുന്നുണ്ട്. അതൊക്കെ അദ്ദേഹം കൈയിൽ നിന്ന് ഇട്ടതാണ്. ചോദിച്ചു ചോദിച്ചു പോകാമെന്ന് പറയുന്ന സീൻ കണ്ടിട്ട് പലരും എന്നോട് ചോദിച്ചു അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന്. രാവിലെ ഏഴ് മണിക്ക് പച്ചയ്ക്ക് എടുത്ത സീനാണ് അത്. മദ്യപാനിയായി അഭിനയിക്കാൻ ലാലേട്ടനു വല്ലാത്തൊരു കഴിവാണെന്ന് പി. സുകുമാർ പറഞ്ഞു.

Read More

ഗോകുൽ സുരേഷ് നായകനാകുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’

ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ഡിസംബർ 5 ന് തിയറ്ററുകളിലെത്തും. ജയറാം കൈലാസാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗോകുൽ സുരേഷ്, ലാൽ, ഗണപതി, മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍, ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചന്ദ് ക്രിയേഷൻസിന്‍റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജ്, അരുൾ ദേവ് എന്നിവര്‍ സംഗീതസംവിധാനം നിർവഹിക്കുന്നു. അബ്ദുള്‍ റഹീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ കഥ, തിരക്കഥ : ഉമേഷ് കൃഷ്ണൻ, കോ പ്രൊഡ്യൂസർ: മുരളി ചന്ദ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ഭരത് ചന്ദ്, മുഖ്യ…

Read More