മീനച്ചൂടിൽ വെന്തുരുകി കേരളം; പാലക്കാട് തുടർച്ചയായ നാലാം ദിവസവും താപനില 40 ഡിഗ്രിക്കു മുകളിൽ

തിരുവനന്തപുരം: പകൽതാപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളും അത്യുഷ്ണത്തിന്‍റെ പിടിയിലായി. പാലക്കാട് തുടർച്ചയായ നാലാം ദിവസവും താപനില 40 ഡിഗ്രിക്കു മുകളിലെത്തി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 40.2 ഡിഗ്രി സെൽഷസാണ് ഇന്നലെ പാലക്കാട് അനുഭവപ്പെട്ട ചൂട്. എന്നാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ നിന്നുള്ള കണക്കുകൾ പ്രകാരം പാലക്കാട് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും കൂടിയ ചൂട് 42 ഡിഗ്രി സെൽഷസാണ്. പാലക്കാട് ജില്ലയിലെ പോത്തുണ്ടിയിലാണ് 42 ഡിഗ്രി രേഖപ്പെടുത്തിയത്. ഇതുൾപ്പെടെ സംസ്ഥാനത്തെ 12 സ്ഥലങ്ങളിൽ പകൽതാപനില 41 ഡിഗ്രിക്കു മുകളിലെത്തിയിട്ടുണ്ട്. പാലക്കാട് ജില്ലയിലെ തന്നെ അടയ്ക്കാപൂത്തൂർ, കൊല്ലങ്കോട്, മലന്പുഴ, മംഗലം ഡാം, മങ്കര, ഒറ്റപ്പാലം എന്നിവിടങ്ങളിലും പത്തനംതിട്ട ജില്ലയിലെ കുന്നന്താനം, മലപ്പുറം ജില്ലയിലെ നിലന്പൂർ, തൃശൂർ ജില്ലയിലെ വെള്ളാനിക്കര എന്നിവിടങ്ങളിലും ഇന്നലെ പകൽച്ചൂട് 41 ഡിഗ്രിക്കു മുകളിലെത്തി. പാലക്കാടിനു…

Read More

ഒരിക്കലും മറക്കാനാവാത്ത ഒരുപറ്റം ക്ലാസിക് സിനിമകൾ സമ്മാനിച്ച് യാത്രയാകുന്നു; ‘ഗാന്ധിമതി ബാലൻ’ മലയാളികൾക്ക് സമ്മാനിച്ചത് സുവർണ ചലച്ചിത്രങ്ങൾ

തിരുവനന്തപുരം: അമ്മയുടെ പേര് സ്വന്തം പേരിനൊപ്പം ചേർത്ത ഗാന്ധിമതി ബാലൻ എന്ന ചലച്ചിത്ര നിർമാതാവ് മലയാള സിനിമാ ലോകത്തിന് ഒരിക്കലും മറക്കാനാവാത്ത ഒരുപറ്റം ക്ലാസിക് സിനിമകൾ സമ്മാനിച്ചാണ് യാത്രയാവുന്നത്. ഗാന്ധിമതി എന്നത് ബാലന്‍റെ അമ്മയുടെ പേരായിരുന്നു. അമ്മയ്ക്ക് ആ പേര് നല്കിയത് മഹാത്മാ ഗാന്ധിയായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡ് ആയി മകൻ വളർത്തിയെടുത്തു. ആ മകനിൽനിന്ന് മലയാള കരയിൽ പിറന്നുവീണത് 30ലധികം ക്ലാസിക് ചലച്ചിത്രങ്ങൾ. മലയാളത്തിന്‍റെ അനശ്വര സംവിധായകൻ പത്മരാജന്‍റെ കൂടെയാണ് അദ്ദേഹം ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങൾ ചെയ്തത്. ഒരുമിച്ച് ഒരുമുറിയിൽ കിടന്നുറങ്ങി. എന്തിനും ഏതിനും പത്മരാജനൊപ്പം ബാലനുണ്ടായിരുന്നു. ബാലനും പത്മരാജനും സന്തതസഹചാരികളായി. പദ്മരാജന്‍റെ ആകസ്മിക മരണം ബാലനെ വല്ലാതെ തളർത്തി. സിനിമാ മേഖലയിൽനിന്നു പിൻവാങ്ങാൻ അതും ഒരു കാരണമായി. മലയാളത്തിന്‍റെ എക്കാലത്തേയും മികച്ച താരങ്ങളായ മമ്മൂട്ടിയെയും മോഹൻലാലിനെയും വച്ച്…

Read More

വിഷുവിനു ശേഷം അങ്കം മുറുകും; ദേശീയ നേതാക്കൾ കളത്തിലിറങ്ങുന്നതോടെ പ്രചാരണം കൊഴുക്കും

തിരുവനന്തപുരം: വിഷുവിനു ശേഷം സംസ്ഥാനത്തെ തെരഞ്ഞെടുപ്പു പ്രചാരണം കൊഴുക്കും. ദേശീയ നേതാക്കൾ ഉൾപ്പെടെ കളത്തിലിറങ്ങുന്നതോടെ പ്രചാരണം രാഷ്‌ട്രീയ വിഷയങ്ങളിൽ കൂടുതലായി കേന്ദ്രീകരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെടെയുള്ള നേതാക്കൾ ബിജെപിക്കായി പ്രചാരണത്തിനെത്തും. ഈ വർഷം പ്രധാനമന്ത്രി ഇതിനോടകം അഞ്ചു തവണയാണ് കേരളത്തിലെത്തിയത്. അമിത് ഷായുടെ സന്ദർശന പരിപാടി പല തവണയായി മാറ്റിവയ്ക്കുകയാണ്. കോണ്‍ഗ്രസിനായി രാഹുൽ ഗാന്ധി, എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പ്രചാരണത്തിനെത്തും. ഇവരുടെ പ്രചാരണ പരിപാടികളുടെ വിശദാംശങ്ങൾ ഇനിയും തയാറായിട്ടില്ല. ഇടതുമുന്നണിക്കായി സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് തുടങ്ങിയവർ എത്തും. വോട്ടെടുപ്പിനു രണ്ടാഴ്ച മാത്രം അവശേഷിക്കുന്പോഴും തെരഞ്ഞെടുപ്പിൽ ഏതെങ്കിലും മുന്നണിക്കു വ്യക്തമായ മേധാവിത്വം നേടാനായിട്ടില്ല. ഇടതുമുന്നണിയുടെ പ്രചാരണത്തിന്‍റെ നായകത്വം മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഏറ്റെടുത്തിട്ടുള്ളത്. പൗരത്വ ഭേദഗതി നിയമത്തിൽ ഊന്നിനിന്നു…

Read More

സ്‌­ഫോ­ട­ന­ത്തിന് പി­ന്നില്‍ സി­പി­എം അല്ല, ആ­യു­ധ­മു­ണ്ടാ­ക്കാന്‍ ഡി­വൈ­എ­ഫ്‌­ഐ­യെ ചു­മ­ത­ല­പ്പെ­ടു­ത്തി­യി­ട്ടില്ല; എം.വി. ഗോ­വി­ന്ദന്‍

ക­ണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌­ഫോ­ട­ന­ത്തില്‍ ഉള്‍­പ്പെ­ട്ട­വര്‍­ക്ക് സി­പി­എ­മ്മു­മാ­യി ബ­ന്ധ­മി­ല്ലെ­ന്ന് ആ­വര്‍­ത്തി­ച്ച് പാര്‍ട്ടി സംസ്ഥാ­ന സെ­ക്രട്ട­റി എം.വി.ഗോ­വിന്ദന്‍. സി­പി­എ­മ്മി­ന് വേ­ണ്ടി ആ­യു­ധ­മു­ണ്ടാ­ക്കാന്‍ ഡി­വൈ­എ­ഫ്‌­ഐ­യെ ചു­മ­ത­ല­പ്പെ­ടു­ത്തി­യി­ട്ടി­ല്ലെന്നും ഗോ­വി­ന്ദന്‍ പ്ര­തി­ക­രിച്ചു. സം­ഘ­ട­ന­യു­മാ­യി ബ­ന്ധ­മു­ള്ള ആ­രെ­ങ്കിലും ബോം­ബ് നിര്‍­മാ­ണ­ത്തി­ന്‍റെ ഭാ­ഗ­മാ­യി­ട്ടുണ്ടോ എ­ന്ന് ഡി­വൈ­എ­ഫ്‌­ഐ പരി­ശോ­ധി­ക്ക­ട്ടെ. ഒ­രാളും പാര്‍­ട്ടി­യു­ടെ അറി­വോ­ടെ അ­തി­ന് മു­തി­രേ­ണ്ട. ബോം­ബ് നിര്‍­മാ­ണ­ക്കേ­സില്‍ സ­ന്ന­ദ്ധ പ്ര­വര്‍­ത്ത­കര്‍ അ­റ­സ്റ്റിലാ­യി­ട്ടു­ണ്ടോ എ­ന്ന് പോ­ലീ­സ് പരി­ശോ­ധി­ക്ക­ട്ടെ­യെന്നും ഗോ­വി­ന്ദന്‍ പ­റഞ്ഞു. അതേസമയം പാനൂര്‍ ബോംബ് സ്‌­ഫോ­ട­ന­വു­മാ­യി ബ­ന്ധ­പ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പു­റത്തുവന്നിട്ടുണ്ട്. ഡിവൈഎഫ്‌­ഐ പ്രാദേശിക ഭാരവാഹി ഷിജാ­ലും കേ­സി­ലെ മ­റ്റൊ­രു പ്ര­തിയായ ഷബില്‍ ലാലും ചേര്‍ന്നാ­ണ് ബോംബ് നിര്‍­മാ­ണ­ത്തി­നു­ള്ള വ­സ്­തുക്കള്‍ വാങ്ങിയ­ത്. ബോംബ് നിര്‍­മാ­ണ­ത്തി­നു­ള്ള സ്റ്റീല്‍ പാ­ത്ര­ങ്ങള്‍ വാ­ങ്ങിയ­ത് കല്ലി­ക്ക­ണ്ടി­യില്‍­നി­ന്നാണെന്നും കണ്ടെത്തിയിട്ടുണ്ട്.

Read More