ബൈക്ക് വാങ്ങിതന്നില്ലെങ്കിൽ ഞാൻ അതു ചെയ്യും; ബിബിഎ കാരൻ അനുരാഗിന്‍റെ ഭീഷണിയിൽ വീട്ടുകാർ വീണു; കോട്ടയം നഗരത്തെ വിറപ്പിച്ച് അമിതവേഗത്തിൽ ബൈക്ക് അഭ്യാസം; ഒടുവിൽ…

  കോട്ടയം: തിരക്കേറിയ നഗരമധ്യത്തിൽ ഒറ്റച്ചക്രത്തിൽ ബൈക്ക് അഭ്യാസം.. അതിവേഗത്തിൽ പാച്ചിൽ… കണ്ടു ഭയന്ന നാട്ടുകാർ കൈയോടെ ദൃശ്യം മൊബൈൽ കാമറയിൽ പകർത്തി മോട്ടോർ വാഹന വകുപ്പിനു കൈമാറി. ദൃശ്യം പരിശോധിച്ച് വാഹനത്തിന്‍റെ നന്പർ കണ്ടെത്തി പരിശോധിച്ചപ്പോൾ കോട്ടയം അയ്മനം സ്വദേശിയായ അനുരാഗ് പ്രസാദിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക് എന്നു കണ്ടെത്തി. ഇതോടെ നഗരമധ്യത്തിൽ അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചതിനു മോട്ടോർ വാഹനവകുപ്പ് കേസ് രജിസ്റ്റർ ചെയ്തു. ആർടിഒ ടി.ജെ. സജീവിന്‍റെ നിർദേശാനുസരണമാണു കേസെടുത്തിരിക്കുന്നത്. കോട്ടയം നഗരത്തിൽ റെയിൽവേ സ്റ്റേഷൻ റോഡിൽ കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ യുവാവിന്‍റെ വീട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് ബൈക്ക് വാങ്ങിയതിന്‍റെ പിന്നിലുള്ള അന്പരപ്പിക്കുന്ന കഥകൾകൂടി പുറത്തേക്കു വന്നത്. അതിവേഗ ബൈക്ക് ആയ ഡ്യൂക്ക് വേണമെന്നു കുറെക്കാലമായി യുവാവ് വീട്ടിൽ ആവശ്യപ്പെട്ടു വരികയായിരുന്നു. എന്നാൽ, വീട്ടുകാർ ആദ്യം വാങ്ങിക്കൊടുക്കാൻ തയാറായില്ല. ഇതോടെ…

Read More