ഒരേ മരത്തിന്‍റെ ചില്ലയിൽ അവർ തൂങ്ങി ജീവിതം അവസാനിപ്പിച്ചു; ശരീരം ജീർണിച്ച് അസ്ഥികൂടം മാത്രം; പത്താംക്ലാസ് വിദ്യാര്‍ഥിനിക്കൊപ്പം മരിച്ചത് മധ്യവയസ്കൻ

കാസര്‍ഗോഡ്: പൈവളിഗെ കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയേയും ഓട്ടോഡ്രൈവറായ യുവാവിനേയും മരിച്ചനിലയില്‍ കണ്ടെത്തി. പൈവളിഗെ മണ്ടേക്കാപ്പിലെ പ്രിയേഷ്-പ്രഭാവതി ദമ്പതികളുടെ മകള്‍ ശ്രേയ (15)യെയും അയല്‍വാസി പ്രദീപി (42)നെയുമാണു തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടില്‍നിന്ന് അര കിലോമീറ്ററോളം അകലെയുമുള്ള കാട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അയല്‍വാസിയാണ് മൃതദേഹങ്ങള്‍ കണ്ടത്. ഉടനെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ ഏതാണ്ട് പൂര്‍ണമായും അഴുകി അസ്ഥികൂടം മാത്രമായ നിലയിലായിരുന്നു. ഫെബ്രുവരി 12നു പുലര്‍ച്ചെയാണു കുട്ടിയെ വീട്ടില്‍നിന്നു കാണാതായത്. സഹോദരിക്കൊപ്പം കിടന്നുറങ്ങിയ കുട്ടി വീടിന്‍റ പിറകുവശത്തെ വാതില്‍ തുറന്നു പുറത്തേക്കു പോയെന്നാണു രക്ഷിതാക്കള്‍ പോലീസിനു നല്‍കിയ മൊഴി. ഓട്ടോഡ്രൈവര്‍ പെണ്‍കുട്ടിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. കാണാതായ അന്നുമുതല്‍ പെണ്‍കുട്ടിയുടെയും യുവാവിന്‍റെയും മൊബൈല്‍ ഫോണുകള്‍ ഓഫായിരുന്നു . മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തിയ വീടിന്‍റെ സമീപത്തെ കാടുകളില്‍ പ്രദേശവാസികളും പോലീസും തെരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല. മകളെ കണ്ടെത്തുന്നതിനു…

Read More

‘ചതിവ്, വഞ്ചന, അവഹേളനം’… പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു; പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല; പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്ന് എ. പദ്മകുമാർ

പത്തനംതിട്ട: സിപിഎം സംസ്ഥാന സമ്മേളനത്തിൽ നിന്ന് പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനു പിന്നാലെ നിലപാടിൽ ഉറച്ചു നിൽക്കുന്നെന്ന് എ. പദ്മകുമാർ. പ്രായപരിധിക്ക് കാത്തു നിൽക്കുന്നില്ല, 66 ൽ തന്നെ എല്ലാം ത്യജിക്കുകയാണെന്നും തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിയുമെന്നും പദ്മകുമാർ മാധ്യമങ്ങളോടു പ്രതികരിച്ചു. 50 വർഷം പരിചയമുള്ള തന്നെ തഴഞ്ഞ് ഒമ്പതു വർഷം മാത്രമായ വീണാ ജോർജിനെ പരിഗണിച്ചുവെന്നും പദ്മകുമാർ കുറ്റപ്പെടുത്തി. എന്നാൽ, സിപിഎം വിടില്ല, ബ്രാഞ്ചിൽ പ്രവർത്തിക്കാനാണ് തീരുമാനം. ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞതിൽ ഉറച്ചുനിൽക്കുകയാണ്. പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് പദ്മകുമാർ സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയത്. തൊട്ടു പിന്നാലെയുള്ള ഫേസ്ബുക്ക് പോസ്റ്റിലും നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഇദ്ദേഹം ഉന്നയിച്ചിരുന്നു. “ചതിവ്, വഞ്ചന, അവഹേളനം – 52 വർഷത്തെ ബാക്കിപത്രം ലാൽ സലാം’ എന്നായിരുന്നു പദ്മകുമാറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രൊഫൈൽ ചിത്രവും…

Read More