മോഡലിന്‍റെ വസ്ത്രത്തിനുള്ളിൽ പാറികളിക്കുന്ന ചിത്രശലഭം;കയ്യടിച്ച് ആരാധകർ

എല്ലാ കാലത്തും പുത്തൻ പരീക്ഷണങ്ങൾ നടക്കുന്ന ഇടമാണ് ഫാഷൻ ലോകം. വ്യത്യസ്തമായ വസ്ത്രങ്ങളും മേക്കപ്പുകളും ലുക്കുമായി ഓരോ ദിവസവും നമ്മെ ഞെട്ടിപ്പിക്കുന്നതാണ് മോഡലുകൾ.  സ്പ്രിംഗ്-സമ്മർ ശേഖരങ്ങളോടെയുള്ള പാരിസ് ഫാഷൻ വീക്ക് സെപ്തംബർ 25 -നാണ് തുടങ്ങിയത്. പാരിസ് ഫാഷൻ വീക്ക് 2024 -ൽ കാണികളെ ഞെട്ടിച്ചു കൊണ്ട് ഒരു മോഡൽ റാംപിൽ കൂടി നടക്കുകയാണ്. മോഡൽ ജീവനുള്ള ചിത്രശലഭങ്ങളാൽ നിറഞ്ഞ വസ്ത്രം  ധരിച്ചാണ് റാംപിൽ കൂടി നടന്നത്. മോഡലിന്‍റെ വസ്ത്രം എല്ലാവരിലും ഏറെ കൗതുകമുണർത്തി.  അണ്ടർകവർ ക്രിയേറ്റീവ് ഡയറക്ടറായ ജുൻ തകഹാഷിയാണ് ഈ വസ്ത്രം തയ്യാറാക്കിയത്.  ഇതിന്‍റെ വീഡിയോയും ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ വെെറലായി.യുവതിയുടെ വസ്ത്രത്തിനുള്ളിൽ ജീവനുള്ള ചിത്രശലഭങ്ങൾ പാറി കളിക്കുന്നത് ഏവരിലും കൗതുകമുണർത്തി.  പലരും വസ്ത്രത്തിന്‍റെ ഡിസെെനറെ അഭിനന്ദിച്ച് രംഗത്തെത്തി. അസാമാന്യ കഴിവാണെന്ന് പലരും പ്രശംസിച്ചു. എന്നാൽ കുറ്റപ്പെടുത്തുന്നവരും കുറവില്ലായിരുന്നു. ജീവികൾ നിങ്ങൾക്ക്…

Read More

ഇതൊക്കെ ഫാഷനല്ലെ‍! വൈറലായ് വീഡിയോ

ഫാഷന്‍റെ തിളക്കമാർന്ന ലോകം ഫാഷൻ വീക്കിനായി പാരീസിലേക്ക് ശ്രദ്ധ തിരിക്കുന്നു. സെപ്‌റ്റംബർ 25-ന് ആരംഭിച്ച ഈ ഹൈ പ്രൊഫൈൽ ഇവന്‍റ് ഒക്ടോബർ 3 വരെയാണ്. അന്താരാഷ്‌ട്ര ഡിസൈനർമാരുടെ ഒരു നിര തന്നെ റാംപിൽ  തങ്ങളുടെ ശേഖരങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെങ്കിലും, അവിസ്മരണീയമായ വൈറൽ നിമിഷങ്ങൾ പിറവിയെടുക്കുന്ന ഒരു ഘട്ടം കൂടിയാണിത്. അതിനാൽ, ഇത്തവണ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട നിമിഷം ഏതാണ്? ഭീമാകാരമായ രോമങ്ങൾ ധരിച്ച ഒരു മോഡൽ റൺവേയിൽ ഇടറി വീഴുകയും വഴിതെറിക്കുകയും ചെയ്യുന്നു. ഇത് അപ്രതീക്ഷിത കൂട്ടിയിടികൾക്ക് കാരണമായി. അമേരിക്കൻ കത്തീഡ്രലിൽ ക്രിസ്റ്റ്യൻ കോവന്റെ റെഡി ടു വെയർ സ്പ്രിംഗ് സമ്മർ 2024 ഷോയിലാണ് സംഭവം. ഈ സംഭവം പകർത്തുന്ന വീഡിയോ ഡയറ്റ് പ്രാഡ ഷെയർ ചെയ്തതോടെ വൈറലായ്.  വീഡിയോയിൽ, ഒരു ഭീമാകാരമായ കറുത്ത രോമ പന്ത് പോലെ വസ്ത്രം ധരിച്ച മോഡൽ റാംപിലേക്ക് നടക്കുന്നു.  തുടക്കത്തിൽ…

Read More

സ്പാനിഷ് ബാറ്റ് ഗുഹയിൽ നിന്ന് കണ്ടെത്തിയത് 6,000 വർഷം പഴക്കമുള്ള ചെരുപ്പുകൾ; യൂറോപ്പിലെ ഏറ്റവും പഴക്കമുള്ള ഷൂകളാണിതെന്ന് ശാസ്ത്രജ്ഞർ

യൂറോപ്പിലെ ഏറ്റവും പഴക്കം ചെന്ന ഷൂസ് സ്‌പെയിനിലെ ഗുഹയിൽ നിന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, പുല്ലിൽ നിന്ന് നെയ്ത ഒരു ജോഡി ചെരിപ്പുകൾക്ക് ഏകദേശം 6,000 വർഷം പഴക്കമുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിൽ ഖനിത്തൊഴിലാളികൾ കുഴിച്ചെടുത്ത അൻഡലൂഷ്യയിലെ വവ്വാലുകളുടെ ഗുഹയിൽ നിന്ന് കണ്ടെത്തിയ പുരാതന വസ്തുക്കളുടെ കൂട്ടത്തിൽ ഇവയും ഉൾപ്പെട്ടിരുന്നു. ബാഴ്‌സലോണയിലെ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയിലെയും സ്‌പെയിനിലെ അൽകാല യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകർ ഇപ്പോൾ കുട്ടകളും ഉപകരണങ്ങളും ഉൾപ്പെടുന്ന വസ്തുക്കളെ വിശകലനം ചെയ്തിട്ടുണ്ട്. സ്പെയിനിലെ ഗവേഷകർ വിശകലനം ചെയ്ത ചെരുപ്പുകൾ പുല്ലുകളും മറ്റ് വസ്തുക്കളും ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 2008 ൽ അർമേനിയയിലെ ഒരു ഗുഹയിൽ നിന്ന് കണ്ടെത്തിയ 5,500 വർഷം പഴക്കമുള്ള ലെതർ ഷൂസിനേക്കാൾ പഴക്കമുള്ള നിയോലിത്തിക്ക് കാലഘട്ടത്തിലാണ് ഇവ. ശേഖരത്തിലെ നിരവധി കൊട്ടകളും മറ്റുള്ളവയും ഗവേഷകർ പഠിച്ചു. ഈ വസ്തുക്കൾ യൂറോപ്പിലെ ആദ്യകാല-മധ്യ-ഹോളോസീൻ…

Read More

സ്കൂൾ കാലഘട്ടത്തിലെ പ്രണയം; 69 വർഷത്തെ ദാമ്പത്യം; ജീവിതത്തിലും മരണത്തിലും പിരിയാതെ ദമ്പതികൾ

ചില വാർത്തകൾ വായിച്ചാൽ അറിയാതെ കണ്ണ് നിറഞ്ഞു പോകാറുണ്ട്. അത്തരമൊരു വാർത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യുകയുണ്ടായി. 69 വർഷത്തെ ദാമ്പത്യജീവിതത്തിനൊടുവിൽ വിർജീനിയ, ടോമി സ്റ്റീവൻസ് ദമ്പതികളുടെ വേർപാടിന്‍റെ കഥ എല്ലാവരെയും നൊമ്പരപ്പെടുത്തിയിരുന്നു.  ഹെെസ്കൂൾ പഠിക്കുമ്പോൾ മുതലുള്ള സൗഹൃതം. അത് പിന്നെ പ്രണയമായി മാറി. അവസാനം വിവാഹത്തിലേക്കും എത്തി. വിർജീനിയയുടെയും, ടോമി സ്റ്റീവൻസിന്‍റെയും പ്രണയം ഓരോ ദിവസവും കൂടുതൽ അടുക്കുന്നതല്ലാതെ കുറയുന്നില്ല. പരസ്പരം സ്നേഹിച്ചും പിണങ്ങിയും ഇണങ്ങിയും അവർ തമ്മിലുള്ള ജീവിതം മനോഹരമായി മുന്നോട്ട് പോയി. കാലങ്ങൾ കഴിഞ്ഞു ഇരുവരും വയസായി. പ്രായമേറെ ചെന്നിട്ടും ആ പ്രണയത്തിനു ഉലച്ചിലുകൾ സംഭവിച്ചില്ല. ഇരുവരുടെയും അവസാന കാലത്ത് ആശുപത്രിക്കിടക്കയിൽ നിന്നുമുള്ള ദൃശ്യങ്ങളാണ് പുറത്തു വരുന്നത്. മരണക്കിടക്കയിലും പരസ്പരം കെെകൾ കോർത്ത് പിടിച്ച് കിടക്കുന്ന ചിത്രങ്ങൾ കണ്ടാൽ കരയാത്തവരായി ആരുമുണ്ടാകില്ല. 91 കാരനായ ടോമി സ്റ്റീവൻസ്…

Read More

യുണീക്ക് ഹാക്ക് ടു സ്ലൈസ്; സോഷ്യൽ മീഡിയയിൽ വൈറലായ് വീഡിയോ

ജോലികൾ ചെയ്യുന്നതിനുള്ള പുതിയ വഴികൾ പരിചയപ്പെടുത്തുന്നതിലൂടെ ഇന്‍റർനെറ്റ് നമ്മുടെ ജീവിതം എളുപ്പമാക്കാൻ സഹായിക്കുന്നു. പല തരത്തിലുള്ള പാചക നുറുങ്ങുകളും അടുക്കള ഹാക്കുകളും ഇങ്ങനെ വൈറലാകാറുണ്ട്. ചിലത് തികച്ചും വിചിത്രമാണെങ്കിലും മറ്റുള്ളവ അതിശയകരമാംവിധം ഫലപ്രദമാണെന്ന് തെളിയിക്കുന്നു. അടുത്തിടെ പിസ്സ മുറിക്കുന്നതിനുള്ള ഒരു മാർഗം കാണിക്കുന്ന വീഡിയോ ഇന്‍റർനെറ്റിൽ തരംഗമായി. 23 ദശലക്ഷത്തിലധികം ആളുകളാണ് ഈ ഹാക്ക് കണ്ടത്. പിസ്സ കഷ്ണങ്ങൾ വേർതിരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ആളുകളെ ആകർഷിച്ചത്.  @rowheimfarooqui എന്നയാളുടെ ഇൻസ്റ്റാഗ്രാം റീലിൽ, പിസ്സ സ്റ്റൂൾ എന്നും അറിയപ്പെടുന്ന ഉപകരണം ഉപയോഗിച്ച് പിസ്സ അനായാസം വേർതിരിക്കുന്നത് കാണാം. പിസ്സയുടെ ഒരു ഭാഗം സൂക്ഷിച്ചുവെച്ചുകൊണ്ട് അയാൾ തന്‍റെ മറ്റേ കൈ ഉപയോഗിച്ച് കഷ്ണം ഭംഗിയായി വേർതിരിക്കുന്നു. വീഡിയോയ്ക്ക് ഇതിനോടകം തന്നെ ധാരാളം കമന്‍റുകളും ലൈക്കുകളും ലഭിച്ചു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക    

Read More

വിക്ടോറിയ രാജ്ഞി കഴിച്ച ലോകത്തിലെ ഏറ്റവും പഴക്കമുള്ള വിസ്‌കി; ലേലത്തിനായ് ഒരുങ്ങുന്നു 

സ്‌കോട്ട്‌ലൻഡിലെ 750 വർഷം പഴക്കമുള്ള കോട്ടയിൽ നിന്ന് കണ്ടെത്തിയ വിസ്‌കി ബോട്ടിലുകൾ ഈ വർഷം നവംബറിൽ ലേലം ചെയ്യാൻ ഒരുങ്ങുകയാണ്. 1800-കളുടെ തുടക്കത്തിലേതാണ് വിസ്‌കിയെന്ന് വിദഗ്ധർ പറയുന്നു. ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വിസ്‌കികളിലൊന്നാണ്. കൂടുതൽ വ്യക്തമായി പറഞ്ഞാൽ ഇത് 1833-ൽ ഇത് ഉണ്ടാക്കി. 1841-ൽ കുപ്പിയിലാക്കി, 1932-ൽ റീബോറ്റിൽ ചെയ്തതായി പറയപ്പെടുന്നു. ഈ പാനീയത്തിന്‍റെ 40 കുപ്പികൾ 2022-ന്‍റെ അവസാനത്തിൽ പെർത്ത്ഷെയറിലെ ബ്ലെയർ കാസിലിൽ ഒരു നിലവറ വാതിലിനു പിന്നിൽ നിന്ന് കണ്ടെത്തി. കോട്ടയുടെ ആർക്കൈവുകളിലും കാർബൺ ഡേറ്റിംഗിലും നടത്തിയ ഗവേഷണം സ്‌കോട്ടിഷ് യൂണിവേഴ്‌സിറ്റിസ് എൻവയോൺമെന്‍റൽ റിസർച്ച് സെന്‍റർ നടത്തിയ പഠനത്തിലാണ് വിസ്‌കിയുടെ പഴക്കം പരിശോധിക്കുന്നത്. 1844-ൽ വിക്ടോറിയ രാജ്ഞിയും ആൽബർട്ട് രാജകുമാരനും കോട്ട സന്ദർശിച്ചപ്പോൾ വിസ്‌കി രുചിച്ചിരിക്കാമെന്നാണ് അവർ അഭിപ്രായപ്പെടുന്നത്.  ലേലത്തിന്‍റെ ചുമതലയുള്ള കമ്പനി പറയുന്നതനുസരിച്ച് 24 കുപ്പികളിൽ ഓരോന്നിനും ഏകദേശം 10,000…

Read More

വിചിത്രമായ മേള; സ്ത്രീകൾക്ക് മാത്രം പ്രവേശനം; പുരുഷൻമാർ പുറത്തു നിൽക്കണം

ആചാരങ്ങളും അനുഷ്ടാനങ്ങളും ഓരോ സ്തലത്തും വിഭിന്നമാണ്. വിചിത്രമായ ആചാരങ്ങൾ പോലും പലയിടത്തും ആഘോഷിക്കാറുമുണ്ട്. മധ്യപ്രദേശിൽ ശ്രീകൃഷ്ണ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ  182 വർഷമായി ഫൂൽ ഡോൾ ഗ്യാരസ് ഫെസ്റ്റിവലിന്‍റെ ഭാഗമായി  ജൽവിഹാർ മേള ആഘോഷിക്കാറുണ്ട്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മേളയാണിത്. ക്ഷേത്രത്തിലെ പുരോഹിതനായിരുന്ന പരേതനായ കേശവദാസ് മഹാരാജാണ് ഈ ഫെസ്റ്റിവൽ ആരംഭിച്ചത്.  അഞ്ച് ദിവസം നടക്കുന്ന ഈ ഫെസ്റ്റിവലിൽ രണ്ട് ദിവസം സ്ത്രീകൾക്ക് മാത്രമുള്ളതാണ്. ആദ്യത്തെ മൂന്ന് ദിവസം അതുപോലെ പുരുഷന്മാർക്കും. സ്ത്രീകൾക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകളോ അപകടങ്ങളോ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് പുരുഷൻമാരെ അങ്ങോട്ടേക്ക് പ്രവേശിപ്പിക്കാത്തത്. മേളയ്ക്ക് ആവശ്യമായ കാര്യങ്ങൾ ഒരുക്കുന്നത് സ്ത്രീകളാണ്. മാത്രമല്ല അന്നേ ദിവസം സ്ത്രീകൾ തങ്ങളുടെ മുഖം മറക്കേണ്ടതില്ല. സ്ത്രീകൾ വളരെ ആസ്വദിച്ചും സ്വാതന്ത്ര്യത്തോടുമാണ് ഈ മേളയിൽ പങ്കെടുക്കുന്നത്  

Read More

പ്രണയം റേഡിയയോട് ; 1500 -ലധികം റേഡിയോ ശേഖരവുമായി രാംസിംഗ്

റേഡിയോയിലെ സുപ്രഭാതം കേട്ടുകൊണ്ടാണ് പണ്ട് പല വീടുകളും ഉണർന്നിരുന്നത്. കാലം മാറിയപ്പോൾ റേഡിയോ കേൾക്കുന്നവരുടെ എണ്ണത്തിലും മാറ്റങ്ങൾ സംഭവിച്ചു. എങ്കിലും ഇന്നും റേഡിയോട് അടങ്ങാത്ത അഭിനിവേശമുള്ള ഒരാൾ ഉത്തർപ്രദേശിലുണ്ട്. ഉത്തർ പ്രദേശിൽ നിന്നുള്ള രാം സിംഗ് ബുദ്ധ് എന്ന 67 -കാരനാണ് ആ വ്യക്തി. 1500 -ലധികം വിന്‍റേജ് റേഡിയോ റിസീവറുകളാണ് അദ്ദേഹത്തിന്‍റെ പക്കലുള്ളത്.ഉത്തർപ്രദേശ് വെയർഹൗസിംഗ് കോർപ്പറേഷൻ ഡിപ്പാർട്ട്‌മെന്റിൽ സീനിയർ സൂപ്രണ്ടായിരുന്ന രാംസിംഗ് തന്‍റെ പക്കലെപ്പോഴും റേഡിയോയും കൊണ്ടു നടക്കുമായിരുന്നു.  ആ പതിവ് ഇന്നും തെറ്റിച്ചില്ല.സർവീസിൽ നിന്ന് വിരമിച്ച ശേഷം സ്വന്തമായി ഒരു റേഡിയോ മ്യൂസിയം തുടങ്ങാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ തന്നെക്കൊണ്ട്  റേഡിയോയും റേഡിയോയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും  ശേഖരിച്ചു വെച്ച് ഒരു റേഡിയോ മ്യൂസിയം തന്നെ ഉണ്ടാക്കിയിരിക്കുകയാണ്. രാംസിഗിന്‍റെ റേഡിയോ ശേഖരത്തിൽ 500 -ലധികം റേഡിയോ റിസീവറുകൾ ഉണ്ട്. 1900 ലെ ആന്‍റിക് റേഡിയോ വരെ ആക്കൂട്ടത്തിൽ…

Read More

തട്ടുകട വിഭവം ഹിറ്റ്..! വൈറലായ് പോപ്‌കോൺ ഓംലെറ്റ്

ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. ഈവിധം അവതരിപ്പിക്കപ്പെട്ട ഡൽഹിയിൽനിന്നുള്ള ഒരു തട്ടുകട വിഭവം ലോകമെങ്ങും പ്രശസ്തമായിരിക്കുന്നു. ഡൽഹിയിലെ ഖാവു ഗള്ളിയിലുള്ള തട്ടുകടക്കാരനാണ് ഭക്ഷണപ്രിയരെ ആവേശം കൊള്ളിക്കുന്ന പാചകക്കുറിപ്പിനു പിന്നിൽ. “പോപ്‌കോൺ ഓംലെറ്റ്’ എന്നാണു വിഭവത്തിന്‍റെ പേര്. പ്രഭാതഭക്ഷണത്തിൽ സ്ഥിരമായി ഓംലെറ്റ് ഉൾപ്പെടുത്തുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ വിഭവം പരീക്ഷിച്ചു നോക്കാം. ഒരു പാൻ ചൂടാക്കി ആദ്യം അതിലേക്കു കുറച്ച് വെണ്ണയും മുട്ടയും ഇടുന്നു. തുടർന്നു പോപ്‌കോണും പച്ചക്കറികളും ചേർക്കുന്നു. പാകമായിക്കഴിയുന്പോൾ ഓംലെറ്റ് എടുക്കുന്നതുപോലെ പാനിൽനിന്നെടുക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ “പോപ്‌കോൺ ഓംലെറ്റ്’ റെഡി. ഫുഡ് റീൽ കണ്ട ആയിരക്കണക്കിനാളുകളാണു തട്ടുകടക്കാരന് ലൈക്കടിച്ചിരിക്കുന്നത്.

Read More

ഡേറ്റിന് പോയപ്പോൾ 16000 -രൂപയുടെ ഭക്ഷണം കഴിച്ചു; ഷെയറിടാൻ യുവതി തയാറായില്ല; പിന്നാലെ യുവാവ് കേസ് കൊടുത്തു

കാലം മാറുന്നതനുസരിച്ച് സംസ്കാരത്തിനും മാറ്റങ്ങൾ വന്നു തുടങ്ങി. മാതാപിതാക്കൾ കണ്ടെത്തുന്ന ആളെ മാത്രം വിവാഹം കഴിക്കു എന്നൊരു കാലം തന്നെ നമുക്ക് ഉണ്ടായിരുന്നു. ‌ എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ആചാരങ്ങളും അനുഷ്ടാനങ്ങളും മാറിക്കൊണ്ടിരിക്കുകയാണ്. പല തരത്തിലുള്ള ഡേറ്റിങ് ആപ്പ് വരെ ഇന്ന് നിലവിലുണ്ട്.  റഷ്യയിൽ നിന്നും ഡേറ്റിംഗുമായി ബന്ധപ്പെട്ട് വാർത്തയാണ് പുറത്തു വരുന്നത്. റഷ്യയിൽ ഒരു യുവാവും യുവതിയും ഡേറ്റിന് പോയി. മിറ അവന്യൂവിലെ ഒരു കഫേയാണ് അവർ ഡേറ്റിന് വേണ്ടി തിരഞ്ഞെടുത്തത്. അങ്ങനെ ഭക്ഷണം കഴിക്കാൻ രണ്ടാളും കയറി. ബില്ല് ഷെയർ ഇടാമെന്ന ‌ധാരണയിലാണ് ഇരുവരും ഒരു ഹോട്ടലിലേക്ക് കയറിയത്.  വയറു നിറയെ ഭക്ഷണം കഴിച്ച് ബില്ല് കൊടുക്കാൻ നേരം രണ്ടാളും തമ്മിൽ തർക്കമായി. 6000 രൂപയാണ്  ബിൽ വന്നത്. യുവാവ് ആണ് ഏറ്റവും കൂടുതൽ കഴിച്ചത് അതുകൊണ്ട് ഇത്രയും രൂപ ഷെയർ ഇടാൻ…

Read More