ഒരു കൈയബദ്ധം, നാറ്റിക്കരുത്… എട്ടു വയസുകാരൻ അമ്മയറിയാതെ ആമസോണിൽ നിന്ന് ഓർഡർ ചെയ്തത് 70,000 ലോലിപോപ്പുകൾ, വില 3.3 ലക്ഷം!

ഓൺലൈൻ ഷോപ്പിംഗ് സൈറ്റ് വഴി സാധനങ്ങൾ ഓർഡർ ചെയ്യുന്നവരാകും നമ്മളെല്ലാവരും. ഇഷ്ടമുള്ള സാധനങ്ങൾ ഓരോന്ന് നോക്കി ഏത് സമയത്തും വാങ്ങാം എന്നുള്ളതിനാൽത്തന്നെ ഓൺലൈൻ സൈറ്റുകളെ നമ്മൾ പൊതുവെ ആശ്രയിക്കും. എന്നാൽ നമ്മൾ അറിയാതെ ഓൺലൈനിൽ നിന്ന് ആരെങ്കിലും എന്തെങ്കിലുമൊക്കെ ഓർഡർ ചെയ്താലുള്ള അവസ്ഥയെ കുറിച്ച് ഓർത്തിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു എട്ട് വയസുകാരൻ മാതാപിതാക്കൾ അറിയാതെ ആമസോൺ വഴി അവനു ആവശ്യമുള്ള സാധനം ഓർഡർ ചെയ്തു. എന്താണെന്ന് കേൾക്കുന്പോഴാണ് അത്ഭുതം. എഴുപതിനായിരം ലോലിപോപ്പുകള്‍. അതായത് 3.3 ലക്ഷം രൂപയുടെ ലോലിപോപ്പുകൾ ആണ് അവൻ ഓർഡർ ചെയ്തത്. കെന്‍റക്കിയിൽ ആണ് സംഭവം. 8 വയസുകാരൻ ലിയാം ആണ് അമ്മയുടെ ഫോൺ ഉപയോഗിച്ച് എഴുപതിനായിരത്തോളം ലോലിപോപ്പുകൾക്ക് ഓർഡർ കൊടുത്തത്. അമ്മയായ ലാഫേഴ്‌സ് ഫോൺ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ഈ ഓർഡർ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഓർഡർ…

Read More

ഓപ്പറേഷൻ സിന്ദൂർ; പ്രധാനമന്ത്രി വിളിച്ച സർവകക്ഷിയോഗം ഇന്ന്

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂര്‍ സര്‍ജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പാർലമെന്‍റിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ രാവിലെ 11 ന് യോഗം നടക്കും.അതേസമയം ഓപ്പറേഷൻ സിന്ദൂറിലൂടെ ലക്ഷ്യമിട്ടത് തന്നെയാണ് നടപ്പാക്കിയതെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് മറുപടിയായി ബുധനാഴ്ച പുലർച്ചെയാണ് ഓപ്പേറഷൻ സിന്ദൂർ സൈന്യം നടപ്പാക്കിയത്. പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളിലാണ് ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയത്. ലക്ഷ്യമിട്ടത് നടപ്പാക്കി. എന്നാൽ സാധാരണക്കാരെ നമ്മൾ ആക്രമിച്ചിട്ടില്ല. കൃത്യമായ ശ്രദ്ധയോടെയാണ് ആക്രമണം നടത്തിയത്. ഭീകര കേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയ്ക്ക് നേരെയുള്ള ആക്രമണത്തിന് മറുപടി നൽകാനുള്ള അവകാശമാണ് വിനിയോഗിച്ചതെന്നും സമചിത്തതയോടെയും മാനവികത ഉയർത്തി പിടിച്ചുമാണ് സേന പെരുമാറിയതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. This block has…

Read More