ജഗതി ശ്രീകുമാറിന് ഇംപ്രൊവൈസ് ചെയ്യാനുള്ള കഴിവുണ്ട്; അതിനാലാണ് ഇത്രയധികം അവിസ്മരണീയമായ മുഹൂർത്തങ്ങൾ മലയാളത്തിൽ പിറന്നുവീണത്; ആലപ്പി അഷ്റഫ്

ജഗതി ശ്രീകുമാർ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ അഭിനേതാവാണ്. അദ്ദേഹത്തിന് ഇംപ്രൊവൈസ് ചെയ്യാനുള്ള കഴിവുള്ളതുകൊണ്ടാണ് ഇത്രയധികം അവിസ്മരണീയമായ മുഹൂർത്തങ്ങൾ മലയാളത്തിൽ പിറന്നുവീണതെന്ന് ആലപ്പി അഷ്റഫ്. ജഗതി തനിക്കിഷ്ടമുള്ള രീതിയിൽ അഭിനയിക്കുന്നതിനെപ്പറ്റി ഇതുവരെ ഒരു സംവിധായകനോ നടനോ പരാതി പറഞ്ഞിട്ടില്ല. ഒപ്പം നിൽക്കുന്ന അഭിനേതാവിന് ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് അവർക്ക് തുറന്നുപറയാം. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന ആളല്ല ജഗതി. ജഗതി അഭിനയിച്ചതിനൊപ്പം മറ്റുള്ളവർക്ക് പിടിച്ചു നില്ക്കാൻ കഴിയുന്നില്ലെങ്കിൽ സംവിധായകന് ആ ഷോട്ട് ഒന്നുകൂടി എടുക്കാവുന്നതേ ഉള്ളൂ എന്ന് ആലപ്പി അഷ്റഫ്.

Read More

ഗോസ്റ്റ് പാരഡെയ്സിന്‍റെ ഓഡിയോ പ്രകാശനം നടന്നു; ചിത്രം സെപ്റ്റംബറിൽ തിയറ്ററുകളിൽ

ഓസ്‌ട്രേലിയയിലും കേരളത്തിലുമായി ചിത്രീകരിച്ച ഗോസ്റ്റ് പാരഡെയ്സ് എന്ന ചിത്രത്തിന്‍റെ ഓഡിയോ പ്രകാശന കർമം നടന്നു. ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ചിരിക്കുന്ന ജോയ് കെ മാത്യൂ ആണ്. നടനും സംവിധായകനും ഗ്ലോബൽ മലയാളം സിനിമയുടേയും ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ചെയർമാൻ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിലിപ്പ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ സുനിൽ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. അസറ്റ്‌ മൈഗ്രേഷൻ ആൻഡ് എജ്യുക്കേഷൻ ഡയറക്ടർ സുലാൽ മത്തായി ടൈറ്റിൽ ഓഡിയോ റിലീസ് ചെയ്തു. നടിയും നർത്തകിയുമായ ഡോ. ചൈതന്യ ഉണ്ണി, നടന്മാരായ സി.പി.സാജു, ഷാമോൻ, ജോബിഷ്, എന്നിവർ സംസാരിച്ചു. ഓസ്‌ട്രേലിയൻ മലയാള ചലച്ചിത്ര രംഗത്തെ നടീനടന്മാർ പങ്കെടുത്തു. സെപ്റ്റംബറിൽ വിവിധ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. ഗ്ലോബൽ മലയാളം സിനിമയുടെ ബാനറില്‍ ഓസ്‌ട്രേലിയന്‍ മലയാളം ഫിലിം ഇന്‍ഡസ്ട്രിയുടെ സഹകരണത്തോടെയാണ് ഗോസ്റ്റ് പാരഡെയ്സ് പുറത്തിറക്കുന്നത്.…

Read More

സൗകര്യമുള്ളവര്‍ വണങ്ങിയാല്‍ മതി, താന്‍ വണങ്ങിയിട്ടുണ്ട്; രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റു എന്ന മുസല്‍മാൻ; കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും രാജ്യദ്രോഹികളെന്ന് പി.സി. ജോർജ്

കോട്ടയം: മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരേ വിദ്വേഷ പരാമര്‍ശവുമായി പി.സി.ജോര്‍ജ്. രാജ്യത്തെ നശിപ്പിച്ച ഒന്നാം പ്രതി നെഹ്‌റു എന്ന മുസല്‍മാനാണെന്ന് പി.സി പ്രതികരിച്ചു. നെഹ്‌റു പെരയ്ക്കകത്ത് അഞ്ചുനേരം നിസ്‌കരിക്കുമായിരുന്നു. എന്നിട്ട് ദൈവവിശ്വാസം ഇല്ലെന്ന് പറഞ്ഞ് നടക്കുകയായിരുന്നെന്നും പി.സി. പറഞ്ഞു. ഇവിടുത്തെ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും രാജ്യദ്രോഹികളാണ്. രണ്ട് കൂട്ടരെയും ഉപേക്ഷിക്കേണ്ട സമയമായെന്നും പി.സി കൂട്ടിച്ചേർത്തു. രാജ്ഭവനിൽ ഭാരതാംബയുടെ ചിത്രം വച്ചതില്‍ വിവാദം ഉണ്ടാക്കേണ്ട കാര്യമില്ല. സൗകര്യമുള്ളവര്‍ വണങ്ങിയാല്‍ മതി. താന്‍ വണങ്ങിയിട്ടുണ്ടെന്നും പി.സി പറഞ്ഞു.

Read More

അമാൻ ഇപ്പോൾ ഹാപ്പിയാണ്, ചേരേണ്ടത് എന്നായാലും ചേരണം; വീണാ നായർ

മുൻഭർത്താവ് അമാനെ കുറിച്ച് വീണാ നായർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൻ ( അമാൻ) ഇപ്പോൾ ഹാപ്പിയാണ്. ചേരേണ്ടത് ചേരണം എന്ന് പറയില്ലേ? ഞാൻ ഒരുപാട് മാറി. പഴയ ഞാൻ അല്ല ഇപ്പോഴെന്ന് എനിക്ക് തന്നെ അറിയാം. എന്തിനെയും അഭിമുഖീകരിക്കാൻ ഞാൻ നല്ല രീതിയിൽ പഠിച്ചു. കുലസ്ത്രീ പരിവേഷം തന്നെയായിരുന്നു എനിക്ക്. അങ്ങനെയായിരുന്നു ഞാൻ. അതൊന്നുമല്ല ജീവിതമെന്ന് എനിക്കിപ്പോഴാണ് മനസിലായത്. വിഷമം ഉണ്ടോയെന്ന് ചോദിച്ചാൽ മനുഷ്യരല്ലേ… വൈരാഗ്യം മനസിൽ സൂക്ഷിക്കുന്നയാളല്ല അദ്ദേഹം. പുള്ളി നല്ല മനുഷ്യനാണ്. അതുപോലെ എനിക്കും വൈരാഗ്യമോ ദേഷ്യമോ ഇല്ല. എടുത്ത് ചാട്ടം, ദേഷ്യം എല്ലാമുണ്ടായിരുന്നു എനിക്ക്. മുന്നും പിന്നും നോക്കാത്ത രീതിയായിരുന്നു. ഇപ്പോൾ അതെല്ലാം മാറി. എന്താണ് ചെയ്യുന്നത്, പ്രവർത്തിക്കുന്നത് എന്നതിൽ വ്യക്തമായ ധാരണയുണ്ട്. 30 വയസായിട്ട് മാത്രമെ വിവാഹം കഴിക്കാവൂവെന്ന് ഇപ്പോൾ എനിക്ക് പരിചയമുള്ള പിള്ളേരോടെല്ലാം ഞാൻ…

Read More

കണ്ണൂരിൽ വൻ മയക്കുമരുന്നു വേട്ട: യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ; ഇരുവരും മുമ്പും മയക്കു മരുന്ന് കേസുകളിൽ ഉൾപ്പെട്ടവർ

കണ്ണൂർ: കണ്ണൂരിൽ വൻ മയക്കുമരുന്ന് വേട്ട. 184.43 ഗ്രാം മെത്തഫിറ്റാമിനും 89.423 ഗ്രാം എംഡിഎംഎയും 12.446 ഗ്രാം ഹാഷിഷ് ഓയിലുമായി യുവതിയടക്കം രണ്ട് പേർ അറസ്റ്റിൽ. കരിപ്പാൽ പണ്ടികശാല സ്വദേശി പി. മുഹമ്മദ് മഷൂദ്(29), അഴീക്കോട് സ്വദേശി ഇ. സ്നേഹ എന്നിവരെയാണ് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് ഓഫീസിലെ സർക്കിൾ ഇൻസ്പെക്ടർ സി.ഷാബുവിന്‍റെ നേതൃത്വത്തിൽ പിടികൂടിയത്. കണ്ണൂർ കുറുവയ്ക്ക് സമീപമുള്ള സ്വകാര്യ ടൂറിസ്റ്റ് ഹോമിലും വാഹനത്തിലും അഴീക്കോട്‌ ഭാഗത്തെ വീട്ടിലും നടത്തിയ പരിശോധനയിലാണ് വില്പനയ്ക്കായി സൂക്ഷിച്ച മയക്കുമരുന്നുകൾ പിടികൂടിയത്. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി. ജലീഷിനും പി.വി.ഗണേഷ് ബാബുവിനും ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഇന്നലെ രാത്രികുറുവ ബീച്ചിന് അടുത്തുള്ള സ്വകാര്യ ടൂറിസ്റ്റ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ 4.8 ഗ്രാം മെത്താഫിറ്റാമിനാണ് പിടിച്ചെടുത്തത്. തുടർന്ന് ഇരുവരുടെയും വാഹനമായ കെഎൽ…

Read More

സ്വരാജിനെ തള്ളി സിപിഐ;”സ്വരാജിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത ഇല്ലായിരുന്നു’; തോൽവി പഠിക്കാൻ പ്രത്യേക കമ്മറ്റി

‌തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് വിമര്‍ശനം. എല്‍ഡിഎഫ് സ്ഥാനാഥി എം. സ്വരാജിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത കുറവായിരുന്നു. സ്വന്തം നാട്ടില്‍പോലും ജനങ്ങളുടെ പിന്തുണ നേടാന്‍ സാധിച്ചില്ല. സംസ്ഥാന നേതാവെന്ന നിലയില്‍ സ്വരാജിനെ രംഗത്തിറക്കിയിട്ടും വിജയിക്കാന്‍ കഴിയാതിരുന്നത് സ്വരാജിനെ ജനങ്ങള്‍ തള്ളിക്കളഞ്ഞതുകൊണ്ടാണെന്നു ചില നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കാന്‍ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു.

Read More

വിജയ്ക്ക് പിറന്നാൾ ആശംസ നേർന്ന് തൃഷ: വീണ്ടും പ്രണയ ഗോസിപ്പുകളുമായി സോഷ്യല്‍ മീഡിയ

ടിവികെ നേതാവുമായ വിജയ്ക്ക് പിറന്നാളാശംസകൾ നേര്‍ന്നുള്ള തൃഷയുടെ പോസ്റ്റ് സോഷ്യല്‍മീഡിയയില്‍ വീണ്ടും ഗോസിപ്പുകള്‍ക്ക് തുടക്കമിട്ടിരിക്കുന്നു. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള വാര്‍ത്ത കുറച്ചുനാളായി പ്രചാരത്തിലുണ്ട്. എന്നാല്‍ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കാറുള്ള വിജയ് ഒരിക്കലും തങ്ങള്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല. എന്നാല്‍ ഇരുവരെയും ഒരുമിച്ച് കാണുമ്പോഴെല്ലാം ഇത്തരം വാര്‍ത്തകള്‍ക്ക് ചൂടുപിടിക്കുക പതിവാണ്. ഇപ്പോള്‍ വിജയുടെ 51-ാം പിറന്നാളിന് തൃഷ പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് വീണ്ടും ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.തൃഷ അടുത്തിടെ വാങ്ങിയ വളർത്തുനായ ഇസിയെ തനിക്കൊപ്പമിരുന്ന് വിജയ് ഓമനിക്കുന്ന ചിത്രമാണ് തൃഷ പങ്കുവെച്ചത്. ഏറ്റവും മികച്ചയാൾ എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന അടിക്കുറിപ്പ്. ഒരു ഹഗ് ഇമോജിയും ഒപ്പം ചേർത്തിട്ടുണ്ട്. ചിത്രം നിമിഷനേരം കൊണ്ട് ഇരുവരുടെയും ആരാധകര്‍ ഏറ്റെടുത്തു. ക്യൂട്ടീസ്’ ലൗവ്‌ലി കപ്പിള്‍ എന്നൊക്കെയാണ് ചിത്രത്തിന് ആരാധകരുടെ കമന്‍റുകള്‍. എന്നാല്‍ പോസ്റ്റിനെ മറ്റൊരു രീതിയില്‍ കണ്ട ചിലരാണ് നെഗറ്റീവ് കമന്‍റുകള്‍…

Read More

യുഎസ് ആക്രമണം പരാജയമെന്ന റിപ്പോർട്ട് തള്ളി വൈറ്റ് ഹൗസ്

വാഷിംഗ്ടൺ: ഇറാനിലെ ആണവകേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ ആക്രമണം പരാജയമായിരുന്നുവെന്ന യുഎസ് ഇന്‍റലിജൻസിന്‍റെ പ്രാഥമിക വിലയിരുത്തൽ വൈറ്റ് ഹൗസ് തള്ളി. ഇത് പൂർണമായും തെറ്റാണെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇറാന്‍റെ ആണവ പദ്ധതിയെ ഏതാനും മാസം മാത്രം പിന്നോട്ടടിപ്പിക്കുകയേ ചെയ്തിട്ടുള്ളുവെന്നും സമ്പുഷ്ടീകരിച്ച യുറേനിയത്തിന്‍റെ ബാച്ചുകൾ ആക്രമണത്തിന് മുമ്പ് ഇറാൻ വളരെ മാറ്റിയെന്നുമായിരുന്നു യുഎസ് ഇന്‍റലിജൻസ് ഏജൻസിയുടെ പ്രാഥമിക റിപ്പോർട്ട്. സിഎൻഎൻ ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ഈ വിലയിരുത്തൽ ചോർത്തിയത് പ്രസിഡന്‍റ് ട്രംപിനെ താഴ്ത്തിക്കെട്ടാനും ഇറാന്‍റെ ആണവ പദ്ധതിയെ ഇല്ലാതാക്കാനുള്ള ദൗത്യത്തിൽ ഏർപ്പെട്ട ധീരരായ യുദ്ധവിമാന പൈലറ്റുമാരെ അപകീർത്തിപ്പെടുത്താനുമുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്നു വൈറ്റ്ഹൗസ് കുറ്റപ്പെടുത്തി. ഇറാന്‍റെ ആണവകേന്ദ്രങ്ങൾ പൂ‍ർണമായി തകർത്തെന്നും ഇറാന് ഇനി ആണവായുധങ്ങൾ നിർമിക്കാൻ സാധിക്കില്ലെന്നുമായിരുന്നു ആക്രമണശേഷം പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നത്.

Read More

‘ജാനകി വേര്‍സസ് സ്‌റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പേരുമാറ്റാന്‍ നിര്‍ദേശം: നിര്‍മാതാക്കളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ജാനകി വേര്‍സസ് സ്‌റ്റേറ്റ് ഓഫ് കേരള സിനിമയിലെ സെന്‍സര്‍ ബോര്‍ഡ് ഇടപെടലില്‍ വ്യക്തത തേടി നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എന്‍. നഗരേഷിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പേരുമാറ്റം നിര്‍ദേശിച്ചത് എന്ത് കാരണത്താലാണ് എന്നതില്‍ സെന്‍സര്‍ ബോര്‍ഡ് വ്യക്തത വരുത്തണമെന്നാണ് ആവശ്യം. നിലവില്‍ പേരുമാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നുമാണ് സുരേഷ് ഗോപി ചിത്രത്തിന്‍റെ അണിയറക്കാരായ സിനിമാ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. വ്യാഴാഴ്ച മുംബൈയില്‍ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. ശേഷം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതിന് സെന്‍സര്‍ ബോര്‍ഡ്: കാരണം വ്യക്തമാക്കിയിട്ടില്ല: ജെഎസ്‌കെ സംവിധായകന്‍ കാരണം വ്യക്തമാക്കാതെയാണ് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതെന്ന് ജാനകി വേഴ്‌സസ് സ്‌റ്റേറ്റ് ഓഫ് കേരളയുടെ സംവിധായകന്‍ പ്രവീണ്‍ നാരായണന്‍. വാക്കാല്‍ മാത്രമാണ് സിനിമയുടെ പേര് മാറ്റണമെന്ന് അറിയിച്ചിട്ടുള്ളത്. മുംബൈയില്‍നിന്നാണ്…

Read More

പശ്ചിമേഷ്യ സാധാരണനിലയിലേക്ക്; ആക്രമണങ്ങളില്ലാതെ ഒരു രാത്രി

ടെഹ്റാൻ: 12 ദിവസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇറാനും ഇസ്രയേലും വെടിനിർത്തിയതോടെ പശ്ചിമേഷ്യ സാധാരണനിലയിലേക്ക്. ഇന്നലെ രാത്രി ഇരുരാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. ഖത്തറിൽ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്ന് നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങൾ വിലയിരുത്തി. ഇറാനുമായി കൂടുതൽ ചർച്ചയ്ക്ക് അന്താരാഷ്ട്ര ആണവോർജ സമിതി ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്. യുദ്ധം അവസാനിച്ചെന്ന ഇറാൻ പ്രസിഡന്‍റിന്‍റെ പ്രഖ്യാപനം വന്നതോടെ ടെഹ്റാനിൽ വൻ ആഹ്ളാദപ്രകടനം നടന്നു. പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി. ശത്രുവിനു കടുത്ത ശിക്ഷ നൽകിയെന്ന് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞു. ഇറാനോട് സാഹസം കാണിച്ചാൽ പിഴ വളരെ വലുതാണെന്ന സന്ദേശം ലോകം കണ്ടു. സ്ഥിരതയിലും സഹവർത്തിത്വത്തിലുമാണ് ഇറാന് വിശ്വാസം. ഇറാന്‍റെ കരുത്തും പ്രതിരോധ ശേഷിയും സഹോദര രാഷ്ട്രങ്ങൾക്ക് വേണ്ടിയും തുടരും. യുഎസുമായുള്ള പ്രശ്നങ്ങൾ…

Read More