വനാതിർത്തിയിൽ കപ്പയും വാഴയും നടാതിരുന്നാൽ വന്യമൃഗങ്ങൾ വരില്ല; ആക്ഷേപ ഉപദേശവമായി എരുമേലിയിലെ ഫോറസ്റ്റ്  ബീറ്റ് ഓഫീസർ; ഇത്തരം ഉപദേശങ്ങളുമായി വരരുതെന്ന് കർഷകർ

മുണ്ടക്കയം: കപ്പയും വാഴയും പ്ലാവും വനാതിര്‍ത്തിയില്‍ നടാതിരുന്നാല്‍ വന്യമൃഗങ്ങള്‍ വരില്ലെന്ന് വനപാലകന്‍റെ വിദഗ്ധ ഉപദേശം. മനുഷ്യരെപ്പോലെ ആനയ്ക്കും കുരങ്ങനും മ്ലാവിനുമൊക്കെ വിശപ്പുണ്ടെന്നും തീറ്റ തേടി അവ നാട്ടിലേക്കിറങ്ങുക സ്വാഭാവിമാണെന്നും എരുമേലി വനമേഖലയിലെ ഒരു ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ ഫോണില്‍ നല്‍കുന്ന ഉപദേശം ഇന്നലെ മലയോരമേഖലയില്‍ വ്യാപക ചര്‍ച്ചയായി. മുണ്ടക്കയം, കോരുത്തോട്, പെരുവന്താനം, എരുമേലി പഞ്ചായത്തുകളുടെ വനയോരങ്ങളില്‍ വിളവെടുക്കാറായ കപ്പയും വാഴയും അടുത്തയിടെയായി കാട്ടുപന്നി കുത്തിമറിക്കുകയാണ്. വാരത്തിനെടുത്തും കൂലിക്കാരെ നിറുത്തിയും വളര്‍ത്തിയവ അപ്പാടെ നഷ്ടമായ വേദനയില്‍ മനം നൊന്തുകഴിയുമ്പോഴാണ് ഫോറസ്റ്റ് ഓഫീസറുടെ ആക്ഷേപ ഉപദേശം. കപ്പയും വാഴയും ചേനയും ചേമ്പും നടാതെ കര്‍ഷകര്‍ എന്തു ഭക്ഷിക്കുമെന്നാണ് ജനങ്ങളുടെ ചോദ്യം. ഉദ്യോഗസ്ഥരെപ്പോലെ ബര്‍ഗറും പിസ്തയുമൊന്നും വാങ്ങിക്കഴിക്കാന്‍ കര്‍ഷകര്‍ക്ക് പണമില്ലെന്നും കപ്പയും ചക്കയും ചേനയും ചേമ്പുമൊക്കെയാണ് കര്‍ഷകരുടെ ഭക്ഷണമെന്നും വിശദീകരിക്കുന്ന വീഡിയോയും ഇന്നലെ വ്യാപകമായി പ്രചരിച്ചു. റബര്‍ നട്ടാല്‍ കേഴയും പന്നിയും…

Read More

നൊവാക് ജോക്കോവിച്ചിന്‍റെ ടെന്നീസ് ഡാഡ് എന്ന് അറിയപ്പെടുന്ന നിക്കോള പിലിക് അന്തരിച്ചു

സ്പ‌്ലിറ്റ് (ക്രൊയേഷ്യ): സെര്‍ബിയന്‍ ടെന്നീസ് ഇതിഹാസം നൊവാക് ജോക്കോവിച്ചിന്‍റെ ടെന്നീസ് ഡാഡ് എന്ന് അറിയപ്പെടുന്ന നിക്കോള പിലിക് (86) അന്തരിച്ചു. ജോക്കോവിച്ചിന്‍റെ മെന്‍ററായ പിലിക് 22നാണ് 86-ാം പിറന്നാള്‍ ആഘോഷിച്ചത്. 1988 മുതല്‍ 1993വരെയായി ജര്‍മനിയെ മൂന്നു ഡേവിസ് കപ്പ് ട്രോഫിയില്‍ എത്തിച്ചതില്‍ നിക്കോള പിലിക് നിര്‍ണായക പങ്കുവഹിച്ചു. 2005ല്‍ ക്രൊയേഷ്യ ചരിത്രത്തില്‍ ആദ്യമായി ഡേവിസ് കപ്പ് ട്രോഫിയില്‍ എത്തിയതും പിലിക്കിന്‍റെ നേതൃത്വത്തിലായിരുന്നു. 24 തവണ പുരുഷ സിംഗിള്‍സ് ഗ്രാന്‍സ്‌ലാം സ്വന്തമാക്കിയ ജോക്കോവിച്ചിന്‍റെ ആദ്യകാല കോച്ചായിരുന്നു. ജര്‍മനിയിലുള്ള പിലിക് അക്കാദമിയില്‍ 12-ാം വയസില്‍ ജോക്കോവിച്ച് ചേര്‍ന്നതാണ് അദ്ദേഹത്തിന്‍റെ വളര്‍ച്ചയില്‍ നിര്‍ണായകമായത്.

Read More

പുലിസിച്ച് @ 60

\മിലാന്‍: അമേരിക്കന്‍ ഫുട്‌ബോളര്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് യൂറോപ്യന്‍ കരിയറില്‍ 60 ഗോള്‍ തികച്ചു. കോപ്പ ഇറ്റാലിയയില്‍ എസി മിലാനുവേണ്ടി ഗോള്‍ നേടിയതോടെയാണ് പുലിസിച്ച് ഈ നേട്ടത്തിലെത്തിയത്. ലെച്ചെയ്ക്ക് എതിരായ രണ്ടാം റൗണ്ട് പോരാട്ടത്തില്‍ 64-ാം മിനിറ്റിലായിരുന്നു പുലിസിച്ചിന്‍റെ ഗോള്‍. 3-0ന് എസി മിലാന്‍ ജയിച്ച മത്സരത്തില്‍ സാന്‍റിയാഗൊ ജിമെനെസ് (20’), ക്രിസ്റ്റഫര്‍ എന്‍കുങ്കു (51’) എന്നിവരും ലെച്ചെയുടെ വല കുലുക്കി. ജയത്തോടെ മിലാന്‍ പ്രീക്വാര്‍ട്ടറില്‍ എത്തി. 27കാരനായ പുലിസിച്ച് ബൊറൂസിയ ഡോര്‍ട്ട്മുണ്ട്, ചെല്‍സി ടീമുകള്‍ക്കായും പന്തു തട്ടിയിട്ടുണ്ട്. മറ്റു മത്സരങ്ങളില്‍ കാല്‍യെറി 4-1ന് ഫ്രോസിനോണിനെയും ഉഡിനെസെ 2-1നു പാലെര്‍മോയെയും രണ്ടാം റൗണ്ടില്‍ കീഴടക്കി അവസാന 16ല്‍ ഇടംപിടിച്ചിട്ടുണ്ട്.

Read More

സൂപ്പര്‍ ഹിറ്റ് സൂര്യവംശി

ബ്രിസ്‌ബെയ്ന്‍: ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ സ്റ്റാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന 14കാരന്‍ വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് വൈഭവം വീണ്ടും. ഓസ്‌ട്രേലിയ അണ്ടര്‍ 19 ടീമിന് എതിരായ രണ്ടാം ഏകദിന ക്രിക്കറ്റില്‍ ഇന്ത്യ അണ്ടര്‍ 19 ടീമിനായി സൂര്യവംശിയുടെ സൂപ്പര്‍ ഹിറ്റ് ബാറ്റിംഗ്. 68 പന്തില്‍ ആറ് സിക്‌സും അഞ്ച് ഫോറും അടക്കം സൂര്യവംശി 70 റണ്‍സ് അടിച്ചെടുത്തു. മത്സരത്തില്‍ ഇന്ത്യ അണ്ടര്‍ 19 ടീം 51 റണ്‍സ് ജയം സ്വന്തമാക്കി. സ്‌കോര്‍: ഇന്ത്യ അണ്ടര്‍ 19, 49.4 ഓവറില്‍ 300. ഓസ്‌ട്രേലിയ അണ്ടര്‍ 19, 47.2 ഓവറില്‍ 249. ലോക റിക്കാര്‍ഡ് രാജ്യാന്തര യൂത്ത് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് എന്ന റിക്കാര്‍ഡും ഇതോടെ വൈഭവ് സൂര്യവംശി സ്വന്തമാക്കി. ഇന്ത്യയുടെ ഉന്മുക്ത് ചന്ദിന്‍റെ പേരിലുണ്ടായിരുന്ന 38 സിക്‌സ് എന്ന റിക്കാര്‍ഡാണ് സൂര്യവംശി പഴങ്കഥയാക്കിയത്. ഇന്നലെ നേടിയ…

Read More

തെരുവുനായ വിരൽ കടിച്ചെടുത്തു;പ്രവാസിയുടെ യാത്ര മുടങ്ങി; ജോലി നഷ്ടമാകുമോയെന്ന ഭയവും; നായയുടെ ആക്രമണത്തിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് വിരൽ നഷ്ടമായത്

കോട്ടയം: തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റ പ്രവാസിക്കു ജോലിയിൽ തിരികെ പ്രവേശിക്കാനായുള്ള വിദേശയാത്ര മുടങ്ങി. തെരുവുനായ ആക്രമിച്ചു കടിച്ചെടുത്ത വിരൽ അടുത്ത തിങ്കളാഴ്ച ശസ്ത്രക്രിയ ചെയ്യും. ഇതോടെയാണ് വിദേശയാത്ര മുടങ്ങുന്നത്. അയർക്കുന്നം പുന്നത്തുറ പൂവത്തുങ്കൽ പി.ടി. ഷാജിമോനെ(54)യാണ് കഴിഞ്ഞ 17ന് കോട്ടയം കുര്യൻ ഉതുപ്പ് റോഡിൽ തെരുവുനായ കടിച്ചുകീറിയത്. വർഷങ്ങളായി സൗദിയിലായിരുന്ന ഷാജി നാലു മാസം മുമ്പു നാട്ടിൽ വന്ന ശേഷം നാളെ തിരികെ സൗദിയിലേക്കു മടങ്ങുന്നതു മുന്നോടിയായി സാധനങ്ങൾ വാങ്ങാനായി കോട്ടയത്ത് എത്തിയപ്പോഴാണ് നായ ആക്രമിച്ചത്. മകനെയും നോട്ടമിട്ടു കോട്ടയം കുര്യൻ ഉതുപ്പ് റോഡിനു സമീപത്തുള്ള കടയിൽനിന്നു സാധനങ്ങൾ വാങ്ങി പ്ലസ് ടു വിദ്യാർഥിയായ മകനുമൊത്തു നടക്കുമ്പോൾ റോഡിൽ നിന്ന തെരുവുനായ പാഞ്ഞെത്തി ഷാജിയെ കടിക്കുകയായിരുന്നു. തുടർന്നു നായ മകനു നേരേ തിരിഞ്ഞതോടെ ഷാജി പ്രതിരോധിക്കാൻ ശ്രമിച്ചു. ഈ സമയം കൂടുതൽ ആക്രമണകാരിയായി മാറിയ നായ…

Read More

കൊച്ചുമകളുടെ പ്രായംമാത്രം; ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരത്തിൽ പിടിക്കുകയും ചെയ്തത് 64കാരൻ; പരാതി കിട്ടിയതിന് പിന്നാലെ പ്രതിയെ അകത്താക്കി പോലീസ്

കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത വിദ്യാർഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ വയോധികനെ അറസ്റ്റു ചെയ്തു. കോഴിക്കോട് കൊമ്മേരി സ്വദേശി കാട്ടികുളങ്ങര വീട്ടിൽ ഹരിദാസനെ (64) ആണ് പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. 15 വയസ് മാത്രമുള്ള വിദ്യാർഥിനിയോട് പ്രതി ലൈംഗികചുവയോടെ സംസാരിക്കുകയും ലൈംഗിക ഉദ്ദേശത്തോടുകൂടി ശരീരത്തിൽപിടിച്ച് ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ നടക്കാവ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Read More

സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തി; പൊതു സ്ഥലത്ത് മാന്യമായ വസ്ത്രം ധരിച്ചെത്തണമെന്ന് ആക്രോശിച്ച് വ്യാപാരികൾ; കമ്മീഷണർക്ക് പരാതി നൽകി യുവതി

ചെന്നൈ: സ്ലീവ് ലെസ് വസ്ത്രം ധരിച്ച് പൂ മാർക്കറ്റിൽ എത്തിയ യുവതിയ്‌ക്കെതിരെ സദാചാര വാദികളുടെ അധിക്ഷേപം. കോയമ്പത്തൂർ സ്വദേശിയും നിയമവിദ്യാർഥിനിയുമായ ജനനിക്ക് നേരെയാണ് പൂ മാർക്കറ്റിലെ കച്ചവടക്കാരുടെ അധിക്ഷേപം ഉണ്ടായത്. പൊതു ഇടത്തിൽ മാന്യമായ വസ്ത്രം ധരിക്കണം എന്ന ആക്രോശവും യുവതിയോട് കയർക്കുന്നതും അപമാനിക്കുന്നതും ബഹളം വയ്ക്കുന്നതും ദൃശ്യങ്ങളിൽ കാണാം. യുവതിയ്‌ക്കൊപ്പം സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇരുവരും ഫോട്ടോ എടുക്കുന്ന സമയത്താണ് ഒരുകൂട്ടം ആളുകൾ ഇവർക്കെതിരെ പാഞ്ഞടുത്തത്. മര്യാദയില്ലാത്ത വസ്ത്രം ധരിച്ചതിന് മാര്‍ക്കറ്റില്‍ നിന്നും പുറത്തുപോകാനാണ് വ്യാപാരി ആവശ്യപ്പെട്ടത്. മാര്‍ക്കറ്റ് പൊതുസ്ഥലമാണെന്നും മാന്യമായ വസ്ത്രം ധരിക്കണമെന്നും വ്യാപാരികളിലൊരാള്‍ പറയുന്നത് വlslslഡിയോയിലുണ്ട്. തര്‍ക്കത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സംഭവത്തിൽ യുവതി കോയമ്പത്തൂർ കമ്മീഷണർക്ക് നേരിട്ടെത്തി പരാതി നൽകി. എന്നാൽ യുവതി പൂ മാർക്കറ്റിൽ എത്തി റീല് ചിത്രീകരിക്കുകയായിരുന്നുവെന്നും ഇത് തങ്ങളുടെ ജോലിയ്ക്ക് തടസം നിന്നുവെന്നും ചൂണ്ടിക്കാട്ടി വ്യാപാരികളും യുവതിയ്‌ക്കെതിരെ…

Read More