കിയാര ശരിക്കുമൊരു സൂപ്പർഹീറോ

പുരുഷന്മാർ എപ്പോഴും ധൈര്യം, ധൈര്യം, ശക്തി എന്നിവയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ സ്ത്രീകൾ അമ്മയാകുമ്പോൾ ഇതെല്ലാം പ്രകടമാക്കുന്നു. ഗർഭകാലത്ത് എന്‍റെ ഭാര്യ കിയാര ഹോർമോൺ-ശാരീരിക മാറ്റങ്ങളിലൂടെ കടന്നുപോകുന്നത് ഞാൻ കണ്ടു. ഇപ്പോൾ മകൾ സരായയെ അവൾ നോക്കുന്നതും കാണുമ്പോൾ കിയാര ശരിക്കുമൊരു സൂപ്പർഹീറോ ആണെന്ന് എനിക്കു തോന്നാറുണ്ട്. ഡയപ്പറുകൾ മാറ്റുന്നതിലൂടെയും ഫോട്ടോകൾ എടുക്കുന്നതിലൂടെയും സന്തോഷകരമായ ഒരു അന്തരീക്ഷം നിലനിർത്തുന്നതിലൂടെയും എനിക്ക് കഴിയുന്നത്ര കാര്യങ്ങൾ ഞാനും ചെയ്യുന്നു. -സിദ്ധാർഥ് മൽഹോത്ര

Read More

‘ധൂമകേതു’വിനു തുടക്കം, ടൈറ്റിൽ പോസ്റ്റർ പുറത്ത്

പ്രേക്ഷകരേവരും ഏറ്റെടുത്ത സൂക്ഷ്മദർശിനി എന്ന ചിത്രത്തിനുശേഷം ഹാപ്പി അവേഴ്സ് എന്‍റർടെയ്ൻമെന്‍റ്സും എആൻഡ്എച്ച്എസ് പ്രൊഡക്ഷൻ ഹൗസും ചേർന്ന് നിർമിക്കുന്ന പുതിയ ചിത്രമായ ധൂമകേതുവിന്‍റെ സ്വിച്ച് ഓൺ കൊച്ചിയിൽ നടന്നു. നിഖില വിമലും ഷൈൻ ടോം ചാക്കോയും സജിൻ ഗോപുവും സിദ്ധാർഥ് ഭരതനും ഗണപതിയുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സുധി മാഡിസൺ ആണ് സംവിധായകൻ. സിനിമയുടെ ടൈറ്റിൽ പോസ്റ്ററും പുറത്തിറക്കി. സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്‍റെ രചന നിർവഹിച്ചിരിക്കുന്നത് സോണിയും മനുവും ചേർന്നാണ്. ഛായാഗ്രഹണം- ജിന്‍റോ ജോർജ്, എഡിറ്റർ- ചമൻ ചാക്കോ, സംഗീതം- ജസ്റ്റിൻ വർഗീസ്, കോസ്റ്റ്യൂം- മഷർ ഹംസ, സൗണ്ട് ഡിസൈനർ- രംഗനാഥ് രവി, കാസ്റ്റിങ് ഡയറക്ടർ- ബിനോയ് നമ്പാല, മേക്കപ്പ്- ആർ.ജി വയനാടൻ, ഗാനരചന- വിനായക് ശശികുമാർ, പ്രാഡക്ഷൻ ഡിസൈനർ- ഓസേപ്പ് ജോൺ, ചീഫ് അസോ.ഡയറക്ടർ-…

Read More

ഡിവോഴ്സായിട്ട് 4 വർഷം: മറ്റൊരാളെ രണ്ടാമത് വിവാഹം ചെയ്തിട്ടും നാഗ ചൈതന്യയ്‌ക്കൊപ്പമുള്ള ഫോട്ടോ മാറ്റാതെ സാമന്ത

സാമന്തയും സംവിധായകൻ രാജ് നിദിമോരുവുമായുള്ള വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. വളരെ ലളിതമായ 30 ആളുകൾ മാത്രം പങ്കെടുത്ത വിവാഹ ചടങ്ങായിരുന്നു അത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടൊപ്പം സാമന്തയുടെ ഇൻസ്റ്റഗ്രാമിലെ മറ്റൊരു ചിത്രം കൂടി ഇപ്പോൾ ചർച്ചയാവുകയാണ്. മുൻ ഭർത്താവ് നാഗ ചൈതന്യയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നപുകൊണ്ട് താരം പങ്കുവച്ചുള്ള ചിത്രം ഇതുവരേയും സാമന്ത ഡിലീറ്റ് ചെയ്തിട്ടില്ല. “എന്‍റെ എല്ലാമായവന് ജന്മദിനാശംസകൾ. നിങ്ങളുടെ ഹൃദയം ആഗ്രഹിക്കുന്നതെല്ലാം ദൈവം നിങ്ങൾക്ക് നൽകട്ടെ. അതിനായി ഞാൻ എല്ലാ ദിവസവും പ്രാർഥിക്കുന്നുണ്ട്. ഞാൻ എന്നെന്നും നിന്നെ സ്നേഹിക്കുന്നു”, എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഇരുവരും വേർ പിരിഞ്ഞിട്ട് നാല് വർഷം കഴിഞ്ഞു, രണ്ട് ആളുകളും പുനർ വിവാഹവും ചെയ്തും. പിന്നെയും എന്തിനാണ് സാമന്ത നാഗചൈതന്യയുമൊത്തുള്ള ആ ചിത്രം ഡിലീറ്റ് ചെയ്യാത്തത് എന്നാണ് ആരാധകർ ചോദിക്കുന്നത്. ഇപ്പോഴം സാമിന് അദ്ദേഹത്തെ മറക്കാനോ…

Read More

‘ഞാൻ ചെയ്യുന്ന കഥാപാത്രം നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ്, ഞാനും നായകനാണ്, പ്രതിനായകൻ’: മമ്മൂട്ടി

കളങ്കാവൽ എന്ന സിനിമയിൽ താൻ ചെയ്യുന്ന കഥാപാത്രം ഒരുപക്ഷേ ,നിങ്ങൾക്ക് സ്നേഹിക്കാനോ ഇഷ്ടപ്പെടാനോ വളരെ ബുദ്ധിമുട്ടാണ് എന്ന് മമ്മൂട്ടി. സിനിമ കണ്ടുപോകുമ്പോൾ ഈ കഥാപാത്രം തിയറ്ററിൽ ഉപേക്ഷിച്ചിട്ട് പോകാൻ പറ്റില്ലന്ന് അദ്ദേഹം പറഞ്ഞു. കളങ്കാവലിൽ എനിക്ക് ആദ്യം ഓഫർ ചെയ്ത റോൾ പോലീസ് ഉദ്യോഗസ്ഥന്‍റേതാണ്. അതെന്നെക്കാൾ നന്നായി ചെയ്യാൻ വിനായകൻ ആണു നല്ലതെന്നുതോന്നി. അദ്ദേഹത്തെ സമീപിച്ചപ്പോൾ സംശയമായിരുന്നു. എന്നെ തന്നെയാണോ ഉദ്ദേശിച്ചത് എന്നു ചോദിച്ചു. ഈ സിനിമയിലെ നായകൻ വിനായകനാണ്. അങ്ങനെ തന്നെയാണ് പോസ്റ്ററിലും കൊടുത്തിരിക്കുന്നത്. ഞാനും നായകനാണ്, പ്രതിനായകൻ എന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.

Read More

‘നല്ലൊരു ആളല്ല ജീവിതത്തിലേക്കു വരുന്നതെങ്കിൽ നമ്മൾ അനുഭവിക്കേണ്ടിവരുന്ന പ്രയാസം ചെറുതായിരിക്കില്ല, സിനിമ വിട്ടിട്ട് ജീവിതത്തിൽ മറ്റൊന്നുമില്ല’: ഹണി റോസ്

കല്യാണം എന്ന് കേൾക്കുമ്പോൾ അത്ര ഹാപ്പിയാകുന്ന ഒരാളല്ല താനെന്ന് ഹണി റോസ്. എനിക്ക് കല്യാണം എന്നു പറയുമ്പോൾ തന്നെ പേടിയാണ്, ഇത് എങ്ങനെയാകുമെന്നൊക്കെ ഓർത്ത്. നല്ലൊരു ആളല്ല ജീവിതത്തിലേക്കു വരുന്നതെങ്കിൽ നമ്മൾ അനുഭവിക്കേണ്ടിവരുന്ന പ്രയാസം ചെറുതായിരിക്കില്ല. അതൊക്കെയാണു കാരണം. സിനിമ വിട്ടിട്ട് ജീവിതത്തിൽ മറ്റൊന്നുമില്ല. ഞാൻ ഇനി കല്യാണം കഴിച്ചാലും സിനിമയിൽ ഉണ്ടാകും എന്ന് ഹണി റോസ് പറഞ്ഞു.

Read More

‘കാലം പറഞ്ഞ കഥ’ തിയറ്ററുകളിലേക്ക്

നഗരഹൃദയത്തിൽ ആറ് കൊലപാതകങ്ങൾ നടത്തി നാടിനെ വിറപ്പിച്ച ഒരു യുവാവ്. സാഹചര്യത്തിന്‍റെ സമ്മർദം കൊണ്ട് ക്രൂരമായ കൊലപാതക പരമ്പരകൾ നടത്തേണ്ടി വന്ന ഈ യുവാവിന്‍റെ അതിശയിക്കുന്ന കഥ പറയുകയാണ് കാലം പറഞ്ഞ കഥ എന്ന ചിത്രം. നിരവധി ടിവി പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയയായ പ്രസാദ് നൂറനാട് ചിത്രത്തിന്‍റെ സംവിധാനം നിർവഹിക്കുന്നു. അമ്പത് വർഷമായി അശ്വതി ഭാവന എന്ന നാടക സമിതിയുടെ സാരഥിയായ കരുനാഗപ്പള്ളി കൃഷ്ണൻ കുട്ടി, നാടകശാല ഇന്‍റർനാഷണൽ മൂവീസിന്‍റെ ബാനറിൽ നിർമാണവും, കഥ-തിരക്കഥ- സംഭാഷണവും രചിക്കുന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. പുലിമുരുകൻ എന്ന ചിത്രത്തിൽ, മോഹൻലാലിന്‍റെ ചെറുപ്പകാലം അവതരിപ്പിച്ച അജാസാണ് ആറ് കൊലപാതകങ്ങൾ നടത്തേണ്ടി വന്ന നായകന്‍റെ വേഷം അവതരിപ്പിക്കുന്നത്. ബാലനടിയായി രംഗത്തുവന്ന സാന്ദ്ര നായികയായി എത്തുന്നു. വിദേശത്ത് അച്ഛൻ ഉണ്ടാക്കിയ കടം തീർക്കാൻ വേണ്ടി കടം വാങ്ങിയ അമ്മയുടെയും മക്കളുടെയും കൂടി കഥ ചിത്രം…

Read More

വിഷ്ണുവും കല്യാണിയുമായി നസ്‌ലിനും മമിതയും; ‘ചിത്രം’ റീലോഡഡ് കണ്ട് കണ്ണ് തള്ളി സോഷ്യൽ മീഡിയ

മലയാളികൾക്ക് മറക്കാനാകാത്ത എവർഗ്രീൻ സിനിമയാണ് പ്രിയദർശന്‍റെ സംവിധാനത്തിൽ 1988ൽ പുറത്തിറങ്ങിയ ചിത്രം. 100-200 കോടി ക്ലബ്ബുകൾ പുതിയകാല സിനിമയ്ക്ക് അലങ്കാരമാകുമ്പോൾ 366 ദിവസങ്ങൾ തുടർച്ചയായി തിയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം മലയാളികളുടെ ഹൃദയത്തിലാണു പതിഞ്ഞത്. മോഹൻലാലിന്‍റെ കുസൃതി നിറഞ്ഞ ചിരിയും വിങ്ങുന്ന ഓർമകളും ഇന്നും മലയാളികളുടെ നെഞ്ചിലുണ്ട്. ആ സ്ഥാനത്തേക്ക് മോളിവുഡിന്‍റെ ന്യുജെൻ താരങ്ങളായ നസ്‌ലിനും മമിതയും വന്നാലോ? നസ്‌ലിനും മമിത ബൈജുവും വിഷ്ണുവും കല്യാണിയുമായി വേഷമിടുന്ന ഒരു കിടിലൻ എഐ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്. മോഹൻലാലും രഞ്ജിനിയും തകർത്താടിയ വേഷങ്ങൾ ഇരുവർക്കും ഇണങ്ങുന്നുണ്ടെങ്കിലും ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് പകരക്കാരില്ലെന്നാണ് ആരാധകർ കമന്‍റ് ബോക്സിൽ കുറിക്കുന്നത്. ഇവർ ചിരിപ്പിക്കും. പക്ഷേ, കരയിപ്പിക്കില്ല എന്നാണ് ഒരാൾ കമന്‍റ് ബോക്സിൽ കുറിച്ചത്. സംവിധായകൻ അൽഫോൺസ് പുത്രൻ അടക്കമുള്ളവർ പോസ്റ്റിൽ കമന്‍റ് ചെയ്തിട്ടുണ്ട്. ചിത്രം എന്ന മലയാളത്തിന്‍റെ എവർഗ്രീൻ ക്ലാസിക്കിന് പകരമാകാൻ…

Read More

സിനിമ ചെയ്യുമ്പോൾ അതിന്‍റ രാഷ്‌ട്രീയത്തേക്കാൾ തന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണു പ്രധാനം: തരുൺ മൂർത്തി

നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ അതിന്‍റ രാഷ്‌ട്രീയത്തേക്കാൾ തന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണു പ്രധാനം എന്ന് തരുൺ മൂർത്തി. ജോർജ് സാറിനെ ലളിത കൊല്ലുമ്പോഴാണോ അതോ ബെൻസ് അത് ചെയ്യുമ്പോഴാണോ എന്നിലെ പ്രേക്ഷകന് തൃപ്തിയാവുക എന്നാണ് ചിന്തിക്കുക. ലളിത അനുഭവിച്ചതിനേക്കാൾ കൂടുതൽ മാനസിക സംഘർഷങ്ങളാണ് ബെൻസിനുണ്ടായത് എന്നാണ് എനിക്ക് എഴുതി വന്നപ്പോൾ മനസിലായത്. ഞാൻ ഒരു തിരക്കഥാകൃത്ത് കൂടിയാണ്. എന്‍റെ സഹ എഴുത്തുകാരൻ സുനിൽ കൂടി ഉണ്ടായിരുന്നു ഒപ്പം. എഴുത്തിൽ ലളിത അനുഭവിച്ച വികാരങ്ങളെ കുറച്ചു കാണുകയല്ല. അത് തെറ്റാണെന്നു പറയുകയല്ല. പക്ഷേ, അതിനേക്കാൾ ഇമോഷണലി ഡ്രിവൺ ആയത് ബെൻസിന്‍റെ കഥാപാത്രമാണ്. ഒരു വാണിജ്യ സിനിമയുടെ ഭാഗമായതുകൊണ്ടല്ല അങ്ങനെ തീരുമാനിച്ചത്. നിർമാതാവിന്‍റെയോ സൂപ്പർതാരത്തിന്‍റെയോ സമ്മർദമൊന്നും കൊണ്ടല്ല അങ്ങനെയൊരു തീരുമാനം ഉണ്ടായത്. എന്നിലെ പ്രേക്ഷകൻ അത് ആഗ്രഹിച്ചു. എന്നിലെ സംവിധായകൻ ചെയ്തു കൊടുത്തു. അപ്പോൾ എന്നിലെ പ്രേക്ഷകനും സംവിധായകനും…

Read More

ആകാംക്ഷയുണര്‍ത്തി ധീരം ട്രെയ്‌ലര്‍

ആകാംക്ഷയും ദുരൂഹതയും നിറഞ്ഞ കഥാസന്ദർഭങ്ങളുമായി, ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ധീരത്തിന്‍റെ ഔദ്യോഗിക ട്രെയ്‌ലർ റിലീസായി. പൊതുജനമധ്യത്തിൽനിന്നു തെരഞ്ഞെടുത്ത മൂന്നു പേർ ചേർന്ന് ലോഞ്ച് ചെയ്ത തിരുവനന്തപുരത്തെ പരിപാടി ഏറെ വ്യത്യസ്തമായി. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്തു. ചിത്രം ഏറെ ആവേശവും ആകാംക്ഷയുമുണര്‍ത്തുന്ന ആക്ഷൻ സസ്പെൻസ് ത്രില്ലറാണെന്ന് ട്രെയ്‌ലർ‍ സാക്ഷ്യപ്പെടുത്തുന്നു. റെമോ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ റെമോഷ് എം.എസ്, മലബാർ ടാക്കീസിന്‍റെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ഈ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത്. അഞ്ചിന് ഡ്രീംബിഗ് ഫിലിംസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും. സി.സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് ആണ് കരസ്ഥമാക്കിയത്. ഇന്ദ്രജിത്ത് സുകുമാരൻ,…

Read More

ഇങ്ങനെയൊക്കെ പറയാമോ! പഠിച്ചത് ഒരേ കോളജിലാണെങ്കിലും മീരാജാസ്മിനെ കണ്ടിട്ടില്ലെന്ന് നയൻതാരം

ഒരുകാലത്ത് മലയാളസിനിമയിൽ മീര ജാസ്മിൻ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ (2001) എന്ന ചിത്രത്തിലുടെ സിനിമയിലെത്തിയ മീര ജാസ്മിൻ വളരെ പെട്ടെന്നായിരുന്നു താരപദവിയിലേക്ക് ഉയർന്നത്. സത്യൻ അന്തിക്കാടിന്‍റെ മനസിനക്കരെ (2003) എന്ന ചിത്രത്തിലൂടെ നയൻതാര സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോഴും തുടർച്ചയായ ബ്ലോക്ക്ബസ്റ്ററുകളിലൂടെയും ശ്രദ്ധേയ പ്രകടനങ്ങളിലൂടെയും മലയാളത്തിലും തമിഴിലും പ്രിയപ്പെട്ട നായികയായി മീര മാറിയിരുന്നു. ഒരുപിടി മികച്ച സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീരയിലൂടെ മലയാളത്തിനു ലഭിച്ചത്. മീര ജാസ്മിൻ വലിയ ഒരു ഐക്കണായിരുന്നുവെന്നും താൻ ഉൾപ്പെടെയുള്ള പെൺകുട്ടികൾ വലിയ ആദരവോടെയായിരുന്നു മീരയെ കണ്ടിരുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നയൻതാര പറഞ്ഞിരുന്നു. മീര പഠിച്ച അതേ കോളജിലായിരുന്നു ഞാനും പഠിച്ചത്. മീരയും ഞാനും ഒരേ നാട്ടുകാരാണ്. മീരയുടെ കസിൻ ആയ ഒരു പെൺകുട്ടി എന്‍റെ ക്ലാസിലുണ്ടായിരുന്നു. മീര അന്ന് വളരെ വലിയ സ്റ്റാർ ആയിരുന്നു. റൺ (2002)…

Read More