‘എന്നെ ഞാൻ ആയിത്തന്നെ സ്വീകരിച്ച ഒരു ഇൻഡസ്ട്രിയാണ് മലയാളം, പ്രേക്ഷകരും എന്നെ ഏറ്റെടുത്തു’: മോഹിനി

മലയാള സിനിമാ ഇൻഡസ്ട്രിയെക്കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. എന്നെ ഞാൻ ആയിത്തന്നെ സ്വീകരിച്ച ഒരു ഇൻഡസ്ട്രിയാണ് മലയാളം. അതിന് അനുസരിച്ചുള്ള റോൾസ് അവർ തന്നു. പ്രേക്ഷകരും എന്നെ ഏറ്റെടുത്തു. മമ്മൂക്കയോടൊപ്പം ആദ്യ സിനിമ ചെയ്യുമ്പോൾ എന്‍റെ അമ്മ അദ്ദേഹത്തിന്‍റെ ഫാൻ ആണെന്ന് ഞാൻ പറഞ്ഞു. അത് അദ്ദേഹം ഓർത്തുവച്ച് പത്തു വർഷം കഴിഞ്ഞും എന്നോടു ചോദിച്ചു. നീ അന്ന് എന്നോട് നിന്‍റെ അമ്മ എന്‍റെ ഫാൻ ആണെന്ന് അല്ലേ പറഞ്ഞത്. അപ്പൊ ഞാൻ ഒരു വയസായ ഹീറോ എന്നല്ലേ നീ പറയുന്നത് എന്ന് അദ്ദേഹം തമാശയായി ചോദിച്ചു. വളരെ ഉത്സാഹത്തോടെ ഫ്രണ്ട്‌ലി ആയ ആളാണ് മമ്മൂക്ക.പക്ഷേ, ലാലേട്ടന്‍റെ അടുത്ത് ഞാൻ കുറച്ച് പേടിച്ചായിരുന്നു സംസാരിച്ചിരുന്നത്. അദ്ദേഹം സംസാരിക്കുന്ന ടോൺ തന്നെ വളരെ പതുക്കെ ആയിരുന്നു. അതുകൊണ്ടു തന്നെ അദ്ദേഹം സംസാരിക്കുന്നത് എനിക്ക് മനസിലാവില്ലായിരുന്നു. അതുകൊണ്ട്…

Read More

‘ഓരോ ഷോട്ടിലും ലാലേട്ടൻ അദ്ഭുതപ്പെടുത്തും,പറഞ്ഞാൽ പറഞ്ഞതിന്‍റെ ഇരട്ടി തരും’: മോഹൻലാലിന്‍റെ അഭിനയത്തിനെ പ്രശംസിച്ച് പി. സുകുമാർ

ഒരു നടന്‍റെ കൂടെ കുറച്ചധികം വർക്ക് ചെയ്താൽ മനസിലാകും ഷോട്ട് എടുക്കുമ്പോൾ ഇവർ എന്തൊക്കെ കൂടുതൽ തരും എന്നുള്ള കാര്യം എന്ന് പി. സുകുമാർ. ലാലേട്ടനോട് പറഞ്ഞാൽ പറഞ്ഞതിന്‍റെ ഇരട്ടി തരും. അദ്ദേഹം ഓരോ ഷോട്ടിലും അദ്ഭുതപ്പെടുത്തും. അയാൾ കഥയെഴുതുകയാണ് സിനിമയിൽ മോഹൻലാൽ ഷോക്ക് അടിച്ച് വീണിട്ട് രണ്ടാമത് ഒന്ന് വിറയ്ക്കുന്നുണ്ട്. അതൊക്കെ അദ്ദേഹം കൈയിൽ നിന്ന് ഇട്ടതാണ്. ചോദിച്ചു ചോദിച്ചു പോകാമെന്ന് പറയുന്ന സീൻ കണ്ടിട്ട് പലരും എന്നോട് ചോദിച്ചു അദ്ദേഹം മദ്യപിച്ചിട്ടുണ്ടോ എന്ന്. രാവിലെ ഏഴ് മണിക്ക് പച്ചയ്ക്ക് എടുത്ത സീനാണ് അത്. മദ്യപാനിയായി അഭിനയിക്കാൻ ലാലേട്ടനു വല്ലാത്തൊരു കഴിവാണെന്ന് പി. സുകുമാർ പറഞ്ഞു.

Read More

ഗോകുൽ സുരേഷ് നായകനാകുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’

ഗോകുല്‍ സുരേഷ്, ലാൽ, ഗണപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘അമ്പലമുക്കിലെ വിശേഷങ്ങള്‍’ ഡിസംബർ 5 ന് തിയറ്ററുകളിലെത്തും. ജയറാം കൈലാസാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗോകുൽ സുരേഷ്, ലാൽ, ഗണപതി, മേജര്‍ രവി, സുധീര്‍ കരമന, മുരളി ചന്ദ്, ഷാജു ശ്രീധര്‍, നോബി മാര്‍ക്കോസ്, ഷഹീന്‍, ധര്‍മജന്‍, മെറീന മൈക്കിള്‍, ബിജുക്കുട്ടന്‍, അനീഷ് ജി. മേനോന്‍, വനിതാ കൃഷ്ണന്‍, സൂര്യ, സുനില്‍ സുഗത, സജിത മഠത്തില്‍, ഉല്ലാസ് പന്തളം തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചന്ദ് ക്രിയേഷൻസിന്‍റെ ബാനറിൽ ജെ. ശരത്ചന്ദ്രന്‍ നായര്‍ നിര്‍മിക്കുന്ന ചിത്രത്തിന് രഞ്ജിന്‍ രാജ്, അരുൾ ദേവ് എന്നിവര്‍ സംഗീതസംവിധാനം നിർവഹിക്കുന്നു. അബ്ദുള്‍ റഹീം ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു. ചിത്രത്തിന്‍റെ കഥ, തിരക്കഥ : ഉമേഷ് കൃഷ്ണൻ, കോ പ്രൊഡ്യൂസർ: മുരളി ചന്ദ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: ഭരത് ചന്ദ്, മുഖ്യ…

Read More

ഈ ക്ഷമാപണം അംഗീകരിക്കില്ല: ബോഡിഷെയിമിംഗ് നടത്തിയ യൂട്യൂബറുടെ ഖേദപ്രകടനം തള്ളി ഗൗരി കിഷൻ

തമിഴ് ചിത്രം അദേഴ്‌സിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ടു നടത്തിയ പ്രസ് മീറ്റിനിടെ നടി ഗൗരി കിഷനെ ബോഡിഷെയ്മിങ് ചെയ്ത സംഭവത്തിൽ വിശദീകരണവുമായി യൂട്യൂബർ ആർ.എസ്. കാർത്തിക് എത്തിയിരുന്നു. കാര്‍ത്തിക്കിന്‍റെ ഖേദപ്രകടനം അംഗീകരിക്കില്ലെന്ന് നടി ഗൗരി ജി. കിഷന്‍. ഒട്ടും പശ്ചാത്താപമില്ലാതെ പൊള്ളയായ വാക്കുകളാൽ നടത്തിയ ക്ഷമാപണം സ്വീകരിക്കാൻ തയാറല്ലെന്നാണു നടി മറുപടി നൽകിയത്. ഉത്തരവാദിത്തം ഏറ്റെടുക്കാതെയുള്ള ഖേദപ്രകടനം ഒരു ക്ഷമാപണമല്ല. പ്രത്യേകിച്ച് അവൾ ചോദ്യം തെറ്റിദ്ധരിച്ചു- അതൊരു രസകരമായ ചോദ്യമായിരുന്നു, ഞാൻ ആരുടെ യും ശരീരത്തെ അപമാനിച്ചിട്ടില്ല എന്നൊക്കെ പറഞ്ഞ് അവഗണിക്കുമ്പോൾ. ഞാൻ ഒരുകാര്യം വ്യക്തമായി പറയട്ടെ. പ്രകടനാത്മകമായ പശ്ചാത്താപമോ പൊള്ളയായ വാക്കുകളോ ഞാൻ സ്വീകരിക്കില്ല- ഗൗരി കിഷൻ പറഞ്ഞു. തന്‍റെ ചോദ്യം നടി തെറ്റിദ്ധരിച്ചുവെന്നായിരുന്നു ഖേദപ്രകടനം നടത്തിയ വീഡിയോയില്‍ കാര്‍ത്തിക് പറഞ്ഞിരുന്നത്. നടിയെ ബോഡിഷെയിംഗ് ചെയ്തിട്ടില്ല. അതൊരു തമാശചോദ്യമായിരുന്നു. നടിക്ക് മനോവിഷമമുണ്ടായിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമായിരുന്നു കാര്‍ത്തിക്കിന്‍റെ പ്രതികരണം.…

Read More

സാമന്തയും രാജ് നിദിമോരുവും പ്രണയത്തിൽ..? വൈറലായി പുതിയ ചിത്രങ്ങൾ

തെന്നിന്ത്യൻ സൂപ്പർ താരം സാമന്തയും ഫാമിലി മാൻ എന്ന വെബ് സീരീസിന്‍റെ സംവിധായകൻ രാജ് നിദിമോരുവും പ്രണയത്തിലെന്ന അഭ്യൂഹങ്ങൾ ബലപ്പെടുത്തി പുതിയ ചിത്രങ്ങൾ. സാമന്തയുടെ പെർഫ്യൂം ബ്രാൻഡിന്‍റെ ലോഞ്ചിനിടെ രാജിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. പെർഫ്യൂം ലോഞ്ചിന്‍റെ ചിത്രങ്ങൾ സാമന്ത തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് സാമന്തയ്ക്ക് ആശംസകളുമായി ചിത്രത്തിനുതാഴെ എത്തുന്നത്. അതേസമയം രാജ് നിദിമോരുവുമായി സാമന്ത ഡേറ്റിംഗിൽ ആണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ നേരത്തേതന്നെ വിവിധ ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ് നിദിമോരു സംവിധാനം ചെയ്ത ഫാമിലി മാൻ സീസൺ 2, സിറ്റാഡൽ ഹണി ബണി എന്നീ സീരീസുകളിൽ സാമന്ത പ്രധാന വേഷത്തിലെത്തിയിരുന്നു. “ചുറ്റും സുഹൃത്തുക്കളും കുടുംബാംഗങ്ങളും. കഴിഞ്ഞ ഒന്നര വർഷമായി എന്‍റെ കരിയറിലെ ഏറ്റവും ധീരമായ ചില ചുവടുകളാണ് ഞാൻ എടുത്തത്. വെല്ലുവിളികൾ ഏറ്റെടുക്കുന്നു, ഉൾപ്രേരണയെ…

Read More

ഇരുപതുകളിൽ നിന്ന് മുപ്പതിലേക്കു കടക്കുന്നത് ഒട്ടും സുഖമില്ലാത്ത പരിപാടി; തിരിച്ചറിവുകളെക്കുറിച്ച് അശ്വതി ശ്രീകാന്ത്

ഇരുപതുകളിൽ നിന്ന് മുപ്പതിലേക്കു കടക്കുന്നത് ഒട്ടും സുഖമില്ലാത്ത പരിപാടിയായിരുന്നു. മുപ്പതാമത്തെ പിറന്നാളിന്‍റെ തലേരാത്രി അവസാനിക്കാതിരിക്കണേ എന്നാഗ്രഹിച്ചിട്ടുണ്ട്. മുപ്പതുകൾ ഒരു സ്ത്രീയെ സംബന്ധിച്ച് തിരിച്ചറിവുകളുടെ കാലമാണെന്ന് മുന്നേനടന്ന പലരും പറഞ്ഞതായിരുന്നു ആകെയുള്ള ആശ്വാസം. തിരിച്ചറിവ് എന്നൊന്നും പറഞ്ഞാൽ പോരാ… പണ്ടത്തെ എന്‍റെ പൊടി പോലുമില്ല കണ്ടുപിടിക്കാനെന്നവണ്ണം ഉടച്ചു വാർക്കേണ്ടി വന്ന വർഷങ്ങളായിരുന്നു പിന്നിങ്ങോട്ട്‍. പണ്ടത്തെ ഒരു ചാറ്റിന്‍റെ സ്ക്രീൻ ഷോട്ട് ഈയിടെ ഒരു സുഹൃത്ത് അയച്ചു തന്നു-അതിൽ സങ്കടങ്ങൾ എണ്ണിപ്പെറുക്കി പറയുന്ന, ചുറ്റുപാടുകളിൽ മുഴുവൻ പ്രശ്നങ്ങൾ കാണുന്ന, നിസഹായയായ പെൺകുട്ടിയെ കണ്ട് ഇവളേതാ എന്ന് ഞാൻ തന്നെ അമ്പരന്നു. മുപ്പതുകളുടെ അവസാന ലാപ്പിലാണ് ഇപ്പോൾ. അത് തീരും മുന്നേ ഈയൊരു കാലം അടയാളപ്പെടുത്തണമെന്ന് തോന്നുന്നു… ഇരുപത്തൊന്പതാം പിറന്നാളിന്‍റെ രാത്രി സംഘർഷത്തിലാവുന്ന ഒരാൾക്കെങ്കിലും ഉപകാരപ്പെട്ടാലോ..! -അശ്വതി ശ്രീകാന്ത്

Read More

150 പുതുമുഖങ്ങളും അൽത്താഫ് സലീമും

ഓഡിഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട നൂറ്റിയമ്പത് പുതുമുഖങ്ങളോടൊപ്പം അൽത്താഫ് സലീം നായകനായി അഭിനയിക്കുന്ന സിനിമ ഒറ്റപ്പാലത്ത് ചിത്രീകരണം ആരംഭിച്ചു.സംവിധായകൻ കമലിന്‍റെ ശിഷ്യനും മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥനുമായ യതീന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഇരുപതിലധികം പ്രശസ്ത താരങ്ങളും അഭിനയിക്കുന്നു. മാക്ട്രോ മോഷൻ പിക്ചേഴ്സ്, കാവിലമ്മ പ്രൊഡക്ഷൻസിന്‍റെ സഹകരണത്തോടെ ഷീൻ ഹെലൻ, ലജു മാത്യു ജോയ് എന്നിവർ ചേർന്ന് നിർമിക്കുന്ന ആറാമത്തെ ചിത്രത്തിൽ കൃഷ്ണപ്രിയ നായികയാകുന്നു. അശോകൻ, അസീസ് നെടുമങ്ങാട്, അബിൻ ബിനോ, ഡോക്ടർ റോണി ഡേവിഡ് രാജ്, ഗോകുലൻ, അഭിരാം രാധാകൃഷ്ണൻ, ആനന്ദ് മന്മഥൻ, വിനീത് വിശ്വം, കുമാർ സുനിൽ, ജയൻ രാജ, പ്രവീണ, ശീതൾ മരിയ തുടങ്ങിയവരവാണ് മറ്റു പ്രമുഖ താരങ്ങൾ. കോ-പ്രൊഡ്യൂസർ-കാഞ്ചന ജയരാജൻ, ഛായാഗ്രഹണം-അർജുൻ അക്കോട്ട്, എഡിറ്റിംഗ്-ആകാശ് ജോസഫ് വർഗീസ്, സംഗീതം-പ്രിൻസ് ജോർജ്, പ്രൊഡക്ഷൻ ഡിസൈനർ-സുജിത് രാഘവ്, മേക്കപ്പ്-സിനൂപ് രാജ്, വസ്ത്രാലങ്കാരം-മെൽവി ജെ, ചീഫ് അസോസിയേറ്റ്…

Read More

എന്തിനാണ് അ‍ഡ്ജസ്റ്റ്മെന്‍റ് ചെയ്യുന്നത്,  ജീവിതത്തിൽ നമുക്ക് തന്‍റേടം വേണമെന്ന് പ്രിയങ്ക

സിനിമ എന്നത് ഒരു ജോലിയാണ്. ഞാൻ ചെയ്യുന്നത് ഒരു തൊഴിലാണ്. സിനിമ മാത്രമല്ല ആശുപത്രി, സ്കൂൾ, ബിസിനസ് അടക്കം ഒരുപാട് സ്ഥലങ്ങളിൽ തൊഴിൽ ചെയ്യുന്നവരില്ലേ. എന്തിനാണ് അ‍ഡ്ജസ്റ്റ്മെന്‍റ് ചെയ്യുന്നത്. അതിന്‍റെ ആവശ്യമില്ല. നമുക്ക് നല്ലതെന്നു തോന്നുന്നതു നമുക്ക് തെരഞ്ഞെടുക്കാം. റിയാക്ട് ചെയ്യണമെങ്കിൽ സ്പോട്ടിൽ റിയാക്ട് ചെയ്യാം. അല്ലാതെ കുറേനാളുകൾ കഴിഞ്ഞിട്ടല്ല റിയാക്ട് ചെയ്യേണ്ടത്. എനിക്ക് മോശമായ അനുഭവം ഉണ്ടായാൽ ഞാൻ സ്പോട്ടിൽ പറഞ്ഞിരിക്കും. അതാണു ഞാൻ. അതുപോലെ എല്ലാവരും ചെയ്താൽ മതി. തൊഴിൽസ്ഥലത്ത് ഒരു പ്രശ്നവും ഉണ്ടാവില്ല. ഇഷ്ടമില്ലാത്ത പ്രവൃത്തിയോ വർത്തമാനമോ ഉണ്ടായാ ൽ അപ്പോൾ തന്നെ ഇറങ്ങിപ്പോകാൻ എനിക്ക് അറിയാം. ആ ഒരു തന്‍റേടം ജീവിതത്തിൽ നമുക്കു വേണം.  അല്ലാതെ ഒരു സിനിമയിലും ജോലി സ്ഥലത്തും അഡ്ജസ്റ്റ്മെന്‍റ് ചെയ്യേണ്ടി വരില്ല. കഴിവുണ്ടെങ്കിൽ എന്തായാലും അവർ കയറി വരും. അല്ലാതെ ജീവിതം നഷ്ടപ്പെടുത്തി ഒന്നും നേടാൻ ആഗ്രഹിക്കരുത്.…

Read More

‘മസ്താനി’ എന്ന നന്ദിത ശങ്കര വിവാഹിതയായി; വരൻ ഗായകൻ റോഷൻ

നടിയും മോഡലുമായ നന്ദിത ശങ്കര വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. സമൂഹ മാധ്യമങ്ങളിലൂടെ മസ്താനി വിവാഹ വാർത്ത പങ്കുവച്ചു. ആന്‍റണി വർഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’യിലൂടെയാണ് സിനിമാ രംഗത്തേക്ക് നന്ദിത അരങ്ങേറ്റം കുറിച്ചത്. സമൂഹ മാധ്യമങ്ങളിൽ ബോൾഡ് ഫോട്ടോഷൂട്ടിലൂടെ നിരവധി ആരാധകരുള്ള താരം കൂടിയാണ് മസ്താനി.

Read More

സ്ത്രീപക്ഷ സിനിമയുമായി സോഫി ടൈറ്റസ്

തികഞ്ഞ സ്ത്രീപക്ഷ സിനിമയുമായി എത്തുകയാണ് സോഫി ടൈറ്റസ് എന്ന സംവിധായിക. ലേഡി വിത്ത് ദ വിംഗ്സ് എന്ന ചിത്രത്തിന്‍റെ നിർമാണവും സംവിധാനവും കൂടാതെ, രചന നിർവഹിക്കുന്നതും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സോഫി ടൈറ്റസ് തന്നെയാണ്. മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സന്തോഷ് കീഴാറ്റൂരാണ്. ചിത്രം ഉടൻ തിയറ്ററിലെത്തും. വൈവിധ്യമാർന്ന നിരവധി വേഷപകർച്ചകളിലൂടെ കടന്നുപോകുന്ന ബിന്ദുവിന്‍റെ കഥയാണ് ചിത്രം പറയുന്നത്. ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിലെ സാധാരണ അംഗമായിരുന്ന ബിന്ദു ജീവ കാര്യണ്യ പ്രവർത്തകയായി മാറുന്നു. സ്ത്രീ സ്വന്തം കാലിൽ നിൽക്കണമെന്നും മനുഷ്യനുള്ള എല്ലാ സ്വാതന്ത്ര്യവും അവൾക്കുണ്ടാവണമെന്നും ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവർത്തിക്കുകയും ചെയ്ത ബിന്ദു, തന്‍റെ സഹജീവികളുടെ ഉന്നമനത്തിനു വേണ്ടിയും ആത്മാർഥമായി പ്രവർത്തിക്കുന്നു. ബിന്ദുവിന്‍റെ ജീവിതത്തിലൂടെ സ്ത്രീയുടെ പല മുഖങ്ങൾ അവതരിപ്പിക്കുകയാണു സംവിധായിക. പൊള്ളുന്ന ഭൂതകാലത്തിൽ നിന്ന് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരുന്ന സ്ത്രീശക്തിയുടെ പ്രതീകമാണ് സംവിധായിക അവതരിപ്പിക്കുന്ന ബിന്ദു എന്ന…

Read More