കുഞ്ഞിനെ വളര്‍ത്തുന്നത് ഒറ്റയ്ക്കല്ല; ഇല്യാന ഡിക്രൂസ്

ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യയിലും നിറയെ ആരാധകരുള്ള പ്രിയപ്പെട്ട നടിയാണ് ഇല്യാന ഡിക്രൂസ്. കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു താരം ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കോവ ഫീനിക്‌സ് ഡോളന്‍ എന്നാണ് കുഞ്ഞിനു പേര് നൽകിയിരിക്കുന്നത്. എന്നാല്‍ കുഞ്ഞിന്‍റെ അച്ഛനെക്കുറിച്ചുളള വിവരങ്ങള്‍ നടി ഇതുവരെ പങ്കുവച്ചിരുന്നില്ല. ഇപ്പോഴിതാ താന്‍ സിംഗിൾ പേരന്‍റല്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയുളള ആരാധകന്‍റെ ചോദ്യത്തിനായിരുന്നു ഇല്യാനയുടെ മറുപടി. കുഞ്ഞിനെ എങ്ങനെയാണ് ഒറ്റയ്ക്ക് നോക്കുന്നത് എന്നായിരുന്നു ഒരു ആരാധകന്‍റെ ചോദ്യം. തന്‍റെ പങ്കാളി മൈക്കിള്‍ ഡോളിനൊപ്പമുളള ചിത്രത്തിനൊപ്പം താന്‍ സിംഗിള്‍ പേരന്‍റല്ലെന്ന് താരം വ്യക്തമാക്കി. താന്‍ ഗര്‍ഭിണിയാണെന്ന് അറിയിച്ചതിന് പിന്നാലെ ഇല്യാന രൂക്ഷവിമര്‍ശനങ്ങള്‍ക്ക് ഇരയായിരുന്നു. വിവാഹത്തിന് മുന്‍പ് ഗര്‍ഭിണിയായതാണ് വിമർശനങ്ങൾക്കു കാരണമായത്. എന്നാല്‍ ഇതൊന്നും താരത്തെ ബാധിച്ചിരുന്നില്ല. തന്‍റെ ഗര്‍ഭകാല അനുഭവങ്ങള്‍ ഇല്യാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു.

Read More

പാട്ടുപോലെ തന്നെ മോഡലിംഗും അഭിനയവും ഇഷ്ടം; വിജയ് യേശുദാസ്

മോഡലിംഗും അഭിനയവുമൊക്കെ പണ്ടെ ഇഷ്ടമുള്ള കാര്യമായിരുന്നു. അവസരം വന്നപ്പോള്‍ അത് സ്വീകരിച്ചു. 16 വയസുള്ള സംവിധായിക ചിന്‍മയി, ക്ലാസ് ബൈ സോൾജിയറിന്‍റെ കഥ പറഞ്ഞപ്പോള്‍തന്നെ ചെയ്യാനായി തീരുമാനിക്കുകയായിരുന്നു. എങ്ങനെയാണ് ക്യാരക്ടറിന്‍റെ ലുക്ക് എന്നൊക്കെ തുടക്കത്തിലെ പറഞ്ഞിരുന്നു. മീനാക്ഷിക്ക് നേരത്തെ ചിന്‍മയിയെ അറിയാം, ബെസ്റ്റ് ഫ്രണ്ട്‌സാണ്. എന്നെ വിക്രു എന്നാണ് മീനാക്ഷി വിളിക്കുന്നത്. തിരിച്ച് ഞാന്‍ മിക്രു എന്നും വിളിക്കും. കുട്ടികളല്ലേ… ഞാന്‍ വളരെ ഫ്രീയായാണ് ഇടപെട്ടത്. ആക്ഷനെന്ന് പറഞ്ഞാലാണ് സീരിയസാവുന്നത്. ഇവിടെ ഇങ്ങനെ ചെയ്യണമെന്ന് പറഞ്ഞാല്‍ മീനാക്ഷി അതനുസരിച്ച് ചെയ്യും. ചിന്മയിയുടെ പ്രായമൊന്നും ഞാന്‍ നോക്കിയിരുന്നില്ല. ഷോര്‍ട്ട് ഫിലിമൊക്കെ ചെയ്ത് പരിചയമുണ്ടായിരുന്നു. ചെയ്ത് തുടങ്ങിയപ്പോള്‍ തന്നെ മികച്ചതായി തോന്നിയിരുന്നു. നേരത്തെ പോലീസ് വേഷം ചെയ്തിട്ടുണ്ട്. ഇപ്പോഴാണ് മിലിട്ടറി ക്യാരക്ടര്‍ കിട്ടുന്നത്. നടപ്പിലും ലുക്കിലും പെരുമാറ്റത്തിലുമെല്ലാം ക്യാരക്ടറായി മാറാന്‍ ശ്രമിച്ചിരുന്നു. ഓഫ് കാമറയില്‍ എന്‍റെ മക്കളോട് സംസാരിക്കുന്നത് പോലെയാണ്…

Read More

ആലിയ ഭട്ടിന്‍റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്

മുംബൈ: തെന്നിന്ത്യൻ സിനിമാതാരം രശ്മിക മന്ദാനയുടേതെന്ന പേരിൽ പുറത്തിറങ്ങിയ ഡീപ് ഫേക്ക് വീഡിയോയെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ബോളിവുഡ് നടി ആലിയ ഭട്ടിന്‍റെ ഡീപ് ഫേക്ക് വീഡിയോയും പുറത്ത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. വാസൻ ബാല സംവിധാനം ചെയ്യുന്ന ജിഗ്ര എന്ന ആക്ഷൻ ചിത്രത്തിന്‍റെ തിരക്കിലാണ് ആലിയ ഭട്ട്. ഡീപ് ഫേക്ക് ടെക്നോളജി ഉപയോഗിച്ച് മുഖം മോർഫ് ചെയ്താണ് വ്യാജ വീഡിയോ ഉണ്ടാക്കുന്നത്. രശ്മികയുയെ വീഡിയോക്ക് പിന്നാലെ നടി കജോളിന്‍റെ എഐ ജനറേറ്റഡ് വീഡിയോയും ഇന്‍റർനെറ്റിൽ പ്രചരിച്ചിരുന്നു. കജോൾ വസ്ത്രം മാറുന്ന വീഡിയോ എന്ന പേരിലാണ് വീഡിയോ പ്രചരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഡീപ് ഫേക്കിനെതിരേ രംഗത്തെത്തിയിരുന്നു.

Read More

മാര്‍ത്താണ്ഡനും മഹാറാണിയും

സംവിധാ‌‌യകൻ ജി. മാർത്താണ്ഡന്‍റെ അഞ്ചാമതു ചിത്രമാണ് ഷൈന്‍ ടോം ചാക്കോ, റോഷന്‍ മാത്യു, ബാലു വർഗീസ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘മഹാറാണി’. ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസില്‍ സ്വതന്ത്രസംവിധായകനായ അദ്ദേഹം ഒരു ദശകം പിന്നിടുമ്പോള്‍ പുതുതലമുറയിലെ താരങ്ങള്‍ക്കൊപ്പമാണ് രതീഷ് രവിയുടെ തിരക്കഥയിൽ ‘മഹാറാണി’ അണിയിച്ചൊരുക്കിയത്. ഓഡിഷനിലൂടെ തെരഞ്ഞെടുത്ത ലിസബത്ത് ടോമി എന്ന പുതുമുഖവും നിർണായക വേഷത്തി ലെത്തുന്നു. മഹാറാണിയിലേക്ക് എത്തിയത്… ഇഷ്‌ക് സിനിമയ്ക്കു തിരക്കഥയൊരുക്കിയ രതീഷ് രവി, സുഹൃത്തിന്‍റെ ജീവിതത്തില്‍ നടന്ന ഒരു സംഭവം എന്നോടു പറഞ്ഞു. പക്ഷേ, മറ്റൊരു സംവിധായകനോടും രതീഷ് ആ കഥ പറഞ്ഞിരുന്നു. അങ്ങനെ ഞങ്ങള്‍ വേറൊരു കഥ പ്ലാന്‍ ചെയ്യുന്നതിനിടെ ആ സംവിധായകനില്‍നിന്ന് ആ കഥ വീണ്ടും എന്‍റെയടുത്തെത്തി. അതാണു മഹാറാണി. ലോക്ക്ഡൗണ്‍ സമയത്ത് സ്‌ക്രിപ്റ്റ് റെഡിയായി. പുതുതലമുറയില്‍നിന്നു കഥയ്ക്കിണങ്ങിയ താരങ്ങളെയും കിട്ടി. ഷൈന്‍ ടോം, റോഷൻ മാത്യു… ഷൈനും റോഷനുമായിരുന്നു ആദ്യമേ…

Read More

അവൾ എന്നെ നടനാക്കി! പെയിന്‍റ് പാട്ട താഴെവച്ച കഥ പറഞ്ഞ് പാഷാണം ഷാജി

സാജു എന്നോ സാജു നവോദയ എന്നോ പറഞ്ഞാല്‍ വളരെ പെട്ടെന്ന് ആർക്കും ആളെ മനസിലായെന്നു വരില്ല. എന്നാല്‍, പാഷാണം ഷാജി എന്നു പറഞ്ഞാല്‍ അറിയാത്തവരായി ആരുമുണ്ടാകില്ല. ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോ കോമഡി ഫെസ്റ്റിവലില്‍ സാജു ചെയ്‌തൊരു കഥാപാത്രത്തിന്‍റെ പേരാണ് പാഷാണം ഷാജി. എല്ലാവരെയും പരസ്പരം തല്ലിക്കാന്‍ അപാരമായ മിടുക്കുള്ള ഒരു നാട്ടിന്‍പുറത്തുകാരനായ കഥാപാത്രം. “പത്തു മാസംകൊണ്ട് പാഷാണം ഷാജി ഹിറ്റായി. അതുകൊണ്ടു മാത്രമാണ് എന്‍റെ ജീവിതം പച്ചപിടിച്ചത്. എനിക്കൊരു ജീവിതം തന്നതു പാഷാണം ഷാജി എന്ന കഥാപാത്രമാണ്. അതുകൊണ്ട് പാഷാണമെന്നോ പാഷാണം ഷാജിയെന്നോ ആരു വിളിച്ചാലും ഞാന്‍ സന്തോഷത്തോടെ വിളികേള്‍ക്കും.”- സാജു പറയുന്നു. സാജു എന്നാണ് എന്‍റെ യഥാര്‍ഥ പേര്. മനോജ് ഗിന്നസിന്‍റെ നവോദയ ട്രൂപ്പിനൊപ്പം ചേര്‍ന്നപ്പോള്‍ മനോജ് ഇട്ട പേരാണ് സാജു നവോദയ – സാജു കൂട്ടിച്ചേര്‍ത്തു. കരിങ്കണ്ണന്‍ എന്ന ചിത്രത്തിലൂടെ നായകപദവിയിലേക്കുയര്‍ന്ന…

Read More

ഗ്ലാമറസ് സീക്വിൻ ഗൗണിൽ തിളങ്ങി മലൈക; വൈറലായി ചിത്രങ്ങൾ

വീണ്ടും സോഷ്യൽ മീഡിയയിൽ തിളങ്ങി മലൈക അറോറ. മിന്നുന്ന തവിട്ടുനിറമുള്ള ഗോൾഡൻ ഗൗണാണ് ഏറ്റവും പുതിയ ഫോട്ടോഷൂട്ടിലെ താരത്തിന്‍റെ വസ്ത്രം. തിളങ്ങുന്ന വസ്ത്രത്തിനൊപ്പമുള്ള ഹെയർസ്റ്റൈലിംഗ് മലൈകയെ കൂടുതൽ സുന്ദരിയാക്കി. നൂഡ് ഐഷാഡോ, വലിയ മസ്കാര, ചിറകുള്ള ഐലൈനർ, അതിലോലമായ കോണ്ടൂർഡ് കവിൾ, തിളങ്ങുന്ന ഹൈലൈറ്റർ, നൂഡ് ലിപ്സ്റ്റിക് എന്നിവ താരത്തിന്‍റെ ലുക്കിന് പൂർണത നൽകി. ആക്‌സസറികൾക്കായി ഡയമണ്ട് സ്റ്റഡ് കമ്മലുകളുടെ സൂക്ഷ്മമായ തിളക്കം ഉപയോഗിച്ച് തന്‍റെ വസ്ത്രം സ്‌റ്റൈൽ ചെയ്യാൻ മലൈക തിരഞ്ഞെടുത്തു. അവളുടെ വിരലുകളിൽ ഒന്നിലധികം റിംഗുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നടിയുടെ മൊത്തത്തിലുള്ള രൂപത്തിന് തികച്ചും അനുയോജ്യമായി തിളങ്ങുന്ന ഹൈഹീൽ ഷൂസും ധരിച്ചു.  സീക്വിനുകൾ കൊണ്ട് അലങ്കരിച്ചതും അതിശയകരമായ ഒരു സൈഡ് സ്ലിറ്റും ഫീച്ചർ ചെയ്യുന്നതുമായ ഷീയർ ഗൗണിൽ നടി ഗ്ലാമർ പ്രകടമാക്കി. ഈ വസ്ത്രം മലൈകയുടെ നിറമുള്ള കാലുകൾ പ്രദർശിപ്പതിലൂടെ ഫാഷൻ ഐക്കൺ എന്ന…

Read More

രശ്മിക മന്ദാന, കത്രീന കൈഫ് ഒടുവിൽ ഇതാ ആലിയ ഭട്ടും; ഡീപ്ഫേക്ക് വീഡിയോയ്ക്ക് ഇരകളായി താരങ്ങൾ

ന്യൂഡൽഹി: സെലിബ്രിറ്റികൾ ഡീപ്ഫേക്ക് സാങ്കേതികവിദ്യയുടെ ഇരകളാകുന്ന സംഭവങ്ങളിൽ രശ്മിക മന്ദാന, കത്രീന കൈഫ്, കാജോൾ, സാറ ടെണ്ടുൽക്കർ എന്നിവരുടെ നിരയിലേക്ക് നടി ആലിയ ഭട്ടും ചേർന്നു. ബി-ടൗൺ താരം ആലിയ ഭട്ടിനോട് സാമ്യമുള്ള ഒരു പെൺകുട്ടിയാണ് ഇന്‍റർനെറ്റിൽ പ്രചരിക്കുന്ന ഏറ്റവും പുതിയ ഡീപ്-ഫേക്ക് വീഡിയോയിലുള്ളത്. മറ്റൊരാളുടെ ശരീരത്തിന് മുകളിൽ നടിയുടെ മുഖം എഡിറ്റ് ചെയ്താണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വീഡിയോ വ്യാപകമായി പ്രചരിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉയർത്തുന്നു. നിരവധി ഇന്ത്യൻ സെലിബ്രിറ്റികൾ സമാനമായ സാഹചര്യം നേരിട്ടതിന് പിന്നാലെ ദിവസങ്ങൾക്കുള്ളിലാണ് ആലിയയുടെ രൂപസാദൃശ്യമുള്ള ഏറ്റവും പുതിയ വീഡിയോ വരുന്നത്. ഇത് സാങ്കേതികവിദ്യയുടെ ദുരുപയോഗവും എടുത്തുകാണിക്കുന്നു. രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഇന്‍റർനെറ്റിൽ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതിന് പിന്നാലെ നടി സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ചെത്തിയിരുന്നു. 

Read More

‘ശിൽപ ഷെട്ടിയും രവീണ ടണ്ടറും നിരസിച്ചു’: മലൈകയിലേക്ക് ചയ്യ ചയ്യ ഗാനമെത്തിയത് തുറന്ന് പറഞ്ഞ് ഫറാ ഖാൻ

മലൈക അറോറയും ഷാരൂഖ് ഖാനും തകർത്ത് അഭിനയിച്ച ചയ്യ ചയ്യ ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഗാനങ്ങളിലൊന്നാണ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ചിത്രീകരിച്ച ഗാനം വലിയ ഹിറ്റായിരുന്നു. എന്നാൽ ഗാനത്തിന്‍റെ കൊറിയോഗ്രാഫി ചെയ്ത ഫറാ ഖാൻ അടുത്തിടെ മലൈക അറോറയെ പാട്ടിനായി തിരഞ്ഞെടുത്തതിനെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. കൊൽക്കത്തയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ഫറാ ഖാൻ, ശിൽപ ഷെട്ടിയെയും രവീണ ടണ്ടനെയുമാണ് ആദ്യം സമീപിച്ചതെന്ന് വെളിപ്പെടുത്തി. എന്നാൽ അവർ നിരസിക്കുകയാണ് ചെയ്തത്. അങ്ങനെയാണ് അവസാനം മലൈകയിലേക്ക് എത്തുന്നത്. ഓടുന്ന ട്രെയിനിൽ ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും ഫറ ഖാൻ പറഞ്ഞു. “ഞങ്ങൾ അവളെ ട്രെയിനിൽ കയറാൻ പ്രേരിപ്പിച്ചു. മലൈക വിറയ്ക്കുന്നുണ്ടായിരുന്നു. മേക്കപ്പ് ഇല്ലായിരുന്നു, കാജലും കൈകളിൽ ഒരു ടാറ്റൂവും മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ഫറ ഖാൻ വെളിപ്പെടുത്തി.

Read More

റിലീസിനൊരുങ്ങി രൺബീർ കപൂറിന്‍റെ അനിമൽ

രൺബീർ കപൂറിന്‍റെയും സന്ദീപ് റെഡ്ഡി വംഗയുടെയും ആദ്യ കൂട്ടുകെട്ടിലുള്ള ബോളിവുഡ് ചിത്രം അനിമൽ ഡിസംബർ 1 ന് വെള്ളിത്തിരയിൽ എത്താൻ ഒരുങ്ങുകയാണ്. അനിൽ കപൂർ, രശ്മിക മന്ദാന, ബോബി ഡിയോൾ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. വിക്കി കൗശലിനെ നായകനാക്കി മേഘ്‌ന ഗുൽസാറിന്‍റെ സാം ബഹാദൂറുമായി അനിമൽ ഏറ്റുമുട്ടുന്നു. എന്നിരുന്നാലും മുൻകൂർ ബുക്കിംഗ് ട്രെൻഡുകളുടെ അടിസ്ഥാനത്തിൽ അനിമൽ മുന്നിലാണെന്നാണ് റിപ്പോർട്ട്. ഹിന്ദി, തെലുങ്ക്, തമിഴ് എന്നിവയുൾപ്പെടെ മൂന്ന് ഭാഷകളിലായി അനിമൽ എത്തുന്നുണ്ട്. ഫിലിം ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ഞായറാഴ്ച അനിമൽ ഓൺ എക്‌സിന്‍റെ അഡ്വാൻസ് ബുക്കിംഗ് സ്റ്റാറ്റസ് പങ്കിട്ടു. പിവിആർ ഉം ഐനോക്സും ആദ്യ ദിവസം 43,000 ടിക്കറ്റുകൾ വിറ്റഴിച്ചപ്പോൾ സിനിപോളിസ് 9,500 രൂപ ടിക്കറ്റുകൾ വിറ്റു. ദേശീയ ശൃംഖലകളിലെ മൊത്തം മുൻകൂർ ബുക്കിംഗ് 52,500 ആണ്. രൺബീർ കപൂറിന്‍റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗിന്…

Read More

തീയറ്ററിനെ പ്രകമ്പനം കൊള്ളിക്കാനെത്തുന്നു ഡാൻസ് പാർട്ടി

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി ഡിസംബർ ഒന്നിന് സെൻട്രൽ പിക്ചേഴ്സ് പ്രദർശനത്തിനെത്തിക്കുന്നു. ശ്രദ്ധ ഗോകുൽ, പ്രയാഗ മാർട്ടിൻ, പ്രീതി രാജേന്ദ്രൻ എന്നിവർ നായികമാരാകുന്ന ഈ ചിത്രത്തിൽ ജൂഡ് ആന്‍റണി, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാർട്ടിൻ, അഭിലാഷ് പട്ടാളം, നാരായണൻകുട്ടി, ലെന, ജോളി ചിറയത്ത്, അമര എസ് പല്ലവി, സംജാദ് ബ്രൈറ്റ്, ഫൈസൽ, ഷിനിൽ, ഗോപാൽജി, ജാനകി ദേവി, ജിനി, സുശീൽ,ബിന്ദു,ഫ്രെഡ്‌ഡി, അഡ്വ. വിജയകുമാർ, ഗോപാലകൃഷ്ണൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രഹണം ബിനു കുര്യൻ നിർവഹിക്കുന്നു. സന്തോഷ് വർമ, നിഖിൽ എസ് മറ്റത്തിൽ, മല്ലു റാപ്പർ ഫെജോ എന്നിവരുടെ വരികൾക്ക് രാഹുൽ…

Read More