എം.എ. നിഷാദിന്‍റെ ‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’; ചിത്രീകരണം ആരംഭിച്ചു

എം.എം നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു അന്വേഷണത്തിന്‍റെ തുടക്കം’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം  കോട്ടയത്ത് ആരംഭിച്ചു. കോട്ടയം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ നടന്ന ലളിതമായ ചടങ്ങിൽ  മന്ത്രി വി.എൻ.വാസവൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചുകൊണ്ടാണ് ചിത്രീകരണത്തിനു തുടക്കമിട്ടത്.  പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറായ ഈ ചിത്രത്തിന്‍റെ പ്രമേയം പിതാവും ഉയർന്ന പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന എം.കുഞ്ഞിമൊയ്തീന്‍റെ കേസ് ഡയറിയിൽ നിന്നും എടുത്തതാണ്. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി.അബ്ദുൾ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. കോട്ടയം,വാഗമൺ, പീരുമേട്, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകും. ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, മുകേഷ്, വാണി വിശ്വനാഥ്, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ്, വിജയ് ബാബു. സമുദ്രക്കനി അശോകൻ, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, ജൂഡ് ആന്‍റണി, കോട്ടയം നസീർ, സ്വാസികാ, അനുമോൾ,  ശിവദ, ഇർഷാദ്, ജനാർദ്ദനൻ, കുഞ്ചൻ, ബിജു സോപാനം, സംമിനു സിജോ,…

Read More

‘സൂപ്പർതാരങ്ങള്‍ക്ക് പോലും രാഷ്ട്രീയമുണ്ട്, എന്നാല്‍ ലക്ഷ്യം ചെറിയ ആളുകളെ’

ജയ് ഗണേഷില്‍ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയെയോ മതത്തെയോ പിന്തുണയ്ക്കുന്ന ഒരു ഡയലോഗ് പോലുമില്ല. ഉണ്ടെന്ന് തെളിയിച്ചാല്‍ താൻ ഈ പണി അവസാനിപ്പിക്കാം. ഒരു സിനിമയുടെ പേരില്‍ ഒരാളുടെ വിധിയെഴുതുന്നത് ശരിയാണോ. സൂപ്പർതാരങ്ങള്‍ക്ക് പോലും രാഷ്ട്രീയമുണ്ട്. എന്നാല്‍ അവരെ നേരിടാൻ ആർക്കും ധൈര്യമില്ല. ചെറിയ ആളുകളെയാണ് ലക്ഷ്യം വെയ്ക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി വിളിച്ചപ്പോള്‍ ഒരു പരിപാടിയില്‍ പോയി പങ്കെടുക്കുക മാത്രമാണ് ഞാൻ ചെയ്തത്. ‘ജയ് ഗണേഷ്’ എന്ന സിനിമയുടെ ഗൾഫ് റിലീസ് സംബന്ധിച്ച നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് താരം ഇക്കാര്യം പറഞ്ഞത്.  

Read More

ഭാഗ്യ ദേവത കനിഹ; നാടൻ വേഷത്തിൽ കലക്കനായി താരം

വിവാഹിതയായ ശേഷവും മലയാള സിനിമയിൽ നായികാ വേഷങ്ങൾ ചെയ്ത നടിയാണ് കനിഹ. തമിഴിലൂടെ അരങ്ങേറിയ കനിഹ, വിവാഹത്തിനു മുമ്പ് എന്നിട്ടും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയിരുന്നു. ഇതിനിടയിൽ വേറെയും ഭാഷകളിൽ അഭിനയിച്ചു.അതിനു ശേഷമായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നു വർഷം കനിഹ സിനിമയിൽ ഇല്ലായിരുന്നു. പിന്നീട് ജയറാമിന്‍റെ നായികയായി ഭാഗ്യദേവത എന്ന സിനിമയിലൂടെ മടങ്ങിയെത്തി. പിന്നെ നായികാവേഷങ്ങളാണ് ലഭിച്ചത്. പല സൂപ്പർഹിറ്റ് സിനിമകളിലും കനിഹ നായികയായി. ഗ്ലാമറസ് വേഷങ്ങൾ പോലും കനിഹ ചെയ്തു. 13 വയസുള്ള കുട്ടിയുടെ അമ്മയാണ് കനിഹ എന്ന് കണ്ടാൽ ഒരിക്കലും പറയുകയില്ല. സോഷ്യൽ മീഡിയയിൽ സജീവമായ കനിഹ പങ്കിവ‌യ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും തരംഗമായി മാറാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ കനിഹ പങ്കുവച്ച വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. സാരിയാണ് വേഷം. സാരിയിൽ അതീവ സുന്ദരിയായാണ് കനിഹ എത്തുന്നത്. പിങ്ക് സാരിക്ക് അതേ നിറത്തിലുള്ള ബ്ലൗസാണ് താരം…

Read More

പി. ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് നാളെ തിരിതെളിയും

പി. ഭാസ്കരൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിൽ അരങ്ങേറുന്ന പി ഭാസ്കരൻ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് നാളെ 21 ന് തിരിതെളിയും. വൈകിട്ട് ആറു മണിക്ക് തിരിവനന്തപുരം അയ്യങ്കാളി ഹാളിൽ ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. സമ്മേളനത്തിൽ പി. ഭാസ്കരൻ ജന്മശതാബ്ദി പുരസ്കാരം നടൻ രാഘവന് അദ്ദേഹം സമ്മാനിക്കും. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യനൂർ, ഗായകനും സംഗീത സംവിധായകനുമായ രാജീവ് ഒഎൻവി എന്നിവർ മുഖ്യാതിഥികളായിരിക്കും. തുടർന്ന് ഭാസ്കരൻ മാഷിന്‍റെ ഗാനങ്ങൾ കോർത്ത്, ബിജു ഗോൾഡൻ വോയ്സ് നയിക്കുന്ന എങ്ങനെ നീ മറക്കും… ഗാനസന്ധ്യ. 2025 ഫെബ്രുവരി 25 വരെ നീളുന്ന വിവിധ പ്രോഗ്രാമുകളാണ് ഫൗണ്ടേഷൻ സംഘടിപ്പിക്കുന്നത്. പ്രോഗ്രാം പിആർഒ അജയ് തുണ്ടത്തിൽ.

Read More

സിനിമാ സംവിധായകന്‍ ജോഷിയുടെ വീട്ടില്‍ മോഷണം; സ്വർണവും വജ്രവുമുൾപ്പെടെ ഒരു കോടി രൂപ വില വരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടു

എറണാകുളം: സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം. കൊച്ചി പനമ്പള്ളി നഗറിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഒരു കോടിയോളം വരുന്ന . വജ്രാഭരണങ്ങളും സ്വർണ്ണവും മോഷണം പോയെന്നാണ് വിവരം. വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയിൽ മോഷ്ടാവിന്‍റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മോഷണം നടന്നത്. അടുക്കള ഭാഗത്തെ ജനൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് വീടിനുള്ളിൽ കയറിയത്.ഇരു നില വീടിന്‍റെ മുകളിലത്തെ നിലയിലുള്ള രണ്ട് മുറികളിലായാണ് മോഷ്ടാവ് കയറിയത്. റൂമിന്‍റെ സേഫ് ലോക്കർ കുത്തിപ്പൊളിച്ച് 25 ലക്ഷം രൂപയുടെ ഡയമണ്ട് നെക്ലസും, ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ടിന്‍റെ പത്ത് കമ്മലുകളും, പത്തു മോതിരങ്ങളും, പത്ത് സ്വർണ മാലകളും പത്ത് വളകളും, രണ്ട് വങ്കികളും, വില കൂടിയ പത്ത് വാച്ചുകളുമുൾപ്പെടെയാണ് മോഷണം പോയത്. ജോഷി, ഭാര്യ സിന്ധു, മരുമകൾ വർഷ , മൂന്ന് കുട്ടികൾ,വീട്ടുജോലിക്കാരി കോന്തുരുത്തി സ്വദേശി ക്ലിൻസി എന്നിവരായിരുന്നു മോഷണം…

Read More

പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം, നടിമാർക്ക് പ്രതിഫലം കുറവ്; രവീണ ടണ്ടൻ

ആ സമയത്ത് പ്രതിഫലം വളരെ കുറവായിരുന്നു. നടന്മാരേക്കാള്‍ വളരെ കുറവായിരുന്നു നടിമാര്‍ക്ക്. പുരുഷ താരങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുമായിരുന്നു. അവര്‍ ഒരു സിനിമയില്‍ നേടുന്നത് എനിക്ക് സമ്പാദിക്കാന്‍ 15- 16 സിനിമകള്‍ ചെയ്യണം. ഞാന്‍ ജനറലൈസ് ചെയ്യുകയല്ല. എന്‍റെ കാര്യമാണ് പറയുന്നത്. ആ സമയങ്ങളില്‍ ആമിറും സല്‍മാനും സെലക്ടീവായാണ് സിനിമകളില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ നടിമാര്‍ നിരവധി നടന്മാര്‍ക്കൊപ്പം അഭിനയിക്കും. അപ്പോഴത്തെ അവസ്ഥ വച്ച് നോക്കുകയാണെങ്കില്‍ ആ സമയത്ത് എല്ലാവര്‍ക്കും വളരെ കുറച്ച് പൈസയാണ് ലഭിച്ചിരുന്നത്. നിലവില്‍ സിനിമയില്‍ സ്ത്രീകള്‍ക്ക് നല്ല പരിഗണ ലഭിക്കുന്നുണ്ട്. -രവീണ ടണ്ടൻ

Read More

നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്നാണ് അച്ഛന്‍ എന്നോടു പറഞ്ഞത്; ഗായത്രി സുരേഷ്

അഭിനേത്രിയാവുക എന്ന ആഗ്രഹത്തിന് അച്ഛൻ എതിരായിരുന്നുവെന്നു നടി ഗായത്രി സുരേഷ്. വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയുമുണ്ട്. അച്ഛന്‍റെ പേര് സുരേഷ്. ബിസിനസാണ്. അമ്മ രേഖ അധ്യാപികയാണ്. അനിയത്തിയുടെ പേര് കല്യാണി. അവള്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുന്നു. അമ്മ ടീച്ചര്‍ ആയിരുന്നെങ്കിലും അത്ര കര്‍ക്കശക്കാരിയൊന്നും അല്ല. സിനിമയിലേക്കു വരുമ്പോള്‍ അമ്മ നല്ല സപ്പോര്‍ട്ട് ആയിരുന്നു. എന്നാല്‍ അച്ഛന് ഒട്ടും താത്‍പര്യം ഇല്ലായിരുന്നു. സിനിമാ മേഖലയെക്കുറിച്ച് അക്കാലത്തൊക്കെ മോശം അഭിപ്രായങ്ങളല്ലേ കേട്ടിരുന്നത്. പെണ്‍കുട്ടികള്‍ക്കു സുരക്ഷിതമല്ല എന്നാണ് അച്ഛന്‍ കരുതിയിരുന്നത്. നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്നാണ് അച്ഛന്‍ എന്നോടു പറഞ്ഞത്. അതേസമയം അതൊന്നും അച്ഛന്‍ ചെയ്യില്ലെന്ന് തനിക്ക് അറിയാമായിരുന്നു . ജമ്‌നപ്യാരിയിലേക്ക് അവസരം വന്നപ്പോള്‍ ഞാനും അമ്മയും കുറേ പറഞ്ഞു. അച്ഛാ എനിക്ക് ഒരു സിനിമയില്‍ അഭിനയിച്ചാല്‍ മതി. ഇതെന്താണെന്ന് ഒന്നു അറിയാനാണ് എന്നൊക്കെ പറഞ്ഞ് സമ്മതിപ്പിച്ചു.…

Read More

എടാ മോനെ… ഹാപ്പി അല്ലേ? പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം; കുറിപ്പുമായി പി. രാജീവ്

കൊച്ചി: പ്രേമലു സിനിമയുടെ വിജയാഘോഷ പരിപാടിയിൽ പങ്കെടുത്ത് വ്യവസായ മന്ത്രി പി. രാജീവ്. ഇതിന്‍റെ ചിത്രം മന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ചു. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ഫഹദ് ചിത്രമായ ആവേശത്തിലെ ഡയലോഗുമായാണ് മന്ത്രി ചിത്രം പങ്കുവച്ചത്. എഡാ മോനെ.. ഹാപ്പി അല്ലേ? പ്രേമലു 2 സിനിമയുടെ പ്രഖ്യാപന വേളയിൽ പ്രിയപ്പെട്ട ദിലീഷിനും ഫഹദിനുമൊപ്പം എന്ന കുറിപ്പോടെയാണ് പി. രാജീവ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് പ്രേമലു നിർമിച്ചിരിക്കുന്നത്. 100 കോടി നേട്ടത്തിന് പിന്നാലെ പ്രേമലുവിന്‍റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകൻ ഗിരീഷ് എ. ഡി. ആദ്യ ഭാഗത്തിലെ അതേ താരനിരയും അണിയറ പ്രവർത്തകരുമാകും രണ്ടാം ഭാഗത്തിലുമെത്തുക. മലയാളത്തിനു പുറമെ തമിഴ്–തെലുങ്ക് ഭാഷകളിലും ഡബ്ബ് ചെയ്ത് ചിത്രം ഒരുമിച്ച് റിലീസ് ചെയ്യാനാണ്…

Read More

പതിനഞ്ച് വർഷത്തിന് ശേഷം മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നു

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായിക ശോഭന. 15 വർഷത്തിന് ശേഷമാണ് മോഹൻലാലും ശോഭനയും വീണ്ടും ഒന്നിക്കുന്നത്. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. 2009ൽ റിലീസ് ചെയ്ത സാഗർ ഏലിയാസ് ജാക്കിക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. 20 വർഷങ്ങൾക്കു ശേഷം ഇരുവരും നായികാനായകന്മാരായി എത്തുന്നുവെന്ന പ്രത്യേകതയും തരുൺ മൂർത്തി ചിത്രത്തിനുണ്ട്. 2004ൽ പുറത്തിറങ്ങിയ മാമ്പഴക്കാലത്തിലാണ് ഇതിനു മുമ്പ് ഇരുവരും ജോഡികളായി പ്രത്യക്ഷപ്പെട്ടത്. പുതിയ സിനിമയ്ക്കായി സൂപ്പർ എക്സൈറ്റഡ് ആണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന പറയുന്നു. താനും മോഹൻലാലും ഒന്നിച്ചുള്ള 56ാമത്തെ സിനിമയാണ് ഇതെന്നും നടി വ്യക്തമാക്കി. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് ആണ് ശോഭനയുടേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. സൗദി വെള്ളക്ക എന്ന സിനിമയ്ക്കു ശേഷം തരുൺ…

Read More

ഇന്നത്തെ കുട്ടികൾ അങ്ങനെയല്ല…

2003 – 2004 കാലഘട്ടിത്തിൽ ചെറിയ പ്രായമാണ്. ഇന്നത്തെ കാലത്തെ കുട്ടികൾ ചിന്തിക്കുന്നതും അന്നു ഞങ്ങൾ ചിന്തിക്കുന്നതും തമ്മിൽ ഒരുപാടു വ്യത്യാസമുണ്ട്. അന്നു നമ്മൾ ലിബറലായിരുന്നില്ല, പേരന്‍റ്സ് എന്താണോ പറയുന്നത് അതു നമ്മുടെ നല്ലതിനു വേണ്ടിയാണെന്നു കരുതിയാണു നമ്മൾ ജീവിച്ചത്. കരിയറിലാണെങ്കിലും പേരന്‍റ്സിനു വലിയ പങ്കുണ്ട്. അവരുടെ യെസ് കിട്ടാതെ നമുക്കു മുന്നോട്ടുപോകാൻ കഴിയില്ല. എന്നാൽ ഇന്നത്തെ കുട്ടികൾ അങ്ങനെയല്ല. അവർക്ക് എന്താണു വേണ്ടതെന്നും എന്താണു വേണ്ടാത്തതെന്നും കൃത്യമായി അറിയാം. അന്നു ഞാൻ സിനിമയിൽ വന്നാൽ എന്‍റെ കുടുംബ ജീവിതം എങ്ങനെയാകുമെന്ന് അമ്മയ്ക്കൊക്കെ ചിന്തയുണ്ടായിരുന്നു. ആ മേഖല നമുക്ക് ഒട്ടും പരിചയം ഉണ്ടായിരുന്നില്ല. പട്ടാളം ചെയ്യുമ്പോൾ അതാണ് ആദ്യത്തേതും അവസാനത്തേതു സിനിമ എന്ന രീതിയിലാണ് ചെയ്യുന്നത്. ബാക്കിയുള്ളതൊക്കെ കല്യാണത്തിന് ശേഷം ചെയ്ത സിനിമയാണ്. -ടെസ ജോസഫ്

Read More