സഹപ്രവർത്തകയെ കണ്ണുരുട്ടിക്കാണിച്ച് ഇന്ത്യക്കാരി: യുകെ നഴ്സിന് 30 ലക്ഷം നഷ്ടപരിഹാരം നൽകാൻ ട്രൈബ്യൂണൽ

സഹപ്രവർത്തകരോട് മാന്യമായും സ്നേഹത്തോടെയും വേണം പെരുമാറാൻ അല്ലങ്കിൽ എട്ടിന്‍റെ പണി കിട്ടുമെന്ന് കാണിച്ചുതരുന്നൊരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 64 -കാരിയായ മോറിൻ ഹോവിസൺ എന്ന ഡെന്‍റൽ നഴ്സ് ജോലി സ്ഥലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുഷ്പ്രവർത്തികളെ കുറിച്ച് പരാതിപ്പെട്ടു. സഹപ്രവർത്തകയിൽ നിന്ന് നിരന്തരം കണ്ണുരുട്ടലും താഴ്ത്തിക്കാട്ടലും നേരിട്ട മോറിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ലേബർ ട്രൈബ്യൂണൽ വിധിച്ചു. ഇവർ ജോലി ചെയ്തിരുന്ന ക്ലിനിക്കിൽ പുതിയ ഡെന്‍റൽ തെറാപ്പിസ്റ്റ് ജിസ്ന ഇക്ബാൽ എന്ന ഇന്ത്യക്കാരി നിയമിതയായതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇന്ത്യയിൽ യോഗ്യത നേടിയിരുന്നെങ്കിലും യുകെയിൽ ഡോക്ടറായി പ്രവർത്തിക്കാൻ ജിസ്നയ്ക്ക് അനുവാദമില്ലാതിരുന്നതിനാൽ അവർക്ക് റിസപ്ഷനിസ്റ്റ് ജോലികൾ ചെയ്യേണ്ടി വന്നു. ഒരേ സ്ഥാപനത്തിലായിരുന്നു ഇരുവരും ജോലി ചെയ്തിരുന്നതെങ്കിലും ജിസ്നയും ഹോവിസണും തമ്മിലുള്ള ബന്ധം അത്ര സൗഹാർദ്ദപരമായിരുന്നില്ല. ജിസ്ന പലപ്പോഴും ഹോവിസണിനെ അവഗണിക്കുകയും സംസാരിക്കുമ്പോൾ ഇവരെ നോക്കി…

Read More

ഈ ഗ്രാമത്തിലെ പിള്ളേര് പൊളിയാണ്… ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പിഎച്ച്‍ഡി നേടിയ 33 പേരുള്ള പിഎച്ച്‍ഡി വില്ലേജ്

ചൈനയിലെ ഒരു ഗ്രാമത്തിന്‍റെ പുതിയ പേരാണ് ‘പിഎച്ച്‍ഡി വില്ലേജ്’ അഥവാ ‘പിഎച്ച്‍ഡി ഗ്രാമം’. വിദ്യാഭ്യാസത്തിന്‍റെ പേരിൽ ശ്രദ്ധ നേടിയ ഈ ഗ്രാമത്തിൽ ലോകത്തിലെ മികച്ച സർവകലാശാലകളിൽ നിന്നും പിഎച്ച്‍ഡി നേടിയ 33 പേരാണ് ഉള്ളത്. ഫുജിയാൻ പ്രവിശ്യയിലെ നാനാൻ സിറ്റിയിൽ സ്ഥിതി ചെയ്യുന്ന പെംഗ് ദാവോ എന്ന ഒരു പിന്നോക്കഗ്രാമമാണ് ഇത്. സിംഗ്ഹുവ സർവകലാശാല, ഹോങ്കോംഗ് സർവകലാശാല, ബ്രിട്ടനിലെ കേംബ്രിഡ്ജ് സർവകലാശാല, യുണൈറ്റഡ് സ്റ്റേറ്റ്സിലെ കോർണൽ സർവകലാശാല എന്നിവയുൾപ്പെടെ ഉന്നത സ്ഥാപനങ്ങളിൽ നിന്ന് ഈ ഗ്രാമത്തിലെ 33 പേരാണ് പിഎച്ച്‍ഡി നേടിയത്. പൊതുവേ ഈ ഗ്രാമത്തിൽ കൃഷിഭൂമി കുറവായതിനാൽ ദാരിദ്രാവസ്ഥയാണ്. അതിനാൽത്തന്നെ തങ്ങളുടെ ബുദ്ധിമുട്ടുകൾമാറുന്നതിനും മെച്ചപ്പെട്ട സാധ്യതകൾ കണ്ടെത്താനും വിദ്യാഭ്യാസം സഹായിക്കും എന്ന് കരുതിയാണ് ഗ്രാമീണർ പഠനത്തിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നത്.

Read More

ഇനി നിങ്ങൾ കൂടുതല്‍ തിളങ്ങും: കൈത്തറി ഡിസൈന്‍ സ്റ്റുഡിയോ വരുന്നു

കൊച്ചി: നൂതന വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്ക് മാറ്റുകൂട്ടാനായി പാരമ്പര്യവും കരവിരുതും യോജിപ്പിച്ച് കേരളത്തില്‍ കൈത്തറി ഡിസൈന്‍ സ്റ്റുഡിയോ ആരംഭിക്കുന്നു. ഡയറക്ടറേറ്റ് ഓഫ് ഹാന്‍ഡ്‌ലൂം ആന്‍ഡ് ടെക്‌സ്‌റ്റെല്‍സ്, ഉപഭോക്താവിന്‍റെ മനം അറിഞ്ഞ് കസ്റ്റമൈസ്ഡ് ആയിട്ടുള്ള കൈത്തറി വസ്ത്രങ്ങള്‍ ബൊട്ടിക് മാതൃകയില്‍ വിപണിയില്‍ എത്തിക്കാനാണ് കൈത്തറി ഡിസൈന്‍ സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. കണ്ണൂര്‍ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി (എന്‍ഐഎഫ്ടി)യുടെയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂരി (ഐഐഎച്ച്ടി) ന്‍റെയും സഹകരണത്തോടെ കൊച്ചിയിലാണ് ഡിസൈന്‍ സ്റ്റുഡിയോ സ്ഥാപിക്കുക. ഇതിനുളള രൂപരേഖ കഴിഞ്ഞ ദിവസം സര്‍ക്കാരിന് സമര്‍പ്പിച്ചു. കേരള കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കാനായി ഡിസൈന്‍ ഇന്നോവേഷനില്‍ പ്രഫഷണല്‍ വൈദഗ്ദ്ധ്യം ഉപയോഗപ്പെടുത്തി സമകാലികവും വിപണനം ചെയ്യാവുന്നതുമായ ഡിസൈനുകള്‍ സൃഷ്ടിക്കുകയാണ് ഡിസൈന്‍ സ്റ്റുഡിയോയിലൂടെ ലക്ഷ്യമിടുന്നത്. ഡിസൈന്‍, ഫാഷന്‍, കൈത്തറി സാങ്കേതികവിദ്യ എന്നിവയിലെ മുന്‍നിര സ്ഥാപനങ്ങളുടെ വൈദഗ്ദ്ധ്യം പ്രയോജനപ്പെടുത്തി, കേരള കൈത്തറിയെ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു…

Read More

മംഗളൂരു-ബംഗളൂരു ഓണം സ്പെഷൽ ട്രെയിൻ നാളെ

കൊല്ലം: കേരളം വഴിയുള്ള മംഗളൂരു – ബംഗളൂരു ഓണം സ്പെഷൽ എക്സ്പ്രസ് ട്രെയിൻ നാളെ സർവീസ് നടത്തും. 06033 മംഗളുരു സെൻട്രൽ – എസ്എംവിടി ബംഗളരു സ്പെഷൽ നാളെ രാത്രി 11 ന് മംഗളൂരുവിൽനിന്ന് പുറപ്പെട്ട് തിങ്കൾ ഉച്ചകഴിഞ്ഞ് 2.30 ന് ബംഗളൂരുവിൽ എത്തും. കാസർഗോഡ്, കാഞ്ഞങ്ങാട്, പയ്യന്നൂർ കണ്ണൂർ, തലശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. തിരികെയുള്ള 06004 ബംഗളൂരു – മംഗളൂരു സർവീസ് തിങ്കൾ ഉച്ചകഴിഞ്ഞ് 3.50 ന് ബംഗളൂരുവിൽനിന്ന് പുറപ്പെട്ട് സെപ്റ്റംബർ ഒന്നിന് രാവിലെ 7.30 ന് മംഗളൂരുവിൽ എത്തും. ഈ വണ്ടിക്കുള്ള റിസർവേഷൻ ഇന്ന് രാവിലെ മുതൽ ആരംഭിച്ചു.

Read More

ആർപ്പോയ് ഇർറോ… ആലപ്പുഴയിൽ ജലപ്പൂരം

ആലപ്പുഴ: ആലപ്പുഴയിൽ ഇന്നു ജലപ്പൂരം. പുരുഷാരം വഞ്ചിപ്പാട്ടും തുഴത്താളവുമായി പുന്നമടക്കായലിൽ ഇന്നു ഒന്നു ചേരും. വള്ളംകളി പ്രേമികൾക്ക് ഇന്ന് ഉത്സവദിനം. 2025ലെ നെഹ്റു ട്രോഫി ആരടിക്കും? ആലപ്പുഴ കാത്തിരിക്കുന്നു. ആയിരക്കണക്കിനു സഞ്ചാരികൾ ഇന്നു പുന്നമടയിൽ ഒത്തുചേരും. ജലപൂരത്തിൽ തുഴവെഞ്ചാമരം വീശി കൊമ്പ് കുലുക്കി പായുന്ന ഗജചുണ്ടന്മാരെ കണ്ട് ഇരുകരകളിലെയും പുരുഷാരം ആരവം മുഴക്കും. നെഹ്‌റു ട്രോഫി വള്ളംകളി എന്നത് ഒരു മത്സരത്തേക്കാൾ വള്ളങ്ങളുടെ കണ്ണും മനസും നിറയ്ക്കുന്ന ഒരു ഘോഷയാത്രയാണ്. ചുണ്ടൻ വള്ളങ്ങൾ , മറ്റുതരം വള്ളങ്ങൾ, നൂറുകണക്കിനു തുഴക്കാർ എന്നിങ്ങനെ അണിനിരക്കുന്ന മനോഹര ഘോഷയാത്ര. ഒരുമയുടെയും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും സന്ദേശം വിളിച്ചോതി കേരളം ഇന്നു നെഹ്റു ട്രോഫി ജലമേളയ്ക്കു സാക്ഷ്യം വഹിക്കും. ഇന്നു നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ലോഗോ ആരോഗ്യ, വനിതാ, ശിശുക്ഷേമ മന്ത്രി വീണ ജോർജും ചലച്ചിത്ര താരം കാളിദാസ് ജയറാമും…

Read More

കാട്ടാനയുടെ തുമ്പിക്കൈയിൽ ബിയർ ഒഴിച്ച് കൊടുത്ത് വിനോദ സഞ്ചാരി: വീഡിയോ വൈറലായതോടെ രൂക്ഷ വിമർശനവുമായി സൈബറിടങ്ങൾ

സോഷ്യൽ മീഡിയയിൽ ദിവസവും പല തരത്തിലുള്ള വീഡിയോകൾ വൈറലാകാറുണ്ട്. ചിലത് നമ്മെ ചിന്തിപ്പിക്കുന്നതാകും ചിലത് കരയിപ്പിക്കുകയും ചെയ്യും. എന്നാലും ചിരിക്കുന്ന വീഡിയോകളും വാർത്തകളുമാണ് എല്ലാവർക്കും കാണാനും കേൾക്കാനും ഇഷ്ടം. കെനിയയിലെ വിനോദ സഞ്ചാരകേന്ദ്രത്തിൽ നിന്നുള്ളൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ഒരു ആഫ്രിക്കന്‍ കൊമ്പനാനയുടെ വായിലേക്ക് വിനോദ സഞ്ചാരി ബിയർ ഒഴിച്ച് കൊടുക്കുന്നതാണ് വീഡിയോ. ആനയുടെ മുന്നിൽ നിന്ന് ബിയർ കാൻ എടുത്ത് പൊട്ടിക്കുകയും കുറച്ച് അയാൾ കുടിച്ചശേഷം ബാക്കി ആനയുടെ തുന്പിക്കൈയിലേക്ക് കുടിക്കാനായി കൊടുക്കുന്നു. എന്നാൽ വീഡിയോ വൈറലായതോടെ അയാൾക്കെതിരേ രൂക്ഷ വിമർശനമാണ് ഉയരുന്നത്. മിണ്ടാപ്രാണികളോട് ഇത്തരം ക്രൂരതകൾ കാണിക്കുന്ന ഇയാൾക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നാണ് എല്ലാവരും പറഞ്ഞത്.    

Read More

മലയാളിമങ്കയാകാന്‍ ട്രഡീഷണല്‍ ആഭരണങ്ങള്‍

മലയാളനാട് കസവു ചേല ചുറ്റുന്ന കാലമാണ് ഓണനാളുകള്‍. ചന്ദനക്കുറിയണിഞ്ഞ് കസവുസാരിയുടുത്ത് മുടിയില്‍ മുല്ലപ്പൂ ചൂടിയ മലയാളിമങ്കമാര്‍ ഓണക്കാലത്തെ സുന്ദര കാഴ്ചകളില്‍ ഒന്നാണ്. കസവിന്റെ ചേലിനു മാറ്റുകൂട്ടുന്ന കേരളത്തനിമയുള്ള ആകര്‍ഷകമായ ആഭരണങ്ങള്‍ കൂടി അണിഞ്ഞാലെ ആ അഴക് പൂര്‍ണമാകൂ. ഓണക്കാല ആഭരണങ്ങളില്‍ ഇന്നും ട്രെന്‍ഡി ഐറ്റം ട്രഡീഷണല്‍ ആഭരണങ്ങള്‍ തന്നെയാണ്. പണ്ടൊക്കെ മുത്തശിയുടെയോ അമ്മയുടെയോ ആഭരണപ്പെട്ടിയില്‍ നിന്ന് ഓണനാളില്‍ അണിയാന്‍ എന്തെങ്കിലുമൊന്ന് സിലക്ട് ചെയ്യുമായിരുന്നു മലയാളി മങ്കമാര്‍. സ്വര്‍ണവിലയിലെ കുതിച്ചു ചാട്ടം മൂലം പുതിയ ആഭരണങ്ങളൊന്നും ഓണക്കാലത്തേക്കായി വാങ്ങാന്‍ ന്യൂജെന്‍ തയാറല്ല. മുമ്പ് വാങ്ങിവച്ചിട്ടുള്ള ട്രഡീഷണല്‍ ആഭരണങ്ങള്‍ ഉണ്ടെങ്കില്‍ ഒ.കെ. അല്ലാത്തവര്‍ക്കായി വണ്‍ഗ്രാം ഗോള്‍ഡില്‍ തീര്‍ത്ത പരമ്പരാഗത ആഭരണങ്ങളാണ് വിപണിയിലുള്ളത്. ലൈറ്റ് വെയ്റ്റ് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവരും കുറവല്ല. സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലുമൊക്കെ ഓണാഘോഷങ്ങള്‍ പൊടിപൊടിക്കുമ്പോള്‍ ആഭരണങ്ങളിലെല്ലാം ഒരു ട്രഡീഷണല്‍ ടച്ച് വേണമെന്നത് ന്യൂജെന്‍ ഗാല്‍സിന് നിര്‍ബന്ധമാണ്. ഇതൊക്കെയണിഞ്ഞ് എത്തിയാല്‍…

Read More

ആദ്യ ഭാര്യ മരിച്ചപ്പോൾ ഭാര്യയുടെ അനുജത്തിയെ വിവാഹം കഴിച്ചു: ഇപ്പോൾ രണ്ടാമത്തെ സഹോദരിയെയും വിവാഹം കഴിക്കണം; ടവറിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്

ഭാര്യയുടെ മരണശേഷം ഭർത്താവ് ഭാര്യാ സഹോദരിയെ വിവാഹം ചെയ്തു. എന്നാൽ ഇപ്പോഴിതാ വീണ്ടും അവരുടെ ഇളയ സഹോദരിയെക്കൂടി വിവാഹം ചെയ്യണമെന്ന് യുവാവ്. മൊബൈൽ ടവിനു മുകളിൽ കയറിനിന്നു ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കി. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. രാജ് സക്‌സേന എന്നയാളാണ് ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. 2021 ലായിരുന്നു ഇയാളുടെ ആദ്യ വിവാഹം. എന്നാൽ, ഒരു വർഷത്തിനുശേഷം അസുഖം ബാധിച്ച് ഭാര്യ മരണപ്പെട്ടതിനെത്തുടർന്ന് അവരുടെ സഹോദരിയെ വിവാഹം കഴിച്ചു. രണ്ട് വർഷം കഴിഞ്ഞപ്പോൾ ഇയാൾ അവരുടെ രണ്ടാമത്തെ സഹോദരിയുമായി പ്രണയത്തിലാവുകയും അവളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ രണ്ടാം ഭാര്യയും സഹോദരിയും വിവാഹത്തെ എതിർത്തു. അതോടെ അയാൾ വൈദ്യുതി ടവറിൽ കയറി ഭാര്യാ സഹോദരിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. പോലീസെത്തി ഏഴ് മണിക്കൂർ നേരത്തെ അനുനയത്തിന് ശേഷമാണ് യുവാവിനെ താഴെയിറക്കിയത്. ഭാര്യയും അവരുടെ…

Read More

പൊതുസ്ഥലത്ത് തുണി കഴുകുന്ന മനുഷ്യൻ, അതും കാനഡയിൽ; വീഡിയോ പങ്കുവച്ച് യുവാവ്; ഇത്രയ്ക്കും ദാരിദ്രം ഉള്ളവർ അവിടെയും ഉണ്ടോ എന്ന് സോഷ്യൽ മീഡിയ

പൊതു സ്ഥലത്ത് നിന്ന് വസ്ത്രം കഴുകുന്നത് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. കാനഡയിൽ നിന്നുള്ള വീഡിയോ ആണിത്. ഇന്ത്യക്കാരനായ നീതീഷ് അദ്വിതി എന്ന യുവാവ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. വസ്ത്രങ്ങൾ കഴുകുന്നതിനായി ഒരാൾ പൊതുസ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഒരു ഫൗണ്ടെയ്ന‌ു മുന്നിൽ നിൽക്കുന്നതാണ് വീഡിയോയുടെ തുടക്കം. അയാളുടെ സമീപം കുറച്ച് ബാഗുകളും വച്ചിട്ടുണ്ട്. തുണി കഴുകിയ ശേഷം അയാൾ ബാഗിൽ നിന്നും കുപ്പിയെടുത്ത് വെള്ളം ശേഖരിക്കുകയും പിന്നീട് മുഖം കഴുകുന്നതും കാണാം. കാനഡയിൽ ഇത്തരം ഒരു കാഴ്ച കാണും എന്ന് താൻ ഒരിക്കലും കരുതിയിരുന്നില്ല എന്ന് വീഡിയോ എടുത്തുകൊണ്ട് നിതീഷ് പറയുന്നു. ആ മനുഷ്യൻ വീടില്ലാത്ത ഒരാളാണ് എന്നാണ് തോന്നുന്നത്, അങ്ങനെയുള്ള ആളുകളുടെ ഇവിടുത്തെ അവസ്ഥ ഇതാണെന്നും നിതീഷ് പറയുന്നു. നിരവധിപ്പേരാണ് നിതീഷ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.…

Read More

ഓപ്പണ്‍ ചെയ്യല്ലേ; അത് സ്റ്റെഗ്‌നോഗ്രഫിആണ്..!!!

കൊച്ചി: ഇയാളെ നിങ്ങള്‍ക്ക് അറിയാമോ? ഒരു പക്ഷേ, ഇത്തരത്തിലൊരു വാട്‌സ്ആപ്പ് മെസേജ് നിങ്ങള്‍ക്കും കിട്ടിയിരിക്കാം. വാട്‌സ് ആപ്പില്‍ വരുന്ന ഇത്തരം ഫോട്ടോകളും സന്ദേശങ്ങളും ഓപ്പണ്‍ ചെയ്യാന്‍ നില്‍ക്കരുതെന്നാണ് സൈബര്‍ പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. സൈബര്‍ തട്ടിപ്പിന്‍റെ ലേറ്റസ്റ്റ് വേര്‍ഷനായ സ്റ്റെഗ്‌നോഗ്രഫി എന്ന തട്ടിപ്പാണിത്. ഇത്തരം തട്ടിപ്പുകള്‍ സംസ്ഥാനത്ത് വ്യാപകമായ പശ്ചാത്തലത്തിലാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ആകാംക്ഷ പണി തരുംഫോട്ടോ തെളിയാത്തതിനാല്‍ എന്താണെന്ന് അറിയാനുള്ള ആകാംക്ഷയില്‍ ആരും ക്ലിക്ക് ചെയ്യും. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ വാട്‌സാപ്പ് ആദ്യം ഹാക്ക് ചെയ്യപ്പെടും. തുടര്‍ന്ന് നിങ്ങളുടെ ഫോണ്‍ തട്ടിപ്പുകാരന്‍റെ നിയന്ത്രണത്തിലാകും. ബാങ്ക് അക്കൗണ്ടിലെ പണവും നഷ്ടപ്പെട്ടേക്കാം. തട്ടിപ്പുകാരുടെ സോഫ്റ്റ്‌വെയറുകള്‍ ഫോട്ടോകളുടെ മറവില്‍ ഒളിപ്പിച്ചു കടത്തുന്ന രീതിയാണിത്. പരിചയമില്ലാത്തതോ പരിചയമുള്ളവരുടെയോ നമ്പറുകളില്‍ നിന്ന് ഇത്തരം സന്ദേശങ്ങള്‍ വരാം. നിങ്ങളുടെ പരിചയക്കാരെ ഇത്തരത്തില്‍ പറ്റിച്ച് അവരുടെ വാട്‌സാപ്പ് ഹാക്ക് ചെയ്ത ശേഷമായിരിക്കും സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടാവുക.…

Read More