പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്; മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ലെന്ന് ജുവൽ മേരി

മണ്ടത്തരം പറയുന്നത് ക്യൂട്ട് അല്ല, ഗൗരവമുള്ള കാര്യങ്ങളെ നിസാരവത്കരിക്കുന്നത് ഫൺ അല്ല. തലയ്ക്കു വെളിവുള്ള മനുഷ്യർക്ക് ഇതിലൊരു ആകാംക്ഷയും ഇല്ല. അവതാരകരോടാണ്, നിങ്ങളൊരു കാമറയ്ക്കു മുന്നിലിരുന്നു പറയുന്ന ഓരോ വാക്കിനും വലിയ വിലയുണ്ട്. അത് കേട്ട് മുറിപ്പെടുന്ന മനുഷ്യരുണ്ട്.

ആദ്യത്തെ കുഞ്ഞു മരിച്ചു പോയ കഥയൊക്കെ ഒരു സിനിമ കണ്ട ലാഘവത്തോടെ പറയുമ്പോൾ ഇതേ കാര്യം ജീവിതത്തിൽ അനുഭവിച്ച എത്ര സ്ത്രീകളാണ് വീണ്ടും വേദനിക്കുന്നത്.

ഒളിഞ്ഞു നോട്ടത്തിലെ ആകാംക്ഷ ഇങ്ങനെ ക്യൂട്ട്നെസ് വാരി എറിഞ്ഞ് പ്രമോട്ട് ചെയ്യുമ്പോൾ എത്ര പൊട്ടൻഷ്യൽ ക്രിമിനൽസിനാണ് നിങ്ങൾ വളം വയ്ക്കുന്നത്. ഇനിയും വൈകിയിട്ടില്ല.

നല്ല വ്യക്തിത്വമുള്ളവരാവുക, നല്ല മനുഷ്യരാവുക ആദ്യം. ഇച്ചിരെ ഏറെ പറഞ്ഞിട്ടുണ്ട്. എന്‍റെ വാക്കുകൾക്കു അല്പം മൂർച്ചയുണ്ട്. ഇതിനെ ഇനി മയപ്പെടുത്തി പറയാൻ കഴിയില്ല. -ജുവൽ മേരി

Related posts

Leave a Comment