പ്രിയങ്ക ചോപ്രയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും അഭിമാനമുണ്ട്: എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്; മാധവൻ

പ്രിയങ്ക ചോപ്ര അത്ര ചെറിയ പുള്ളിയൊന്നുമല്ല എന്ന് മാധവൻ. ഹോളിവുഡില്‍ പോയാണ് അവള്‍ ഒരു ലീഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതും ആ സിനിമയില്‍ അവള്‍ ഒരു ആക്ഷന്‍ ഹീറോയിന്‍ ആണെന്നാണു ഞാന്‍ മനസിലാക്കുന്നത്.

ഇന്ത്യയിലെ പകുതി നായികമാരും അവളെപ്പോലെ ആകാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്കെല്ലാവര്‍ക്കും പ്രിയങ്കയുടെ സ്ഥാനത്ത് അത്രയും വലിയൊരു പ്രൊജക്റ്റിന്‍റെ ഭാഗമാകാന്‍ ഇഷ്ടമായിരിക്കും.

പ്രിയങ്ക എത്ര വലിയ സ്ഥാനത്തെത്തിയാലും പണ്ട് എങ്ങനെയാണോ അങ്ങനെത്തന്നെയാണ് മറ്റുള്ളവരുമായി ഇടപഴകുന്നത്. ഞാന്‍ എന്നും അവളുടെ ആരാധകനായിരിക്കും. പ്രിയങ്കയെക്കുറിച്ചോര്‍ക്കുമ്പോള്‍ എനിക്ക് അഭിമാനമുണ്ട്. -മാധവന്‍

Related posts

Leave a Comment