147777 :visited Support Permits Queries Into International Historical Past

No, it isn’t meant to fix any attacks that contain person interaction. Both unvisited.png and visited.png get loaded from the online at the identical time , but the display code only accesses considered one of them. If one is not out there yet, it appears to the show code, as if loading were simply taking longer. With my proposal, we only do ONE origin compare for every link, and a full historical past lookup ONLY on those hyperlinks that come from a similar origin. Another way to retain partial functionality…

Read More

ഓടുന്ന കാറിനുള്ളിലെ കൂട്ടബലാത്സംഗം; കൂടുതൽ നടപടി രക്തപരിശോധനാ ഫലത്തിനുശേഷം

കൊച്ചി: ഓടുന്ന കാറിനുള്ളിൽ പത്തൊന്പതുകാരി മോഡൽ കൂട്ടബലാത്സംഗത്തിനിരയായ കേസിൽ രക്ത പരിശോധനാഫലത്തിനുശേഷം കൂടുതൽ നടപടിക്കൊരുങ്ങി പോലീസ്. പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോയെന്ന് അറിയുന്നതിനായി ഇവരുടെ രക്തസാന്പിളുകൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതിന്‍റെ ഫലം ഉടൻ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. അതിനുശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് പോലീസ് കടക്കുക. മദ്യത്തിൽ മയക്കുമരുന്ന് നൽകി അവശയാക്കിയ ശേഷമാണ് പീഡനം നടന്നതെന്ന് ഇര വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരിമരുന്നിന്‍റെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. അതുകൊണ്ടുതന്നെ ശാസ്ത്രീയ പരിശോധനാഫലത്തിനായി പോലീസ് കാക്കുകയാണ്. അതേസമയം നാലാംപ്രതി രാജസ്ഥാൻ സ്വദേശി ഡിംപിൾ ലാംപയെ കേന്ദ്രീകരിച്ചാണ് അന്വേഷണം ഊർജിതമായി നടക്കുന്നത്. ഡിംപിളിന്‍റെ സൗഹൃദ വലയങ്ങൾ, സാന്പത്തിക ഇടപാടുകൾ ഇവയെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. കേസിലെ പ്രതികളായ ഡിംപിൾ ലാംപ, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, സുദീപ് എന്നിവർ റിമാൻഡിലാണ്.

Read More

11 Best Nameless Chat Apps For Android & Iphone In 2023

You are introduced with precise details about the individual, so matching is less primarily based on looks and includes more considered persona. Match acknowledges your matching patterns and makes use of them to offer you even better potential companions the extra you employ the location. Communication takes place over Match’s privacy-centric messaging system till you determine you want to give out private data. From there, when you create rapport with someone, you’ll be able to take things to personal messages. Though, Frazier had a fairly shitty expertise with eharmony —…

Read More

ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ചിരിക്കുന്ന മുഖം; ഖത്തറിലെ ലോകകപ്പ് വേദിയിൽ കോടിയേരി ബാലകൃഷ്ണന്‍റെ ചിത്രം ആലേഖനം ചെയ്ത ബാനറുമായി മലയാളി

തലശേരി: ഖത്തറിലെ ലോക കപ്പ് വേദിയിലും കോടിയേരിയുടെ ഓർമകൾ അലയടിച്ചു. അന്തരിച്ച സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ ചിരിക്കുന്ന ചിത്രം ആലേഖനം ചെയ്ത വലിയ ബാനറാണ് ലോകകപ്പ് ഫുട്ബോൾ മത്സര വേദിയിലെ ഗാലറിയിൽ ഉയർന്നത്. മൊറോക്കോയും ബെൽജിയവും തമ്മിലുള്ള മത്സരം നടക്കുമ്പോഴാണ് ഇന്ത്യൻ രാഷ്‌ട്രീയത്തിലെ ചിരിക്കുന്ന മുഖമായ കോടിയേരിയുടെ ചിത്രമടങ്ങിയ ബാനർ ഉയർന്നത്.  

Read More

ഞാനും എന്‍റെ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെതന്നെ കാണുമെന്ന് ഇപിയുടെ പോസ്റ്റ്; അനുനയിപ്പിക്കാൻ ഇ.പി.യുടെ വീട്ടിലെത്തി മന്ത്രി ശിവൻകുട്ടി

ാ സ്വന്തം ലേഖകൻകണ്ണൂർ: പാർട്ടി പ്രവർത്തനങ്ങളിൽനിന്നു വിട്ടുനിൽക്കുന്ന എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി. ജയരാജനെ അനുനയിപ്പിക്കാൻ മന്ത്രി ‌ശിവൻകുട്ടിയെത്തി. വി. ശിവൻകുട്ടിയുമൊത്തുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് ഇ.പിയുടെ മറുപടി ഇങ്ങനെയായിരുന്നു; ” നിങ്ങൾക്ക് വാർത്തകൾ മെനയാം..ഞാനും എന്‍റെ പാർട്ടിയും സഖാക്കളും ഇവിടെയൊക്കെ തന്നെ കാണും..’ കഴിഞ്ഞ കുറച്ചുനാളുകളായി ജയരാജൻ സിപിഎമ്മിന്‍റെ പൊതുപരിപാടികളിൽനിന്ന് വിട്ടുനിൽക്കുകയാണ്. ഗവർണർക്കെതിരേ നടത്തിയ എൽഡിഎഫിന്‍റെ രാജ്ഭവൻ മാർച്ചിൽ ഇ.പി. ജയരാജൻ പങ്കെടുക്കാത്തത് വാർത്തയായിരുന്നു . ആരോഗ്യപരമായ കാരണങ്ങളാൽ ഒരുമാസത്തേക്ക് പാർട്ടിയിൽനിന്ന് അവധി എടുത്തുവെന്നാണ് ജയരാജൻ നൽകിയ വിശദീകരണം. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും പാർട്ടി പ്രവർത്തനങ്ങളിൽ ഇ.പി. ജയരാജൻ സജീവമായിട്ടില്ല. ഇതിനിടയിൽ കണ്ണൂരിൽ നടന്ന സ്വകാര്യ ചടങ്ങിൽ ഇ.പി. ജയരാജൻ പങ്കെടുക്കുകയും ചെയ്തു. ഇ.പി. ജയരാജൻ സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയാണെന്നുള്ള വാർത്തകളും വന്നിരുന്നു. ഈ വാർത്തകളോട് ഇ.പി പ്രതികരിച്ചുമില്ല. എം.വി. ഗോവിന്ദനെ സംസ്ഥാന…

Read More

ഫാഷന്‍ ഷോയുടെ പേരില്‍ ലൈംഗിക ചൂഷണവും തട്ടിപ്പുമായി മോഡലിംഗ് കമ്പനികള്‍ ! ‘ലിസാറോ’ കമ്പനിയുടമ പിടിയില്‍…

ഫാഷന്‍ ഷോയുടെ പേരില്‍ യുവതികളെ വ്യാപകമായി ചൂഷണത്തിനും തട്ടിപ്പിനും ഇരയാക്കുന്ന മോഡലിംഗ് കമ്പനികള്‍ വ്യാപകമാവുന്നു. പണം വാങ്ങിയ ശേഷം റാംപില്‍നിന്ന് ഒഴിവാക്കിയതായി ലിസാറോ മോഡലിംഗ് കമ്പനിക്കെതിരെ മോഡലുകള്‍ പരാതി നല്‍കിയിരിക്കുകയാണ്. ഇതിനിടെ മോഡലായ ട്രാന്‍സ് വുമണിനോട് അപമര്യാദയായി പെരുമാറിയ കമ്പനിയുടെ സ്ഥാപകനെ പോലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച കൊച്ചിയില്‍ നടന്ന എമിറേറ്റ്‌സ് ഫാഷന്‍ വീക്കിനെതിരെ ഉയര്‍ന്ന പരാതികള്‍ മോഡലിംഗ് രംഗത്തെ ചൂഷണങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ്. ലിസാറോ, എമിറേറ്റ്‌സ് മോഡലിംഗ് കമ്പനികളാണ് ഷോ സംഘടിപ്പിച്ചത്. ഷോയെ കുറിച്ച് നാളുകള്‍ക്ക് മുന്‍പേ പരസ്യം നല്‍കി. സംസ്ഥാനത്തിന് അകത്തും പുറത്തുംനിന്ന് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിന് മോഡലുകള്‍ പണം നല്‍കി റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ ഭൂരിഭാഗം പേര്‍ക്കും റാംപില്‍ അവസരം നല്‍കിയില്ല. ലിസാറോ കമ്പനി സ്ഥാപകന്‍ ജെനിലിനെതിരെയാണ് പരാതി. തട്ടിപ്പ് ചോദ്യം ചെയ്ത പ്രമുഖ ട്രാന്‍സ് വുമണ്‍ മോഡലിനെയാണ് ജെനില്‍ പരസ്യമായി…

Read More

ആ മുറിവുകളും പൊട്ടലും അപകടത്തിലുണ്ടാകുന്നതല്ല; ഡോക്ടറുടെ സംശയം പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ ശരിയായി; ശ്രീജിത്ത് മരിച്ചത് വാഹനാപകടത്തില്ല; നാദാപുരത്തെ സംഭവം ഞെട്ടിക്കുന്നത്

നാദാപുരം: കാസർഗോഡ് ചെറുവത്തൂർ സ്വദേശി വാഴക്കോടൻ വീട്ടിൽ വലിയ പൊയിൽ കരുണാകരന്‍റെ മകൻ ശ്രീജിത്തി(39)ന്‍റെ മരണം വാഹന അപകടത്തിലേറ്റ പരിക്കുകളെ തുടർന്നല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ലുകൾ തകർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നത്. ഇടത് കൈയ്യിലെ എല്ല് പൊട്ടിയത് ക്ഷത മേറ്റാണെന്നും റിപ്പോർട്ടിലുണ്ട്. തലയ്ക്ക് പിന്നിൽ ആഴത്തിൽ പരിക്കേറ്റതായും ശരീരത്തിന്‍റെ പല ഭാഗങ്ങളിലും ക്രൂരമായ മർദനമേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. വലത് കാലിൽ തുടയ്ക്ക് മുകളിലായി സാരമായി മുറിവുകളുണ്ട്. ഈ പരിക്കുകൾ വാഹന അപകടത്തിൽസംഭവിച്ചതല്ലെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ മാരകമായ പരിക്കുകൾ ഏറ്റിട്ടുണ്ട്. കാർ ഓടിച്ചത് ശ്രീജിത്ത് അല്ലെന്നും പോലീസ് സ്ഥിരീകരിച്ചു. കാറപകടം വ്യാജമായി സൃഷ്ടിച്ചതാണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ‌അന്വേഷണത്തിന് പ്രത്യേകസംഘംകേസന്വേഷണത്തിനായി എസ് പി യുടെനിർദേശ പ്രകാരം ഡിവൈ എസ്പി യുടെ മേൽനോട്ടത്തിൽ ഒമ്പത് പേർ അടങ്ങുന്ന സംഘം രൂപീകരിച്ചിട്ടുണ്ട്. ശ്രീജിത്ത് പരിക്കേറ്റ് കിടന്ന സ്ഥലത്ത്…

Read More

Top Websites To Talk Online With Individuals: Making New Pals

If you’re gay on the lookout for one other homosexual to chat online, then gay chatting apps and rooms are the finest choice for you. Gay chat rooms are trending nowadays, where you can find scorching gays in a secure and pleasant environment who are ready for their companions. Elitemate is considered one of only some websites that enables its customers to utilize their mobile app in a non-conflicted manner. For folks which were looking for an built-in and complete experience, the courting site’s website and the app are the…

Read More

മദ്യപിച്ചെത്തി അയൽവാസിയുമായി വാക്കുതർക്കം; ചോദ്യം ചെയ്ത അച്ഛനേയും മകനേയും കുത്തിക്കൊലപ്പെടുത്തി; അമ്പത്തിയേഴുകാരൻ വേലപ്പൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ തൃശൂർ: ചേര്‍പ്പ് പല്ലിശ്ശേരി അമ്പലത്തിനു സമീപം അച്ഛനും മകനും കുത്തേറ്റ് മരിച്ച സംഭവത്തിൽ പ്രതി കസ്റ്റഡിയിൽ. പല്ലിശ്ശേരി പനങ്ങാടന്‍ ചാത്തപ്പന്‍റെ മകന്‍ ചന്ദ്രന്‍ (62), മകന്‍ ജിതിന്‍ കുമാര്‍ (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ അയൽവാസിയായ പല്ലിശ്ശേരി കിഴക്കൂടന്‍ വേലപ്പനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഇലക്ട്രോണിക്‌സ് കടയിലെ ജീവനക്കാരനായ ജിതിന്‍ വഴിയില്‍ കാറ് നിര്‍ത്തി അതില്‍ സ്പീക്കര്‍ ഘടിപ്പിക്കുകയായിരുന്നു. മദ്യപിച്ചനിലയില്‍ അതുവഴി വന്ന വേലപ്പന്‍ ഇത് ചോദ്യംചെയ്തു. ജിതിന്‍റെ സഹോദരനും അച്ഛനും വേലപ്പനുമായി തര്‍ക്കം ഉണ്ടാവുകയും ചെയ്തു. പിന്നാലെ, വീട്ടില്‍ പോയി കത്തിയുമായി വന്ന വേലപ്പന്‍ അച്ഛനെയും മകനെയും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കൂർക്കഞ്ചേരി എലൈറ്റ് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാധയാണ് ചന്ദ്രന്‍റെ ഭാര്യ. നീതുവാണ് ജിതിൻകുമാറിന്‍റെ ഭാര്യ. സായന്ത്, സംസ്കൃത എന്നിവർ…

Read More

Chat Avenue Recensie December 2022: Voors En Tegens Alle Servicefuncties

There is an inventory of users displayed on the right that you could take a look at. The Chat Avenue Website is sensible and easy; you can see the identical on different Chat Avenue evaluations. The finest packages for chat software program are combined to give the best user expertise. On chat avenue, there are several special features built-in to give its users a great consumer expertise. If you wish to talk to somebody again, you need to be pals with him or her. Before you’ll find a way to…

Read More