ഇന്നത്തെക്കാലത്ത് എന്ത് ചെയ്താലും അതൊരു വിവാദമായി മാറും, അതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ല: അഭിരാമി

ഇന്നത്തെക്കാലത്ത് എന്ത് ചെയ്താലും അതൊരു വിവാദമായി മാറും. അതില്‍നിന്ന് ആര്‍ക്കും രക്ഷപ്പെടാന്‍ കഴിയില്ലെന്നാണ് കരുതുന്നതെന്ന് അഭിരാമി. മണി സാറിന്‍റെ (മണിരത്നം) ലോജിക്കിനെയും അതുപോലെ ‘തഗ് ലൈഫ്’എന്ന സിനിമയിലേക്ക് എന്നെ തെരഞ്ഞെടുത്തതിനെയും ജഡ്ജ് ചെയ്യാന്‍ എനിക്ക് കഴിയില്ല. അദ്ദേഹത്തിന്‍റെ ലോജിക് എന്തുതന്നെയായാലും ഞാന്‍ അതിനോട് യോജിക്കുന്നു. മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു ചുംബനരംഗം അതിലുണ്ട്. ട്രെയ്‌ലറില്‍ അത് മാത്രം കാണിച്ചതിനാൽ ആളുകള്‍ തെറ്റിദ്ധരിച്ചിട്ടുണ്ട്. സിനിമ കാണുമ്പോള്‍ ആ രംഗവും ചുംബനത്തിലേക്ക് നയിക്കുന്ന കാര്യങ്ങളുമൊക്കെ വരുമ്പോള്‍ നിങ്ങള്‍ക്ക് അതൊട്ടും മോശമായ ഒന്നായി തോന്നില്ല. ആ രംഗത്തോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണത്. ഇത് ഇത്രയധികം ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. അത് അനാവശ്യമാണെന്നാണ് എനിക്ക് തോന്നുന്നത്. സിനിമയുടെ മാര്‍ക്കറ്റിംഗിന് ഗുണകരമായത് എന്തും ആളുകള്‍ ചെയ്യും. ആ വശം എനിക്ക് മനസിലായതാണ്. പക്ഷേ ഒരു നിഗമനത്തില്‍ എത്തുന്നതിന് മുന്‍പ് സിനിമ കാണണമെന്നാണ് എനിക്ക്…

Read More

കിലി പോളിന്‍റെ ജീവിതം സിനിമയാവുന്നു: മാസായി വാറിയർ എന്ന ചിത്രം ഒരുക്കുന്നത് 25ലധികം ഭാഷകളിൽ

മലയാളികളുടെ മനസിൽ ഇടം നേടിയ ടാൻസാനിയൻ ഇൻഫ്ലുവെൻസർ ആണ് കിലി പോൾ എന്ന മലയാളികളുടെ ഉണ്ണിയേട്ടന്‍. ലിപ്സിങ്ക് വീഡിയോകളിലൂടെ ലോകശ്രദ്ധ നേടിയ ടാൻസാനിയൻ താരം യൂസഫ് കിംസേര എന്ന കിലിയെ ഇന്ന് 10.4 മില്യൻ ആളുകൾ ഇൻസ്റ്റഗ്രാമിൽ മാത്രം ഫോളോ ചെയ്യുന്നുണ്ട്. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. കിലിയുടെ ജീവിതകഥ സിനിമയാവുകയാണിപ്പോൾ. മാസായി വാറിയർ എന്ന് പേരിട്ടിരിക്കുന്ന മലയാള ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി. ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. കിലിയുടെ ജന്മസ്ഥലമായ ടാൻസാനിയയിൽ തന്നെയാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെന്‍റ്…

Read More

വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതള പാനീയം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം : മംഗളുരു-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസിൽ (20631) വ്യാഴം രാവിലെ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് റെയിൽവേ ഡിവിഷണൽ മാനേജർക്ക് നോട്ടീസയച്ചു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ജൂൺ 26 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. 2024 സെപ്റ്റംബർ 25ന് നിർമിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് ട്രെയിനിൽ നൽകിയത്. പരാതി കാറ്ററിംഗ് ജീവനക്കാർ നിസാരവൽക്കരിച്ചതായി യാത്രക്കാർ പരാതിപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

Read More

മലയാളിയാകാൻ മലയാളി നടിമാർക്ക് അവസരം നൽകാത്തതെന്ത്? ജാൻവി കപുറിന്‍റെ ‘പരം സുന്ദരി’ ടീസറിന് ട്രോൾമഴ

തെന്നിന്ത്യൻ സിനിമകളോടും തെന്നിന്ത്യൻ സമൂഹത്തോടുമുള്ള ബോളിവുഡിന്‍റെ സമീപനം എന്നും വലിയ ചർച്ചകളും വിവാദങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. ഇതിനൊരു പുതിയ തലം നൽകിയിരിക്കുകയാണ് തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന ‘പരം സുന്ദരി’ എന്ന ചിത്രം. ഒരു പഞ്ചാബി ചെറുപ്പക്കാരന്‍റെയും മലയാളി പെൺകുട്ടിയുടെയും പ്രണയകഥ പറയുന്ന ഹിന്ദി ചിത്രം പരം സുന്ദരിയിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് സിദ്ധാർഥ് മൽഹോത്രയും ജാൻവി കപുറുമാണ്. പുറത്തിറങ്ങിയ ചിത്രത്തിന്‍റെ ടീസർ, മലയാളി പ്രേക്ഷകർക്ക് ഒട്ടുംതന്നെ ദഹിച്ചിട്ടില്ല. പ്രത്യേകിച്ച്, മലയാളി പെൺകുട്ടിയായുള്ള ജാൻവി കപുറിന്‍റെ കാസ്റ്റിംഗ് തികച്ചും പാളിപ്പോയി എന്ന അഭിപ്രായമാണ് കേരളത്തിലെപ്രേക്ഷകർക്ക്. ഇതുവരെ പുറത്തിറങ്ങിയ സ്റ്റില്ലുകളിലും പുതിയ ടീസറിലും പ്രത്യക്ഷപ്പെടുന്ന ജാൻവിയുടെ കഥാപാത്രം ഒരുതരത്തിലും കേരളീയ സംസ്‍കാരത്തെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. എന്ത് കൊണ്ടാണ് ഒരു മലയാളി നടിയെ ഈ കഥാപാത്രത്തിന് പരിഗണിക്കാത്തതെന്നും പ്രേക്ഷകർ ചോദിക്കുന്നു. ഇതോടെ ജാൻവി കപുറിന്‍റെ പരം സുന്ദരി…

Read More

വിവാഹ പരസ്യത്തിലൂടെ പണം തട്ടിയ യുവതിക്കും അമ്മയ്ക്കുമെതിരേ കേസ്

പന്തളം: വിവാഹാലോചനയുമായെത്തിയ യുവാവിനെ കബളിപ്പിച്ച് പണം തട്ടിയതിന് ഭര്‍തൃമതിയും ഒരു കുട്ടിയുടെ മാതാവുമായ യുവതിക്കും മാതാവിനും എതിരേ കേസെടുത്ത് പന്തളം പോലീസ്. പന്തളം തോന്നല്ലൂര്‍ മൂര്‍ത്തിയത്ത് ദേവിക ആര്‍. നായര്‍ (26), മാതാവ് എം. എസ്. ശ്രീലേഖ (47) എന്നിവരെ പ്രതികളാക്കിയാണ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിനിയാണ് പരാതിക്കാരി. ഇവരുടെ സഹോദരിയുടെ മകന്‍ മാട്രിമോണിയല്‍ പരസ്യത്തിലൂടെ യുവതിയെ പരിചയപ്പെട്ടു. യുവതിയുടെ പ്രൊഫൈല്‍ ഇയാള്‍ കാണുകയും വിവാഹാലോചന നടത്തുകയും ചെയ്തു. തുടര്‍ന്ന്, യുവതി അമ്മയുടെ ചികിത്സാ ആവശ്യത്തിനെന്നു പറഞ്ഞു 1,76,500 രൂപ ഇവരില്‍ നിന്നു പലതവണയായി കൈപ്പറ്റി. പിന്നീട്, 57,550 രൂപ ബാങ്ക് അക്കൗണ്ട് വഴി തിരികെ നല്‍കി. യുവാവിനെ ദേവിക കബളിപ്പിച്ചതായും ഇവര്‍ വിവാഹിതയും ഒരു കുട്ടിയുടെ മാതാവുമാണെന്നും യുവാവിനും കുടുംബത്തിനും വ്യക്തമായി. തുടര്‍ന്ന് പരാതിയുമായി യുവാവിന്‍റെ കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് ഇന്‍സ്പെക്ടര്‍ ടി. ഡി. പ്രജീഷ്,…

Read More

പരിശീലനവിമാനം ലാൻഡിംഗിനിടെ തലകീഴായി മറിഞ്ഞു: വനിതാ ട്രെയിനി പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ഭോപ്പാൽ: മധ്യപ്രദേശിൽ പരിശീലന വിമാനം ലാൻഡിംഗിനിടെ തലകീഴായി മറിഞ്ഞു. വൈമാനിക പരിശീലനം നടത്തുകയായിരുന്ന വനിതാ ട്രെയിനി പൈലറ്റ് കാര്യമായ പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സിനോയ് ജില്ലയിലെ സുക്താര എയർ സ്ട്രിപ്പിലാണ് അപകടം സംഭവിച്ചത്. ജില്ലാ ആസ്ഥാനത്തുനിന്ന് 22 കിലോമീറ്റർ അകലെയാണ് അപകടം സംഭവിച്ച എയർ സ്ട്രിപ്പ്. ലാൻഡിംഗിലുണ്ടായ പിഴവ് കാരണമാണ് വിമാനം അപകടത്തിൽപ്പെട്ടതെന്നാണ് റിപ്പോർട്ട്. അപകടം നടക്കുമ്പോൾ ട്രെയിനി പൈലറ്റ് മാത്രമാണ് ചെറുവിമാനത്തിലുണ്ടായിരുന്നത്. റെഡ്ബേർഡ് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണു വിമാനം. പതിവ് പരിശീലന പരിപാടിക്കിടെയായിരുന്നു ലാൻഡിംഗിനിടെയുള്ള അപകടം. മധ്യപ്രദേശ് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ളതാണ് എയർ സ്ട്രിപ്പ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ജില്ലാ കളക്ടർ സൻസ്കൃതി ജെയിൻ ബന്ധപ്പെട്ട വകുപ്പുകളോട് നിർദേശിച്ചു.

Read More

ഇന്നു വീണ്ടും മോക്ക് ഡ്രിൽ: ഭീതിയുടെ മുനയിൽ പാക്കിസ്ഥാൻ

ന്യൂഡൽഹി: പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിൽ ഇന്ന് മോക്ക് ഡ്രിൽ. ഇന്ത്യ നടത്തുന്ന മോക്ക് ഡ്രിൽ പാക്കിസ്ഥാനിൽ ഭീതി പരത്തിയിട്ടുണ്ട്. ഇന്ത്യയുടെ പുതിയ നടപടിയുമായി ബന്ധപ്പെട്ടാണ് മോക്ക് ഡ്രില്ലിനെ പാക്കിസ്ഥാൻ നോക്കിക്കാണുന്നത്. ജമ്മു കാഷ്മീർ പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ഹരിയാന, പാക്കിസ്ഥാൻ അതിർത്തിയിലുള്ള ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് മോക്ക് ഡ്രിൽ. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പുതിയ പ്രസ്താവനയാണ് പാക്കിസ്ഥാനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും ഭീകരതയ്ക്കെതിരേയുള്ള നടപടി അവസാനിച്ചിട്ടില്ലെന്നുമാണ് പ്രധാനമന്ത്രി പറഞ്ഞത്.

Read More

ലോക പുകയില വിരുദ്ധദിനം;ശ്വസനവ്യവസ്ഥയുടെ ആരോഗ്യം നിലനിർത്താം

പുകയില ഉപയോഗം കൊണ്ടുണ്ടാകുന്ന മരണങ്ങളിലേക്കും രോഗങ്ങളിലേക്കും ആഗോള ശ്രദ്ധ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ലോകാരോഗ്യ സംഘടനയിലെ അംഗരാജ്യങ്ങൾ 1987ലാണ് ലോക പുകയില വിരുദ്ധ ദിനം ആചരിക്കാൻ തീരുമാനിച്ചത്. പുകയില കൃഷിയും നിർമാണവും ഉപയോഗവും നമ്മുടെ പ്രകൃതിയെ രാസവസ്തുക്കൾ, വിഷ മാലിന്യങ്ങൾ, മൈക്രോപ്ലാസ്റ്റിക് എന്നിവയടങ്ങിയ സിഗരറ്റ് കുറ്റികൾ, ഇ-സിഗരറ്റ് മുതലായ മാലിന്യങ്ങളാൽ വിഷലിപ്തമാക്കുന്നു. പുക വലിക്കാത്തവരെയും രണ്ടാം ഗ്ലോബൽ അഡൽറ്റ് ടുബാക്കോ സർവേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ പ്രചാരം 12.7 ശതമാനമാണ്. ഒന്നാം സർവേയിൽ21 .4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതൽ 17 വയസുള്ള ചെറുപ്പക്കാരിൽ ഇതിന്‍റെ ഉപയോഗം നേരിയ തോതിൽ വർധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് വീക്ഷിക്കുന്നത്.  മാത്രവുമല്ല പൊതു സ്ഥലങ്ങളിലും ഗാർഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് (secondary smoking) കാരണമാക്കുന്നു എന്നത് പുക വലിക്കാത്തവരെയും…

Read More

ഖനി വ്യവസായിയിൽനിന്ന് 20 ലക്ഷം കൈക്കൂലി വാങ്ങി: ഇഡി ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഭുവനേശ്വർ: കൈക്കൂലി കേസിൽ ഭുവനേശ്വറിലെ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്‍റെ (ഇഡി) ഡെപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശിയെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഖനി വ്യവസായിയിൽനിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥനായ രഘുവംശിയെ പിടികൂടിയത്. കൈക്കൂലിയായി രണ്ട് കോടി രൂപയാണ് രഘുവംശി ആവശ്യപ്പെട്ടത്. ആദ്യ ഗഡുവെന്ന രീതിയിലാണ് ഇയാൾ 20 ലക്ഷം രൂപ കൈപ്പറ്റിയത്. കോടതി ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജാമ്യാപേക്ഷയിൽ കൂടുതൽ വാദം കേൾക്കുന്നതിനായി കേസ് മാറ്റിവച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.

Read More

കോവിഡ് കേസുകൾ കൂടുന്നു: മാസ്ക് നിർബന്ധമാക്കി തമിഴ്നാട്

ചെന്നൈ: കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ മാർഗനിർദേശങ്ങളുമായി തമിഴ്നാട് ആരോഗ്യവകുപ്പ്. പൊതുവിടങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന് സർക്കാർ നിർദേശം നൽകി. ശാരീരിക അകലം പാലിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണം ശക്തമാക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കും ഹെൽത്ത്‌ ഓഫീസർമാർക്കും നിർദേശം നല്‍കിയിട്ടുണ്ട്. കേരളത്തിലും കോവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദമായ എല്‍എഫ് 7 ആണ് കേരളത്തിലെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Read More