‘ഡാഡിയോട് ഒരു വാക്ക് തരാം ഷൈൻ ചേട്ടൻ ഒറ്റക്കല്ല ഒപ്പമുണ്ട് ഞങ്ങൾ’; വൈറലായി അഭിലാഷ് പിളളയുടെ കുറിപ്പ്

ഷൈൻ ടോം ചാക്കോയുടെ പിതാവ് പി. സി ചാക്കോയുടെ വിയോഗത്തിൽ തിരക്കഥാകൃത്തും നടനുമായ അഭിലാഷ് പിള്ള പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ ഷൈനിന്‍റെ അച്ഛൻ അവസാനമായി ഫോണിൽ സംസാരിച്ചത് തന്നോടാവാം എന്ന് അഭിലാഷ് പറഞ്ഞു. അദ്ദേഹം നേരിട്ട് കാണമെന്ന് ആവിശ്യപ്പെട്ടിരുന്നു എന്നാൽ ജോലിത്തിരക്ക് കാരണം പോകാൻ സാധിക്കാതെ വന്നതിൽ കുറ്റബോധം തോന്നുന്നു എന്നും അഭിലാഷ് പറഞ്ഞു. ഇനി മുതൽ ഷൈൻ ഒറ്റയ്ക്കല്ല കൂടെയുണ്ടാകുമെന്ന വാക്കും നൽകുന്നു എന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… ജീവിതത്തിൽ ചില ഓർമ്മകൾ നമ്മളെ വല്ലാതെ വേട്ടയാടും, കഴിഞ്ഞ ദിവസം രാവിലെ കേട്ട ഈ മരണ വാർത്ത മനസിൽ വല്ലാത്ത ഒരു കുറ്റബോധം ഉണ്ടാക്കുന്നു, അപകടം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ അല്ലേൽ ഒരു പക്ഷെ അവസാനമായി ഫോണിൽ സംസാരിച്ചത് എന്നോടാവാം.…

Read More

കളക്ടർ ഡ്യൂട്ടിക്ക് പോയ സമയം വസതിയിൽ പോലീസുകാരുടെ വെള്ളമടിപാർട്ടി; ബോധമില്ലാതെ പാട്ടും ഡാൻസും ചെയ്ത് ആഘോഷം; വീഡിയോ വൈറലായതോടെ ഉടനടി നടപടി

ഒഡീഷ: ജില്ലാ കളക്ടറുടെ ഒദ്യോഗിക വസതിയിൽ അനുമതിയില്ലാതെ പാർട്ടി നടത്തുകയും ഡ്യൂട്ടിക്കിടെ മദ്യപിക്കുകയും ചെയ്ത അഞ്ച് പോലീസുകാർക്ക് സസ്പെൻഷൻ. ഒഡീഷയിലെ ബാലസോറിലാണ് സംഭവം. യൂണിഫോമിൽ മദ്യപിച്ച് ബോധമില്ലാതെ നൃത്തം ചെയ്യുന്ന പോലീസുകാരുടെ വീഡിയോ വൈറലായതോടെയാണ് നടപടി. ജൂൺ ഒന്നിന് രാത്രി ജില്ലാ കളക്ടർ സൂര്യവംശി മയൂർ വികാസ് ഔദ്യോഗിക ഡ്യൂട്ടിക്ക് പോയ സമയത്താണ് സംഭവം. ഹവിൽദാർ ഹേമന്ത ബാരിക്, കോൺസ്റ്റബിൾമാരായ സിദ്ധേശ്വർ ഗോച്ചായത്, ദേബ മാജി, സുധാംഷു ജെന, രാമചന്ദ്ര തപസ്വി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സുരക്ഷ ഉറപ്പാക്കുന്നതിന് പകരം ഉദ്യോഗസ്ഥർ ഗാർഡ് റൂമിൽ മദ്യപിക്കുകയും പാട്ടും ഡാൻസുമായി ഗംഭീര പാർട്ടി നടത്തുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ ഗാർഡ് റൂമിന് സമീപത്ത് നിന്ന് ഒഴിഞ്ഞ ബിയർ കാനുകളും മദ്യക്കുപ്പികളും കണ്ടെത്തിയെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

Read More

നായകൾക്ക് കൊടുക്കാമെങ്കിൽ കന്നുകാലികൾക്കും കൊടുക്കാം: തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നതിനെതിരേ വ്യത്യസ്തമായ പ്രതിഷേധം

തെരുവ് നായകളുടെ ശല്യം നാട്ടിലാകമാനം വർധിക്കുകയാണ്. അവയ്ക്ക ഭക്ഷണം കൊടുത്ത് പരിപാലിക്കുന്ന നിരവധി ആളുകൾ നമുക്കു ചുറ്റുമുണ്ട്. ഇപ്പോഴിതാ തെരുവ് നായകൾക്ക് ഭക്ഷണം കൊടുക്കുന്നവർക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ് നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാർ. ഇവിടുത്തെ താമസക്കാർ നായകൾക്ക് ഭക്ഷണം കൊടുക്കുന്നത് പതിവാക്കിയതോടെ അവറ്റകളുടെ ശല്യവും വർധിച്ച് വന്നിരിക്കുകയാണ്. ഇതിനെതിരേ ഒരു പറ്റം ആളുകൾ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ കന്നുകാലികളെ കൊണ്ടുവന്ന് അവയ്ക്ക് ഭക്ഷണം നൽകിയാണ് തങ്ങളുടെ വിയോജിപ്പ് ഇവർ അറിയിച്ചത്. നായ്ക്കൾക്ക് ഭക്ഷണം നൽകാമെങ്കിൽ കന്നുകാലികൾക്കും കൊടുക്കാമെന്നാണ് ഇവരുടെ വാദം. ഗ്രേറ്റർ നോയിഡ വെസ്റ്റിലെ ഇക്കോവില്ലേജ് 2 ഹൗസിംഗ് സൊസൈറ്റിയിലെ ഒരു ഡസൻ താമസക്കാരാണ് ഇത്തരത്തിൽ വ്യത്യസ്തമായൊരു പ്രതിഷേധം സംഘടിപ്പിച്ചത്. കന്നുകാലികളെ ഹൗസിംഗ് സൊസൈറ്റിക്കുള്ളിൽ കൊണ്ടുവന്ന് ഭക്ഷണം കൊടുക്കുന്ന വീഡിയോ സമൂഹ മആധ്യമങ്ങളിൽ വൈറലായി. വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി രംഗത്തെത്തിയത്. നായകൾക്ക് ആകാമെങ്കിൽ…

Read More

മുല്ലപ്പൂവും പട്ട് സാരിയും ചുറ്റി സുമംഗലിയാകാൻ കതിർ മണ്ഡപത്തിലേക്ക് വധു: സ്വീകരിക്കാൻ താലപ്പൊലിക്ക് പകരം പോലീസുകാർ; 10 പേരെ വിവാഹം ചെയ്ത് മുങ്ങി, പതിനൊന്നാം വിവാഹത്തിനു മുൻപ് യുവതി പിടിയിൽ

തിരുവനന്തപുരം: വിവാഹ തട്ടിപ്പ് നടത്തിയ യുവതി പിടിയിൽ. വിവിധ ജില്ലകളിലായി നിരവധി ആളുകളാണ് യുവതിയുടെ തട്ടിപ്പിനിരയായത്. ഓൺലൈനിൽ വിവാഹ വാഗ്ദാനം നൽകിയാണ് യുവതി തട്ടിപ്പ് നടത്തിയത്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനു തൊട്ടു മുൻപാണ് പിടിവീണത്. യുവതിയിൽ സംശയം തോന്നിയ പഞ്ചായത്ത് അംഗമായ വരനും കുടുംബവും ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുൻ വിവാഹങ്ങളുടെ രേഖകളും കല്യാണക്കത്തും അടക്കമുള്ളവ കണ്ടെത്തിയത്. ഉടൻതന്നെ വിവരം പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തപ്പോഴാണ് ഞെട്ടിക്കുന്ന കാര്യങ്ങൾ പുറത്ത് വന്നത്.

Read More

കെയറിംഗ് കുറച്ച് കൂടിപ്പോയി: ഭാര്യയുടെ തല വെട്ടിയെടുത്ത് സ്കൂട്ടറിൽ യാത്ര; ബംഗളൂരുവിൽ യുവാവ് പിടിയിൽ

ബംഗളൂരു: ഭാര്യയുടെ അറുത്തെടുത്ത തലയുമായി സ്കൂട്ടറിൽ യുവാവിന്‍റെ യാത്ര. ബംഗളൂരു അനേക്കലിനടുത്ത് ചന്ദാപൂരിലാണ് സംഭവം. ഹെബ്ബഗൊഡി സ്വദേശി മാനസ(26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ ഭര്‍ത്താവ് ശങ്കറിനെ പോലീസ് അറസ്റ്റ് ചെയ്തു. പതിവ് പട്രോളിംഗിനിടെയാണ് പ്രതി പോലീസിന്‍റെ പിടിയിലായത്. വസ്ത്രത്തില്‍ ചോരക്കറയുമായി രാത്രി പതിനൊന്നരയോടെ പോലീസിന് മുന്നിലെത്തിയ പ്രതിയെ ചോദ്യം ചെയ്യുന്നനിടെ സ്‌കൂട്ടറിന്‍റെ ഫുട്‌ബോഡില്‍ സ്ത്രീയുടെ അറുത്തുമാറ്റിയ തല കണ്ടെത്തുകയായിരുന്നു. ഭാര്യയുടെ വിവാഹേതര ബന്ധം സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന ശങ്കറും മാനസയും ഹീലാലിഗെയിലെ വാടക വീട്ടിലാണ് താമസിച്ചിരുന്നത്. അടുത്തിടെ ഭാര്യയോട് ശങ്കര്‍ വീട് വിട്ട് പോകാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് കുറച്ച് ദിവസം പേയിംഗ് ഗസ്റ്റായി യുവതി മാറി താമസിക്കുകയും ചെയ്തിരുന്നു. ഇതിനിടെ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് കഴിഞ്ഞ ദിവസം തിരിച്ചെത്തിയപ്പോഴായിരുന്നു കൊലപാതകം. ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടായതോടെ…

Read More

മകളുടെ സ്ഥാപനത്തിലെ ജീവനക്കാരിയെ തട്ടിക്കൊണ്ടു പോയെന്ന് പരാതി: കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ കേസ്

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകൾ ദിയയ്ക്കുമെതിരേ തട്ടിക്കൊണ്ടുപോകലിന് കേസെടുത്ത് പോലീസ്. കവടിയാറുള്ള ദിയയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയിലാണ് മ്യൂസിയം പോലീസ് കേസെടുത്തത്. കൃഷ്ണകുമാറിന്‍റെ സുഹൃത്ത് സന്തോഷിനെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. പൈസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ച് തീ‍ർക്കുന്നതിന് വേണ്ടി ആരോപണവിധേയരായ വനിതാ ജീവനക്കാരെ വിളിച്ച് വരുത്തുകയും അതിന് ശേഷം മറ്റൊരിടത്തേക്ക് ഇവരെ തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തിയെന്നുമെന്ന പരാതിയിലാണ് കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനും കേസെടുത്തിട്ടുണ്ട്. ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കാട്ടി കൃഷ്ണകുമാർ‌ മുമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് ജീവനക്കാർക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകൾക്കുമെതിരെ ജീവനക്കാർ പരാതി നൽകിയത്. അതേസമയം തങ്ങൾക്കെതിരെയുള്ള പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്‍റെ പ്രതികരണം. 69 ലക്ഷം രൂപ ജീവനക്കാർ തട്ടിയെടുത്തെന്ന് കൃഷ്ണകുമാർ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാർ എട്ട് ലക്ഷം രൂപ…

Read More

‘പൊതു ഇടത്തില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അടയാളവും ഔദ്യോഗിക അടയാളംപോലെ ഉപയോഗിക്കാന്‍ പാടില്ല’: എം.വി ഗോവിന്ദന്‍

തിരുവവന്തപുരം: രാജ്ഭവനിലെ ഭാരതാംബയുടെ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. രാജ്ഭവനെ വർഗീയവത്കരണത്തിന്‍റെ സ്ഥലമാക്കരുതെന്ന് ഗോവിന്ദൻ പ്രതികരിച്ചു. വിഷയത്തിൽ സിപിഎമ്മും ഉറച്ച നിലപാട് തന്നെയാണ് കൈക്കൊണ്ടിരിക്കുന്നത്. അത് ഗവര്‍ണറുടെയും രാജ്ഭവന്‍റെയും സമീപനത്തിന് എതിരാണെന്ന് ഗോവിന്ദൻ പറഞ്ഞു. ബിജെപി വിരുദ്ധ സര്‍ക്കാരുകളുള്ള എല്ലാ സംസ്ഥാനങ്ങളിലും വര്‍ഗീയവത്കരണത്തിന്‍റെ ഉപകരണമായി ഗവര്‍ണര്‍മാരെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ഗവര്‍ണറുടെ ആസ്ഥാനമായ രാജ്ഭവന്‍ നിയമസഭ പോലെ ഒരു പൊതു ഇടമാണ്. പൊതുയിടത്തിൽ വർഗീയത പ്രചരിപ്പിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഒരടയാളവും ഉപയോഗിക്കാൻ പാടില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read More

മൊഞ്ചുള്ള കൈകളിൽ മിന്നും ചോപ്പു നിറങ്ങൾ… മൈലാഞ്ചി ഡിസൈനുകളിൽ വ്യത്യസ്തത രചിച്ച് വിദ്യാർഥിനികൾ

പെരുന്നാളിനെ വരവേൽക്കാൻ വിശ്വാസികൾ അണിഞ്ഞൊരുങ്ങുമ്പോൾ മൊഞ്ചുള്ള മൈലാഞ്ചി ചോപ്പിൽ പെരുന്നാളിനെ കളറാക്കുകയാണ് ഈ കളിക്കൂട്ടുകാർ. മാന്നാറിലെ സാമൂഹ്യപ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ മാന്നാർ കുരട്ടിക്കാട് അൻഷാദ് മൻസിലിൽ അൻഷാദിന്‍റെയും റെജിമോളുടെയും ഏകമകളായ അസ്ന അൻഷാദും കുരട്ടിക്കാട് വടക്കേവിളയിൽ നിസാം-ഷെറിന ദമ്പതികളുടെ മകൾ നൗറിൻ ഫാത്തിമയുമാണ് പെരുന്നാളിനെ വരവേൽക്കാൻ അദ്ഭുതപ്പെടുത്തുന്ന മൈലാഞ്ചി ഡിസൈനുകളൊരുക്കുന്നത്. അയൽവാസികളും കൂട്ടുകാരുമെല്ലാം പെരുന്നാൾ എത്തിയതോടെ ഇവരെത്തേടിയാണെത്തുന്നത്. സോഷ്യൽ മീഡിയകളിലും മറ്റും കണ്ടറിഞ്ഞ മൈലാഞ്ചിയുടെ കരവിരുതുകൾ സ്വായത്തമാക്കുവാൻ ഈ കളിക്കൂട്ടുകാർക്ക് ഏറെനാൾ വേണ്ടിവന്നില്ല. നാടൻ മൈലാഞ്ചി അരച്ച് പാരമ്പര്യ രീതിയിലും ബ്രാൻഡഡ് കമ്പനികളുടെ മൈലാഞ്ചി കോണുകളും ഉപയോഗിച്ച് ഇവരുടേതായ ഡിസൈനുകളിൽ വിരിയുന്ന മൈലാഞ്ചി മൊഞ്ച് ഈ കളിക്കൂട്ടുകാർക്ക് ഇന്നൊരു വരുമാന മാർഗംകൂടിയാണ്. വിവാഹത്തോടനുബന്ധിച്ച് നടക്കുന്ന മൈലാഞ്ചി രാവുകളിലും മണവാട്ടികളെ മൊഞ്ചത്തിയാക്കാനും ഈ കളിക്കൂട്ടുകാർ റെഡിയാണ്. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ചുവളർന്നവരിൽ അസ്ന അൻഷാദ് മാന്നാർ കുരട്ടിക്കാട് ശ്രീഭുവനേശ്വരി…

Read More

മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്… മലയോരത്തെ കാലാവസ്ഥ ഇനി കൂടുതല്‍ വ്യക്തതയോടെ; വഴിക്കടവ്, മേച്ചാല്‍, അരുവിക്കച്ചാല്‍ എന്നിവിടങ്ങളില്‍ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകള്‍

മലയോര മേഖലയിലെ കാലാവസ്ഥ ഇനി വിരല്‍ത്തുമ്പില്‍ അറിയാം. പ്രാദേശികമായ കാലാവസ്ഥാ പ്രവചന സംവിധാനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി മീനച്ചില്‍ നദീതടത്തിലെ ജനകീയ കൂട്ടായ്മയായ മീനച്ചില്‍ നദീസംരക്ഷണ സമിതി മീനച്ചില്‍ റിവര്‍ റെയിന്‍ മോണിറ്ററിംഗ് നെറ്റ് വര്‍ക്കിംഗിന്‍റെ (എംആര്‍ആര്‍എംഎ) സഹകരണത്തോടെയാണ് ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകള്‍ സ്ഥാപിക്കുന്നത്. തീക്കോയി പഞ്ചായത്തില്‍ വാഗമണ്ണിനു സമീപം വഴിക്കടവ് മിത്രാനികേതന്‍, മൂന്നിലവ് പഞ്ചായത്തില്‍ മേച്ചാല്‍ സിഎസ്‌ഐ പള്ളിക്കു സമീപം, പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പാതാമ്പുഴ അരുവിക്കച്ചാല്‍ റോഡിനു സമീപം എന്നീ മൂന്നു സ്ഥലങ്ങളിലാണ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്നത്. ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് സ്‌പേസിന്‍റെ കീഴിലുള്ള ന്യൂസ്‌പേസ് ഇന്ത്യ ലിമിറ്റഡ് (എന്‍എഎസ്‌ഐഎല്‍), തിരുവനന്തപുരം എന്‍വയണ്‍മെന്‍റല്‍ റിസോഴ്‌സ് റിസേര്‍ച്ച് സെന്‍റര്‍ (ഇആര്‍ആര്‍സി), ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (ഐഐഎസ് സി) എന്നിവയുടെ സഹകരണത്തോടെ കുസാറ്റിലെ അഡ്വാന്‍സ്ഡ് സെന്‍റര്‍ ഫോര്‍ അറ്റ്‌മോസ്റ്ററിക് റഡാര്‍ റിസേര്‍ച്ചാണ് പദ്ധതി നടപ്പാക്കുന്നത്.…

Read More

മീനിത്തിരി പാടാ ഇനി… മീന്‍വിലയിൽ വർധന; ട്രോളിംഗിൽ വീണ്ടും ഉയർന്നേക്കാം

കോട്ടയം: ട്രോളിംഗിനു മുന്‍പ് ഇതാണ് മീന്‍വിലയെങ്കില്‍ ട്രോളിംഗ് തുടങ്ങിയശേഷം ഇനിയും വില ഉയരാം. കടല്‍ക്ഷോഭത്തെത്തുടര്‍ന്ന് മത്സ്യബന്ധനവും ലഭ്യതയും കുറഞ്ഞതോടെ ഒരു മാസമായി മീന്‍ വില കയറുകയാണ്. മേയ് അവസാനവാരത്തിനുശേഷം ശരാശരി 50-100 രൂപയുടെ കയറ്റമാണ് വിവിധിനം കടല്‍മത്സ്യങ്ങള്‍ക്കുണ്ടായത്. മത്തി-200-250, അയില 260, ചെറിയ കിളി 220, വലിയ കിളി 280, ചൂര 300, മങ്കട 240, വറ്റ 450, കേര 320 എന്നിങ്ങനെ വില കയറി. ഏട്ടയും കൊഴുവയും ഉഴുവലും ചെറുമത്തിയും മാര്‍ക്കറ്റിലില്ല. ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് കേരളതീരത്ത് മത്സ്യബന്ധന നിരോധനം. മാര്‍ക്കറ്റില്‍ മിതമായ നിരക്കില്‍ ലഭ്യമായ വളര്‍ത്തുമീനുകള്‍ക്കും അടുത്തയാഴ്ചയോടെ വില കയറും. തിലോപ്പിയ, ആഫ്രിക്കന്‍ വാള, പിരാന, റോഹു, കട്‌ല, കാര്‍പ്പ്, മൃഗാള്‍ തുടങ്ങിയ വളര്‍ത്തുമീനുകളാണ് വില്‍പനയ്ക്കുള്ളത്. പച്ചമീനിനു വില കയറിയതോടെ ഉണക്കമീനിനും വില വര്‍ധിച്ചു.

Read More