ക്ഷയം ഏത് അവയവത്തെയും ബാധിക്കാം

മൈക്കോബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണുമൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണു ക്ഷയം അഥവാ ടിബി. ക്ഷയരോഗം ശരീരത്തിന്‍റെ ഏതവയവത്തെയും ബാധിക്കാം. കൃത്യമായ ചികിത്സയിലൂടെ ക്ഷയരോഗം പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. ചികിത്സയെടുക്കാതിരുന്നാൽ മരണം വരെ സംഭവിക്കാം. രണ്ടാഴ്ചയിൽ കൂടുതലുള്ള ചുമ, രാത്രികാലങ്ങളിലുണ്ടാകുന്ന പനി, വിറയൽ, ശരീരം ക്ഷീണിക്കുക, ഭാരം കുറഞ്ഞുവരിക, രക്തം ചുമച്ചു തുപ്പുക, രക്തമയം കലർന്ന കഫം, വിശപ്പില്ലായ്മ തുടങ്ങി‍യവയാണു ക്ഷയരോഗ ലക്ഷണങ്ങൾ. ശ്വാസകോശക്ഷയരോഗ ലക്ഷണങ്ങൾ 2 ആഴ്ചയിലധികം നീണ്ടുനിൽക്കുന്ന ചുമ‌‌ വിട്ടുമാറാത്ത പനി് വിശപ്പില്ലായ്മ ഭാരക്കുറവ് രക്തമയം കലർന്ന കഫം ശ്വാസകോശേതരക്ഷയരോഗ ലക്ഷണങ്ങൾ * ഭാരക്കുറവ് * കഴലവീക്കം * സന്ധികളിലുളവാകുന്ന വീക്കം* രാത്രികാലങ്ങളിലുണ്ടാകുന്ന അമിതമായ വിയർക്കൽ* രണ്ടാഴ്ചയിലധികംനീണ്ടുനിൽക്കുന്ന പനി പകരുന്നത്… ക്ഷയരോഗം വായുവിലൂടെയാണു പകരുന്നത്. ശ്വാസകോശ ക്ഷയരോഗം ബാധിച്ച ഒരു വ്യക്തിയിൽ നിന്ന് ഒരു വർഷം 10 മുതൽ 15 വരെ ആളുകൾക്ക് രോഗം പകരാൻ സാധ്യതയുണ്ട്. ശ്വാസകോശ…

Read More

ഓൺലൈൻ മാധ്യമങ്ങളോട് കയർത്ത് സമാന്ത; മേക്കപ്പ് ഇല്ലാത്തതുകൊണ്ടാണോയെന്ന് ആരാധകർ

തെന്നിന്ത്യന്‍ സിനിമാ ലോകം കീഴടക്കി ഇന്ന് പാന്‍ഇന്ത്യന്‍ താരമായി വളര്‍ന്നു നില്‍ക്കുന്ന നടിയാണ് സമാന്ത റൂത്ത് പ്രഭു. എന്നും വാർsത്തകളിൽ നിറഞ്ഞുനിൽക്കുന്ന നടിയുടെ വ്യക്തി ജീവിതവും, ആരോഗ്യാവസ്ഥയും എന്നും മാധ്യമങ്ങളുടെ ഇഷ്ട വിഷയമായിരുന്നു.എല്ലാകാര്യങ്ങളും തുറന്നുപറയാൻ ധൈര്യം കാണിക്കുന്ന സിനിമാ മേഖലയിലെ ചരുക്കം ചില നായിക നടിമാരിൽ ഒരാളാണ് സാമന്ത. ഇപ്പോൾ ചില ഓൺലൈൻ മാധ്യമങ്ങളോട് കയർക്കുന്ന നടിയുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. വര്‍ക്ക് ഔട്ടിന് ശേഷം ജിമ്മില്‍ നിന്നും ഇറങ്ങി വരുന്ന സാമന്തയ്ക്ക് നേരേ കാമറയുമായി നില്‍ക്കുന്ന ഓണ്‍ലൈന്‍ ചാനലുകളോടാണ്താരം ചൂടായിരിക്കുന്നത്. ജിമ്മിന് പുറത്ത് നിന്ന് അനുവാദമില്ലാതെ തന്‍റെ വീഡിയോ പകർത്തിയ ഓൺലൈൻ ചാനലുകാരോട് ഒന്ന് നിര്‍ത്തൂവെന്ന് പറഞ്ഞാണ് സാമന്ത വണ്ടിയിലേക്ക് കയറുന്നത്. ഫോണിൽ സംസാരിച്ചുകൊണ്ട് ജിമ്മിൽ നിന്നു പുറത്തിറങ്ങുന്നതിനിടെ തന്‍റെ ചിത്രങ്ങൾ എടുക്കുന്ന ചാനലുകാരോട് എടുക്കരുതെന്ന് ആദ്യം അഭ്യർഥിച്ചിരുന്നു. ഇതുകൂട്ടാക്കാതെ വീണ്ടും ദൃശ്യങ്ങൾ…

Read More

നിവിൻ പോളി വീണ്ടും ആഗ്രഹിച്ചപ്പോൾ…

സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയുക എന്നത് ഒരുപാട് വര്‍ഷത്തെ ആഗ്രഹമാണ്. എന്‍ജിനിയറിംഗാണ് പഠിച്ചതെങ്കിലും, എന്തിനാണ് പഠിച്ചതെന്ന് ഇപ്പോഴും ഒരുറപ്പില്ലാത്ത കാര്യമാണ്. ഒരു ബിസിനസോ സ്റ്റാര്‍ട്ട് അപ്പോ തുടങ്ങണമെന്നത് പഠിക്കുന്ന കാലംതൊട്ടേയുള്ള ആഗ്രഹമായിരുന്നു. ഒരുപാട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ചര്‍ച്ചകള്‍ നടന്നുവെന്നല്ലാതെ പ്രായോഗികമായി ഒന്നും മുന്നോട്ടുപോയില്ല. ആവശ്യമായ പിന്തുണയൊന്നും അന്ന് ലഭിച്ചില്ല. പിന്നീട് ഭാഗ്യം കൊണ്ട് സിനിമയില്‍ എത്തി. സിനിമയില്‍ തിരക്കായി. ഇടയ്ക്ക് ഓരോ സ്റ്റാര്‍ട്ട് അപ്പ് ഐഡിയകള്‍ കേള്‍ക്കും. സ്റ്റാര്‍ട്ട് അപ്പുകളെ പിന്തുണയ്ക്കുന്ന പരിപാടി തുടങ്ങണം എന്നത് ഒരുപാട് കാലത്തെ ആഗ്രഹമായിരുന്നു. സിനിമയില്‍ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അവയെക്കുറിച്ച് ആളുകളോട് ചര്‍ച്ച ചെയ്യുമായിരുന്നു. സിനിമാ നിര്‍മാണത്തെ സഹായിക്കുന്ന എഐ ടൂളുകള്‍ നിര്‍മിക്കാന്‍ ശ്രമിച്ചിരുന്നു. -നിവിന്‍ പോളി

Read More

ശ്രീനിയേട്ടൻ ആത്മവിശ്വാസത്തിന്‍റെ പ്രതീകമെന്ന് ഉർവശി

ഞാൻ കണ്ടതിൽ, സിനിമയിൽ ആത്മവിശ്വാസത്തിന്‍റെ പ്രതീകമെന്ന് പറയാവുന്ന ആളാണ് ശ്രീനിയേട്ടൻ. എത്ര താരങ്ങളുണ്ടായാലും വലിയ സ്റ്റാർസിന്‍റെ പടങ്ങളിൽ അപ്രധാനമായ വേഷങ്ങളിൽ ശ്രീനിയേട്ടൻ അഭിനയിച്ചിട്ടുണ്ട്. അതിന്‍റെ ആവശ്യമില്ലായിരുന്നു എന്ന് നമുക്ക് തോന്നും. ഒരു മുത്തശികഥ എന്ന സിനിമയുടെ ക്ലൈമാക്‌സിൽ ഒരു തെറിയും വിളിച്ച് ഒരു സ്ത്രീയുടെ അടിയും കൊള്ളുന്ന ഒരൊറ്റ സീനാണ് ശ്രീനിയേട്ടനുള്ളത്. ശ്രീനിയേട്ടനല്ലാതെ ആ റേഞ്ചിലുള്ള വേറൊരു നടൻ ചിലപ്പോൾ ചെയ്യില്ല. കാരണം അത് ചെയ്തതുകൊണ്ട് തന്‍റെ ഇമേജ് നഷ്ടപ്പെടില്ല എന്ന ആത്മവിശ്വാസം ശ്രീനിയേട്ടനുണ്ട്. അതാണ് അദ്ദേഹത്തോട് നമുക്ക് തോന്നുന്ന റെസ്‌പെക്ടും ആരാധനയും. -ഉർവശി

Read More

സ്റ്റൈലിഷ് ലുക്കിൽ ബിബിൻ ജോർജ്, കൂടൽ 27-ന്

തീർത്തും സ്റ്റൈലിഷ് ലുക്കിൽ ബോബി എന്ന കഥാപാത്രമായി ബിബിൻ ജോർജ് അഭിനയിക്കുന്ന ചിത്രം കൂടൽ ജൂൺ 27 ന് തിയറ്ററുകളിലെത്തുന്നു. പി ആന്‍റ് ജെ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ജിതിൻ കെ.വി നിർമിക്കുന്ന ചിത്രം ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്നു. ഒരു ക്യാമ്പിംഗിൽ അപരിചിതരായ ഒരു പറ്റം യുവതീയുവാക്കൾ ഒന്നിച്ചുകൂടുകയും അന്നേ ദിവസം അവിചാരിതമായ ചില സംഭവങ്ങൾ അരങ്ങേറുകയും ചെയ്യുന്നതാണ് കൂടലിന്‍റെ പ്രമേയം.ചെക്കൻ എന്ന ജനശ്രദ്ധേയ ചിത്രത്തിനു ശേഷം ഷാഫി എപ്പിക്കാട് രചന നിർവഹിക്കുന്ന ചിത്രത്തിൽ ബിബിൻ ജോർജിനെ കൂടാതെ വിനീത് തട്ടിൽ, വിജിലേഷ്, ഗജരാജ്, കെവിൻ പോൾ, വിജയകൃഷ്ണൻ, റാഫി, അഖിൽ ഷാ, സാംജീവൻ, മറീന മൈക്കിൾ, നിയ വർഗീസ്, അനു സോനാരാ, റിയ ഇഷ, ലാലി പി.എം, അർച്ചന രഞ്ജിത്ത്, ഹിഫ്രാസ്, ദാസേട്ടൻ കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.…

Read More

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്; അന്‍വറിന്‍റെ വോട്ടിൽ കണ്ണുംനട്ട് രാഷ്ട്രീയ കേരളം; വോട്ടെണ്ണൽ തിങ്കളാഴ്ച

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 74.35 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2021ലെ 76.60 ശതമാനം മറികടക്കാനായില്ലെങ്കിലും ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിംഗായി ഇതിനെ ക‍ണക്കാക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം. സ്വരാജിനും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജും മാത്രമല്ല, സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി. അന്‍വറിനും ആത്മവിശ്വാസം ഒട്ടും കുറവില്ല. ആര്യാടന്‍ ഷൗക്കത്ത് കഥയെഴുതാനും സ്വരാജ് സെക്രട്ടറിയേറ്റിലേക്കും തിരിച്ചുപോകുമെന്നും താന്‍ നിയമസഭയിലേക്കു വീണ്ടും പോകുമെന്നുമാണ് അന്‍വറിന്‍റെ വാക്കുകള്‍. ഇത് അറംപറ്റുമോ എന്നറിയാന്‍ വോട്ടെണ്ണുന്ന 23 വരെ കാത്തിരിക്കണം.കോണ്‍ഗ്രസിനും ലീഗിനും നല്ല സ്വാധീനമുള്ള നിലമ്പൂരില്‍ സ്വന്തം വോട്ടുകള്‍ ചോരില്ലെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. പാണക്കാട് തറവാടിനെക്കുറിച്ച് മുമ്പ് ആര്യാടന്‍ ഷൗക്കത്ത് നടത്തിയതായി എതിരാളികള്‍ ആരോപിക്കുന്ന വിഷയങ്ങളൊന്നും ബാധിച്ചിട്ടില്ലെന്നാണ് യുഡിഎഫ് ക്യാമ്പിന്‍റെ വിലയിരുത്തല്‍.സിപിഎമ്മിലെത്തുന്നതിനു മുമ്പ് അന്‍വര്‍ കോണ്‍ഗ്രസുകാരനായിരുന്നു. എല്‍ഡിഎഫ് പിന്തുണയോടെ നിലമ്പൂരില്‍നിന്ന് രണ്ടുതവണ നിയമസഭയിലെത്തിയതോടെ പിണറായിയുടെയും സഖാക്കന്‍മാരുടെയും ഉറ്റ ചങ്ങാതിയായി. ഒടുവില്‍…

Read More

ഇറാനെതിരേ ഇസ്രയേൽ ഒറ്റയ്ക്കു മതിയെന്ന് നെതന്യാഹു

ടെൽ അവീവ്: ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാന്‍റെ ആണവശേഷി നിര്‍വീര്യമാക്കാൻ തങ്ങൾ ഒറ്റയ്ക്കു പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്‍റ് ട്രംപിന്‍റെ തീരുമാനമാണ്. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേൽ ലക്ഷ്യമിടുന്നില്ല. പക്ഷേ, അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾതന്നെ തീരുമാനം എടുക്കട്ടേയെന്നും അദ്ദേഹം പറഞ്ഞു.

Read More

ഇറാന് ആണവബോംബ് നിർമിക്കാൻ ഖമനയിയുടെ ഉത്തരവ് മതിയെന്ന് അമേരിക്ക

വാഷിംഗ്ടൺ: ഇറാന്‍ ആണവായുധം നിര്‍മിക്കുന്നതിനാവശ്യമായതെല്ലാം കൈവശം വച്ചിട്ടുണ്ടെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയ് ഉത്തരവിട്ടാല്‍ രണ്ടാഴ്ചയ്ക്കുള്ളിൽ അത് സാധ്യമാകുമെന്നും അമേരിക്ക. ഇറാന്‍റെ ഭൂഗർഭ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രം ആക്രമിക്കണോ വേണ്ടയോ എന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനിക്കുമെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. “ഒരു ആണവായുധം നിർമിക്കാൻ ഇറാന് ആവശ്യമായതെല്ലാമുണ്ട്. അവർക്ക് വേണ്ടത് പരമോന്നത നേതാവിന്‍റെ തീരുമാനം മാത്രമാണ്’ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ബ്രീഫിംഗിനിടെ പറഞ്ഞു. ഇത് ഇസ്രായേലിന് മാത്രമല്ല, അമേരിക്കയ്ക്കും ആഗോള സുരക്ഷയ്ക്കും ഭീഷണിയാണ്. ഇറാനുമായുള്ള നയതന്ത്ര പരിഹാരത്തിന് വാതിൽ തുറന്നിട്ടുണ്ടെങ്കിലും, ഇറാൻ ആണവായുധം സ്വന്തമാക്കുന്നത് തടയുക എന്നതാണ് ട്രംപിന്‍റെ പ്രധാന മുൻഗണന. ഇറാന്‍റെ യുറേനിയം സമ്പുഷ്ടീകരണം നിരോധിക്കുകയും ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ശേഷി ഇല്ലാതാക്കുകയും ചെയ്യുന്ന വിധത്തിലുള്ള കരാറുകളാണ് വേണ്ടതെന്നും പ്രസ് സെക്രട്ടറി പറഞ്ഞു. ഇസ്രയേൽ-ഇറാൻ സംഘർഷത്തെച്ചൊല്ലി വാഷിംഗ്ടണും ടെഹ്‌റാനും…

Read More

ബ്രിട്ടീഷ് യുദ്ധവിമാനത്തിന്‍റെ തിരിച്ചുപോക്ക് വൈകും

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തിരമായി നിലത്തിറക്കിയ ബ്രിട്ടീഷ് യുദ്ധ വിമാനത്തിന്‍റെ തിരിച്ച് പോക്ക് വൈകും. സാങ്കേതിക തകരാര്‍ പരിഹരിക്കാനാകാത്തതാണ് തിരികെ പോക്ക് വൈകാന്‍ കാരണം. ഇന്നലെ ബ്രിട്ടനില്‍ നിന്നുളള എന്‍ജിനീയര്‍മാരുടെ വിദഗ്ധ സംഘം വിമാനം പരിശോധിച്ചെങ്കിലും തകാര്‍ പരിഹരിക്കാനായില്ല. ലോകത്തിലെ ഏറ്റവും കുടുതല്‍ വിലപ്പിടിപ്പുള്ള യുദ്ധവിമാനമാണ് തിരുവനന്തപുരം ആഭ്യന്തര ടെര്‍മിനലില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് നാവിക സേനയുടെ വിമാന വാഹിനി കപ്പലായ എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയ്ല്‍സില്‍ നിന്നു സമുദ്ര പരിശീലനത്തിടെ പറന്നുയര്‍ന്ന എഫ് 35 ബി എന്ന യുദ്ധക്കപ്പലാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഇറക്കിയത്. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് വിമാനം നിലത്തിറക്കിയത്.

Read More

ഷാഫിയെയും രാഹുലിനെയും വിമർശിച്ച് രമേശ് ചെന്നിത്തല; തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുമ്പോള്‍ യുവനേതാക്കൾ സൂക്ഷ്മത പുലര്‍ത്തണം

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വേളയിലെ ഷാഫി പറമ്പിലിന്‍റെയും രാഹുല്‍ മാങ്കൂട്ടത്തിന്‍റെയും പെരുമാറ്റത്തെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇരുവരും കുറെ കൂടി ഗൗരവമായും സൂക്ഷ്മതയോടെയും പെരുമാറണമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് രംഗത്ത് നില്‍ക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്താന്‍ യുവനേതാക്കള്‍ എന്ന നിലയില്‍ ശ്രദ്ധിക്കേണ്ടതായിരുന്നു. ചെറിയ ചലനം പോലും തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്ന് എല്ലാവരും മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഷാഫിയും രാഹുലും സഞ്ചരിച്ച വാഹനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോള്‍ ഉദ്യോഗസ്ഥരോട് കയര്‍ത്ത് സംസാരിച്ചതിനെയാണ് ചെന്നിത്തല വിമര്‍ശിച്ചത്. ഇത് പാര്‍ട്ടിക്ക് പ്രതിരോധിക്കാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വന്നുവെന്നും പാര്‍ട്ടി വിലയിരുത്തിയിരുന്നു. അന്‍വറെ രാത്രിയില്‍ രഹസ്യമായി രാഹുല്‍ പോയി കണ്ടതിനെയും ചെന്നിത്തല വിമര്‍ശിച്ചു. മുസ്ലിം ലീഗുമായി യാതൊരു അഭിപ്രായ വ്യത്യാസവുമില്ല. ലീഗ് താഴെ തട്ടുമുതല്‍ നല്ല പ്രവര്‍ത്തനമാണ് നടത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. നേരത്തെ…

Read More