കരുതലിന്‍റെ കരങ്ങളുമായി യുവാക്കൾ; കൊടുംചൂടിന് ആശ്വാസമായി യൂത്ത് കോൺഗ്രസ്‌ തണ്ണീർപ്പ‌ന്തൽ

ആലപ്പുഴ: കൊടുംചൂടിൽ വഴിയാത്രക്കാർക്ക് ആശ്വാസമാകാൻ സൗജന്യ കുടിവെള്ള വിതരണവുമായി യൂത്ത് കോൺഗ്രസ്‌ തണ്ണീർപ്പന്തൽ ആരംഭിച്ചു. ശുദ്ധമായ കുടിവെള്ളം, തണ്ണിമത്തൻ ജ്യൂസ്‌, സംഭാരം തുടങ്ങിയവ സൗജന്യമായി വിതരണം ചെയ്യും. ജില്ലയിലെ നൂറിലേറെ കേന്ദ്രങ്ങളിൽ ആരംഭിക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ആദ്യകേന്ദ്രവും ജില്ലാതല ഉദ്ഘാടനവും കൊമ്മാടി ബൈപാസ് ജംഗ്ഷനിൽ എഐസിസി സെക്രട്ടറി റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു. വിദ്യാർഥികളെയും യുവജനങ്ങളെയും ക്രിമിനലുകളാക്കി മാറ്റാൻ ചില വിദ്യാർഥി-യുവജന സംഘടനകൾ ശ്രമിക്കുന്ന കാലത്ത് നിസ്വാർഥ സേവനമാതൃകയായ ഇത്തരം പ്രവർത്തനങ്ങൾ യൂത്ത് കോൺഗ്രസ്‌ ഏറ്റെടുത്തു നടപ്പാക്കുന്നത് അഭിനന്ദനർഹമാണെന്ന് റോജി പറഞ്ഞു.ജില്ലയിൽ വിപുലമായി നടപ്പാക്കാൻ ലക്ഷ്യമിടുന്ന സേവനപ്രവർത്തനങ്ങളുടെ തുടക്കമാണ് ഇതെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് എം.പി. പ്രവീൺ പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്‍റ് അനു താജ്, സെക്രട്ടറിമാരായ സരുൺ റോയ്, റഹിം വെറ്റക്കാരൻ, ഷമീം ചീരാമത്, വിശാഖ് പത്തിയൂർ, ജില്ലാ ഭാരവാഹികളായ ആസിഫ്, ശിവമോഹൻ,…

Read More

ഒളിച്ചിരുന്നു എല്ലാം കണ്ട് പോലീസ്; ഡ്രൈഡേ ദിവസം ബാറിൽ മദ്യക്കച്ചവടം; മാനേജരടക്കം രണ്ട് പേർ പിടിയിൽ

അമ്പലപ്പുഴ: ഡ്രൈ ഡേ ദിവസം മദ്യക്കച്ചവടം നടത്തിയ ബാറിലെ ജീവനക്കാർ അറസ്റ്റിൽ. സർക്കാർ ഡ്രൈ ഡേ ആയി പ്രഖ്യാപിച്ചിട്ടുള്ള ഉത്തരവിന് വിരുദ്ധമായി മദ്യക്കച്ചവടം നടത്തിയ അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാറിലെ മാനേജർ കോട്ടയം ജില്ലയിൽ വാകത്താനം പുതുപ്പറമ്പിൽ മധുസൂദനൻ മകൻ വിനു (39), സെക്യൂരിറ്റി കരുവാറ്റ പുത്തൻപറമ്പിൽ ഗോവിന്ദൻ മകൻ കണ്ണൻ (50) എന്നിവരെയാണ് അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. ബാറിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നു എന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പോലീസ് മഫ്തിയിൽ ബാറിലെത്തി ബാറും പരിസരങ്ങളും പരിശോധിച്ചതിൽ സെക്യൂരിറ്റി വഴി കച്ചവടം നടത്തുന്നത് കാണുകയും സെക്യൂരിറ്റിയെയും കൂടെ ഉണ്ടായിരുന്ന മാനേജരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വില്പന നടത്തിക്കൊണ്ടിരുന്ന രണ്ടു കുപ്പി മദ്യവും വിറ്റ് കിട്ടിയ 5300 രൂപയും പോലീസ് പിടിച്ചെടുത്തു. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ എസ്ഐമാരായ ഹരിദാസ്, ജയചന്ദ്രൻ, എഎസ്ഐ…

Read More

ഫിലിപ്പീന്‍സില്‍ മലയാളി വിദ്യാര്‍ഥിക്കു ദുരിതം: അടിയന്തര ഇടപെടല്‍ വേണമെന്നു ബന്ധുക്കള്‍

ചേര്‍ത്തല: വെറ്ററിനറി മെഡിസിന്‍ കോഴ്‌സു പഠിക്കാന്‍ ഫിലിപ്പീന്‍സില്‍ പോയ മലയാളി വിദ്യാര്‍ഥി കുടുങ്ങി. 2019നു ശേഷം നാട്ടിലേക്കെത്താന്‍ പോലുമാകാതെ ഫിലിപ്പീന്‍സില്‍ കഴിയുന്ന വിദ്യാര്‍ഥി കടുത്ത ദുരിതത്തിലാണെന്നാണ് വീട്ടുകാര്‍ക്കു കിട്ടിയ വിവരം. വീസയുടെ കാലാവധി കഴിഞ്ഞതിനാല്‍ നിയമനടപടികള്‍ക്കുള്ള സാധ്യതകളുമുണ്ട്. ചേര്‍ത്തല അര്‍ത്തുങ്കല്‍ കുരിശിങ്കല്‍ അലോഷ്യസ് വില്‍സന്‍റെ മകന്‍ സാവിയോ അലോഷ്യസാണ് (31) ഫിലിപ്പീന്‍സിലെ സാന്‍കാര്‍ലോസില്‍ കുടുങ്ങിയിരിക്കുന്നത്. 2016ലാണ് സാന്‍കര്‍ലോസിലെ വിര്‍ജെന്‍ മിലാഗ്രാസു സര്‍വകലശാലയില്‍ കോഴ്‌സിനു ചേര്‍ന്നത്. നാലുവര്‍ഷ കോഴ്‌സിനു 15 ലക്ഷമാണ് ചെലവു പറഞ്ഞിരുന്നത്. എന്നാല്‍ 2024ലും കോഴ്‌സ് പൂര്‍ത്തിയായിട്ടില്ല. ഇതിനൊപ്പം 37 ലക്ഷത്തിലധികം ചെലവഴിച്ചുകഴിഞ്ഞു. നിലവില്‍ 10 ലക്ഷം അടിയന്തരമായി നല്‍കണമെന്നാണ് യൂണിവേഴ്‌സിറ്റിയുടെ ആവശ്യമെന്ന് അച്ഛന്‍ അലോഷ്യസ് വില്‍സണ്‍ പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റില്‍ വീസ കാലാവധി കഴിഞ്ഞതിനാല്‍ യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ നിന്നു പടിയിറക്കി. ഇപ്പോള്‍ പലയിടങ്ങിളിലായാണ് താമസം. വിദേശമന്ത്രാലയത്തില്‍ പരാതി നല്‍കിയിട്ടുണ്ട്. ഡോളറിലാണ് വിനിയോഗമെന്നതിനാല്‍ ഇവിടെ നിന്ന്…

Read More

മതേതരത്വത്തിന് മാതൃക; സാഹോദര്യ സന്ദേശവുമായി ക്ഷേത്രാങ്കണത്തിൽ ഇഫ്താർ സംഗമം

കായംകുളം : മത സാഹോദര്യത്തിന്‍റെ സന്ദേശം പകർന്ന്ക്ഷേത്രാങ്കണത്തിൽ ഒരുക്കിയ റമദാൻ ഇഫ്താർ സംഗമം വേറിട്ടതായി. കായംകുളം കണ്ടല്ലൂർ തെക്ക് പൊടിയാലിൽ വയലിൽ ശിവപാർവതി ക്ഷേത്രാങ്കണത്തിൽ നടന്ന ഇഫ്താർ സംഗമമാണ് നാടിന്‍റെ മതേതരത്വത്തിന് മാതൃക പകർന്നത്. ക്ഷേത്രകമ്മിറ്റിയുടെ ക്ഷണം സ്വീകരിച്ച് കണ്ടല്ലൂർ ജമാഅത്ത്‌ അംഗങ്ങൾ നോമ്പ് തുറക്കാനായി ക്ഷേത്രത്തിൽ എത്തുകയായിരുന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ റ്റി.കെ. ശിവശർമൻ തന്ത്രികൾ, കണ്ടല്ലൂർ ജമാ അത്ത് ചീഫ് ഇമാം അബ്ദുൾ റഷീദ് ബാഖവി എന്നിവർ ഇഫ്താർ സന്ദേശം നൽകി. ക്ഷേത്ര, ജമാഅത്ത് ഭാരവാഹികളായ നയനാനന്ദൻ ശശികുമാർ ബി, റെജി കൂട്ടുങ്കൽ, ബിജു ബഷീർ, ഷാഹൂബ്, ബി ഷൈജു, സീബോ ശശി എന്നിവർ സംസാരിച്ചു. അഡ്വ യു. പ്രതിഭ എം എൽ എ , എ ജെ ഷാജഹാൻ, ബി അബിൻഷാ,നിസാർ, സനിൽകുമാർ, വി കെ സിദ്ധാർത്ഥൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Read More

നഗരസഭാ വ്യാപാരസമുച്ചയത്തിനു പുതിയ വഴിതുറന്നു

ചേര്‍ത്തല: അഞ്ചു വർഷം മുൻപ് നിർമിച്ച ചേർത്തല നഗരസഭയുടെ ജവഹർലാൽ നെഹ്റു ഷോപ്പിംഗ് വ്യാപാരസമുച്ചയത്തിന് പുതിയ വഴി തുറന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്‍റെ പടിഞ്ഞാറ് അതിരിലും വ്യാപാര സമുച്ചയത്തിന്‍റെ കിഴക്ക് അതിരിലും കൂടിപോകുന്ന തോടിന് മുകളിൽ സ്ലാബിട്ട് വഴിയാക്കുന്ന ജോലികളാണ് ഇന്നലെ വെളുപ്പിന് പൂർത്തിയായത്. ഈ ഭാഗത്ത് വഴി ലഭിക്കാതിരുന്നതിനാൽ കടകൾ വാടകയ്കെടുത്തിട്ട് ഉപേക്ഷിച്ച് പോയവരും ഇതുവരെ തുറക്കാൻ കഴിയാത്തവരുമായ അനവധി പേരുണ്ട്. നഗരസഭയുടെയും ദേവീക്ഷേത്രത്തിന്‍റെയും മുന്നിലൂടെ കടന്നു പോകുന്ന പഴയ ദേശീയ പാതയിൽ നിന്നും കോംപ്ലക്സിന്‍റെ പടിഞ്ഞാറ് ഭാഗത്ത് പ്രവേശന മാർഗം നിലവിലുണ്ടായിരുന്നു. കിഴക്ക് ഭാഗത്ത് കൂടിയും മറ്റൊരു പ്രവേശന മാർഗവും നിർമാണ സമയത്ത് ആലോചിച്ചിരുന്നു. എന്നാൽ കെഎസ്ആർടിസിയുടെ അടക്കം എതിർപ്പ് മൂലം നാളിതുവരെ സാധ്യമാകാതിരുന്ന വഴിയാണ് ഇപ്പോൾ യാഥാർഥ്യമായിരിക്കുന്നത്.

Read More

കരിമണൽ കർത്തയുടെ മാനസപുത്രനായി പിണറായി വിജയൻ മാറിയെന്ന് വി.എം. സുധീരൻ

കായംകുളം: കരിമണല്‍ കര്‍ത്തയുടെ മാനസപുത്രനായി മുഖ്യമന്ത്രി പിണറായി വിജയന്‍ മാറിയതായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. യുഡിഎഫ് കായംകുളം നിയോജകമണ്ഡലം ഇലക‌്ഷന്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താന്‍ ആലപ്പുഴ എംപിയായിരിക്കെ തന്നോടൊപ്പം കരിമണല്‍ ഖനനവിരുദ്ധ സമരം നടത്തിയ സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ കരിമണല്‍ കര്‍ത്തയുടെ ഏജന്‍റുമാരായിമാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി കര്‍ത്തായുടെ കമ്പനിയില്‍നിന്നും 1.72 കോടി രൂപ കൈപ്പറ്റി എന്നു തെളിഞ്ഞിട്ടും ഒരു ഇഡി അന്വേഷണവും നടന്നില്ല. ഡല്‍ഹി മുഖ്യമന്ത്രി കേജരിവാളിനേക്കാള്‍ ഗുരുതരമായ അഴിമതിയാണ് കേരളത്തില്‍ നടമാടുന്നതെന്നും വി.എം. സുധീരൻ പറഞ്ഞു.

Read More

പത്തനംതിട്ട സിപിഎം ഓഫീസിലെ കൈയാങ്കളി; അടി നടന്നതുതന്നെ, നടപടി വരും? തോമസ് ഐസക്കിന് കടുത്ത അസംതൃപ്തി

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട അവലോകനത്തിനിടെ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലെ വാക്‌പോര് കൈയാങ്കളി വരെ പോയിട്ടില്ലെന്ന വിശദീകരണം നേതാക്കള്‍ക്കു ബാധ്യതയായി മാറുന്നു. യോഗത്തില്‍ നിരീക്ഷകനായിരുന്ന മന്ത്രി വി.എന്‍. വാസവന്‍ നല്കിയ റിപ്പോര്‍ട്ടിൽ വാക്‌പോരും പിടിച്ചുതള്ളലും ഉണ്ടായെന്നുള്ളതായി സൂചനയുണ്ട്. പാര്‍ട്ടി ചുമതലകള്‍ ഒഴിയാന്‍ എ. പത്മകുമാര്‍ സന്നദ്ധത പ്രകടിപ്പിച്ചതും സംഭവത്തെത്തുടര്‍ന്ന് ആരോപണവിധേയരായവരെ ഫോണില്‍പോലും കിട്ടാതായതും റിപ്പോർട്ടിലുള്ളതായി അറിയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ അടുത്തയാഴ്ച സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പങ്കെടുത്തുകൊണ്ട് ജില്ലാ സെക്രട്ടേറിയറ്റും കമ്മിറ്റിയും വിളിക്കാനും തീരുമാനമുണ്ട്. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഭവത്തില്‍ നടപടി ഉണ്ടാകും. ജില്ലാ സെക്രട്ടേറിയറ്റില്‍ കൈയാങ്കളി ഉണ്ടായെന്ന പ്രചാരണം മന്ത്രി വി.എന്‍. വാസവനും ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവും ഇന്നലെ നിഷേധിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ വാക്കുതര്‍ക്കം ഉച്ചത്തിലായെന്ന് ഇരുവരും സ്ഥിരീകരിക്കുകയും ചെയ്തു. ഇത് യോഗത്തിലെ ചര്‍ച്ചകളുടെ ഭാഗമാണെന്നായിരുന്നു ഇവരുടെ വിശദീകരണം. കൈയാങ്കളി ആരോപണം നിഷേധിക്കുമ്പോഴും…

Read More

തെരഞ്ഞെടുപ്പ് ചട്ടലംഘനം; യുഡിഎഫ് പരാതിയില്‍ തോമസ് ഐസക് വിശദീകരണം നല്‍കി

പത്തനംതിട്ട: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് യുഡിഎഫ് നല്‍കിയ പരാതിയില്‍ പത്തനംതിട്ടയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക് വിശദീകരണം നല്‍കി. പത്തനംതിട്ട ജില്ലാ കളക്ടര്‍ക്ക് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ വര്‍ഗീസ് മാമ്മന്‍ നല്‍കിയ പരാതിയില്‍ ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയായ കളക്ടര്‍ ഐസക്കില്‍ നിന്നു വിശദീകരണം തേടിയിരുന്നു. മൂന്നുദിവസത്തിനകം മറുപടി നല്‍കാനാണ ്കളക്ടര്‍ നിര്‍ദേശിച്ചത്. താന്‍ ചട്ടലംഘനം നടത്തിയിട്ടില്ലെന്ന വിശദീകരണമാണ് തോമസ് ഐസക്കിനുള്ളത്. കുടുംബശ്രീയുമായി ബന്ധപ്പെട്ട പരിപാടികളില്‍ സ്ഥാനാര്‍ഥി എന്ന നിലയില്‍ പങ്കെടുത്ത് വോട്ട് തേടിയിട്ടില്ലെന്ന് ഐസക്ക് വിശദീകരിച്ചു. കുടുംബശ്രീയുമായി തനിക്ക് വര്‍ഷങ്ങളായി ബന്ധമുള്ളതാണ്. കുടുംബശ്രീ പ്രവര്‍ത്തകരെ കണ്ടിട്ടുണ്ടാകാം. ഉപദേശങ്ങള്‍ നല്‍കിയിട്ടുണ്ടാകാമെന്നും പറയുന്ന തോമസ് ഐസക്് ഇതു തെരഞ്ഞെടുപ്പ് പ്രചാരണ വേദിയായി ഉപയോഗപ്പെടുത്തിയെന്ന ആരോപണം തള്ളി.തൊഴില്‍ദായക പദ്ധതിയുമായി തനിക്ക് നേരിട്ട് ബന്ധമില്ലെന്നും തോമസ് ഐസക് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പേ തിരുവല്ലയില്‍ നടന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവിന്‍റെ സംഘാടകനായി താനുണ്ടായിരുന്നു. വിജ്ഞാന…

Read More

ഡീസൽ ചെലവ് കുറയ്ക്കാൻ ഡിപ്പോകൾക്ക് ടാർഗറ്റ്; ഒരു ലിറ്ററിന് 4.69 കിലോമീറ്റർ ഓടി ഹരിപ്പാട് ഡിപ്പോ ഒന്നാം സ്ഥാനത്ത്

ചാത്തന്നൂർ: ഒരു ലിറ്റർ ഡീസലിന് പരമാവധി ദൂരം (കെഎംപിഎൽ) ലക്ഷ്യം വച്ച് കെഎസ്ആർടിസി ദക്ഷിണ മേഖലയിലെ ഡിപ്പോകൾക്ക് ടാർഗറ്റ് നിശ്ചയിച്ചു . തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട, കോട്ടയം ആലപ്പുഴ ജില്ലയിലെ ഡിപ്പോകൾക്കാണ് ടാർഗറ്റ്. ഏപ്രിൽ ഒന്നു മുതൽ ഇത് നിലവിൽ വരും. ഹരിപ്പാട്, ഡിപ്പോയ്ക്കാണ് കെ എം പി എൽ ഏറ്റവും കൂടുതൽ. ഒരു ലിറ്ററിന് 4.69 കിലോമീറ്റർ ബസ് ഓടിക്കുകയാണ് ലക്ഷ്യം. ആലപ്പുഴ, മുല്ലപ്പള്ളി ഡിപ്പോകൾ രണ്ടാം സ്ഥാനത്താണ്. 4.57 കിലോമീറ്ററാണ് ഇവരുടെ ലക്ഷ്യം. കോന്നി ഡിപ്പോ 4.54 കിലോമീറ്റർ. ഏറ്റവും കുറവ് പൂവാർ ഡിപ്പോയ്ക്കാണ്. ലിറ്ററിന് 3.87 കിലോമീറ്റർ. തൊട്ടടുത്ത് വെള്ളറടെയാണ്. 3.93. വിഴിഞ്ഞത്തിന് 4.01 ആണ് ലക്ഷ്യം. കഴിഞ്ഞ വർഷവും ഇത്തരത്തിൽ ടാർഗറ്റ് നിശ്ചയിച്ചിരുന്നു. ചില ഡിപ്പോകൾക്ക് ചില മാസങ്ങളിൽ ലക്ഷ്യം നേടാനായി. പത്തനാപുരം, മല്ലപ്പള്ളി, ആര്യനാട് എന്നീ ഡിപ്പോകളാണ് ഇതിൽ മുന്നിൽ.…

Read More

പ്രളയക്കെടുതി; ഇന്‍ഷ്വര്‍ ചെയ്ത കടയുടമയ്ക്ക് 33.35 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധി

പത്തനംതിട്ട: 2018ലെ വെള്ളപ്പൊക്കത്തില്‍ കടയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് സ്ഥാപനത്തിനുണ്ടായ നഷ്ടത്തിനു പരിഹാരമായി 33.35 ലക്ഷം രൂപ നല്‍കാന്‍ പത്തനംതിട്ട ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. വടശേരിക്കര ക്വാളിറ്റി സൂപ്പര്‍ ബസാര്‍ ഉടമ എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സ് മാനേജര്‍ക്കെതിരേ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് വിധി. വടശേരിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ ബസാര്‍ ഒന്നരക്കോടി രൂപയ്ക്ക് എസ്ബിഐ ജനറല്‍ ഇന്‍ഷ്വറന്‍സില്‍ ഇന്‍ഷ്വര്‍ ചെയ്തിരുന്നു. വെള്ളപ്പൊക്കത്തില്‍ സ്ഥാപനവും കടയിലുണ്ടായിരുന്ന മുഴുവന്‍ സാധനങ്ങളും നഷ്ടപ്പെട്ടു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കമ്മീഷന്‍ ഇരുകക്ഷികള്‍ക്കും നോട്ടീസ് അയയ്ക്കുകയും അഭിഭാഷകര്‍ മുഖേന ഹാജരാകുകയും ചെയ്തതാണ്. സര്‍വേ റിപ്പോര്‍ട്ടിന്‍റെയും മറ്റു തെളിവുകളുടെയും അടിസ്ഥാനത്തില്‍ ഹര്‍ജിയില്‍ പറയുന്ന നഷ്ടം ശരിയെന്ന് കമ്മീഷനു ബോധ്യപ്പെട്ടതായി ഉത്തരവില്‍ പറയുന്നു. സാധനങ്ങള്‍ നഷ്ടപ്പെട്ട വകയിലാണ് 32.25 ലക്ഷം രൂപ അനുവദിച്ചത്. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവായി 10,000 രൂപയും ചേര്‍ത്ത് ഇന്‍ഷ്വറന്‍സ്…

Read More