സ്വർണത്തട്ടിപ്പ്; തട്ടിക്കൊണ്ടുപോയ മൈസൂരു സ്വദേശിയെ പോലീസ് രക്ഷിച്ചു; ആലുവക്കാരായ ഏഴുപേർ പിടിയിൽ

ആലുവ: സ്വർണത്തട്ടിപ്പിന്‍റെ പേരിൽ പട്ടാപ്പകൽ ആലുവ ക്രൈംബ്രാഞ്ച് ഓഫീസിന് പിന്നിൽനിന്ന് ഏഴംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ മൈസൂർ സ്വദേശിയെ മണിക്കൂറുകൾക്കുള്ളിൽ റൂറൽ പോലീസ് കണ്ടെത്തി. ഏഴു പ്രതികളും രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലായി. എൻഎഡി സ്വദേശികളായ അൽത്താഫ്, മുഹമ്മദ് അമൽ, ആദിൽ, ഉളിയന്നൂർ സ്വദേശി ആരിഫ്, കടുങ്ങല്ലൂർ സ്വദേശികളായ ഹൈദ്രോസ്, സിജോ ജോസ്, ഫാസിൽ എന്നിവർ ചേർന്നാണ് ആലുവ പൈപ്പ് ലൈൻ റോഡിൽനിന്ന് മൈസൂർ സ്വദേശി ഗോമയ്യയെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് ദൃക്സാക്ഷിയായ ലോട്ടറി കച്ചവടക്കാരൻ വണ്ടിയുടെ നമ്പറടക്കം പോലീസിനെ അറിയിച്ചതാണ് പോലീസ് സഹായകമായത്. പൈപ്പ് റോഡിൽ ജില്ലാശുപത്രിയുടെ മോർച്ചറിയ്ക്ക് മുന്നിൽ ഇന്നലെ രാവിലെ 11 നാണ് സംഭവം നടന്നത്. കർണാടക സ്വദേശിയായ ഗോമയ്യയെ ബലം പ്രയോഗിച്ച് കാറിൽ കയറ്റുന്നത് കണ്ട ലോട്ടറി കച്ചവടക്കാരനാണ് ഉടൻ വിവരം പോലീസിനെ വിളിച്ചറിയിച്ചത്. കെഎൽ 7 സി എഫ് 6971, കെ…

Read More

സംവിധായകന്‍ ഷാഫിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല

കൊച്ചി: മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു. രോഗി ഇപ്പോള്‍ വെന്‍റിലേറ്റര്‍ സഹായത്തിലാണ്. രക്തസ്രാവത്തെ തുടര്‍ന്ന് ഈ മാസം 16 നാണ് ഷാഫിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച നടന്‍ മമ്മൂട്ടി ആശുപത്രിയിലെത്തി ഷാഫിയെ സന്ദര്‍ശിച്ചിരുന്നു. നിര്‍മാതാക്കളായ രജപുത്ര രഞ്ജിത്ത്, ആന്‍റോ ജോസഫ് എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. വെനീസിലെ വ്യാപാരി, തൊമ്മനും മക്കളും, ചട്ടമ്പിനാട്, മായാവി തുടങ്ങിയ ഹിറ്റ് സിനിമകള്‍ മമ്മൂട്ടിക്ക് സമ്മാനിച്ചത് ഷാഫിയാണ്. 1995ല്‍ ആദ്യത്തെ കണ്‍മണിയിലൂടെ അസിസ്റ്റന്‍ഡ് ഡയറക്ടറായി സിനിമാ കരിയര്‍ തുടങ്ങിയ ഷാഫി 2001ല്‍ പുറത്തിറങ്ങിയ ജയറാം ചിത്രം വണ്‍മാന്‍ഷോയിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. ഇതടക്കം പത്ത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം കല്യാണ രാമന്‍, ജയസൂര്യ ചിത്രം പുലിവാല്‍ കല്യാണം (2003), മമ്മൂട്ടി ചിത്രങ്ങളായ തൊമ്മനും മക്കളും(2005), മായാവി(2007),…

Read More

പിക്കപ്പ് വാന്‍ ടോറസ് ലോറിയിലിടിച്ച് യുവാവിന് ദാരുണാന്ത്യം

മൂവാറ്റുപുഴ: തൃക്കളത്തൂരില്‍ നിയന്ത്രണം നഷ്ടപ്പെട്ട പിക്കപ്പ് വാന്‍ ടോറസ് ലോറിയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. മൂവാറ്റുപുഴ -പെരുമ്പാവൂര്‍ എംസി റോഡില്‍ തൃക്കളത്തൂര്‍ പള്ളിത്താഴത്ത് ഇന്ന് രാവിലെ 7.30ഓടെ ഉണ്ടായ അപകടത്തില്‍ പിക്കപ്പ് വാനിലുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി സജാദ്(32) ആണ് മരിച്ചത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു പിക്കപ്പ് വാന്‍ നിയന്ത്രണം നഷ്ടപ്പെട്ട് എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ കുടുങ്ങിയ സജാദിനെ നാട്ടുകാര്‍ ചേര്‍ന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. സജാദിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍ പരിക്കേറ്റ വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന മറ്റൊരാളെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പിക്കപ്പ് വാന്‍ പൂര്‍ണ്ണമായും തകര്‍ന്നു. മൂവാറ്റുപുഴ പോലീസും, ഫയര്‍ പോഴ്‌സും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

Read More

ചേന്ദമംഗലം കൂട്ടക്കൊല ; ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയെന്നു പ്രതി ഋതു ജയന്‍

കൊച്ചി/പറവൂർ: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്ന് പ്രതി ഋതു ജയന്‍. ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നാണ് പ്രതി ഋതു തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞത്. പ്രതിയെ ഇന്നു രാവിലെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അക്രമണം നടത്തിയത് ഏതുവിധത്തിലായിരുന്നെന്ന് പ്രതി പോലീസിന് കാണിച്ചു കൊടുത്തു. ഇതിനായി പ്രതി കൊലക്ക് ഉപയോഗിച്ച തരത്തിലുള്ള കമ്പിവടി കരുതിയിരുന്നു. ഇതുമായി ഇയാളുടെ വീട്ടിൽ നിന്ന് ഇറങ്ങുന്നതും വീടിന് എതിർവശത്തുള്ള മരിച്ച കാട്ടിപറമ്പിൽ വേണുവിന്‍റെ വീട്ടിലേക്ക് പോകുന്നതും വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെയും, ഗുരുതരാവസ്ഥയിലുള്ള ജിതിനെയും തലയ്ക്ക് അടിച്ചത് എങ്ങനെയെന്ന് പ്രതി കാണിച്ചുകൊടുത്തു. പോലീസ് നേരത്തേ കമ്പിവടി കണ്ടെടുത്ത സ്ഥലത്ത് തുടന്ന് പ്രതി വടി എറിഞ്ഞുകളഞ്ഞു. ഫിംഗർപ്രിന്‍റ് വിദഗ്ധരും പോലീസിനൊപ്പം ഉണ്ടായിരുന്നു.ജനരോഷം ഭയന്ന് ദ്രുതഗതിയിലാണ് അന്വേഷണ സംഘം കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയത്. പ്രതിയുടെ തിരിച്ചറിയല്‍ പരേഡും വൈദ്യ…

Read More

സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍; പവന് 60,200 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,525 രൂപയും പവന് 60,200 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2750 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.60 ആണ്. 24കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് 82.5ലക്ഷം രൂപയിലേക്ക് എത്തി. ഇന്നത്തെ വിലയനുസരിച്ച് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 65,000 രൂപയ്ക്ക് മുകളില്‍ കൊടുക്കണം. 2024 ഒക്‌ടോബര്‍ 31 ലെ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,455 രൂപ, പവന് 59,640 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. നവംബര്‍ മാസത്തില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ ഇലക്ഷന്‍ വിജയത്തില്‍ 2,536 ഡോളറിലേക്ക് കുറഞ്ഞ അന്താരാഷ്ട്ര സ്വര്‍ണവില വീണ്ടും 2,750 ഡോളറിലേക്ക് കുതിച്ചെത്തുകയാണ് ഉണ്ടായത്. എല്ലാ വര്‍ഷവും നവംബര്‍ മുതല്‍…

Read More

ബോബി ചെമ്മണൂരിന് ജയിലില്‍ വിഐപി പരിഗണന; ജയില്‍ ഡിഐജി പി. അജയകുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്നു സ്‌പെഷല്‍ ബ്രാഞ്ച്

കൊച്ചി: നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപക്കേസില്‍ കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ വ്യവസായി ബോബി ചെമ്മണൂരിന് ജയില്‍ വകുപ്പ് മധ്യമേഖല ഡിഐജി പി. അജയകുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബിയെ കാണാന്‍ ജയിലിലേക്ക് പാഞ്ഞെത്തി. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലില്‍ കണ്ടുവെന്നാണ് സ്‌പെഷല്‍ബ്രാഞ്ച് സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുളളവ സഹിതം സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. ഡിഐജിക്ക് ഒപ്പമുണ്ടായിരുന്നത് തൃശൂരിലെ “പവര്‍ ബ്രോക്കറെ’ ന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂപ്രണ്ടിന്‍റെ ടോയ്‌ലറ്റ് ഉള്‍പ്പെടെ ബോബിക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കിയെന്നാണ് സ്‌പെഷല്‍ബ്രാഞ്ചിന്‍റെ റിപ്പോര്‍ട്ടിലുള്ളത്. ജയില്‍ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ടും ഇന്ന് സര്‍ക്കാരിന് നല്‍കും. ഡിഐജിയെ പരസ്യമായി ശാസിച്ച് ജയില്‍ മേധാവിഅതേസമയം, സംഭവത്തില്‍ ഡിഐജി അജയകുമാറിനെ ജയില്‍ മേധാവിയായ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ പരസ്യമായി ശാസിച്ചുവെന്നാണ് വിവരം.…

Read More

ബോബി ചെമ്മണ്ണൂരിനെ ജയിലില്‍ വിഐപികള്‍ സന്ദര്‍ശിച്ച സംഭവം; ജയില്‍വകുപ്പ് അന്വേഷണം നടത്തിയേക്കും

കൊച്ചി: നടി ഹണി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ കാക്കനാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിനെ വിഐപികള്‍ സന്ദര്‍ശിച്ച സംഭവത്തില്‍ ജയില്‍ വകുപ്പ് അന്വേഷണം നടത്തിയേക്കും. സന്ദര്‍ശനം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചതായാണ് വിവരം. അതേസമയം, സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഒരു ഉന്നത ഉദ്യോഗസ്ഥനൊപ്പം ബോബിയുടെ അടുപ്പക്കാര്‍ സന്ദര്‍ശക ഡയറിയില്‍ പേര് രേഖപ്പെടുത്താതെ ജയിലില്‍ സന്ദര്‍ശിച്ചു, സൂപ്രണ്ടിന്‍റെ ഓഫീസില്‍ ബോബിയുമായി കൂടിക്കാഴ്ച നടത്തി എന്നീ വിവരങ്ങളാണ് ജയില്‍ ആസ്ഥാനത്ത് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്. ജയിലധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉള്ളതായാണ് വിവരം. ബോബിയെത്തിയപ്പോള്‍ കൈയില്‍ പണമില്ലായിരുന്നു. ജയില്‍ ചട്ടം മറികടന്ന് ബോബി ചെമ്മണൂരിന് ഫോണ്‍ വിളിക്കാന്‍ 200 രൂപ നേരിട്ട് നല്‍കി. പിന്നീട് ഇത് രേഖകളില്‍ എഴുതി ചേര്‍ത്തെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥര്‍ ജയിലിലെത്തി വിവരങ്ങള്‍ ശേഖരിച്ചു.…

Read More

രാഹുല്‍ ഈശ്വറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ; കേസ്  രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

കൊച്ചി: നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഈശ്വറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി പോലീസിന്‍റെ നിലപാട് തേടിയിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെതിരേ ഇതുവരെ കേസ് എടുത്തിട്ടില്ലെന്ന റിപ്പോര്‍ട്ട് പോലീസ് കോടതിക്ക് നല്‍കിയത്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിച്ചുവെന്നായിരുന്നു ഹണി റോസിന്‍റെ പരാതി. കൂടാതെ തൃശൂര്‍ സ്വദേശി സലിമും രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നാണ് ജാമ്യാപേക്ഷയില്‍ രാഹുല്‍ ഈശ്വറിന്‍റെ വാദം. ഹണി റോസിന്‍റെ വസ്ത്ര ധാരണത്തില്‍ ഉപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തത്. സൈബര്‍ ആക്രമണത്തിന് കാരണമായ ഒന്നും മാധ്യമങ്ങളിലൂടെ സംസാരിച്ചിട്ടില്ല. ആര്‍ക്കെതിരേയും സൈബര്‍ അധിക്ഷേപം പാടില്ല എന്നാണ് തന്‍റെ നിലപാട് എന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു. കേസ് ഈ മാസം 27 ലേക്ക് മാറ്റി.

Read More

കുണ്ടന്നൂർ-തേവര പാലത്തിലും ഇരുമ്പനത്തും  വാഹനാപകടങ്ങൾ; ഒരു മരണം

തൃപ്പൂണിത്തുറ: എറണാകുളത്ത് കുണ്ടന്നൂരും ഇരുന്പനത്തും വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു. ഇരുമ്പനം ചിത്രപ്പുഴ പാലത്തിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്. ചോറ്റാനിക്കര ഇളന്തറ പുത്തൻപുരക്കൽ വീട്ടിൽ ജോർജ്കുട്ടിയുടെ മകൻ നിതിൽ (23) ആണ് മരിച്ചത്. തിങ്കളാഴ്ച്ച പുലർച്ചെ 3.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ 7.45ഓടെയാണ് രണ്ടാമത്തെ അപകടം നടന്നത്. കോളജ് ബസും കാറും കൂട്ടിയിടിച്ചതിനെ തുടർന്ന് സീപോർട്ട് എയർപോർട്ട് റോഡിലും ഒരു മണിക്കൂറോളം വലിയ ഗതാഗതക്കുരുക്കുണ്ടായി. പരുക്കേറ്റ കാർ യാത്രക്കാരനെ കാക്കനാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥികൾക്ക് കാര്യമായ പരിക്കില്ല. കുണ്ടന്നൂർ തേവര പാലത്തിൽ ടിപ്പർ ലോറി കാറിലും ബൈക്കിലുമിടിച്ചാണ് മൂന്നാമത്തെ അപകടം നടന്നത്. രാവിലെ 8.30ഓടെയായിരുന്നു അപകടം. കാർ യാത്രക്കാർക്ക് പരുക്കുണ്ട്. ലോറി ഇടിച്ചതിനിടയിൽ ബൈക്കിൽനിന്ന് ചാടിയിറങ്ങിയതിനാൽ ബൈക്ക് യാത്രക്കാരൻ…

Read More

ബോചെയുടെ ജാമ്യനീക്കം തടയാന്‍ പോലീസ്; ഹണിറോസിന്‍റെ മൊഴി വീണ്ടുമെടുക്കും

കൊച്ചി: ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിന്‍റെ ജാമ്യനീക്കം തടയാന്‍ കടുത്ത നടപടികളുമായി പോലീസ്. നിലവില്‍ റിമാന്‍ഡിലുള്ള ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കാനിരിക്കേയാണ് പോലീസ് നടപടികള്‍ ശക്തമാക്കുന്നത്. ബോചെ നടത്തിയ മറ്റ് അശ്ലീല പരാമര്‍ശങ്ങള്‍കൂടി പരിശോധിക്കുകയാണ് പോലീസ് സംഘം. സമൂഹ മാധ്യമങ്ങള്‍ വഴി നടത്തിയ അശ്ലീല പരാമര്‍ശ വീഡിയോകള്‍ ജാമ്യത്തെ എതിര്‍ത്ത് കോടതിയില്‍ ഹാജരാക്കും. ഇയാള്‍ പലരോടും ഇത്തരത്തില്‍ ദ്വയാര്‍ഥ പ്രയോഗങ്ങള്‍ നടത്തിയതിന് യുട്യൂബ് ചാനലുകളില്‍പ്പെടെ തെളിവുണ്ടെന്ന് പോലീസ് പറയുന്നത്. ഇക്കാര്യം മുന്‍നിര്‍ത്തി ബോബി ചെമ്മണൂരിന്‍റെ ജാമ്യത്തെ എതിര്‍ക്കാനാണ് പോലീസിന്‍റെ ശ്രമം. മറ്റാരെങ്കിലും ഹണി റോസിന്‍റേതിന് സമാനമായ പരാതിയുമായി വന്നാല്‍ എഫ്‌ഐആര്‍ ഇട്ട് വേഗത്തില്‍ നടപടിയുമായി മുന്നോട്ടു പോകാനാണ് പോലീസ് നീക്കം. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 75(1), 75(4), ഐ.ടി ആക്ട് 67 എന്നിവയനുസരിച്ചാണ് ഹണി റോസ് നല്‍കിയ കേസുമായി ബന്ധപ്പെട്ട്…

Read More