സംഗീത പരിപാടിക്കിടെ മൊബൈല്‍ മോഷണം; മുംബൈ സംഘത്തിലെ പ്രതികളെ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച സംഭവത്തില്‍ മുംബൈയില്‍ പിടിയിലായ പ്രതികളെ ഇന്നു കൊച്ചിയില്‍ എത്തിക്കും. താനെ സ്വദേശി സണ്ണി ഭോല യാദവ് (27), യുപി രാംപൂര്‍ ഖുഷിനഗര്‍ സ്വദേശി ശ്യാം ബരന്‍വാള്‍ (32) എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരില്‍ നിന്ന് മൂന്ന് ഫോണുകളാണ് കണ്ടെത്തിയിട്ടുള്ളത്. കൊച്ചിയിലെത്തിക്കുന്ന ഇവരെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങാനാണ് അന്വേഷണസംഘത്തിന്‍റെ നീക്കം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി സംഘത്തിലെ അറസ്റ്റിലായ ഡല്‍ഹി സ്വദേശികളായ വസീം അഹമ്മദ് (32), ആതിക് ഉര്‍ റഹ്മാന്‍ (38) എന്നിവരെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ ലഭിക്കാന്‍ അന്വേഷക സംഘം അപേക്ഷ നല്‍കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈയ് മോഷണസംഘങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന സംശയത്തിലാണ് പോലീസ്. കൂടുതല്‍ വ്യക്ത വരുത്താനായി അറസ്റ്റിലായ നാലു പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. കേസില്‍ നാല്…

Read More

മൊബൈല്‍ മോഷണം: കൂടുതല്‍ ഫോണുകളുമായി സംഘാംഗം യുപിയിലേക്കു കടന്നതായി വിവരം

കൊച്ചി: അലന്‍ വോക്കറുടെ കൊച്ചിയിലെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ മോഷ്ടിക്കപ്പെട്ട കൂടുതല്‍ ഫോണുകള്‍ കൈവശമുള്ള സംഘാംഗം യുപിയിലേക്ക് കടന്നതായി വിവരം. മുംബൈയിലുള ഇയാളെക്കുറിച്ച് അന്വേഷണ സംഘത്തിന് ഇന്നലെ വിവരം ലഭിച്ചിരുന്നു. ഇയാളുടെ കൈവശമാണ് മോഷ്ടിക്കപ്പെട്ട കൂടുതല്‍ ഫോണുകളുള്ളതെന്നാണ് മുംബൈയില്‍ നിന്ന് പിടിയിലായ സണ്ണി ഭോല യാദവ് (28), ശ്യാം ബെന്‍വാള്‍ (32) എന്നിവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഇയാള്‍ നിലവില്‍ യുപിയിലേക്ക് കടന്നതായാണ് വിവരം. മുംബൈയില്‍ നിന്ന് പിടിയിലായ പ്രതികളുമായി പോലീസ് സംഘം ഇന്ന് വൈകിട്ടോടെ കൊച്ചിയിലേക്ക് തിരിക്കും. നാളെ ഇവിടെ എത്തും. പിടിയിലായ ഡല്‍ഹി സംഘത്തിലെ ആതിഖ് ഉര്‍ റഹ്മാന്‍ (38), വാസിം അഹമ്മദ് (31) എന്നിവരെ കസ്റ്റഡിയില്‍ വാങ്ങാന്‍ മുളവുകാട് പോലീസ് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ…

Read More

ഓണ്‍ലൈന്‍ ട്രേഡിംഗ്: ബാങ്ക് മാനേജരുടെ 40 ലക്ഷം തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍

കൊച്ചി: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ ബാങ്ക് മാനേജറുടെ 40 ലക്ഷം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്റില്‍. ആലപ്പുഴ ചന്തിരൂര്‍ പഴയപ്പാലം പടിഞ്ഞാറേപൊക്കാലില്‍ പി.എല്‍. ഷിയാസ് (29), ആലപ്പുഴ ചന്തിരൂര്‍ നടുവിലത്തറ നികര്‍ത്തില്‍ മുഹമ്മദ് അല്‍ത്താഫ് ഹുസൈന്‍ (22), മലപ്പുറം കടാഞ്ചേരി ഉളിയത്തുവളപ്പില്‍ മുഹമ്മദ് ഷബീബ്(23) എന്നിവരെയാണ് കടവന്ത്ര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. രതീഷ്, എസ്‌ഐ കെ. ഷാഹിന എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുന്നു. ട്രേഡിംഗിലൂടെ പണം ഇരട്ടിയായി നല്‍കാമെന്നു വിശ്വസിപ്പിച്ചു എറണാകുളം സ്വദേശിയായ ബാങ്ക് മാനേജറുടെ കൈയില്‍നിന്ന് സംഘം പല തവണകളായി 40 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. ഗള്‍ഫ് നാടുകളില്‍ അക്കൗണ്ടുള്ള മലയാളിയാണ് പണം തട്ടിയെടുത്തിരിക്കുന്നത്. പണം തട്ടിയത് മ്യൂള്‍ അക്കൗണ്ടിലൂടെ മൂന്നു പ്രതികളുടെയും മ്യൂള്‍ അക്കൗണ്ട് (തുച്ഛമായ പ്രതിഫലത്തിനായി ബാങ്ക് അക്കൗണ്ട് എടുത്ത് മറിച്ചു വില്‍ക്കുന്ന…

Read More

സംഗീത പരിപാടിക്കിടെ മൊബൈല്‍ മോഷണം: പ്രതികളെ ഇന്നു കൊച്ചിയിലെത്തിക്കും

കൊച്ചി: അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച കേസില്‍ ഡല്‍ഹിയില്‍ പിടിയിലായ പ്രതികളെ ഇന്നു കൊച്ചിയിലെത്തിക്കും. വിശദമായ ചോദ്യം ചെയ്യലിനു ശേഷമാകും ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക. കവര്‍ച്ചാ സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണ സംഘത്തിന്‍റെ പരിശോധന ഡല്‍ഹി കേന്ദ്രീകരിച്ച് തുടര്‍ന്നു വരികയാണ്. സമാനരീതിയില്‍ വലിയ ആള്‍ക്കൂട്ടം പങ്കെടുക്കുന്ന പരിപാടികള്‍ക്കിടെ മോഷണം നടത്തുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പിടിയിലായവരില്‍ നിന്നും 20ഓളം മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്യുന്നതില്‍ നിന്നും മോഷണത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പോലീസ് കരുതുന്നത്. കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്. 21 ഐ ഫോണുകളടക്കം 36 മൊബൈല്‍ ഫോണുകളാണ് കഴിഞ്ഞ ആറിന് ബോള്‍ഗാട്ടി പാലസില്‍ നടന്ന സംഗീത പരിപാടിക്കിടെ നഷ്ടമായത്. 2022ല്‍ ബംഗളൂരുവിലും…

Read More

സംഗീത പരിപാടിക്കിടയിലെ വ്യാപക മൊബൈല്‍ മോഷണം: മൂന്നുപേര്‍ പിടിയിൽ‍; കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം

കൊച്ചി: കൊച്ചിയില്‍ അലന്‍ വാക്കറുടെ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണംപോയ സംഭവത്തില്‍ ഡല്‍ഹിയില്‍ മൂന്ന് പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് 20 മൊബൈല്‍ ഫോണുകള്‍ കണ്ടെത്തിയതായാണ് വിവരം. ഇതിന്‍റെ ഐഎംഇഐ നമ്പര്‍ പോലീസ് പരിശോധിച്ചുവരികയാണ്. നഷ്ടപ്പെട്ട ഫോണുകളുടെ ഐഎംഇഐ നമ്പര്‍ പോലീസിന്‍റെ കൈവശമുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുടെ പങ്ക് സംശയിക്കുന്ന പോലീസ് അന്വേഷണം തുടരുകയാണ്. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തുവരികയാണ്. കാണാതായ ഫോണുകളുടെ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്തിയിട്ടുള്ളത്. 36 ഫോണുകളാണ് നഷ്ടമായത്. ഇതില്‍ 21 എണ്ണം ഐ ഫോണുകളാണ്. പ്രതികളെ വൈകാതെ കേരളത്തിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. മോഷണത്തിന് പിന്നില്‍ വന്‍ റാക്കറ്റ് തന്നെയുണ്ടെന്ന് സംശയിക്കുന്ന പോലീസ് സംഘം രണ്ടായി തിരിഞ്ഞ് ഡല്‍ഹിയില്‍ അന്വേഷണം തുടര്‍ന്നുവരികയാണ്. ഗോവയിലടക്കം അലന്‍ വാക്കറുടെ പരിപാടിക്കിടെ സമാനരീതിയില്‍ കവര്‍ച്ച നടന്നതായി പോലീസ് കണ്ടെത്തിയിരുന്നു. കവര്‍ച്ചക്ക് പിന്നില്‍ രണ്ട്…

Read More

ബാറിൽ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി: മൂന്ന് പ്രതികൾ കൂടി അറസ്റ്റിൽ

കോതമംഗലം: കോതമംഗലത്തെ ബാറിൽ പണമിടപാടിനെ ചൊല്ലി ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന മൂന്ന് പ്രതികൾ കൂടി അറസ്റ്റിലായി. സംഭവത്തിൽ ഇനിയും മൂന്ന് പ്രതികളെ കൂടി പിടികൂടാനുണ്ട്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. ആലുവ കീഴ്മാട് ചാലക്കൽ മനാഫ് (36), നെല്ലിക്കുഴി ഇരമല്ലൂർ വികാസ് കോളനി കുഴിക്കാട്ടിൽ ജിജോ ജോഷി(20), വികാസ് കോളനി കണ്ണുങ്കേരിപറന്പിൽ ഹരികൃഷ്ണൻ (21) എന്നിവരാണ് പിടിയിലായത്. കറുകടം സ്വദേശി അൻവറും ഓടക്കാലി സ്വദേശി റഫീക്കും ചേർന്ന് അമ്യൂസ് പാർക്ക് ലേലത്തിൽ പിടിച്ചതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ബാറിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടിയത്. പത്ത് പേരിൽ നാലുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ മനാഫ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നെല്ലിക്കുഴി കമ്മത്തുകുടി നാദിർഷയും ആശുപത്രിയിൽ ചികിത്സയിലാണ്. നാദിർഷയെ കൂടാതെ രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. ­സിഐ പി.ടി. ബിജോയി, എസ്ഐമാരായ ഷാഹുർ…

Read More

കേറി കേറി ഇതെങ്ങോട്ടാ… വീണ്ടും റിക്കാര്‍ഡിട്ട് സ്വർണം; പവന് 57,120 രൂപ

കൊച്ചി: സ്വര്‍ണവില വീണ്ടും സര്‍വകാല റിക്കാര്‍ഡില്‍. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 7,140 രൂപയും പവന് 57,120 രൂപയുമായി. കഴിഞ്ഞ നാലിന് രേഖപ്പെടുത്തിയ ബോര്‍ഡ് റേറ്റായ ഗ്രാമിന് 7,120 രൂപ, പവന് 56,960 രൂപ എന്ന റിക്കാര്‍ഡ് വിലയാണ് ഇന്ന് ഭേദിക്കപ്പെട്ടത്. അന്താരാഷ്ട്ര സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2665 ഡോളറിലും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 84.04 ആണ്. ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും മൂന്നു ശതമാനം ജിഎസ്ടിയും എച്ച് യു ഐഡി ചാര്‍ജും ചേര്‍ത്താല്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 62,000 രൂപ വരും. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5,900 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 79 ലക്ഷം രൂപ കടന്നു. സുരക്ഷിത…

Read More

വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി പണം തട്ടിയ സംഭവം: പ്രതിയുടെ ഭാര്യക്കായി അന്വേഷണം

കൊച്ചി: വിവിധ കോഴ്‌സുകളുടെ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരില്‍നിന്ന് പണം തട്ടിയ സംഭവത്തില്‍ അറസ്റ്റിലായ പ്രതിയുടെ ഭാര്യയ്ക്കായി അന്വേഷണം ഊര്‍ജിതം. കേസുമായി ബന്ധപ്പെട്ട് ആലുവ എടത്തല സ്വദേശി റിയാസി(39)നെയാണ് എറണാകുളം സൗത്ത് പോലീസ് സ്‌റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ സി. ശരത്തിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് സംഭവത്തില്‍ രണ്ടാം പ്രതിയായ ഇയാളുടെ ഭാര്യ ഒളിവില്‍ പോകുകയായിരുന്നു. ബിഎ, ബികോം, ബിബിഎ, എംസിഎ, എംബിഎ, ബിടെക് തുടങ്ങിയ കോഴ്‌സുകള്‍ പഠനത്തിടെ പാതിവഴിയില്‍ മുടങ്ങിയവര്‍ക്കും പുതുതായി കോഴ്‌സ് ചെയ്യാന്‍ അഗ്രഹിക്കുന്നവര്‍ക്കും ഒറ്റ തവണ പരീക്ഷ എഴുതി കോഴ്‌സ് പുര്‍ത്തീകരിച്ചുള്ള സര്‍ട്ടിഫിക്കറ്റ് വാങ്ങിച്ചു തരാം എന്ന് വിശ്വസിപ്പിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 2,500 മുതല്‍ 50,000 രൂപവരെയാണ് പലരില്‍ നിന്നായി ഇയാള്‍ വാങ്ങിയത്. ഉദ്യോഗാര്‍ഥികളില്‍നിന്നും പണം വാങ്ങിയശേഷം വ്യാജസര്‍ട്ടിഫിക്കറ്റ് നല്‍കി കബളിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കടവന്ത്ര കെ.പി.…

Read More

വാഹനമിടിച്ചിട്ട ശേഷം നടന്‍ ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയ കേസ്; കാറിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് അന്വേഷണം

കൊച്ചി: വാഹനമിടിച്ചിട്ട ശേഷം നടന്‍ ശ്രീനാഥ് ഭാസി നിര്‍ത്താതെ പോയെന്ന കേസില്‍ നടനൊപ്പം കാറിലുണ്ടായിരുന്നവരെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം എട്ടിന് പാര്‍ക്ക് അവന്യു റോഡില്‍ വച്ചാണ് ശ്രീനാഥ് ഭാസി ഓടിച്ച കാര്‍ മട്ടാഞ്ചേരി പനയപ്പിള്ളി സ്വദേശി മുഹമ്മദ് ഫഹീമിന്‍റെ ബൈക്കില്‍ ഇടിച്ചത്. വാഹനം ഇടിച്ച ശേഷം ഇയാള്‍ നിറുത്താതെ പോയി. എതിര്‍ദിശയില്‍ വന്ന ശ്രീനാഥ് ഭാസിയുടെ വാഹനം ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്‍റെ വലതുകാലിന് പരിക്കേറ്റിരുന്നത്. മറ്റ് യാത്രികര്‍ ചേര്‍ന്നാണ് ഫഹീമിനെ ആശുപത്രിയില്‍ എത്തിച്ചത്. കാറിന്‍റെ മിറര്‍ സംഭവസ്ഥലത്ത് നിന്നു ലഭിച്ചിരുന്നു. തുടരന്വേഷണത്തിലാണ് കാര്‍ ഓടിച്ചിരുന്നത് ശ്രീനാഥ് ഭാസിയാണെന്ന് കണ്ടെത്തിയത്. ഹമീമിന്‍റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പോലീസ് കഴിഞ്ഞ ദിവസം നടനെ അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

Read More

സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചു; മകളുടെയും മുന്‍ ഭാര്യയുടെയും പരാതിയില്‍ നടന്‍ ബാല അറസ്റ്റിൽ; പരാതി ഗൂഢാലോചനയെന്ന് അഭിഭാഷക

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന മകളുടെയും മുന്‍ ഭാര്യയുടെയും പരാതിയില്‍ നടന്‍ ബാല അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെ അഞ്ചിന് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് കടവന്ത്ര പോലീസ് ബാലയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് സ്റ്റഷനിലെത്തിച്ച് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി. സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ബാലനീതി നിയമം എന്നിവ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബാലയെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. ഇദ്ദേഹത്തിന്‍റെ മാനേജര്‍ രാജേഷ്, സുഹൃത്ത് അനന്തകൃഷ്ണന്‍ എന്നിവരെയും പ്രതി ചേര്‍ത്തിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ മകള്‍ക്കും മുന്‍ ഭാര്യയ്ക്കുമെതിരേ ബാല നടത്തിയ പരാമര്‍ശങ്ങളില്‍ മാനേജരുടെയും സുഹൃത്തിന്‍റെയും സഹായമുണ്ടെന്നാണ് പോലീസ് നിരീക്ഷണം. ഇതു സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുന്നു. മകളുടെ മൊഴി രേഖപ്പെടുത്തിയതായി കടവന്ത്ര എസ്എച്ച്ഒ പി.എം. രതീഷ് പറഞ്ഞു. കുറേ ദിവസമായി ബാലയും മുന്‍ ഭാര്യയും തമ്മിലുളള തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഇരുവരുടെയും മകള്‍ സമൂഹമാധ്യമത്തില്‍…

Read More