ഏറ്റവും മനോഹരമായ തലങ്ങൾ ഏറ്റവും വേദനാജനകമായ നിമിഷങ്ങൾക്ക് ശേഷമാണ് അൺലോക്ക് ചെയ്യപ്പെടുന്നത്: പേളി മാണി

പുതിയ വാദ്യോപകരണം വായിക്കാൻ പഠിക്കുന്ന വീഡിയോയുമായി പേളി മാണി. ഒരു പുതിയ സംഗീതോപകരണം പഠിക്കാൻ ശ്രമിക്കുന്നതിന്‍റെ ആദ്യ ദിനമാണിന്ന്. ഇതിന് സമയമെടുക്കും. എന്‍റെ വിരലുകൾ വേദനിക്കുന്നുമുണ്ട്, പക്ഷേ ഇങ്ങനെയൊക്കെയാണ് കാര്യങ്ങൾ എന്ന് തോന്നുന്നു. വേദന സഹിക്കുന്നവർക്ക് അതിലൂടെ കടന്നുപോകാൻ കഴിയും. അപ്പോൾ ഞാൻ ആലോചിക്കുകയായിരുന്നു… ഇത് ജീവിതവുമായി എത്രത്തോളം സാമ്യമുള്ളതാണെന്ന്. ജീവിതത്തിൽ ചില കഠിനമായ പാഠങ്ങളിലൂടെ കടന്നുപോകുന്നവരാണ് ഏറ്റവും മനോഹരമായ പാഠങ്ങൾ പഠിക്കുന്നത്. ചിലപ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ “തലങ്ങൾ” ഏറ്റവും വേദനാജനകമായ നിമിഷങ്ങൾക്ക് ശേഷമാണ് “അൺലോക്ക്”ചെയ്യപ്പെടുന്നത്. കാരണം, ആ തലം താണ്ടാൻ നിങ്ങളെല്ലാവരും ‘ശക്തരായ പതിപ്പുകൾ’ ആകേണ്ടതുണ്ട്.അതുകൊണ്ട്, മുന്നോട്ട് പോകാൻ നിങ്ങളെ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ജീവിതം നിങ്ങളെ ഒരുക്കുന്നു… ക്ഷമയുള്ളവരായിരിക്കാൻ… ക്ഷമിക്കാൻ… ശ്രദ്ധ കേന്ദ്രീകരിക്കാൻ… ശുഭാപ്തിവിശ്വാസത്തോടെയിരിക്കാൻ… മുന്നോട്ട് പോകാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എല്ലാ കാര്യങ്ങൾക്കുമായി.അങ്ങനെ ‘ഹാംഗ് ഡ്രം’ പഠിക്കുമ്പോൾ ഞാൻ എന്നോട് തന്നെ പറഞ്ഞു,…

Read More

ശരീരത്തിൽ 119 തുന്നലുകൾ, കോടികൾ തന്നാലും ഇനി അങ്ങനെയൊരു കഥാപാത്രം ചെയ്യില്ല; വിശാൽ

2004-ൽ ചെല്ലമേ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ താരമാണ് വിശാൽ കൃഷ്ണ. ഈ വർഷം സിനിമാമേഖലയിൽ 21 വർഷം പൂർത്തിയാക്കുന്ന താരം, ഡ്യൂപ്പിനെ ഉപയോഗിക്കാതെ സ്വയം സംഘട്ടന രംഗങ്ങൾ കൈക്കാര്യം ചെയ്യുന്ന നടൻ കൂടിയാണ്. ഇക്കഴിഞ്ഞ ദിവസം ‘യൂവേഴ്സ് ഫ്രാങ്ക്ലി വിശാൽ’ എന്ന പോഡ്കാസ്റ്റിന്‍റെ പ്രൊമോ വീഡിയോ വിശാൽ ഫിലിം ഫാക്ടറി എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നിരുന്നു. പ്രൊമോയിൽ തന്‍റെ സിനിമായാത്രയെക്കുറിച്ചും സംഘട്ടന രംഗങ്ങളിൽ ഡ്യൂപ്പുകളെ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള വിശാലിന്‍റെ സംഭാഷണമാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിശാലിനെയും ആര്യയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2011-ൽ ബാല നിർമിച്ച സിനിമയാണ് ‘അവൻ ഇവൻ’. സിനിമയുടെ ചിത്രീകരണത്തിനൊടുവിൽ തന്‍റെ ശരീരത്തിൽ ആകെ 119 തുന്നലുകൾ ഉണ്ടായിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നു. എത്ര കോടികൾ വാഗ്ദാനം ചെയ്താലും എന്‍റെ ജീവിതത്തിൽ ഇനി ഒരിക്കലും അത്തരം ഒരു കഥാപാത്രം ഞാൻ ചെയ്യില്ല. ആ സമയത്ത്, ബാല സാറിന് വേണ്ടിയാണ് ഞാൻ…

Read More

നായികയായി വിജയിക്കാതെ വന്നപ്പോള്‍ ഐറ്റം സോംഗ് ചെയ്യാന്‍ തുടങ്ങി: തമന്നയെ പരിഹസിച്ച് രാഖി സാവന്ത്

ഇന്ത്യ മുഴുവൻ ആരാധകരുള്ള നടിയാണ് തമന്ന ഭാട്ടിയ. തമിഴിനും തെലുങ്കിനുമൊപ്പം ഹിന്ദിയിലും നടിയിപ്പോള്‍ സജീവമാണ്. ബോളിവുഡില്‍ ഐറ്റം ഡാന്‍സിലൂടെയും തമന്നയിപ്പോള്‍ സെന്‍സേഷനായി മാറിക്കഴിഞ്ഞു. ഇപ്പോഴിതാ നടിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി രാഖി സാവന്ത്. നായികയായി വിജയിക്കാതെ വന്നപ്പോള്‍ തമന്ന ഐറ്റം സോംഗ് ചെയ്യാന്‍ തുടങ്ങിയെന്നും സിനിമയിലെ യഥാര്‍ഥ ഐറ്റം ഗേള്‍ താനാണെന്നും രാഖി സാവന്ത് പറഞ്ഞു. ഇവരൊക്കെ ഞങ്ങളെ കണ്ടു കണ്ടാണ് ഐറ്റം സോംഗ് ചെയ്യാന്‍ പഠിച്ചത്. ഇവര്‍ക്ക് ആദ്യം ഹീറോയിന്‍ ആകാനായിരുന്നു ആഗ്രഹം. എന്നാല്‍ ഹീറോയിന്‍ എന്ന നിലയിലുളള കരിയര്‍ വിജയിക്കാതെ വന്നപ്പോള്‍ അവര്‍ തങ്ങളുടെ പാത പിന്തുടര്‍ന്ന് ഐറ്റം സോംഗുകള്‍ ചെയ്യാന്‍ തുടങ്ങി. നാണമില്ലേ, ഒറിജിനല്‍ ഞങ്ങള്‍ തന്നെയാണ്. ഇനി ഞങ്ങള്‍ നായികമാരാകും . ഒരു കാലത്ത് ഞാന്‍ സ്‌ക്രീനില്‍ കൊണ്ടുവന്ന ആവേശവും ഊര്‍ജവും ഇപ്പോഴത്തെ തലമുറയിലെ ഐറ്റം ഗാനങ്ങള്‍ക്കില്ല- രാഖി സാവന്ത് പറഞ്ഞു.…

Read More

ചിരിക്കാനാണ് ഇഷ്ടം, പക്ഷേ മാസത്തിൽ ഒരിക്കൽ കരഞ്ഞുപോകും; വിഷമം പങ്കുവച്ച് സാജു നവോദയ

എന്നെ ജീവിതത്തിൽ ഒത്തിരിപ്പേർ പറ്റിച്ചിട്ടുണ്ട്. എനിക്ക് പലരും പണി തന്നിട്ടുണ്ട്. അക്കാര്യങ്ങൾ വീണ്ടും വീണ്ടും പേരെടുത്ത് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പൈസയുടെ കാര്യത്തിൽ ആണെങ്കിലും എന്തിൽ ആണെങ്കിലും ഞാൻ പറ്റിക്കപ്പെടുകയാണെന്ന് എനിക്ക് അറിയാം. അപ്പോഴും ഞാൻ ചിരിച്ചുകൊണ്ട് നിൽക്കും. അതിലൊന്നും കുഴപ്പമില്ല. ലൈഫിൽ എപ്പോഴും ചിരിക്കാനാണ് ഇഷ്ടം. എന്തിനാണ് ഈ കുറഞ്ഞ സമയത്ത് കരഞ്ഞും പിഴിഞ്ഞും ഇരിക്കുന്നത്. നോർമലി ഭാര്യമാർ സപ്പോർട്ട് ചെയ്യുന്നത് പോലെയല്ല എന്‍റെ ഭാര്യ എന്നെ പിന്തുണയ്ക്കുന്നത്. പ്രൊഫഷണലിയും അല്ലാതെയും ഒരുപാട് പിന്തുണയ്ക്കുന്ന പങ്കാളിയാണ് രശ്മി. അവളെ കുറിച്ച് ഒറ്റ വാക്കിൽ എങ്ങനെയാണ് പറയുന്നത്. പൊതുവെ എല്ലാവരും പറയും ഭാര്യ എന്‍റെ ബാക്ക് ബോണാണെന്ന്. പക്ഷെ രശ്മി എന്‍റെ ഫുൾ ബോണാണ്. ഞങ്ങൾ രണ്ടുപേരും കൂടിയാണ് നാടകം ചെയ്യുന്നത്. ഇപ്പോൾ ചക്കപ്പറമ്പിലെ വിശേഷങ്ങൾ എന്നൊരു നാടകം ഞങ്ങൾ ചെയ്യുന്നുണ്ട്. എനിക്ക് വിഷമം തോന്നുന്ന ചില…

Read More

ഒന്നുമില്ലാതിരുന്ന, ഭക്ഷണം പോലുമില്ലാതിരുന്ന കാലം; ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞെന്ന് സാമന്ത

വളരെയധികം ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത. ഇപ്പോഴിതാ തന്‍റെ കുടുംബത്തെക്കുറിച്ചും ആദ്യ സിനിമയിലൂടെ ഉണ്ടായ മാറ്റത്തെക്കുറിച്ചും മനസുതുറക്കുകയാണ് സാമന്ത. ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമായിരുന്നു തന്‍റേതെന്നും എന്നാൽ ആദ്യ സിനിമയോടെ തന്നെ എല്ലാം മാറിമറിഞ്ഞെന്നും സാമന്ത പറഞ്ഞു. ഒരഭിമുഖത്തിനിടെയാണ് സാമന്ത ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. എനിക്കൊന്നും ഉണ്ടായിരുന്നില്ല, ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടിയിരുന്ന കുടുംബമായിരുന്നു. ആദ്യ സിനിമയോടെ എല്ലാം മാറിമറിഞ്ഞു. ഒറ്റ രാത്രികൊണ്ട് താരമായി മാറി. പേരും പ്രശസ്തിയും പണവും കൈയടിയും വന്നു. പക്ഷേ സത്യസന്ധമായി പറയട്ടെ, ഇതുകൊണ്ട് എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു- സാമന്ത പറഞ്ഞു. പുഷ്പയിലെ ‘ഊ അണ്ടാവാ’ എന്ന ഗാനരംഗത്തിൽ അഭിനയിച്ചതിനേക്കുറിച്ചും സാമന്ത അഭിമുഖത്തിൽ പറയുന്നുണ്ട്. തന്നേക്കൊണ്ട് കഴിയുമോ എന്ന് നോക്കാനാണ് ആ ഗാനം ചെയ്തത്. ഞാൻ സ്വയം നൽകിയ വെല്ലുവിളിയാണത്. ഞാനൊരിക്കലും സെക്സിയാണെന്ന് സ്വയം കരുതിയിട്ടില്ല. ഒരാളും എനിക്ക് ബോൾഡായ കഥാപാത്രം തരാറുമില്ലായിരുന്നു-സാമന്ത കൂട്ടിച്ചേർത്തു. നിലവിൽ അഭിനയരംഗത്ത് സജീവമായിരിക്കുകയാണ്…

Read More

മീരയായുള്ള റിമയുടെ പകർന്നാട്ടം ഗംഭീരം; ഗംഭീര പ്രകടനവുമായി തിയേറ്റര്‍

റിമ കല്ലിങ്കലിനെ കേന്ദ്രകഥാപാത്രമാക്കി സജിന്‍ ബാബു സംവിധാനം ചെയ്ത തിയേറ്റര്‍: ദി മിത്ത് ഓഫ് റിയാലിറ്റി മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു. കഴിഞ്ഞ ദിവസം തിയറ്ററുകളിലെത്തിയ ചിത്രം സമൂഹവുമായി അധികം ഇടപഴകാതെ, ഒരു ഒറ്റപ്പെട്ട ദ്വീപിൽ ജീവിക്കുന്ന അമ്മയുടെയും മകളുടെയും കഥയാണ് പറയുന്നത്. വിശ്വാസത്തിന്‍റെ തുരുത്തിൽ പെട്ട് ജീവിക്കുന്ന മനുഷ്യരുടെ അതിസങ്കീര്‍ണമായ വിഷയങ്ങളെ സിനിമയിലൂടെ തുറന്ന് കാണിക്കാനുള്ള സംവിധായകന്‍റെ ശ്രമങ്ങൾ കൈയടി നേടുന്നുണ്ട്. ഒരു സർപ്പക്കാവിനോട് ചുറ്റിപറ്റി വികസിക്കുന്ന കഥ വിശ്വാസം, അവിശ്വാസം, സമകാലിക കേരളത്തിന്‍റെ മനുഷ്യ മനസുകൾ, സോഷ്യൽ മീഡിയയുടെ സാധ്യതകൾ എന്നിങ്ങനെ എല്ലാ വിഷയങ്ങളെയും പറഞ്ഞു പോകാൻ ശ്രമിക്കുന്നുണ്ട്. ചിത്രത്തിലെ പ്രധാന ആകർഷകം റിമ കല്ലിങ്ങൽ ചെയ്ത മീര എന്ന കഥാപാത്രത്തിന്‍റെ അഭിനയം തന്നെയാണ്. ഗംഭീരമായ വിധത്തിലാണ് റിമ കല്ലിങ്ങൽ മീരയായി വേഷപകർച്ച നൽകിയിരിക്കുന്നത്. കേരളത്തിലെ പഴയകാല ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും മിത്തുകളെ യോജിപ്പിച്ച് യാഥാര്‍ഥ്യത്തിലേക്കും…

Read More

മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവച്ച് സിത്താര എഴുതിയ കുറിപ്പ് വൈറലാകുന്നു

നടന്‍ മോഹന്‍ലാലിനൊപ്പമുളള ചിത്രം പങ്കുവെച്ച് ഗായിക സിത്താര കൃഷ്ണകുമാര്‍. കാലാതീതമായ സൗകുമാര്യം. അനന്തമായ പ്രചോദനം എന്ന കുറിപ്പോടെയാണ് സിത്താര ചിത്രം പങ്കുവെച്ചത്. ഒരേ നിറത്തിലുളള വസ്ത്രങ്ങള്‍ ധരിച്ചാണ് ഇരുവരും ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. എന്ത് ഭംഗിയുളള ചിത്രം എന്നാണ് ആരാധകര്‍ പറയുന്നത്. റിയാലിറ്റി ഷോയിലൂടെ പിന്നണിഗാനരംഗത്തെത്തിയ ഗായിക നിരവധി തവണ മികച്ച ഗായികയ്ക്കുളള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. പാട്ടില്‍ മാത്രമല്ല ടെലിവിഷന്‍ പരിപാടികളിലും സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

Read More

ഒരു വേനൽ പുഴയിൽ തെളിനീരിൽ ‘പണികിട്ടി’; അജ്മല്‍ അമീറിന്‍റെ സെക്സ് വോയിസ് ചാറ്റ് പുറത്ത്; ഞെട്ടൽ മാറാതെ ആരാധകർ

ഒരു വേനൽ പുഴയിൽ തെളി നീരിൽ എന്ന പാട്ട് കേൾക്കുന്പോൾ എല്ലാ മലയാളികളുടേയും മനസിൽ ഓടിയെത്തുന്ന മുഖമാണ് അജമലിന്‍റേത്. പ്രണയകാലം എന്ന ചിത്രത്തിലൂടെയാണ് അജ്മലിന്‍റെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ അജ്മലിന്‍റെ സെക്സ് വോയിസ് ചാറ്റ് ആണ് സൈബറിടങ്ങളിൽ ചർച്ച. എന്‍റെ കാസറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് താരത്തിന്‍റെ വീഡിയോ കോൾ പുറത്ത് വന്നത്. വീഡിയോ കാളിൽ അജ്മലിന്‍റെ മുഖം വ്യക്തമായി കാണുന്നുണ്ട്. വീഡിയോ കോളിൽ പെൺകുട്ടി അജ്മലിനോട് താൻ വിവാഹിതനാണോ എന്ന് ചോദിക്കുന്പോൾ അതൊന്നും താൻ അറിയേണ്ട കാര്യമില്ല എന്ന് താരം മറുപടി പറയുന്നതും കേൾക്കാം. വന്നാൽ താമസത്തിനുള്ള സൗകര്യം ഒരുക്കി തരാമെന്നും അജ്മൽ പെൺകുട്ടിയോട് പറഞ്ഞു. വാട്സാപ്പ് കോള്‍ റിക്കാഡ് ചെയ്തതിന്‍റെ ഒരു ഭാഗമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവത്തിൽ ഇതുവരെ താരം പ്രതികരണം അറിയിച്ചിട്ടില്ല. വീഡിയോ വൈറലായതിനു പിന്നാലെ താരത്തെ വിമർശിച്ചും അനുകൂലിച്ചും ആളുകൾ…

Read More

‘ഫാമിലിക്കുവേണ്ടിയോ ആർക്കുവേണ്ടിയോ പണം മുടക്കിയാലും നമുക്ക് വേണ്ടി എവിടെ എങ്കിലും ഒരു അക്കൗണ്ട് തുറന്ന് ഒരു രൂപ എങ്കിലും മാറ്റിവെക്കണം’: യമുന

പണ്ടത്തെപ്പോലെയല്ല ഇന്ന്. ജോലിക്ക് ഒരുപാട് പൈസ പ്രതിഫലമായി കിട്ടുന്നുണ്ടെന്ന് യമുന. പണ്ട് താൻ അഭിനയിച്ചിരുന്ന സമയത്ത് പ്രതിഫലമായി കിട്ടിയത് 500 രൂപയാണ്. അന്ന് അഭിനയിച്ച് തുടങ്ങിയ സമയമായിരുന്നു. ഇപ്പോൾ വരുന്ന ആളുകൾക്ക് എന്തായാലും അതിനേക്കാൾ നല്ല എമൗണ്ട് കിട്ടുന്നുണ്ടെന്ന് യമുന പറഞ്ഞു. ഫാമിലിക്കുവേണ്ടിയോ ആർക്കുവേണ്ടിയോ പണം മുടക്കിയാലും നമുക്ക് വേണ്ടി എവിടെ എങ്കിലും ഒരു അക്കൗണ്ട് തുറന്ന് ഒരു രൂപ എങ്കിലും മാറ്റിവെക്കണം. എന്‍റെ അനുഭവത്തിൽനിന്നു ഞാൻ പഠിച്ച ഒരു പാഠമാണ് അത്. എല്ലാവരും അത് തീർച്ചയായി ചെയ്യണം. അതുകൊണ്ട് തന്നെ എന്‍റെ രണ്ട് മക്കൾക്കും ഞാൻ ഒരു അക്കൗണ്ട് എടുത്ത് കൊടുത്തിട്ടുണ്ട്. എനിക്ക് അക്കൗണ്ടുണ്ട്. കാരണം, അഭിനയിച്ച് കിട്ടുന്ന കാശ് അതിലേക്കാണു വരുന്നത്. പക്ഷേ, എന്നിരുന്നാലും എനിക്കെന്നു പറഞ്ഞ് ഒരു തുക മാറ്റിവയ്ക്കാൻ ഇതുവരെ പറ്റിയിട്ടില്ല. അവസാന സമയത്ത് നമുക്ക് നമ്മളെ ഉണ്ടാവുകയുള്ളു. അതുകൊണ്ട് നമുക്കായി…

Read More

വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹം ഇല്ല, പക്ഷേ നോ പറയില്ല വ്യത്യസ്തമായ റോൾ വന്നാൽ ചെയ്യും: അമല അക്കിനേനി

ഏറെനാളായി മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുന്ന താരമാണ് അമല അക്കിനേനി. തുംസേ നാ ഹോ പായേഗ എന്ന ഹിന്ദി ചിത്രത്തിലാണ് അമല അക്കിനേനി അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ തന്‍റെ അമ്മയെക്കുറിച്ച് അമല പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്‍റെ മാതാപിതാക്കൾ വേർപിരിഞ്ഞതാണ്. അച്ഛൻ വേറെ വിവാഹം ചെയ്തു. അമ്മ എനിക്കൊപ്പമായിരുന്നു. എന്‍റെ അമ്മയെ ഞാൻ നോക്കണമെന്ന് എനിക്ക് തോന്നി. അമ്മയ്ക്കായി അടയാറിൽ വീട് വാങ്ങി. അമ്മ എനിക്ക് പ്രിയപ്പെട്ടയാളാണ്. ഇപ്പോഴും അമ്മ എനിക്കൊപ്പമാണുള്ളത്. 88 വയസായി അമ്മയ്ക്ക്. എല്ലാവരും അവരുടെ അമ്മയ്ക്ക് ഒരു വീട് വാങ്ങണം. അച്ഛനെയും അമ്മയെയും ഇപ്പോൾ ഞാനാണ് നോക്കുന്നത്. അച്ഛൻ ഉത്തരാഖണ്ഡിലാണ്. അവിടെ പോയാൽ പത്ത് ദിവസം ഞാനവിടെ ആയിരിക്കും. പ്രയോരിറ്റി മാതാപിതാക്കളിലായതിനാൽ 80 സ് റീ യൂണിയൻ എന്ന പേരിൽ സഹപ്രവർത്തകർ ഒത്തുചേരുമ്പോൾ എനിക്ക് പോകാനാകാറില്ല. എന്നാൽ ഹൈദരാബാദിലാണ് ഇവന്‍റ് നടത്തുന്നതെങ്കിൽ ഞാൻ…

Read More