മോഹനവള്ളി ഷൂട്ടിംഗ് ആരംഭിച്ചു: അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രം

അസീസ് നെടുമങ്ങാട് കേന്ദ്ര കഥാപാത്രമായും ബിന്ദു പണിക്കർ, ബൈജു സന്തോഷ്, അബിൻ ബിനൊ എന്നിവർ പ്രധാന വേഷത്തിലും എത്തുന്ന മോഹനവള്ളി എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. ജെ സ്റ്റുഡിയോസും , എടുഎ മൂവി പ്രമോഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ ഉമേഷ്. എസ്. നായർ സംവിധാനം ചെയ്യുന്നു. രാഹുൽ കല്യാൺ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് അർക്കാഡോ. കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെ ചിത്രത്തിന്‍റെ ആരംഭം കുറിച്ചു.സംവിധായകൻ ലിയോ തദേവൂസ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രകാശനം നിർവഹിച്ചു.പ്രശസ്‌ത സംവിധായകൻ സഞ്ജീവ് ശിവൻ സ്വിച്ചോൺ കർമം നിർവ്വഹിച്ചു. ശ്രീകാന്ത് മുരളി ഫസ്റ്റ് ക്ലാപ്പ് നൽകി. സിനിമാ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്ത ചടങ്ങിന് ശേഷംഅസീസ് നെടുമങ്ങാടിന്‍റെ ആദ്യ ഷോട്ട് പൂർത്തിയാക്കി. നാട്ടിൻപുറത്തുകാരനായ പ്രേമദാസനും അമ്മ ശാരദാമ്മയും നേർച്ച നടത്താൻ പളനിയിലേക്ക് ഒരു…

Read More

‘രാജ്യത്തെ ഭാവിതലമുറ പ്രതികരിക്കാൻ തയാറാകുമ്പോൾ, അവരുടെ ശബ്ദത്തെ ഈ രീതിയിൽ അടിച്ചമർത്തിയാൽ ഭാവിയെ തന്നെയാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്’: ടോവിനോ തോമസ്

ശരിയും തെറ്റും ഒരുപക്ഷെ ആപേക്ഷികമായിരിക്കുമെന്ന് ടോവിനോ തോമസ്. എന്നാൽ സമാധാനപരമായി നടക്കുന്ന പ്രതിഷേധത്തെ നേരിടേണ്ട രീതി ഒരിക്കലും ഇതല്ല. രാജ്യത്തെ ഭാവിതലമുറ പ്രതികരിക്കാൻ തയാറാകുമ്പോൾ, അവരുടെ ശബ്ദത്തെ ഈ രീതിയിൽ അടിച്ചമർത്തിയാൽ ഭാവിയെ തന്നെയാണ് കുഴിച്ചുമൂടാൻ ശ്രമിക്കുന്നത്. ജനാധിപത്യത്തിലുള്ള വിശ്വാസമാണ് ഇല്ലാതായിപ്പോകുന്നത്. എന്ത് തെറ്റാണ് ഈ വിദ്യാർഥികൾ ചെയ്തത്. അവർ എന്തെങ്കിലും സ്വത്തുക്കൾ നശിപ്പിച്ചോ? അക്രമത്തിന്‍റെ പാത സ്വീകരിച്ചോ? ഇത്തരമൊരു നടപടി നേരിടാൻ മാത്രം അവരെന്താണ് യഥാർഥത്തിൽ ചെയ്തത്? സമാധാനത്തോടെ നീതിക്ക് വേണ്ടി പ്രതിഷേധിക്കുന്ന ഈ രാജ്യത്തിന്‍റെ ഏത് കോണിലുള്ള മനുഷ്യനും ഞാൻ പൂർണമായ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ്. പ്രതിഷേധിക്കാനുള്ള അവകാശം ഒരിക്കലും ജനാധിപത്യത്തിന് ഭീഷണിയല്ല, മറിച്ച് ജനാധിപത്യത്തിന്‍റെ അടിസ്ഥാന ആശയമാണത്. ഇനി എന്‍റെ ദേശീയതയെ കുറിച്ച് ചോദ്യം ഉയർത്തുന്നവരോട്, എനിക്ക് എന്നെ നിങ്ങളേക്കാൾ നന്നായി അറിയാം. എന്‍റെ രാഷ്‌ട്രീയം മനുഷ്യത്വം ആണ്, എന്‍റെ വിശ്വാസം സമാധാനമാണ്, ജയ്…

Read More

ബോളിവുഡിൽ സമയനിഷ്ഠയില്ലന്ന് കാജൽ അഗർവാൾ

തെന്നിന്ത്യൻ സിനിമയിൽ മാത്രമല്ല ബോളിവുഡിലും ഒരുപോലെ ശ്രദ്ധേയമായ കരിയർ കെട്ടിപ്പടുക്കാൻ സാധിച്ച നടിയാണ് കാജൽ അഗർവാൾ. ബോളിവുഡ് പ്രോജക്റ്റുകളിൽ കാജൽ വളരെ കുറച്ചേ പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ. ബോളിവുഡിലെ ഏറ്റവും വലിയ താരങ്ങൾക്കൊപ്പം അഭിനയിച്ച കാജൽ അഗർവാൾ, ഹിന്ദി സിനിമയിൽ വിജയകരമായ ഒരു കരിയറിലേക്ക് കുതിക്കുകയാണെന്ന് തോന്നിച്ചിരുന്നു. രൺദീപ് ഹൂഡയ്‌ക്കൊപ്പം അഭിനയിച്ച 2016-ലെ ‘ദോ ലഫ്‌സോൺ കി കഹാനി’ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി അവർ അധികം വൈകാതെ ബോളിവുഡിൽ നിന്ന് വിട്ടുനിന്നു. ശുഭങ്കർ മിശ്രയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേ, ഹിന്ദി പ്രോജക്റ്റുകൾ തെരഞ്ഞെടുക്കുന്നതിൽ കൂടുതൽ ജാഗ്രത പുലർത്താൻ കാരണമെന്തെന്ന് കാജൽ വ്യക്തമാക്കി. എനിക്ക് സൗത്തിൽ നിന്ന് ലഭിച്ചിരുന്ന കഥാപാത്രങ്ങളുടെ ഗുണനിലവാരം ബോളിവുഡിൽ നിന്ന് ലഭിച്ചിരുന്നില്ല. എന്‍റെ മുൻഗണന എണ്ണത്തേക്കാൾ ഗുണനിലവാരത്തിനായിരുന്നു. സൗത്ത് എനിക്ക് അത്തരം വേഷങ്ങൾ ധാരാളമായി നൽകുന്നുണ്ടായിരുന്നു, അങ്ങനെയെങ്കിൽ ഞാൻ എന്തിനാണ്…

Read More

‘ഷൂട്ടിംഗിന് മുൻപ് ധ്യാനിക്കാറുണ്ടായിരുന്നു, സീതയുടെ വേഷം അനുഗ്രഹം’: സായ് പല്ലവി

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണ. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ചിത്രത്തില്‍ സീതയാകാൻ താന്‍ നടത്തിയ തയാറെടുപ്പുകളെക്കുറിച്ച് പറയുകയാണ് സായി പല്ലവിയിപ്പോള്‍. ചിത്രത്തിന്‍റെ പ്രൊമോഷന്‍റെ ഭാഗമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സായ് പല്ലവി തന്‍റെ അനുഭവങ്ങള്‍ പങ്കുവച്ചത്. ഒരു സാധാരണ സിനിമാ കഥാപാത്രത്തെ അവതരിപ്പിക്കുന്നതു പോലെയല്ല സീതാദേവിയുടെ വേഷം. സീതാദേവിയെ അവതരിപ്പിക്കുക എന്നത് ഞാൻ തെരഞ്ഞെടുത്ത ഒരു റോളല്ല, മറിച്ച് ഈ വേഷത്തിനായി ഞാൻ അനുഗ്രഹിക്കപ്പെട്ടതാണ്. നമ്മൾ ആഗ്രഹിച്ച് നടന്ന്, ഒരു പേപ്പറിൽ എഴുതി പറയാൻ കഴിയുന്ന ഒന്നല്ല ഇത്. ഷൂട്ടിംഗിന് മുൻപ് ഞാൻ ധ്യാനിക്കാറുണ്ടായിരുന്നു. എന്നിട്ട് പറയും, സീതാ മാ… നീ എന്നിലൂടെ അഭിനയിക്കൂ എന്ന്. എന്നിലൂടെ പുറത്തുവരുന്നത് എന്താണോ, അത് ഈ സിനിമയ്ക്ക് അവിടുന്ന് നൽകാൻ ആഗ്രഹിക്കുന്നതാകട്ടെ. ഏറ്റവും മികച്ച…

Read More

മകരപ്പൊന്ന് ആദ്യ പ്രദർശനം

അനിൽ ശ്രീരാഗം ഗാനരചനയും കലാസംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച് സംവിധാനം ചെയ്ത മകരപ്പൊന്ന് എന്ന അയ്യപ്പ ഭക്തിഗാന വീഡിയോ ആൽബത്തിന്‍റെ ആദ്യ പ്രദർശനം തിരുവനന്തപുരം മൂഴി എൻഎസ്എസ് ഹാളിൽ നടന്നു. പ്രദർശനോദ്ഘാടനം ചലച്ചിത്ര, നാടക അഭിനേത്രിയായ ബീന കൊടക്കാട് നിർവഹിച്ചു. ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നത് സ്വാമി ജയചന്ദ്ര തീർഥയായിരുന്നു. സംഗീത സംവിധായകൻ സബീഷ് ബാല, ഗാനരചയിതാവ് പ്രദീഷ് അരുവിക്കര, സാഹിത്യകാരൻ ഹരൻ പുന്നാവൂർ, സിനിമ പ്രൊഡക്ഷൻ കൺട്രോളർ ഗോപൻ ശാസ്തമംഗലം, സിനിമ പിആർഒ അജയ് തുണ്ടത്തിൽ, തിരക്കഥാകൃത്തും സംവിധായകനുമായ അനിൽ ശ്രീരാഗം തുടങ്ങിയവർ പങ്കെടുത്തു. തിരുവനന്തപുരം നെടുമങ്ങാടിന്‍റെ മനോഹരമായ ലൊക്കേഷനുകളിലാണ് മകരപ്പൊന്ന് ഷൂട്ട് ചെയ്തത്. കാടും മലയുമെല്ലാം നെടുമങ്ങാടും പരിസര പ്രദേശങ്ങളും തന്നെ. ചെല്ലഞ്ചിയാറാണ് പമ്പാ നദിയായി ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. ജൽസു ചന്ദ്രൻ, ആഷോ സമം, രതീഷ് വേലു മണി, ഗിരീശൻ ചാക്ക, പ്രേംകുമാർ ആലപ്പുഴ, സിന്ധു പേയാട്…

Read More

റൊമാന്‍റിക് ലുക്കിൽ പൃഥ്വിരാജ്

പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന വൈശാഖ് ചിത്രം ഖലീഫ പ്രേക്ഷകർ വൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഓഗസ്റ്റ് 20ന് ഈ വർഷത്തെ ഓണം റിലീസായി എത്തുന്ന ചിത്രത്തിലെ പ്രണയഗാനം അസലായവളേ… അണിയറ പ്രവ‍ർത്തകർ പുറത്തുവിട്ടു. ഗാനം ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാണ്. ‌ ഒരുപിടി ഹിറ്റ് ഗാനങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയ്- സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഈ ഗാനത്തിന് മുത്തുവാണ് വരികൾ ഒരുക്കിയത്. ഗാനം സിദ് ശ്രീറാമും മഖ്ബൂൽ മൻസൂറും ചേ‍ന്നാണ് ആലപിച്ചത്. മലയാളികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ നരിവേട്ടയിലെ മിന്നൽവളയും ഇഷ്ഖിലെ പറയുവാൻ എന്ന ഗാനവും ‌ഇന്നും പ്രേക്ഷകരുടെ പ്ലേലിസ്റ്റിൽ മുൻ നിരയിലാണ്. ഈ കൂട്ടത്തിലേക്ക് ഖലീഫയിലെ പുതിയ ഗാനം കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ഖലീഫ രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ മാമ്പറയ്ക്കൽ…

Read More

’16 ഫോണുകൾ സെറ്റിൽ എറിഞ്ഞ് പൊട്ടിച്ചു, സെറ്റിലുണ്ടാക്കുന്നത് വലിയ തലവേദന’: ജോജു ജോർജിനെതിരെ ശാന്തിവിള ദിനേശ്

നോ ബഡി, വരവ് എന്നീ ചിത്രങ്ങൾക്ക് വിമർശനമായി ശാന്തിവിള ദിനേശ്. പൃഥ്വിരാജ് നായകനായ ഐ നോ ബഡിയും ആദ്യ ദിവസം ഇനീഷ്യൽ കലക്ഷൻ പോലും നേടാനാകാത്ത സിനിമയായി എന്ന് ശാന്തിവിള ദിനേശ്. 26 കോട പൃഥ്വിരാജിന്‍റെ ശമ്പളമില്ലാതെ മാത്രം ചെലവായി. പൃഥ്വിരാജിന്‍റെ ശമ്പളം പാർട്ണർഷിപ്പിലും മുടക്കിയെന്നും അദ്ദേഹം പറഞ്ഞു. ആകെ പറയാവുന്ന കാര്യം ഈ ചിത്രത്തിൽ പാർവതി തിരുവോത്തായിരുന്നു നായിക എന്നാണ്. ഷാജി കൈലാസ് സംവിധാനം ചെയ്ത വരവിലെ നായകൻ ജോജു ജോർജാണ്. അഭിനയത്തേക്കാൾ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രെ ഇപ്പോൾ ജോജു ജോർജെന്നും ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. വരവിന്‍റെ സെറ്റിൽ മാത്രം പതിനഞ്ചോ പതിനാറോ സെൽഫോണുകൾ എറിഞ്ഞ് പൊട്ടിച്ചു എന്നാണ് ദൃക്സാക്ഷികൾ പറഞ്ഞതെന്നും ദിനേശ് വെളിപ്പെടുത്തി. അഞ്ച് കോ‌ടി പ്രതിഫലമാണ് ഇപ്പോൾ ജോജു ചോദിക്കുന്നത്. ജോജു വന്ന വഴി മറക്കുന്നതിന്‍റെ ഏറ്റവും നല്ല സൂചനയാണിതെന്നും അദ്ദേഹം…

Read More

കരിമ്പടം വീഡിയോ ഗാനം

അനസ് സൈനുദ്ദീൻ, തീർഥ ഹരിദേവ്, ജെസൻ ജോസഫ്, അനീഷ് പൊന്നപ്പൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അംലാദ് ജലീൽ സംവിധാനം ചെയ്യുന്ന കരിമ്പടം എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി. അനസ് സൈനുദ്ദീൻ രചിച്ച് സംഗീതം നല്കി മധു ബാലകൃഷ്ണൻ ആലപിച്ച “തനുവിലിനി എന്നും തണുപ്പല്ലേ…’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. സുനിൽ സി.പി, വിവേകാനന്ദൻ, ഉണ്ണികൃഷ്ണൻ കല ആയൂർ, അജയൻ അഞ്ചൽ, ശരിക സ്റ്റാലിൻ, ജീവൻ നവോദയ, സനോജ് നടയിൽ, ജിബിൻ ജോയ്, അനീഷ് വി. ശിവദാസ്, ഷിബിന അമീർജാൻ, അമ്മവീട്ടിൽ രാജേഷ്, ബിന്ദു ചന്ദ്ര, സാവിത്രി ചേത്തല്ലൂർ, രതീഷ് മീനക്കൽ, ശ്രീകുമാർ മാടവൂർ, സജീന കൊല്ലം, രമ്യ മനോജ്, അഡ്വ. അനിൽകുമാർ, സാബു തിരുമല, റിജാസ് കൊല്ലം, ആർ.കെ. രാജ, അബ്ദുൾ ഖാദർ, ബിനു ബി. ചന്ദ്രൻ, ഗോപകുമാർ അടൂർ, ശ്രീലക്ഷ്മി, കാശിനാഥ് ചന്ദ്രൻ ആർ, എൻ.കെ.ആർ.…

Read More

‍’യഷുമൊത്തുള്ള ഇന്‍റിമേറ്റ് രംഗങ്ങൾ പുറത്ത് വന്നപ്പോൾ തകർന്നുപോയി, ഭർത്താവിന്‍റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിപ്പോയി’: കിയാര

സൂപ്പർതാരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണ് ടോക്സിക്ക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്. ഇരട്ട വേഷത്തില്‍ യാഷ് എത്തുന്ന ഈ ചിത്രത്തിൽ നയൻതാര, രുക്മിണി വസന്ത്, താര സുതാരിയ, ഹുമ ഖുറേഷി, കിയാര അഡ്വാനി എന്നിവരാണ് നായികമാര്‍. നായകനായ യാഷിനൊപ്പം തന്നെ ഈ നായികമാർക്കും തുല്യ പ്രധാന്യമുള്ള സിനിമയാകും ടോക്സിക്ക് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സാധാരണ ഗ്ലാമർ റോളുകളെ മറികടന്ന്, പ്രകടനത്തിന് വലിയ സാധ്യത നൽകുന്ന കഥാപാത്രത്തിലേക്കുള്ള ബോളിവുഡ് താരം കിയാര അദ്വാനിയുടെ നിർണായകമായ ഒരു ചുവടുവയ്പായാണ് സിനിമയിലെ “നാദിയ’ എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നത്. ചിത്രത്തിലെ തബാഹി… എന്ന പ്രണയഗാനരംഗത്ത് യാഷിനൊപ്പമെത്തുന്നത് കിയാരയാണ്. റെട്രോ ശൈലിയിൽ വിന്‍റേജ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനരംഗത്തില്‍ യാഷും കിയാരയും തമ്മിലുള്ള തീവ്രമായ പ്രണയരംഗങ്ങൾ കാണാം. യാഷിന്‍റെയും കിയാരയുടെയും കെമിസ്ട്രിയാണ് ഗാനരംഗത്തെ കൂടുതല്‍ ഹോട്ടാക്കുന്നത്. പാട്ട്…

Read More

ഏയ് ഓട്ടോയും കിഴക്കുണരും പക്ഷിയും എന്‍റെ മാനറിസം വച്ചെഴുതിയ കഥാപാത്രങ്ങളെന്ന് ഉർവശി

മലയാളത്തിലെ പ്രമുഖ സംവിധായകരുടെയെല്ലാം ഒപ്പം അഭിനയിക്കാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. എല്ലാവരും ഒരുവിധം നല്ല ക്യാരക്ടേഴ്സ് ഒക്കെ തന്നെയാണ് എനിക്ക് തന്നത്. പക്ഷേ എന്നെ വളരെ പേഴ്സണൽ ആയിട്ട് അറിയുകയും എന്നെ ആലോചിച്ച് ക്യാരക്ടേഴ്സ് എഴുതുകയും ചെയ്തിട്ടുള്ള ഒരു ഡയറക്ടർ അത് വേണു നാഗവള്ളിയാണ്. അദ്ദേഹത്തിന് വളരെ ചെറുപ്പം മുതല എന്നെ അറിയാമായിരുന്നു. എന്‍റെ മാനറിസം വച്ചാണ് അദ്ദേഹം പല ക്യാരക്ടേഴ്സും എഴുതിയിട്ടുള്ളത്. ഏയ് ഓട്ടോയും കിഴക്കുണരും പക്ഷിയും ഞാൻ ചെയ്തതല്ല. പക്ഷെ ആ കഥാപാത്രങ്ങൾ പോലും എന്നെ മനസിൽ കണ്ട് എഴുതിയ കഥാപാത്രങ്ങളാണ്. അതുപോലെ സത്യേട്ടന്‍റെ സിനിമകൾ. മറ്റാരും കാണാത്ത പ്രത്യേക ക്വാളിറ്റി ഒക്കെ സത്യേട്ടൻ ദീർഘവീക്ഷണത്തോടുകൂടി കണ്ട് ചെയ്തു. തലയണ മന്ത്രം ആയാലും പൊന്മുട്ടയിടുന്ന താറാവായാലും ആ ക്യാരക്ടേഴ്സിനെ അങ്ങനെ തന്നെ ചെയ്യും. ഒട്ടും നെഗറ്റീവ് തോന്നാതെ അങ്ങനെ ചെയ്യാൻ കഴിയുമെന്ന് മനസിലാക്കിയ ഒരു…

Read More