ലിസ്റ്റിന്‍ സ്റ്റീഫന്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റായി ബി. രാകേഷിനെയും സെക്രട്ടറിയായി ലിസ്റ്റിന്‍ സ്റ്റീഫനെയും തെരഞ്ഞെടുത്തു. എന്‍.പി. സുബൈറാണ് ട്രഷറര്‍. സോഫിയ പോള്‍, സന്ദീപ് സേനന്‍ എന്നിവരെ വൈസ് പ്രസിഡന്‍റുമാരായും ആല്‍വിന്‍ ആന്‍റണി, എം.എം.ഹംസ എന്നിവരെ ജോയിന്‍റ് സെക്രട്ടറിമാരായും തെരഞ്ഞെടുത്തു. പതിനാലംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ഷെര്‍ഗ സന്ദീപ്, ജി. സുരേഷ് കുമാര്‍, സിയാദ് കോക്കര്‍, കൊച്ചുമോന്‍ സെഞ്ച്വറി, ഔസേപ്പച്ചന്‍ വാളക്കുഴി, എവര്‍ഷൈന്‍ മണി, എന്‍. കൃഷ്ണകുമാര്‍, മുകേഷ് ആര്‍. മേത്ത, ഏബ്രഹാം മാത്യു, ജോബി ജോര്‍ജ്, തോമസ് മാത്യു, രമേഷ് കുമാര്‍, വിശാഖ് സുബ്രഹ്മണ്യം, സന്തോഷ് പവിത്രം എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു. സാന്ദ്രയെ പിന്തുണച്ച സജി നന്ത്യാട്ടും വിനയനും പരാജയപ്പെട്ടു. 21 അംഗ ഭരണസമിതിയിലേക്ക് 39 സ്ഥാനാര്‍ഥികളാണു മത്സരിച്ചത്. 312 അംഗങ്ങളാണ് അസോസിയേഷനിലുള്ളത്.

Read More

ലോറിയുടെ പിന്നിൽ കാർ ഇടിച്ചുകയറി: നടന്‍ ബിജുക്കുട്ടന് പരിക്ക്

പാലക്കാട്: നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ ഡ്രൈവർക്കും പരിക്ക്. ഇരുവരും പാലക്കാട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് പുലർച്ചെ ആറിനാണ് സംഭവം. ’ ആട് ത്രീ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ്  എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ദേശീയപാതയിൽ വടക്കുമുറിക്ക് സമീപം നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിറകിൽ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. കാറിന്‍റെ മുൻഭാഗം പൂർണമായും ലോറിക്ക് അടിയിലേക്ക് ഇടിച്ചു കയറി. ബിജുക്കുട്ടനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇരുവരുടേയും കൈയ്ക്കും നെറ്റിക്കും പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിയതാകാം അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം

Read More

ആരാധകരെ ഇളക്കിമറിച്ച് ‘കൂലി’ തിയേറ്ററുകളിൽ

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർതാരം രജനീകാന്തിന്‍റെ ഇന്നലെ റിലീസ് ചെയ്ത ‘കൂലി’ക്ക് വൻ വരവേൽപ്പ്. പടക്കം പൊട്ടിച്ചും കട്ടൗട്ടിൽ പാലഭിഷേകം നടത്തിയുമാണ് തമിഴ്നാട്ടിൽ ആദ്യദിനം ആരാധകർ തലൈവറിന്‍റെ വരവ് ആഘോഷിച്ചത്. രജനീകാന്ത് സിനിമയിലെത്തിയിട്ട് അന്പതു വർഷം പൂർത്തിയായി എന്ന സവിശേഷതയും ‘കൂലി’ റിലീസിംഗിനുണ്ട്. സൺ പിക്ചേഴ്സിന്‍റെ നിർമാണത്തിൽ ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലർ മൂവിയിൽ ആമിർ ഖാൻ, സത്യരാജ്, നാഗാർജുന, ശിവകാർത്തികേയൻ,  ധനുഷ്, സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, പൂജ ഹെഗ്ഡെ എന്നിവർ മുഖ്യകഥാപാത്രങ്ങളായെത്തുന്നു.   400 കോടി മുതൽമുടക്കുള്ള ചിത്രം 1,000 കോടി കളക്ഷൻ നേടുമെന്നാണ് ബോക്സോഫീസ് റിപ്പോർട്ടുകൾ. അനിരുദ്ധാണ് സംഗീത സംവിധാനം. സൗബിന്‍റെ നൃത്തച്ചുവടുകളോടുകൂടിയ ചിത്രത്തിലെ മോണിക്ക എന്ന ഗാനരംഗം ഇതിനോടകം വൈറലായിട്ടുണ്ട്. ഇന്നലെ വൈകുന്നേരം ആറുവരെ 53 കോടിയാണ് ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കളക്‌ഷൻ.  ഇന്ത്യയെക്കൂടാതെ നോർത്ത് അമേരിക്ക, സ്വിറ്റ്സർലാൻഡ്, സിംഗപ്പുർ,മലേഷ്യ,…

Read More

‘എന്‍റെ നവാസ് പൂര്‍ണ ആരോഗ്യവനാണെന്ന് കരുതി, ശരീരം നല്‍കിയ സൂചനകളെ അല്‍പം കൂടി ശ്രദ്ധിക്കണമായിരുന്നു’; ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി സഹോദരൻ നിയാസ്

കലാഭവൻ നവാസിന്‍റെ അകാല വേർപാടിനെക്കുറിച്ച് ഹൃദയഭേദകമായ കുറിപ്പ് പങ്കുവച്ച് സഹോദരനും നടനുമായ നിയാസ് ബക്കർ. നമ്മൾ എത്ര ആരോഗ്യവാനാണെങ്കിലും നമ്മുടെ ശരീരത്തിൽ ആസ്വസ്ഥതയുടെ ഒരു സൂചന കാണിച്ചാൽ അതെന്താണെന്ന് അറിഞ്ഞിരിക്കാനുള്ള മനസെങ്കിലും നമ്മൾ കാണിക്കണം എന്ന് നിയാസ് പറഞ്ഞു. നവാസ് പൂർണ ആരോഗ്യവനാണ്. അതിനാൽത്തന്നെ അദ്ദേഹത്തിന്‍റെ ബോധ്യവും അതുതന്നെയായിരിക്കണം. നവാസിന്‍റെ കാര്യത്തിൽ സൂചനകളുണ്ടായിട്ടും ശ്രദ്ധക്കുറവ് കാണിച്ചത് അതുകൊണ്ടായിരിക്കണം. മരണം നിയന്താവിന്‍റെ തീരുമാനമാണെങ്കിലും. ശ്രദ്ധിച്ചാൽ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും രക്ഷപ്പെടാമല്ലോ എന്നും നിയാസ് കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലാണ് തന്‍റെ അനുജന്‍റെ വേർപാടിനെ കുറിച്ചുള്ള വേദനാജനകമായ കുറിപ്പ് പങ്കുവച്ചത്. ഒപ്പം അനുജന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദിയും രേഖപ്പെടുത്തി. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ രൂപം… എല്ലാ പ്രിയപ്പെട്ടവർക്കും നമസ്കാരം.എന്‍റെ അനുജൻ നവാസിന്‍റെ മരണത്തെ തുടർന്ന് ഒരു വല്ലാത്ത മാനസികാവസ്ഥയിലായിരുന്നു ഞങ്ങൾ കുടുംബം. ഇപ്പോഴും അതിൽ നിന്ന്‌ മുക്തി…

Read More

ബന്ധുവായ യുവതിയെ സെക്സ് റാക്കറ്റിന് കൈമാറാൻ ശ്രമിച്ചെന്ന കേസ്; നടി മിനു മുനീർ അറസ്റ്റിൽ

കോഴിക്കോട്: യുവതിയെ സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന കേസില്‍ നടി മിനു മുനീര്‍ പോലീസ് കസ്റ്റഡിയില്‍. ബുധനാഴ്ച രാത്രി ആലുവയിൽ നിന്നും ചെന്നൈ തിരുമംഗലം പോലീസ് ആണ് ഇവരെ കസ്റ്റഡിയിലെടുത്തത്. 2014ല്‍ ബന്ധുവായ യുവതിയെ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി തമിഴ്‌നാട്ടില്‍ എത്തിച്ച് സെക്‌സ് റാക്കറ്റിന് കൈമാറാന്‍ ശ്രമിച്ചെന്ന പരാതിയിലാണ് നടിയെ കസ്റ്റഡിയിലെടുത്തത്. അപകീര്‍ത്തിക്കേസില്‍ നടന്‍ ബാലചന്ദ്ര മേനോന്‍റെ പരാതിയില്‍ നേരത്തെ മിനുവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി എന്ന പരാതിയിലായിരുന്നു അറസ്റ്റ്. കാക്കനാട് സൈബര്‍ പോലീസ് അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സിനിമ മേഖലയിലെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകൾ പുറത്തുവന്നതിനു പിന്നാലെ നിരവധി നടന്മാർക്കെതിരെ മിനു മുനീർ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. ബാലചന്ദ്ര മേനോൻ, മുകേഷ്, മണിയൻപിള്ള രാജു, ജയസൂര്യ, ഇടവേള ബാബു, പ്രൊഡക്ഷൻ കൺട്രോളർ…

Read More

ഉർവശിയും ജോജു ജോർജും ഒന്നിക്കുന്നു: ആശ ചിത്രീകരണം തുടങ്ങി

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ആശ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കാലടിയിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്. സിനിമയുടെ പൂജയും സ്വിച്ചോൺ കർമവും അടുത്തിടെ തൃക്കാക്കര വാമന മൂർത്തി ക്ഷേത്രത്തിൽ നടന്നിരുന്നു. ഉർവശിയെയും ജോജുവിനെയും കൂടാതെ വിജയരാഘവൻ, ഐശ്വര്യ ലക്ഷ്മി, പണി ഫെയിം രമേഷ് ഗിരിജ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. അജിത് വിനായക ഫിലിംസ് അവതരിപ്പിക്കുന്ന ചിത്രം വിനായക അജിത് ആണ് നിർമിക്കുന്നത്. പൊന്മാന്‍, ഗഗനചാരി, ബാന്ദ്ര, മദനോത്സവം, സര്‍ക്കീട്ട് തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ശേഷം അജിത് വിനായക ഫിലിംസിന്‍റേതായി എത്തുന്ന ചിത്രമാണ് ആശ. സിനിമയുടെ ടൈറ്റിൽ ലുക്ക് പോസ്റ്ററും അടുത്തിടെ അണിയറപ്രവർ‍ത്തകർ പുറത്തിറക്കിയിരുന്നു. ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് നവാഗതനായ സഫർ സനലാണ്. ജോജു ജോർജും രമേഷ് ഗിരിജയും…

Read More

‘സിഐഡി മൂസയുടെ സബ്ജക്‌ട് ഒരു ടോം ആൻഡ് ജെറി പാറ്റേണാണ്, അതിനുവേണ്ടി ജോണി ആന്‍റണി മരിച്ച്‌ പണിയെടുത്തിട്ടുണ്ട്’: ഹരിശ്രീ അശോകന്‍

സിഐഡി മൂസയുടെ സബ്ജക്‌ട് ശരിക്കും ഒരു ടോം ആൻഡ് ജെറി പാറ്റേണാണ്. അങ്ങനെ കളിച്ചാലേ അത് നില്‍ക്കൂ. അത് തുടക്കത്തില്‍ തന്നെ പറഞ്ഞിരുന്നു എന്ന് ഹരിശ്രീ അശോകന്‍. എല്ലാം നോർമലായിരിക്കും, എന്നാല്‍ കുറച്ച്‌ എനർജി കൂടുതലായിരിക്കും എന്ന്. അത് അങ്ങനെ പിടിച്ചിട്ടേ കാര്യമുണ്ടായിരുന്നുള്ളൂ. ജോണി ആന്‍റണിയൊക്കെ അതിനുവേണ്ടി മരിച്ച്‌ പണിയെടുത്തിട്ടുണ്ട്. നല്ല വെയിലത്താണ് ഷൂട്ടൊക്കെ. അതെല്ലാം ഫുള്‍ എനർജിയിലാണ് എല്ലാവരും ചെയ്തുതീർത്തത് എന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. പഞ്ചാബി ഹൗസ് 38-40 ദിവസം കൊണ്ടാണ് ഷൂട്ട് തീർത്തത്. ഷൂട്ട് ഇല്ലാത്ത സമയത്തും നമ്മള്‍ അവിടെ പോയി ഇരിക്കും. വേറെ ആർക്കും ഡേറ്റ് കൊടുക്കില്ല. കാരണം, അതൊരു രസമുള്ള വൈബാണ്. അതുപോലെ തന്നെയായിരുന്നു ജോണി ആന്‍റണിയുടെ സിനിമകള്‍ക്കും. ഷൂട്ട് ഇല്ലെങ്കിലും ഞാൻ വെറുതെ പോയി സെറ്റില്‍ ഇരിക്കും. രസമാണ്, അത് കാണാനും കേള്‍ക്കാനും എല്ലാം. പിന്നെ, പല സാധനങ്ങളും…

Read More

കൂലിയിലെ മോണിക്ക ഗാനം ഇഷ്ടമായെന്ന് ഒറിജിനല്‍ മോണിക്ക

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന കൂലിയിലെ മോണിക്ക… എന്ന ഗാനം വലിയ ട്രെൻഡ് ആയിരുന്നു. സൗബിൻ ഷാഹിറും പൂജ ഹെഗ്‌ഡെയും തകർത്ത ഈ ഗാനം ഇപ്പോൾ റീൽസിലും ഹിറ്റാണ്. മോണിക്ക എന്ന ഗാനം ഒറിജിനൽ മോണിക്ക ബെല്ലൂച്ചിക്കുള്ള ട്രിബ്യുട്ട് ആണെന്ന് സംവിധായകൻ ലോകേഷ് കനകരാജ് നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഈ ഗാനം സാക്ഷാൽ മോണിക്ക ബെലൂച്ചിക്കും ഇഷ്ടമയെന്നാണ് അറിയാൻ കഴിയുന്നത്. നടി പൂജ ഹെഗ്ഡെയുമായുള്ള അഭിമുഖത്തിലാണ് മോണിക്ക ബെലൂച്ചി കൂലിയിലെ ഗാനം കണ്ടെന്നും അത് ഇഷ്ടമായെന്നും ഫിലിം ക്രിട്ടിക് ആയ അനുപമ ചോപ്ര പറഞ്ഞത്. ഞാൻ മോണിക്ക സോംഗിന്‍റെ ലിങ്ക് മാരാകേഷ് ഫിലിം ഫെസ്റ്റിവലിന്‍റെ ഹെഡ് ആയ മെലിറ്റ ടോസ്കാന് അയച്ചു കൊടുത്തിരുന്നു. അവർക്ക് മോണിക്ക ബെല്ലൂച്ചി ഉൾപ്പെടെ ഹോളിവുഡിലെ പ്ലേ അഭിനേതാക്കളുമായും നല്ല അടുപ്പമാണ്. ഗാനം മോണിക്കയ്ക്ക് നൽകിയെന്നും ഗാനം ഇഷ്ടമായെന്നും എനിക്ക് റിപ്ലൈ…

Read More

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്

കൊച്ചി: നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. എറണാകുളം അബാദ് പ്ലാസ ഹോട്ടലില്‍ ഇന്ന് രാവിലെ 11 മുതല്‍ ജനറല്‍ ബോഡി യോഗമാണ്. അതിനുശേഷം ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരെയാണ് വോട്ടിംഗ്. വൈകിട്ടോടെ ഫലം പ്രഖ്യാപിക്കും. 313 വോട്ടര്‍മാരാണുള്ളത്. പ്രധാനപ്പെട്ട എല്ലാ സ്ഥാനങ്ങളിലേക്കും വാശിയേറിയ തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. ബി.രാകേഷും സജി നന്ത്യാട്ടുമാണ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുക. നിലവിലുള്ള സെക്രട്ടറിയാണ് ബി രാകേഷ്. സാന്ദ്ര തോമസ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിക്കും. പ്രസിഡന്‍റ്, ട്രഷറര്‍ സ്ഥാനങ്ങളിലേക്കുള്ള ഇവരുടെ പത്രിക തള്ളിയിരുന്നു. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് സോഫിയ പോള്‍, സന്ദീപ് സേനന്‍, ആനന്ദ് പയ്യന്നൂര്‍ എന്നിവര്‍ തമ്മിലാണ് പ്രധാന മത്സരം. സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിന്‍ സ്റ്റീഫന്‍, വിനയന്‍, കല്ലിയൂര്‍ ശശി എന്നിവര്‍ ആണ് സ്ഥാനാര്‍ഥികള്‍. ജോയിന്‍റ് സെക്രട്ടറിയാകാന്‍ എം. എം ഹംസ,…

Read More

വിവാഹ മോചനത്തിന്‍റെ ട്രോമ മാറിയതിനു പിന്നാലെ കാൻസറും എത്തി; അതിജീവനത്തിന്‍റെ പോരാട്ടത്തെ കുറിച്ച് ജുവൽ മേരി

നടിയും അവതാരകയുമായ ജുവൽ മേരി മലയാളികൾക്ക് ഏറെ സുപരിചിതമായ മുഖമാണ്. ഇപ്പോഴിതാ താരം തന്‍റെ കാൻസർ അതിജീവന യാത്രയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. “ഒറ്റവാക്കില്‍ പറയാം. ഞാന്‍ വിവാഹിതയായിരുന്നു. പിന്നെ വിവാഹമോചിതയായി. ഫൈറ്റ് ചെയ്ത് ഡിവോഴ്‌സ് വാങ്ങിയ ആളാണ്. പലര്‍ക്കും അതൊരു കേക്ക് വാക്ക് ആയിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പക്ഷെ എനിക്ക് അങ്ങനെയായിരുന്നില്ല. ഞാന്‍ പൊരുതി, വിജയിച്ചു എന്ന് ജുവൽ പറഞ്ഞു. വിവാഹ മോചനം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നെങ്കിലും 2021 മുതല്‍ ഭർത്താവുമായി പിരിഞ്ഞാണ് കഴിഞ്ഞത്. വിവാഹ മോചനം ലഭിക്കാൻ ഏകദേശം മൂന്നാല് വര്‍ഷം എടുത്തു. മ്യൂച്ചല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. മ്യൂച്ചല്‍ കിട്ടാന്‍ കുറേ നടന്നെങ്കിലും കിട്ടിയില്ല. അതിനാൽത്തന്നെ കുറേ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹ മോചനമാണ്. അതിനാല്‍ പോരാട്ടം എന്ന് തന്നെ പറയുമെന്നും ജുവല്‍ പറയുന്നു. പിന്നാലെയാണ് ജുവലിന് കാന്‍സര്‍…

Read More