ട്രോഫിക്കായി യുണൈറ്റഡും ടോട്ടൻഹാമും

ബിൽബാവോ: യൂറോപ്പ ലീഗ് ഫുട്ബോൾ ഫൈനലിൽ ഇന്ന് ഇംഗ്ലീഷ് ക്ലബ്ബുകളായ മാഞ്ചസ്റ്റർ യുണൈറ്റഡും ടോട്ടൻഹാമും ഏറ്റുമുട്ടും. ജയിക്കുന്നവർക്ക് ഈ പ്രീമിയർ ലീഗ് സീസണിലേറ്റ നാണക്കേടുകളിൽനിന്ന് താത്കാലിക ആശ്വാസവും ഒപ്പം ചാന്പ്യൻസ് ലീഗ് യോഗ്യതയും ലഭിക്കും. പരാജയമാണെങ്കിൽ അടുത്ത സീസണിൽ യൂറോപ്യൻ ഫുട്ബോൾ ലീഗുകളിൽ അവസരം ലഭിക്കില്ല. ആഭ്യന്തര ഫുട്ബോൾ ലീഗുകളിൽ മോശമായെങ്കിലും ഒരു തോൽവി പോലും അറിയാതെയാണ് യുണൈറ്റഡ് യൂറോപ്പയുടെ ഫൈനൽ വരെയെത്തിയത്. ബിൽബാവോയിലെ എസ്റ്റാഡിയോ ഡി സാൻ മാമെസിലാണ് പോരാട്ടം. പ്രീമിയർ ലീഗിലെ ആധിപത്യവും യൂറോപ്യൻ ഫുട്ബോളിൽ പതിവായി വെല്ലുവിളിക്കുകയും ചെയ്യുന്ന യുണൈറ്റഡിന്‍റെ ചെയ്ത കാലം കഴിഞ്ഞിരിക്കുകയാണ്. പ്രീമിയർ ലീഗ് കിരീടം നേടിയിട്ട് 12 വർഷമായി. 2013ൽ മുൻ പരിശീലകൻ അലക്സ് ഫെർഗൂസന്‍റെ കീഴിലാണ് അവസാനമായി യുണൈറ്റഡ് പ്രീമിയർ ലീഗ് ജേതാക്കളായത്. ഈ സീസണിൽ 20 സ്ഥാനങ്ങളിൽ 16-ാമതായി മോശം നിലയിലാണ്. 1992ൽ പ്രീമിയർ ലീഗ്…

Read More

ലക്ഷ്യം പ്ലേ ഓഫ്: മുംബൈ ഇന്ത്യൻസ് x ഡൽഹി ക്യാപ്പിറ്റൽസ് പോരാട്ടം ഇന്ന്

മുംബൈ: മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്‍റി 20 പ്ലേ ഓഫ് ലക്ഷ്യമിട്ട് രണ്ടു ടീമുകൾ ഇറങ്ങുന്നു. ഇന്നത്തെ നിർണായക പോരാട്ടത്തിൽ ഹാർദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ഇന്ത്യൻസും അക്ഷർ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ഡൽഹി ക്യാപ്പിറ്റൽസും ഏറ്റുമുട്ടും. പ്ലേ ഓഫിലേക്കുള്ള നാലാമത്തെ ടീമാകാനുള്ള മത്സരത്തിലാണ് ഇരുകൂട്ടരും. അതുകൊണ്ട് തന്നെ ഈ പോരാട്ടം പ്ലേ ഓഫിനു മുന്പ് ഒരു നോക്കൗട്ട് പോരാട്ടമാകും.ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, പഞ്ചാബ് കിംഗ്സ് ടീമുകൾ ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞു. ട്വിസ്റ്റുകൾ നിറഞ്ഞ പോരാട്ടംമുംബൈ ഇന്ത്യൻസ് (നാലാം സ്ഥാനം): മത്സരങ്ങൾ: 12, പോയിന്‍റ്: 14, നെറ്റ് റണ്‍റേറ്റ്: 1.156, ശേഷിക്കുന്ന മത്സരങ്ങൾ: ഡൽഹി ക്യാപിറ്റൽസ് (ഹോം), പഞ്ചാബ് കിംഗ്സ് (ജയ്പുർ- 26) ഡൽഹി ക്യാപ്പിറ്റൽസ് (അഞ്ചാം സ്ഥാനം): മത്സരങ്ങൾ: 13, പോയിന്‍റ് : 13, നെറ്റ്…

Read More

കന്നിക്കിരീടം… സിറ്റിയെ കീഴടക്കി ക്രിസ്റ്റൽ എഫ്എ കപ്പ് സ്വന്തമാക്കി

ലണ്ടന്‍: ഇംഗ്ലീഷ് എഫ്എ കപ്പ് ഫുട്‌ബോള്‍ 2024-25 സീസണ്‍ കിരീടം ക്രിസ്റ്റല്‍ പാലസിന്. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ മറുപടിയില്ലാത്ത ഒരു ഗോളിനു കീഴടക്കിയാണ് ക്രിസ്റ്റല്‍ പാലസ് എഫ്എ കപ്പില്‍ ചുംബിച്ചത്. 16-ാം മിനിറ്റില്‍ എബെറെച്ചി എസെ നേടിയ ഗോള്‍ രണ്ടു ടീമുകളെയും തമ്മില്‍ വേര്‍തിരിച്ചു. ഒരു പെനാല്‍റ്റി ഉള്‍പ്പെടെ തുലച്ച് മാഞ്ചസ്റ്റര്‍ സിറ്റിക്കാര്‍ തോല്‍വി ഇരന്നു വാങ്ങുകയായിരുന്നു എന്നതാണ് വാസ്തവം. 36-ാം മിനിറ്റിലായിരുന്നു ഒമര്‍ മര്‍മൂഷ് എടുത്ത പെനാല്‍റ്റി ക്രിസ്റ്റല്‍ പാലസ് ഗോള്‍ കീപ്പര്‍ ഹെന്‍ഡേഴ്‌സണ്‍ രക്ഷപ്പെടുത്തിയത്. മത്സരഗതിക്ക് എതിരായ ഗോളിന്‍റെ ലീഡുമായി ക്രിസ്റ്റല്‍ ആദ്യ പകുതി അവസാനിപ്പിച്ചു. വെംബ്ലി സ്റ്റേഡിയത്തില്‍ നിറഞ്ഞ മാഞ്ചസ്റ്റര്‍ സിറ്റി ആരാധകരെ ഞെട്ടിച്ച് 58-ാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസ് രണ്ടാം തവണയും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ വല കുലുക്കി. എന്നാല്‍, വിഎആറിനുശേഷം റഫറി ഗോള്‍ നിഷേധിച്ചു. 119 വര്‍ഷം; കന്നിക്കിരീടം119 വര്‍ഷത്തിന്‍റെ…

Read More

ഹാരി കെയ്‌ന്‍റെ നല്ലകാലം

മ്യൂണിക്: ജര്‍മന്‍ ബുണ്ടസ് ലിഗ ഫുട്‌ബോള്‍ 2024-25 സീസണ്‍ ടോപ് സ്‌കോറര്‍ പട്ടം എഫ്‌സി ബയേണ്‍ മ്യൂണിക്കിന്‍റെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഹാരി കെയ്‌ന്. സീസണിലെ അവസാന മത്സരത്തില്‍ ഹൊഫെന്‍ഹൈമിനെതിരേ ബയേണ്‍ മ്യൂണിക് 4-0നു ജയിച്ചപ്പോള്‍ അവസാന ഗോള്‍ ഹാരി കെയ്‌ന്‍റെ വകയായിരുന്നു. 2024-25 ബുണ്ടസ് ലിഗ സീസണില്‍ ഹാരി കെയ്‌ന്‍റെ ഗോള്‍ സമ്പാദ്യം 26, എട്ട് ഗോളിന് അസിസ്റ്റും നടത്തി. ബുണ്ടസ് ലിഗ കിരീടം നേരത്തേ തന്നെ സ്വന്തമാക്കിയ ബയേണ്‍ മ്യൂണിക്, സീസണ്‍ ജയത്തോടെ അവസാനിപ്പിച്ചു. ഹാരി കെയ്‌ന്‍റെ ഫുട്‌ബോള്‍ കരിയറിലെ ആദ്യ ട്രോഫിയാണ് 2024-25 സീസണ്‍ ബുണ്ടസ് ലിഗ. ബുണ്ടസ് ലിഗയില്‍ എത്തിയശേഷമുള്ള ആദ്യ രണ്ട് സീസണിലും ടോപ് സ്‌കോററാകുന്ന ആദ്യ കളിക്കാരനാണ് മുപ്പത്തൊന്നുകാരനായ ഹാരി കെയ്ന്‍. കഴിഞ്ഞ സീസണില്‍ 36 ഗോളും എട്ട് അസിസ്റ്റും ഹാരി കെയ്‌നുണ്ടായിരുന്നു.

Read More

പഞ്ചാബി സ്റ്റൈല്‍ പോരാട്ടം തുടങ്ങി ശ്രേയസ് അയ്യറും സംഘവും

ജയ്പുര്‍: ഐപിഎല്‍ ട്വന്‍റി-20 ക്രിക്കറ്റിന്‍റെ പോരാട്ടം പഞ്ചാബി സ്റ്റൈലില്‍ തുടങ്ങി ശ്രേയസ് അയ്യറും സംഘവും. ജയ്പുരില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സ് 10 റണ്‍സിന് ആതിഥേയരായ രാജസ്ഥാന്‍ റോയല്‍സിനെ കീഴടക്കി. നാല് ഓവറില്‍ മൂന്നു വിക്കറ്റ് വീഴ്ത്തി, രാജസ്ഥാന്‍ റോയല്‍സിന്‍റെ ജയത്തിലേക്കുള്ള യാത്രയ്ക്കു തടയിട്ട പഞ്ചാബി ബൗളര്‍ ഹര്‍പ്രീത് ബ്രാറാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പരിക്കിനുശേഷം കളത്തില്‍ തിരിച്ചെത്തിയ മത്സരമായിരുന്നു. വധേര, ശശാങ്ക് ടോസ് ജയിച്ച് ക്രീസില്‍ എത്തിയ പഞ്ചാബ് കിംഗ്‌സിന്‍റെ തുടക്കം മോശമായിരുന്നു. ഓപ്പണര്‍മാരായ പ്രിയാന്‍ഷ് ആര്യ (9), പ്രഭ്‌സിമ്രന്‍ സിംഗ് (21), മിച്ചല്‍ ഓവന്‍ (0) എന്നിവര്‍ സ്‌കോര്‍ബോര്‍ഡില്‍ 34 റണ്‍സ് ഉള്ളപ്പോള്‍ പവലിയനില്‍ എത്തി. നാലാം വിക്കറ്റില്‍ നേഹല്‍ വധേരയും ക്യാപ്റ്റന്‍ ശ്രേയസ് അയ്യറും ചേര്‍ന്ന് ആദ്യ രക്ഷാപ്രവര്‍ത്തനം നടത്തി. ഇവരുടെ കൂട്ടുകെട്ടില്‍…

Read More

മെസിയും അർജന്‍റീനയും കേരളത്തിലേക്കില്ല; സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: കേരളത്തിലേക്ക് അര്‍ജന്‍റീന ദേശീയ ഫുട്‌ബോള്‍ ടീമും നായകന്‍ ലയണല്‍ മെസിയും വരില്ലെന്ന് സ്ഥിരീകരിച്ച് കായികമന്ത്രിയുടെ ഓഫീസ്. സ്‌പോണ്‍സര്‍മാര്‍ പിന്മാറിയതാണ് കാരണമെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍റെ ഓഫീസ് വ്യക്തമാക്കി. അര്‍ജന്‍റീന ടീമിന്‍റെ കേരളത്തിലേക്ക് വരുന്ന പരിപാടിക്ക് മൂന്ന് സ്‌പോണ്‍സര്‍മാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ പറഞ്ഞ സമയത്തിനുള്ളില്‍ സ്‌പോണ്‍സര്‍മാര്‍ പണം നല്‍കിയില്ലെന്നാണ് വിവരം. 300 കോടി രൂപയായിരുന്നു ആകെ വേണ്ടിയിരുന്നത്. ഇതില്‍ 200 കോടി അര്‍ജന്‍റീന ടീമിന് കൊടുക്കാനുള്ള തുക മാത്രമാണ്. എന്നാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാരിന് സാധിച്ചില്ല. അര്‍ജന്‍റീന ടീം കേരളത്തില്‍ കളിക്കാന്‍ എത്തുമെന്ന് പറഞ്ഞിരുന്ന ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ടീം മറ്റ് രാജ്യങ്ങളില്‍ പര്യടനത്തിലായിരിക്കും. ഒക്ടോബറില്‍ ചൈനയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുന്ന ടീം നവംബറില്‍ ആഫ്രിക്കയിലും ഖത്തറിലുമായിരിക്കും കളിക്കുമെന്ന് അര്‍ജന്‍റീന മാധ്യമങ്ങള്‍ പറയുന്നു.

Read More

ഐസ്‌ലാൻഡ് ദേശീയ ക്രിക്കറ്റ് ടീമിൽ മലയാളിത്തിളക്കം

ചെങ്ങന്നൂർ: യൂറോ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ഐസ്‌ലാൻഡ് ദേശീയ ടീമിലേക്ക് മലയാളി താരം തെരഞ്ഞെടുക്കപ്പെട്ടു. ചെങ്ങന്നൂർ സ്വദേശിയായ അക്ഷയ് ജ്യോതിനാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. വലംകൈയൻ മുൻനിര ബാറ്ററും ലെഗ് സ്പിന്നറുമായ അക്ഷയ്, മുൻപ് കേരള അണ്ടർ-19 ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. ചെങ്ങന്നൂർ പൂവത്തൂർ ജ്യോതിയുടെയും ഷീബ ജ്യോതിയുടെയും മകനായ അക്ഷയ്, ചെങ്ങന്നൂർ പെരിങ്ങിലിപുറം ആസ്ഥാനമായി പ്രവർത്തിക്കുന്ന ന്യൂ കിഡ്‌സ് ക്രിക്കറ്റ് അക്കാദമി മാനേജിംഗ് ഡയറക്ടറും ഹെഡ് കോച്ചുമായ സന്തോഷ്‌ കുമാറിന്‍റെ ശിക്ഷണത്തിലാണ് ക്രിക്കറ്റിന്‍റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. യൂറോ കപ്പ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കളിക്കുന്ന ആദ്യ മലയാളി താരം എന്ന പ്രത്യേകതയും അക്ഷയിനുണ്ട്. ഭാര്യ മിരിയയും ഒരു വയസുള്ള മകൾ നതാലിയയും അടങ്ങുന്നതാണ് അക്ഷയിന്‍റെ കുടുംബം. യൂറോപ്യൻ ക്രിക്കറ്റ് ഫെഡറേഷന്‍റെ കീഴിലുള്ള ഈ ടൂർണമെന്‍റിൽ പോളണ്ട്, യുക്രയ്ൻ, ലിത്വാനിയ, ഐസ്‌ലാൻഡ് എന്നീ രാജ്യങ്ങളാണ് മാറ്റുരയ്ക്കുന്നത്. ജൂലൈ…

Read More

വിരമിക്കല്‍ ഉടനടിയില്ല: ധോണി

ചെന്നൈ: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വിരാമമിട്ട് ഇന്ത്യന്‍ താരവും ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനുമായ എം.എസ്. ധോണി. ഐപിഎല്‍ 2026 സീസണില്‍ കളിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് വിരമിക്കൽ സംബന്ധിച്ച് ധോണി മറുപടി നൽകിയത്. “വരുന്ന ആറ്, എട്ട് മാസങ്ങളില്‍ കഠിന പരിശീലനം നടത്തി ശരീരവും കായികക്ഷമതയും ട്വന്‍റി-20 കളിക്കാന്‍ അനുവദിക്കുമോ എന്ന് വിലയിരുത്തും. അതിനുശേഷമാണ് ഭാവിയെ കുറിച്ചുള്ള തീരുമാനം’’ – ധോണി വ്യക്തമാക്കി. നാൽപ്പത്തിമൂന്നുകാരനായ ധോണി കരിയറിന്‍റെ അവസാന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. 2025 സീസൺ ഐപിഎല്ലിൽ ധോണിയുടെ ബാറ്റിംഗ് പൊസിഷനിലും ശൈലിയിലും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ധോണി വിരമിക്കണമെന്നും അതിനുള്ള സമയം അതിക്രമിച്ചതായും നിരവധി മുന്‍ താരങ്ങള്‍ തുറന്നടിച്ചു. അതേസമയം, പ്രതാപകാലത്തെ ധോണി ബ്രില്ല്യന്‍സ് ഈ സീസണിലെ പല മത്സരങ്ങളിലും വിക്കറ്റിനു പിന്നില്‍ കണ്ടു. സീസണില്‍ നിലവിൽ അവസാന സ്ഥാനക്കാരായ ചെന്നൈ…

Read More

ഇന്ത്യ-പാക് സംഘർഷം; ഐപിഎൽ മത്സരങ്ങൾ റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ റദ്ദാക്കി. കേന്ദ്രത്തിന്‍റേതാണ് തീരുമാനം. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി. ഐപിഎല്ലില്‍ വ്യാഴാഴ്ച ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടന്ന പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപ്റ്റല്‍സ് മത്സരം അതിര്‍ത്തിയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് പൂര്‍ത്തിയാക്കാനാവാതെ ഉപേക്ഷിച്ചിരുന്നു. ഡൽഹിക്കെതിരെ പഞ്ചാബ് ബാറ്റിംഗ് തുടരവെയാണ് മാച്ച് ഒഫീഷ്യൽസിന് അതിർത്തി ജില്ലകളിലെ പാക് ആക്രമണത്തിന്‍റെ അറിയിപ്പ് ലഭിച്ചത്. പിന്നാലെ ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ ഓഫായി. ഉടൻ മത്സരവും നിർത്തിവച്ചു. ഈ സമയം മത്സരം കാണാനായി പതിനായിരക്കണക്കിന് ക്രിക്കറ്റ് ആരാധകർ സ്റ്റേഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ കാണികൾ ഉടൻ സ്റ്റേഡിയം വിടണമെന്ന് പിന്നാലെ ഉദ്യോഗസ്ഥർ അറിയിച്ചതോടെയാണ് കാര്യങ്ങളുടെ ഗൗരവം എല്ലാവര്‍ക്കും ബോധ്യപ്പെട്ടത്. ഇതിന് പിന്നാലെ ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ തന്നെ നേരിട്ട് ഗ്രൗണ്ടിലിറങ്ങി ആരാധകരെ സാഹചര്യം ബോധ്യപ്പെടുത്തി.

Read More

ത്രിരാഷ്‌ട്ര വനിതാ ഏകദിന ക്രിക്കറ്റ്; ഇന്ത്യ ഫൈനലിൽ

കൊളംബോ: ത്രിരാഷ്‌ട്ര വനിതാ ഏകദിന ക്രിക്കറ്റിൽ ഹർമൻപ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യ ഫൈനലിൽ. ബാറ്റർമാരുടെ പൂരപ്പറന്പായി മാറിയ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ 23 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ കടന്നു. ജെമീമ റോഡ്രിഗസാണ് (101 പന്തിൽ 123 റണ്‍സ്) കളിയിലെ താരം. സ്കോർ: ഇന്ത്യ: 50 ഓവറിൽ 337/9. ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 314/7.

Read More