യുഎസില്‍ നടന്ന വേള്‍ഡ് പോലീസ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ്; സുവര്‍ണ നേട്ടവുമായി മരീന ജോർജ്

മലമടക്കുകളില്‍ പരിശീലനം നടത്തി ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി മരീന ജോര്‍ജ്. അമേരിക്കയില്‍ നടന്ന വേള്‍ഡ് പോലീസ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കുവേണ്ടി ലോംഗ് ജംപിലും ഹെപ്റ്റാത്തലണിലും ഇരട്ട സ്വര്‍ണം നേടിയാണ് മരീന രാജ്യത്തിനഭിമാനമായത്. എഴുപതോളം രാജ്യങ്ങളാണ് ഒന്നിന് യുഎസിലെ അലബാമയില്‍ ആരംഭിച്ച വേള്‍ഡ് പോലീസ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ രണ്ടിനങ്ങളിലും തുടര്‍ച്ചയായി രണ്ടാം വര്‍ഷം സ്വര്‍ണം കരസ്ഥമാക്കുന്ന ആദ്യ വനിതകൂടിയാണ് മരീന. കഴിഞ്ഞതവണ കാനഡയില്‍ നടന്ന പോലീസ് ചാമ്പ്യന്‍ഷിപ്പിലും ഇതേ ഇനങ്ങളില്‍ മരീന രണ്ട് സ്വര്‍ണം നേടിയിരുന്നു. കോമ്പയാര്‍ കൊച്ചുകുന്നുംപുറത്ത് ടിജോ തോമസിന്‍റെ ഭാര്യയാണ് കുട്ടിക്കാനം കെഎപി – 5 ബറ്റാലിയനിലെ ഉദ്യോഗസ്ഥയായ മരീന. ഭര്‍ത്താവ് ടിജോ ഇടുക്കി എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ആറ് മാസമായി മത്സരത്തിനുവേണ്ടി മരീന പരിശീലനം നടത്തിയത് നെടുങ്കണ്ടത്തെ ഹൈ ആള്‍ട്ടിട്യൂഡ് സ്റ്റേഡിയത്തിലാണ്. വാഴത്തോപ്പ്, കാല്‍വരിമൗണ്ട് കാല്‍വരി സ്‌കൂളുകളിലും…

Read More

ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍

ഒര്‍ലാന്‍ഡോ: ഫിഫ 2025 ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടങ്ങള്‍ക്ക് ഈ രാത്രി തുടക്കം. ബ്രസീല്‍ ക്ലബ് ഫ്‌ളുമിനെന്‍സും സൗദി അറേബ്യയില്‍നിന്നുള്ള അല്‍ ഹിലാല്‍ എഫ്‌സിയും തമ്മിലാണ് ആദ്യ ക്വാര്‍ട്ടര്‍. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30നു കിക്കോഫ് നടക്കും. ശനി പുലര്‍ച്ചെ 6.30നാണ് രണ്ടാം ക്വാര്‍ട്ടര്‍ പോരാട്ടം. ബ്രസീല്‍ ക്ലബ്ബായ പാല്‍മീറസും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയും തമ്മിലാണ് രണ്ടാമത്തെ ക്വാര്‍ട്ടര്‍. ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീക്വാര്‍ട്ടറില്‍ അട്ടിമറിച്ചാണ് അല്‍ ഹിലാല്‍ ക്വാര്‍ട്ടറില്‍ എത്തിയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തില്‍ 4-2നായിരുന്നു സൗദി ക്ലബ്ബിന്‍റെ ജയം. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്‍റര്‍ മിലാനെ 0-2നു തകര്‍ത്താണ് ഫ്‌ളുമിനെന്‍സ് ക്വാര്‍ട്ടറില്‍ എത്തിയത്.

Read More

നായയുടെ കടിയേറ്റ കബഡി താരം മരിച്ചു

ബുലന്ദ്ഷർ (യുപി): രണ്ടുമാസം മുന്പ് നായയുടെ കടിയേറ്റ സംസ്ഥാന മുൻ കബഡി താരം അന്തരിച്ചു. ബുലന്ദ്ഷറിലെ ഫറാന സ്വദേശിയായ ബ്രിജേഷ് (22) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് അഴുക്കുചാലിൽ അകപ്പെട്ട നായ്ക്കുട്ടിയെ രക്ഷിക്കുന്നതിനിടെയാണ് ബ്രിജേഷിനു കടിയേറ്റത്. നായ്ക്കുട്ടി കടിച്ചതു കാര്യമാക്കാതിരുന്ന ബ്രിജേഷിന്‍റെ ആരോഗ്യനില കഴിഞ്ഞ ആഴ്ച മുതൽ വഷളാകുകയായിരുന്നു. പേവിഷ ബാധയ്ക്കെതിരായ വാക്സിൻ എടുക്കാതിരുന്നതാണ് ബ്രിജേഷിന്‍റെ ജീവൻ നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. ബ്രിജേഷിന്‍റെ മരണശേഷം, മുൻകരുതൽ നടപടിയായി ഫരാന ഗ്രാമത്തിലെ 29 പേർക്ക് ആന്‍റി റാബിസ് വാക്സിനുകൾ നൽകിയതായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.  

Read More

പതിറ്റാണ്ടുകളുടെ പ്രണയം: റുട്ടെയെയും മൂന്ന് പിഞ്ചു മക്കളെയും തനിച്ചാക്കി ജോട്ടോ മറഞ്ഞു

സ്‌കൂള്‍ കാലഘട്ടം മുതല്‍ ഒന്നിച്ചായിരുന്ന റുട്ടെ കാര്‍ഡോസോയെ തനിച്ചാക്കിയാണ് ഡിയോഗോ ജോട്ടയുടെ അന്ത്യയാത്ര. ഇരുവരും തമ്മില്‍ പതിറ്റാണ്ടുകളുടെ പ്രണയം. പ്രണയവല്ലരിയില്‍ മൂന്നു മക്കള്‍, ഒടുവില്‍ കഴിഞ്ഞ മാസം ഔദ്യോഗികമായി വിവാഹിതരായി. സന്തോഷദിനങ്ങള്‍ക്കു കണ്ണീരുപ്പു നല്‍കി ജോട്ട മടങ്ങി… ഹൈസ്‌കൂളില്‍വച്ചാണ് റുട്ടെ കാര്‍ഡോസോയും ഡിയോഗോ ജോട്ടയും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും പ്രണയബദ്ധരായതും. 2013ല്‍ ക്ലബ് കരിയറിലേക്ക് പിച്ചവച്ചപ്പോള്‍ മുതല്‍ ഇരുവരും ഡേറ്റിംഗിലായിരുന്നു. 2013ല്‍ പാക്കോസ് ഡി ഫെരേരയില്‍നിന്ന് പോര്‍ട്ടോയിലേക്ക് ജോട്ടോ ചേക്കേറിയപ്പോഴും തുടര്‍ന്ന് വോള്‍വര്‍ഹാംപ്ടണിലും ലിവര്‍പൂളിലുമെല്ലാം ഇരുവരും ഒന്നിച്ചുതന്നെ. വിവാഹത്തിന്‍റെ 10-ാം നാളില്‍ വേർപാട് 2020 ഓഗസ്റ്റില്‍ ഇരുവരും ആദ്യകുട്ടിയെ പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. 2021 ഫെബ്രുവരിയില്‍ ആദ്യകുട്ടി ജനിച്ചു, ഡെനിസ്. തുടര്‍ന്ന് 2023 മാര്‍ച്ചില്‍ രണ്ടാമത്തെ ആണ്‍കുഞ്ഞ്, ഡുവാര്‍ട്ടെ. 2024 നവംബറില്‍ ഒരു പെണ്‍കുഞ്ഞും… 2025 ജൂണ്‍ 22നായിരുന്നു റുട്ടെയും ജോട്ടയും ഔദ്യോഗികമായി വിവാഹിതരായത്. വിവാഹത്തിന്‍റെ 10-ാംനാള്‍, റുട്ടെയ്ക്കൊപ്പം കുഞ്ഞുമക്കളെയും…

Read More

ഫിഫ ക്ലബ് ലോകകപ്പ് ക്വാര്‍ട്ടര്‍ ലൈനപ്പായി

മയാമി: ഫിഫ 2025 ക്ലബ് ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം വ്യക്തമായി. അവസാന പ്രീക്വാര്‍ട്ടറുകളില്‍ സ്പാനിഷ് ക്ലബ് റയല്‍ മാഡ്രിഡ് 1-0ന് യുവന്‍റസിനെയും ജര്‍മന്‍ ടീമായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് 2-1നു മോണ്ടെറിയെയും കീഴടക്കിയതോടെയാണിത്. ക്വാര്‍ട്ടറില്‍ പ്രവേശിച്ചതില്‍ അഞ്ച് ടീമുകളും (പിഎസ്ജി, ബയേണ്‍, റയല്‍, ഡോര്‍ട്ട്മുണ്ട്, ചെല്‍സി) യൂറോപ്പില്‍നിന്നുള്ളതാണ്. ബ്രസീലില്‍നിന്ന് രണ്ടു ടീമുകള്‍ (ഫ്‌ളുമിനെന്‍സ്, പാല്‍മീറസ്) അവസാന എട്ടില്‍ ഇടംപിടിച്ചപ്പോള്‍ ഏഷ്യയുടെ സാന്നിധ്യമായി സൗദി അറേബ്യയിലെ അല്‍ ഹിലാലും ക്വാര്‍ട്ടറിലുണ്ട്. ക്വാര്‍ട്ടറില്‍ രണ്ട് ഓള്‍ യൂറോപ്പ് പോരാട്ടം (മാഡ്രിഡ് x ഡോര്‍ട്ട്മുണ്ട്, പിഎസ്ജി x ബയേണ്‍) അരങ്ങേറും. മാഡ്രിഡ് x ഡോര്‍ട്ട്മുണ്ട് റയല്‍ മാഡ്രിഡ് അക്കാദമിയില്‍നിന്നെത്തിയ 21കാരന്‍ ഗോണ്‍സാലോ ഗാര്‍സിയയുടെ ഗോളിലാണ് ഇറ്റാലിയന്‍ ക്ലബ്ബിന്‍റെ ഭീഷണി സ്പാനിഷ് ടീം മറികടന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 54-ാം മിനിറ്റില്‍ ഗാര്‍സിയ റയല്‍ മാഡ്രിഡിന്‍റെ ജയം കുറിച്ച ഗോള്‍ സ്വന്തമാക്കി, ടൂര്‍ണമെന്‍റില്‍…

Read More

ബുംറയ്ക്കു വിശ്രമം

ബിര്‍മിംഗ്ഹാം: ഇംഗ്ലണ്ടിന് എതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയെ ഉള്‍പ്പെടുത്തിയില്ല. താരത്തിന്‍റെ അധ്വാനഭാരം കുറയ്ക്കുന്നതിന്‍റെ ഭാഗമായാണിത്. ഇംഗ്ലണ്ടിന് എതിരായ അഞ്ച് മത്സര ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ മൂന്ന് എണ്ണത്തില്‍ മാത്രമേ ബുംറ കളിക്കുകയുള്ളൂ എന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. ലീഡ്‌സിലെ ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്‌സില്‍ ബുംറ അഞ്ച് വിക്കറ്റ് സ്വന്തമാക്കി. ബിര്‍മിംഗ്ഹാമിലെ എജ്ബാസ്റ്റണ്‍ മൈതാനത്തു നടക്കുന്ന രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ശ്രദ്ധേയമായ മൂന്നു മാറ്റങ്ങള്‍ ഇന്ത്യ നടത്തി. ബുംറയ്ക്കു പുറമേ ലീഡ്‌സില്‍ കളിച്ച ഷാര്‍ദുള്‍ ഠാക്കൂര്‍, സായ് സുദര്‍ശന്‍ എന്നിവരെ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല.

Read More

ഡോ. പ്രിൻസ് കെ. മറ്റം ഇന്‍റർനാഷണൽ ബാസ്കറ്റ്ബോൾ ഫെഡറേഷൻ കമ്മീഷണർ

കോട്ടയം: തൊടുപുഴ സ്വദേശിയായ ഡോ. പ്രിന്‍സ് കെ. മറ്റം ഫിബ കമ്മീഷണര്‍. തമിഴ്‌നാട് സ്വദേശി വി.പി. ധനപാല്‍, ബി. ശ്രീധര്‍ എന്നിവരാണ് മറ്റ് രണ്ട് ഫിബ കമ്മീഷണര്‍മാര്‍. ഡോ. പ്രിന്‍സ് ഇടുക്കി മുട്ടം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ അസിസ്റ്റന്‍റ് സര്‍ജനാണ്. തൊടുപുഴയിലെ അല്‍ അസ്ഹര്‍ ഡെന്‍റല്‍ കോളജിലെ പ്രഫ. ഡോ. ബിജിമോള്‍ ജോസാണ് ഭാര്യ.

Read More

നിലനിര്‍ത്തപ്പെട്ട താരങ്ങളുടെ പട്ടികയില്‍ സച്ചിന്‍, വിഘ്‌നേഷ്, രോഹന്‍…

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്‍റി-20 പോരാട്ടത്തിന്‍റെ രണ്ടാം സീസന്‍റെ താരലേലം അഞ്ചിന് നടക്കാനിരിക്കേ നിലനിര്‍ത്തുന്ന താരങ്ങളുടെ പട്ടിക ടീമുകള്‍ പുറത്ത് വിട്ടു. ഏരീസ് കൊല്ലം സെയിലേഴ്‌സും ആലപ്പി റിപ്പിള്‍സും കാലിക്കട്ട് ഗ്ലോബ്‌സ്റ്റാഴ്‌സും നാല് താരങ്ങളെ വീതം നിലനിര്‍ത്തി. ട്രിവാണ്‍ഡ്രം റോയല്‍സ് മൂന്ന് താരങ്ങളെയാണ് നിലനിര്‍ത്തിയത്. നാല് താരങ്ങളെ വീതമാണ് ഓരോ ടീമുകള്‍ക്കും നിലനിര്‍ത്താനാവുക. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, തൃശൂര്‍ ടൈറ്റന്‍സ് ടീമുകള്‍ ആരെയും നിലനിര്‍ത്തിയില്ല. ഏരീസ് കൊല്ലം സെയിലേഴ്‌സ്: സച്ചിന്‍ ബേബി, എന്‍.എം. ഷറഫുദീന്‍, അഭിഷേക് ജെ. നായര്‍, ബിജു നാരായണന്‍ എന്നിവരെ നിലനിര്‍ത്തി. സച്ചിന് 7.5ഉം ഷറഫുദീനെ അഞ്ച് ലക്ഷം രൂപയും നല്‍കിയാണ് നിലനിര്‍ത്തിയത്. അഭിഷേകിനും ബിജു നാരായണനും 1.5 ലക്ഷം വീതമാണ് ലഭിക്കുക. ആലപ്പി റിപ്പിള്‍സ്: മുഹമ്മദ് അസറുദ്ദീന്‍, അക്ഷയ് ചന്ദ്രന്‍, വിഘ്‌നേഷ് പുത്തൂര്‍, ടി.കെ. അക്ഷയ് എന്നിവരെനിലനിര്‍ത്തി. അസറുദ്ദീനെ ഏഴര…

Read More

കേരളത്തിന്‍റെ ആര്‍ബിറ്റര്‍ കമ്മീഷന്‍ ചെയര്‍മാനായി ജിസ്‌മോനെ നിയോഗിച്ചു

കോട്ടയം: കേരളത്തിന്‍റെ ആര്‍ബിറ്റര്‍ കമ്മീഷന്‍ ചെയര്‍മാനായി ഇന്‍റര്‍നാഷണല്‍ ആര്‍ബിറ്റര്‍ ജിസ്‌മോനെ വീണ്ടും നിയോഗിച്ചു. ലോക ചെസ് ഫെഡറേഷന്‍റെ അന്താരാഷ്‌ട്ര അര്‍ബിറ്റര്‍ ടൈറ്റില്‍ കേരളത്തില്‍ നിന്നും ആദ്യമായി ലഭിച്ച വ്യക്തിയാണ്. മേലുകാവുമറ്റം സ്വദേശിയായ ജിസ്‌മോന്‍, ചെമ്മലമറ്റം ലിറ്റില്‍ ഫ്‌ളവര്‍ ഹൈസ്‌കൂളിലെ ഗണിതശാസ്ത്ര അധ്യാപകനാണ്.

Read More

ബര്‍മിംഗ്ഹാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിംഗ്; ബുംറ ടീമിലില്ല

ബര്‍മിംഗ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ്. എജ്ബാസ്റ്റണിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് തോറ്റ ടീമില്‍ മൂന്ന് മാറ്റങ്ങളോടെയാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. അതേസമയം, ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. പേസര്‍ ജസ്പ്രീത് ബുംറക്ക് പകരം ആകാശ് ദീപ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. ശാർദുല്‍ താക്കൂറിന് പകരം സ്പിന്നര്‍ വാഷിംഗ്ടണ്‍ സുന്ദറും സായ് സുദര്‍ശന് പകരം നീതീഷ് കുമാര്‍ റെഡ്ഡിയും അന്തിമ ഇലവനിൽ ഇടംപിടിച്ചു. ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, കരുൺ നായർ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ…

Read More