ഇന്ത്യ x പാക് ക്രിക്കറ്റിന്‍റെ ആവശ്യമില്ല!

ലണ്ടന്‍: ഐസിസി ടൂര്‍ണമെന്‍റുകളില്‍നിന്ന് ഇന്ത്യ x പാക്കിസ്ഥാന്‍ ക്രിക്കറ്റ് പോരാട്ടം ഒഴിവാക്കണമെന്ന നിര്‍ദേശവുമായി മൈക്ക് ആതര്‍ട്ടണ്‍. ചിരവൈരികളായ ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരം രാഷ്‌ട്രീയ താത്പര്യങ്ങളിലേക്ക് പൂര്‍ണമായി മാറ്റപ്പെട്ടതായി നിരീക്ഷിച്ചാണ് ആതര്‍ട്ടണ്‍ ഈ നിര്‍ദേശം. ദ ടൈംസ് ലണ്ടനില്‍ തന്‍റെ കോളത്തിലാണ് ഇംഗ്ലീഷ് മുന്‍താരം തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്. 2025 എസിസി ഏഷ്യ കപ്പ് ട്വന്‍റി-20 ക്രിക്കറ്റില്‍ ഇന്ത്യ, പാക് താരങ്ങള്‍ ഹസ്തദാനം നല്‍കാതിരുന്നതും ചാമ്പ്യന്മാരായ ഇന്ത്യ, പാക്കിസ്ഥാന്‍മന്ത്രിയായ എസിസി പ്രസിഡന്‍റ് മൊഹ്‌സിന്‍ നഖ്‌വിയില്‍നിന്ന് ട്രോഫി സ്വീകരിക്കാതിരുന്നതും നഖ്‌വി ട്രോഫിയുമായി മടങ്ങിയതുമെല്ലാം ആതര്‍ട്ടണ്‍ ചൂണ്ടിക്കാട്ടി. 2013 മുതല്‍ നടന്ന എല്ലാ ഐസിസി പോരാട്ടവേദികളിലും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ x പാക്കിസ്ഥാന്‍ മത്സരം അരങ്ങേറിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ഏറ്റുമുട്ടലിലൂടെ ലഭിക്കുന്ന വന്‍ സാമ്പത്തിക നേട്ടമാണ് ഐസിസി ഇക്കാലമത്രയും ലക്ഷ്യവച്ചത്. ഇരു ടീമിനെയും രണ്ട് ഗ്രൂപ്പിലാക്കിയാല്‍…

Read More

വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ലോകകപ്പ്: ഇന്ത്യക്കു ജയം; ഇന്ത്യ സെമി പ്രവേശന സാധ്യത നിലനിര്‍ത്തി

കൊച്ചി: കാക്കനാട് യുഎസ്‌സി ഗ്രൗണ്ടില്‍ നടക്കുന്ന വനിതാ ബ്ലൈന്‍ഡ് ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്ത്യക്കു ജയം. പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ജയത്തോടെ ഇന്ത്യ സെമി പ്രവേശന സാധ്യത നിലനിര്‍ത്തി. ഇന്ത്യക്കുവേണ്ടി അക്ഷര റാണ, ഷിഫാലി റാവത് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ആദ്യമത്സരത്തില്‍ ഇന്ത്യ ബ്രസീലിനോടു തോറ്റിരുന്നു. ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍ ജപ്പാനും അര്‍ജന്‍റീനയും തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കി. ഗ്രൂപ്പ് ബിയിലെ മത്സരത്തില്‍ ജപ്പാന്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് കാനഡയെയും അര്‍ജന്‍റീന ഏകപക്ഷീയമായ ഒരു ഗോളിന് തുര്‍ക്കിയെയുമാണ് തോൽപ്പിച്ചത്. ഗ്രൂപ്പ് എയില്‍ ബ്രസീലും ഇംഗ്ലണ്ടും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു.

Read More

ടോപ് ഗിയറില്‍ നാപ്പോളി

നേപ്പിള്‍സ്: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളില്‍ നാപ്പോളി പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത്. ആറാം റൗണ്ട് പോരാട്ടത്തില്‍ ജെനോവയെ ഒന്നിന് എതിരേ രണ്ടു ഗോളുകള്‍ക്കു കീഴടക്കിയാണ് നാപ്പോളി ഒന്നാം സ്ഥാനത്ത് എത്തിയത്. 2025-26 സീസണില്‍ നാപ്പോളിയുടെ അഞ്ചാം ജയം. ജെഫ് എഖതോര്‍ 33-ാം മിനിറ്റില്‍ നേടിയ ഗോളില്‍ ആദ്യ പകുതിയില്‍ ജെനോവ ലീഡ് നേടിയിരുന്നു. എന്നാല്‍, ഫ്രാങ്ക് അംഗുയിസ (57’), റാസ്മസ് ഹോജ്‌ലണ്ട് (75’) എന്നിവരിലൂടെ നാപ്പോളി ജയം സ്വന്തമാക്കി. യുവന്‍റസും എസി മിലാനും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞപ്പോള്‍ എഎസ് റോമ 2-1ന് ഫിയോറെന്‍റീനയെ തോല്‍പ്പിച്ചു. ബൊലോഞ്ഞ 4-0നു പിസയെ തകര്‍ത്തു. ലീഗില്‍ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 15 പോയിന്‍റ് വീതമുള്ള നാപ്പോളിയും എഎസ് റോമയുമാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍. എസി മിലാന്‍ (13), ഇന്‍റര്‍ മിലാന്‍ (12), യുവന്‍റസ് (12) ടീമുകളാണ് തുടര്‍ന്നുള്ള…

Read More

ക്രാന്തി ഗൗഡ് വനിതാ ബുംറ

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു വനിതാ ബുംറയുണ്ടെങ്കില്‍ അത് ക്രാന്തി ഗൗഡാണെന്നു നിസംശയം പറയാം. ജസ്പ്രീത് ബുംറയുടെ പേസ് ബൗളിംഗിന്‍റെ കൃത്യത പുരുഷ ക്രിക്കറ്റ് ലോകത്തില്‍ നാളുകളേറയായി തരംഗമായി തുടരുകയാണ്. പരിക്കിനെത്തുടര്‍ന്ന് മൂര്‍ച്ച അല്‍പം കുറഞ്ഞെങ്കിലും ബുംറയുടെ പന്തുകളെ അതിജീവിക്കാന്‍ ബാറ്റര്‍മാര്‍ ഇപ്പോഴും വിഷമിക്കുന്നു. ഇതിനിടയിലാണ് 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്രാന്തി ഗൗഡിന്‍റെ മാസ്മരിക ബൗളിംഗ്. സ്വിംഗും സീമും സമന്വയിപ്പിച്ച പേസ് ആക്രമണവുമായി 22കാരിയായ ക്രാന്തി ഗൗഡ് ഇന്ത്യയുടെ ബൗളിംഗ് ആക്രമണം നയിക്കുന്നു. ലോകകപ്പില്‍ പാക്കിസ്ഥാന് എതിരേ കൊളംബോയില്‍ ഇന്ത്യ 88 റണ്‍സ് ജയം നേടിയപ്പോള്‍ പ്ലെയര്‍ ഓഫ് ദ മാച്ച് ആയത് ക്രാന്തി ഗൗഡ് ആയിരുന്നു. 10 ഓവറില്‍ വെറും 20 റണ്‍സ് മാത്രം നല്‍കി ക്രാന്തി വീഴ്ത്തിയത് പാക്കിസ്ഥാന്‍റെ മൂന്നു വിക്കറ്റ്. 10 ഓവറിനിടെ മൂന്ന് മെയ്ഡനും ക്രാന്തി എറിഞ്ഞു.…

Read More

ഛേത്രി, സഹല്‍ ഇന്ത്യന്‍ ടീമില്‍

ബംഗളൂരു: സിംഗപ്പുരിന് എതിരായ ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയും മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദും ഇടം പിടിച്ചു. കോച്ച് ഖാലിദ് ജമീല്‍ ഇന്നലെ പ്രഖ്യാപിച്ച 23 അംഗ ഇന്ത്യന്‍ ടീമിലാണ് ഇരുവരും ഉള്‍പ്പെട്ടത്. പരിക്കേറ്റു വിശ്രമത്തിലായിരുന്ന സന്ദേശ് ജിങ്കനും ടീമിലുണ്ട്. രാജ്യാന്തര ഫുട്‌ബോളില്‍നിന്നുള്ള വിരമിക്കില്‍ റദ്ദാക്കി തിരിച്ചെത്തിയ 41കാരനായ സുനില്‍ ഛേത്രി ഓഗസ്റ്റ് – സെപ്റ്റംബറില്‍ നടന്ന കാഫ നേഷന്‍സ് കപ്പില്‍ പങ്കെടുത്ത ഇന്ത്യന്‍ ടീമില്‍ ഇല്ലായിരുന്നു. സിംഗപ്പുരിന് എതിരായ യോഗ്യതാ മത്സരം ഈ മാസം ഒമ്പതിന് സിംഗപ്പുര്‍ നാഷണല്‍ സ്റ്റേഡിയത്തിലാണ്. എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ട് ഗ്രൂപ്പ് സിയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. രണ്ടു മത്സരങ്ങളില്‍നിന്ന് നാലു പോയിന്‍റുള്ള സിംഗപ്പുര്‍, ഹോങ്കോംഗ് ടീമുകളാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. ഗ്രൂപ്പ് ചാമ്പ്യന്മാരാണ് 2027…

Read More

വനിതാ ഫുട്ബോളിൽ പുത്തൻ താരോദയം; തമീന ഫാത്തിമ

പ്രതിസന്ധികളെ തരണംചെയ്ത് അതിജീവനത്തിന്‍റെ പുത്തൻതാരോദയമായി തമീന ഫാത്തിമ. എഎഫ്സി വുമണ്‍സ് ( അണ്ടർ 17) ഏഷ്യൻ കപ്പ് ക്വാളിഫയർ മത്സരത്തിൽ ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിപ്പെണ്‍കൊടി. വാടകവീട്ടിലെ സാന്പത്തികഞെരുക്കത്തിനിടയിലും ഫുട്ബോളിനെ അഗാധമായി പ്രണയിച്ച കൊച്ചുമിടുക്കിയുടെ ഉദയത്തിനുപിന്നിൽ ഒരു കഥയുണ്ട്. ലോർഡ്സ് അക്കാദമി പ്രവേശം 2021 ഏപ്രിൽ. ലോർഡ്സ് ഫുട്ബോൾ അക്കാദമിയുടെ പുതിയ പരിശീലനകേന്ദ്രം കലൂർ കറുകപ്പിള്ളി ജംഗ്ഷനിലെ സാരഥി സ്പോർട്സ് സെന്‍ററിൽ തുടങ്ങിയ സമയം. ദിവസവും ഒരു കൊച്ചുപെണ്‍കുട്ടി ടർഫ് ഗ്രൗണ്ടിനു പുറത്ത് സൈക്കിളിൽവന്ന് ഗോൾ പോസ്റ്റിനുസമീപം നെറ്റിലൂടെ കളികണ്ടു നിൽക്കുന്നത് ലോർഡ്സ് അക്കാദമി ഉടമസ്ഥൻ ഡെറിക് ഡിക്കോത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടു. ആരെങ്കിലും അവളെ നോക്കുന്നുവെന്നറിഞ്ഞാൽ ഒന്നുമറിയാത്തമട്ടിൽ സൈക്കിൾ ചവിട്ടി മുന്നോട്ടുപോകും. കുറച്ചുകഴിഞ്ഞ് അവിടേക്കുതന്നെ തിരികെയെത്തും. മൂന്നുനാലു ദിവസം ഇതുകണ്ടപ്പോൾ ഡെറിക് അടുത്തുചെന്ന് അവളോടു ചോദിച്ചു: “നിനക്ക് കളിക്കാൻ ആഗ്രഹമുണ്ടോ’’. ഉവ്വെന്ന് തലയാട്ടി. പക്ഷേ, സ്പോർട്സ് കിറ്റ്…

Read More

ഓസ്ട്രേലിയൻ പര്യടനത്തിന് സഞ്ജു

മുംബൈ: 2025 ഏഷ്യ കപ്പ് നേട്ടത്തിനുശേഷം ഇന്ത്യന്‍ ട്വന്‍റി-20 ടീമിന്‍റെ അടുത്ത പോരാട്ടവേദി ഓസ്‌ട്രേലിയ. ഏഷ്യ കപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയയ്ക്കെതിരായ ട്വന്‍റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലും ഉള്‍പ്പെട്ടു. ഈ മാസം 29 മുതലാണ് ഓസ്‌ട്രേലിയ x ഇന്ത്യ അഞ്ച് മത്സര ട്വന്‍റി-20 പരമ്പര. പരിക്കിനെത്തുടര്‍ന്ന് ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കി. ഇന്ത്യയുടെ ട്വന്‍റി-20 ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ, അര്‍ഷദീപ് സിംഗ്, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍.

Read More

വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ്: കൊച്ചിയിൽ കിക്കോഫ്

കൊച്ചി: ഇന്ത്യൻ ബ്ലൈൻഡ് ഫുട്ബോൾ ഫെഡറേഷൻ (ഐബിഎഫ്എഫ്) സംഘടിപ്പിക്കുന്ന വനിതാ ബ്ലൈൻഡ് ഫുട്ബോൾ ലോകകപ്പ് മത്സരങ്ങൾ ഇന്നുമുതൽ 11 വരെ കാക്കനാട് യുണൈറ്റഡ് സ്പോർട്സ് സെന്‍ററിൽ. ഇന്ത്യക്കു പുറമെ ബ്രസീൽ, അർജന്‍റീന, ഇംഗ്ലണ്ട്, പോളണ്ട്, തുർക്കി, കാനഡ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ ടീമുകളും പങ്കെടുക്കും. മത്സരങ്ങളുടെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് നടക്കും. ഹൈക്കോടതി ജഡ്ജിമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, രാജ വിജയരാഘവൻ, ബെച്ചു കുര്യൻ തോമസ്, പി. ഗോപിനാഥ് എന്നിവർ കണ്ണുകെട്ടി വിളക്കേൽപ്പിക്കൽ നടത്തിയാണ് ഉദ്ഘാടനം നിർവഹിക്കുക. ഇന്ത്യയും ബ്രസീലും തമ്മിലുള്ള ആദ്യമത്സരം.

Read More

കേരളത്തിന്‍റെ കൗമാര വിസ്മയം ഗൗതം

ഗുണ്ടൂര്‍ (ആന്ധ്രപ്രദേശ്): 62-ാമത് ദേശീയ സീനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ ഗൗതം കൃഷ്ണ രണ്ടാം സ്ഥാനത്തോടെ ഇന്ത്യന്‍ ടീമില്‍ ഇടം നേടി. 21-ാം സ്വീഡ് ആയിരുന്ന ഗൗതം, 11 റൗണ്ട് മത്സരങ്ങള്‍ക്കൊടുവില്‍, പോയിന്‍റ് നിലയില്‍ തമിഴ്‌നാടിന്‍റെ ഒന്നാം സ്വീഡ് ഇനിയനുമായി തുല്യത പാലിച്ചു. എന്നാല്‍, മികച്ച ടൈബ്രേക്കര്‍ സ്‌കോറിന്‍റെ അടിസ്ഥാനത്തില്‍ ഇനിയന് ചാമ്പ്യന്‍ പട്ടവും ഗൗതം കൃഷ്ണയ്ക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. കേരളത്തില്‍ നിന്നും ആദ്യമായാണ് ഒരാള്‍ക്ക് ഈ നേട്ടം ലഭിക്കുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്വീഡും ചാമ്പ്യനുമായ ഇനിയുമായി സമനില പാലിച്ച് ഗൗതം, മൂന്നുതവണ കോമണ്‍വെല്‍ത്ത് ചാമ്പ്യനായ അഭിജിത്തിനെ തോല്‍പ്പിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യന്‍ എന്ന ബഹുമതിയാണ് തലനാരിഴയ്ക്ക് 15കാരനായ ഇന്‍റര്‍നാഷണല്‍ മാസ്റ്റര്‍ ഗൗതം കൃഷ്ണയ്ക്കു നഷ്ടപ്പെട്ടത്. ജി. ആകാശിന്‍റെ (16 വര്‍ഷം, 14 ദിവസം) പേരിലാണ് നിലവിലെ റിക്കാര്‍ഡ്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍…

Read More

ഇന്ത്യയിലേക്ക് വരുന്നത് അഭിമാനം: മെസി

ബുവാനോസ് ആരീസ്: ഈ വര്‍ഷം അവസാനം ഇന്ത്യയിലേക്ക് എത്തുന്നത് സ്ഥിരീകരിച്ച് അര്‍ജന്‍റൈന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. ഗോട്ട് ടൂര്‍ ഓഫ് ഇന്ത്യ 2025നായി ഇന്ത്യയില്‍ എത്തുന്നതു സ്ഥിരീകരിച്ച മെസി, ഫുട്‌ബോളിനെ പ്രണയിക്കുന്ന ഇന്ത്യയിലേക്ക് എത്തുന്നത് അഭിമാനകരമാണെന്നും വ്യക്തമാക്കി. നീണ്ട 14 വര്‍ഷത്തിനുശേഷമാണ് മെസി ഇന്ത്യയിലേക്ക് എത്തുന്നത്. ഈ വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ടു തവണ മെസി ഇന്ത്യ സന്ദര്‍ശിക്കുമെന്നതാണ് ശ്രദ്ധേയം. മെസിയുടെ വാക്കുകള്‍ “ഈ ട്രിപ്പ് എന്നെ സംബന്ധിച്ച് വലിയ അംഗീകാരമാണ്. ഇന്ത്യ പ്രത്യേകതകള്‍ നിറഞ്ഞ രാജ്യമാണ്. 14 വര്‍ഷം മുമ്പ് ഇന്ത്യ സന്ദര്‍ശിച്ചതിന്‍റെ ഊഷ്മളമായ ഓര്‍മകള്‍ ഇന്നും എനിക്കുണ്ട്. ഉജ്വല ആരാധകരുള്ള ഫുട്‌ബോളിനെ പ്രണയിക്കുന്ന നാടാണ് ഇന്ത്യ. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന പുതിയ തലമുറക്കാരെ കാണാനുള്ള അവസരമാണ് ഇപ്പോള്‍ വന്നു ചേര്‍ന്നിരിക്കുന്നത്’’- മെസി വ്യക്തമാക്കി. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്നതു സംബന്ധിച്ച് ആദ്യമായാണ് മെസി സ്ഥിരീകരണം…

Read More