2026-ലെ പൊതു അവധികൾ പ്രഖ്യാപിച്ചു; അവധി ദിനങ്ങള്‍ വിശദമായി അറിയാം…

തിരുവനന്തപുരം: 2026 വർഷത്തെ പൊതു അവധി ദിവസങ്ങൾ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജനുവരി 02 മന്നം ജയന്തി, 26 റിപ്പബ്ലിക് ദിനം, ഫെബ്രുവരി 15 മഹാശിവരാത്രി (ഞായർ), മാർച്ച് 20 ഈദ് ഉൽ ഫിത്തർ (റംസാൻ), ഏപ്രിൽ 02 പെസഹാ വ്യാഴം, 03 ദുഃഖവെള്ളി, 05 ഈസ്റ്റർ (ഞായർ), 14 അംബേദ്കർ ജയന്തി, 15 വിഷു, മേയ് 01 മേയ് ദിനം, 27 ബക്രീദ്, ജൂണ്‍ 25 മുഹറം, ജൂലൈ 12 കർക്കടക വാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, 25 ഒന്നാം ഓണം, മിലാഡി ഷെരീഫ്, 26 തിരുവോണം, 27 മൂന്നാം ഓണം, 28 നാലാംഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യൻകാളി ജയന്തി, സെപ്റ്റംബർ 04 ശ്രീകൃഷ്ണ ജയന്തി, 21 ശ്രീനാരായണഗുരു സമാധി, ഒക്‌ടോബർ 02 ഗാന്ധിജയന്തി, 20 മഹാനവമി, 21 വിജയദശമി, നവംബർ 08 ദീപാവലി…

Read More

വാടാ മോനേ ഒരു ലാർജ് അടിച്ചിട്ട് പോകാം… കടുവയെ താലോലിച്ച് മദ്യം നൽകി വയോധികൻ; വീഡിയോയ്ക്ക് പിന്നിലെ സത്യമെന്ത്

നിർമിത ബുദ്ധിയുടെ വരവോടെ വളരെ വലിയ മാറ്റമാണ് ലോകത്ത് ഉണ്ടായിരിക്കുന്നത്. എഐ ക്രിയേറ്റ്ഡ് വീഡിയോകൾ സമീപ കാലത്ത് വളരെ വലിയ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ്. സത്യമേത് മിഥ്യ ഏതെന്ന് തിരിച്ചറിയാൻ പോലും സാധിക്കാത്ത ഒരു ലോകത്താണ് നാമിപ്പോൾ ജീവിക്കുന്നത്. അത്തരത്തിലൊരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടുവ എന്ന് കേട്ടാൽ തന്നെ പേടിച്ച് ബോധം കെടാറുണ്ട്. കടുവയെ താലോലിച്ച് അതിന് മദ്യം കുടിക്കാൻ കൊടുക്കുന്ന വീഡിയോ ആണിപ്പോൾ ശ്രദ്ധ പിടിച്ച് പറ്റുന്നത്. മുകുൽ ദേഖാനേ എന്ന എക്സ് ഉപയോക്താവാണ് ഇതിന്‍റെ വീഡിയോ പങ്കുവച്ചത്. കടുവ സംരക്ഷണത്തിന് പേരുകേട്ട സ്ഥലമാണ് പെഞ്ച്. 2025 ഒക്ടോബർ 4ന് പെഞ്ചിൽനടന്നൊരു സംഭവം എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവച്ചത്. ചീട്ട് കളി കഴിഞ്ഞ് രാത്രി ഏറെ വൈകി 52 വയസുള്ള രാജു പട്ടേൽ എന്ന തൊഴിലാളി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. അയാൾ…

Read More

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… വ്യാജ ഇ-കോമേഴ്‌സ് സൈറ്റുകള്‍ക്കെതിരേ ജാഗ്രത വേണമെന്ന് സൈബര്‍ പോലീസ്

വ്യാജ ഇ-കോമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ ജാഗ്രത വേണമെന്ന് സൈബര്‍ പോലീസിന്‍റെ മുന്നറിയിപ്പ്. പ്രമുഖ ഇ – കോമേഴ്‌സ് സൈറ്റുകള്‍ക്കു സമാനമായ സൈറ്റുകള്‍, കുറഞ്ഞ തുകയ്ക്ക് ബ്രാന്‍ഡഡ് ആയിട്ടുള്ള ഉത്പന്നങ്ങള്‍ വാഗ്ദാനം ചെയ്തു സോഷ്യല്‍ മീഡിയയില്‍ പരസ്യങ്ങളായും വാട്‌സ്ആപ്പ്, ഇ – മെയില്‍ എന്നിവ വഴിയും ലഭ്യമാക്കിയാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഇത്തരം തട്ടിപ്പുകളില്‍ പെട്ട് വ്യാജ ഷോപ്പിംഗ് സൈറ്റുകള്‍ വഴി കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ ലഭിക്കുെമന്ന് കരുതി പണം നല്‍കുന്നവര്‍ക്ക് പണം നഷ്ടപ്പെടാം. സംസ്ഥാനത്ത് ഇത്തരത്തിലുള്ള പരാതികള്‍ ഉയര്‍ന്നതോടെയാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ടൈപോസ്‌ക്വോട്ടിംഗ്?ഒറ്റനോട്ടത്തില്‍ പ്രധാന വെബ്‌സൈറ്റുകളുടെ അഡ്രസ് പോലെ തോന്നിക്കത്തക്കവിധം, അറിയപ്പെടുന്ന സ്ഥാപനങ്ങളുടെ വെബ്‌സൈറ്റ് അഡ്രസിലെ അക്ഷരങ്ങള്‍ തെറ്റിച്ച് തട്ടിപ്പ് സൈറ്റുകളിലെത്തിക്കുന്ന സൈബര്‍ കുറ്റകൃത്യമാണ് ടൈപോസ്‌ക്വോട്ടിംഗ്. ഉദാഹരണമായി Goggle. com , foogle. com, hoogle. com, boogle. com, yoogle. com, toogle. com, roogle. com…

Read More

മിടുമിടുക്കിയായി ഇടുക്കി ഡാം; രണ്ടു മാസത്തിനിടെ എത്തി‍യത് 27,700 സഞ്ചാരികൾ; ടിക്കറ്റ് വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം

 ആർച്ച്ഡാം കാണാൻ രണ്ടു മാസത്തിനിടെ ഒഴുകിയെത്തിയത് 27,700 സഞ്ചാരികൾ. കഴിഞ്ഞ സെപ്റ്റംബർ ഒന്നിനാണ് പൊതുജനങ്ങൾക്കായി അണക്കെട്ട് തുറന്നുകൊടുത്തത്. 24 വരെയുള്ള കണക്കുകൾ പ്രകാരം 25,060 മുതിർന്നവരും 2,640 കുട്ടികളും ഡാം കാണാനെത്തി. ഇടുക്കി ആർച്ച് ഡാം എന്ന വിസ്മയം നേരിട്ടു കാണാൻ നിരവധി പേരാണ് ജില്ലയിൽ എത്തുന്നത്. കുറവൻ – കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ഇടുക്കി ഡാമും സമീപത്തെ ചെറുതോണി അണക്കെട്ടും സഞ്ചാരികൾക്ക് സമ്മാനിക്കുന്നത് അപൂർവമായ ദൃശ്യാനുഭവമാണ്. ഓണം, നവരാത്രി, ദീപാവലി തുടങ്ങിയ അവധിദിനങ്ങളിൽ സഞ്ചാരികളുടെ ഒഴുക്കായിരുന്നു. നിലവിൽ നിയന്ത്രണങ്ങളോടെയാണ് അണക്കെട്ടിലേക്ക് സന്ദർശനം അനുവദിച്ചിരിക്കുന്നത്. ഡാമിൽ പരിശോധനകൾ നടക്കുന്ന ബുധനാഴ്ചകളിലും റെഡ്, ഓറഞ്ച് അലർട്ട് ദിവസങ്ങളിലും പ്രവേശനമില്ല. സുരക്ഷാമുന്നറിയിപ്പുകൾ നിലനിൽക്കുന്നതിനാൽ അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനടയാത്ര അനുവദിക്കില്ല. ഹൈഡൽ ടൂറിസം അധികൃതർ ഏർപ്പെടുത്തിയിട്ടുള്ള ബഗ്ഗി കാറിൽ മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ. ഓണ്‍ലൈൻ ബുക്കിംഗ് വഴി സന്ദർശനത്തിന് ടിക്കറ്റ് എടുക്കാം.…

Read More

‘ദയവായി വാതിൽ തുറക്കൂ, എനിക്ക് പേടി തോന്നുന്നു’: ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ കുട്ടി നിഷ്കളങ്കമായി പ്രാർഥിച്ചു; പിന്നീട് സംഭവിച്ചത്…

കുഞ്ഞുങ്ങളുടെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. അവരുടെ കുറുന്പും കുസൃതിയുമൊക്കെ കലർന്ന വീഡിയോ കാണാൻ എല്ലാവർക്കും ഇഷ്ടമാണ്. അത്തരത്തലൊരു വീഡിയോ ആണിപ്പോൾ വൈറലാകുന്നത്. ലിഫ്റ്റിനുള്ളിൽ ഒരു കുഞ്ഞ് കുട്ടി കുടുങ്ങിപ്പോയി. പെട്ടെന്ന് തന്നെ അവൻ പ്രാർഥിക്കാൻ തുടങ്ങി. ദൈവമേ… എനിക്ക് പേടിയാകുന്നു. എത്രയും വേഗം നീ ഇതിന്‍റെ വാതിൽ ഒന്ന് തുറക്കാമോ പ്ലീസ്…. ‌അവന്‍റെ നിഷ്കളങ്കമായ പ്രാർഥന കേട്ടെന്നവണ്ണം ലിഫ്റ്റിന്‍റെ വാതിൽ പെട്ടെന്ന് തുറന്നു. അപ്പോൾത്തന്നെ കുട്ടി പുറത്തേക്ക് ഓടിപ്പോയി. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ നിരവധി ആളുകളാണ് കമന്‍റുമായി എത്തിയത്. അവന്‍റെ നിഷ്കളങ്കമായ പ്രാർഥനയ്ക്ക് മുന്നിൽ ആരാണ് വീണ് പോകാത്തത് എന്നാണ് മിക്ക ആളുകളും പറഞ്ഞത്. എന്നാൽ ഇത്രയും ചെറിയ കുട്ടിയെ ആരാണ് ഇങ്ങനെ ഒറ്റയ്ക്ക് വിട്ടതെന്നും ആളുകൾ വിമർശിച്ചു.    

Read More

കേരള ഝാന്‍സി റാണി അക്കാമ്മ ചെറിയാന് ജന്മനാടായ കാഞ്ഞിരപ്പള്ളിയില്‍ സ്മാരകം

കാഞ്ഞിരപ്പള്ളി: കേരള ഝാന്‍സി റാണി എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര സേനാനി അക്കാമ്മ ചെറിയാന് ജന്മനാടായ കാഞ്ഞിരപ്പള്ളിയില്‍ സ്മാരകം ഉയർന്നു. കാഞ്ഞിരപ്പള്ളി കുരിശുകവലയിലെ സഹൃദയ വായനശാലയോടു ചേര്‍ന്ന് സ്ഥാപിച്ചിരിക്കുന്ന അക്കാമ്മ ചെറിയാന്‍റെ പൂര്‍ണകായ പ്രതിമയുടെ അനാച്ഛാദനം 31ന് ഉച്ചകഴിഞ്ഞ് മൂന്നിന് ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിക്കും. ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ പെടുത്തിയാണ് നിര്‍മാണം. 1909 ഫെബ്രുവരി 14ന് കരിപ്പാപ്പറമ്പില്‍ തൊമ്മന്‍ ചെറിയാന്‍റെയും അന്നമ്മയുടെയും രണ്ടാമത്തെ മകളായി ജനിച്ചു. കാഞ്ഞിരപ്പള്ളി ഗവ. എച്ച്എസ്, ചങ്ങനാശേരി സെന്‍റ് ജോസഫ് എച്ച്എസ് എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടി. തുടര്‍ന്ന് എറണാകുളം സെന്‍റ് തെരേസാസ് കോളജില്‍നിന്ന് ചരിത്രത്തില്‍ ബിരുദം എടുത്തു. 1938ല്‍ അക്കാമ്മ കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് ഹൈസ്‌കൂളില്‍ പ്രധാനാധ്യാപികയായിരുന്ന കാലത്താണു തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപവത്കരിക്കപ്പെടുന്നതും ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നതും. കാഞ്ഞിരപ്പള്ളിയിലെ കോണ്‍ഗ്രസ് സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് യുവതികള്‍ രംഗത്തിറങ്ങിയപ്പോള്‍ നേതൃത്വം…

Read More

റഷ്യൻ വിമാനം ‘മെയ്ഡ് ഇൻ ഇന്ത്യ’

ഹ്രസ്വദൂരം ഇരട്ട എൻജിൻ പാസഞ്ചർ എയർക്രാഫ്റ്റ് എസ്ജെ-100 നിർമിക്കാനുള്ള സഹകരണത്തിന് ഇന്ത്യയും റഷ്യയും തമ്മിൽ ധാരണയായി. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡും റഷ്യയുടെ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപറേഷനും തമ്മിലുള്ള ധാരണാപത്രം മോസ്കോയിൽ തിങ്കളാഴ്ച ഒപ്പിട്ടു. ഇത്തരത്തിലുള്ള ആദ്യ പദ്ധതിയാണിത്. ഇതോടെ ഇന്ത്യയില്‍ ആദ്യമായി ഒരു സമ്പൂര്‍ണ യാത്രാവിമാനം നിര്‍മിക്കുന്നതിന് വഴിയൊരുങ്ങി. ഉഡാൻ പദ്ധതിക്കു കീഴിലാണ്, ഹ്രസ്വദൂര യാത്രാരംഗത്ത് വിപ്ലവം സൃഷ്ടിക്കാനുതകുന്ന കരാറെന്നും ആഭ്യന്തര ഉപയോക്താക്കൾക്കായി എസ്ജെ-100 എയർക്രാഫ്റ്റുകൾ നിർമിക്കാനുള്ള അവകാശം തങ്ങൾക്കായിരിക്കുമെന്നും ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് അറിയിച്ചു. സിവിൽ ഏവിയേഷൻ മേഖലയിൽ സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്‍റെ കാൽവയ്പാണിതെന്നും കന്പനി കൂട്ടിച്ചേർത്തു. ഇത്തരമൊരുംപദ്ധതി ഇതിനുമുൻപ് ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ഏറ്റെടുത്തത് 1961നും 1988നും ഇടയിലായിരുന്നു. ഇന്ത്യൻ വ്യോമ സേന ഉപയോഗിച്ചിരുന്ന AVRO HS-748 ആയിരുന്നു അന്ന് നിർമിച്ചിരുന്നത്. യുണൈറ്റഡ് എയര്‍ക്രാഫ്റ്റ് കോര്‍പ്പറേഷന്‍റെ വെബ്സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച്, എസ്ജെ-100 വിമാനത്തിന് 103 യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍…

Read More

കുട്ടനാടിന്‍റെ കരുമാടിക്കുട്ടൻ മണ്ഡപത്തിന് അവഗണന; പുരാവസ്തു വകുപ്പ് അടിയന്തിരമായി ഇടപെടണമെന്ന്  വികസന ഉപദേശകസമിതി

അമ്പലപ്പുഴ: കരുമാടിക്കുട്ടൻ മണ്ഡപം അവഗണന നേരിടുന്നതായി കരുമാടിക്കുട്ടൻ മണ്ഡപ വികസന ഉപദേശകസമിതി ആരോപിച്ചു. സംസ്ഥാന പുരാവസ്തുവകുപ്പിന്‍റെ അധീനതയിലുള്ളതാണ് മണ്ഡപം. ഉമ്മൻ ചാണ്ടി സർക്കാറിന്‍റെ കാലത്ത് 2014-15ൽ മന്ത്രിയായിരുന്ന കെ.സി.ജോസഫ് താത്പര്യമെടുത്ത് 16 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. പൈതൃക മാതൃകയിൽ ഓട് മേഞ്ഞ സന്ദർശക വിശ്രമസ്ഥലം, കരിങ്കൽ പാകിയ നടവഴി, ഉദ്യാനം, ഇരിപ്പിടങ്ങൾ, സെക്യൂരിറ്റി കാബിൻ എന്നിവ നിർമിച്ചു. റോഡരികിലും തോടരികിലും ദിശാ ബോർഡുക ൾ സ്ഥാപിച്ചു. നവീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം 2015 ജനുവരിയിൽ നടത്തിയിരുന്നു. എന്നാൽ, ഇതിനുശേഷം മണ്ഡപം അവഗണയിലാണെന്ന് ഉപദേശകസമിതി ആരോപിച്ചു. കരുമാടിക്കുട്ടൻ മണ്ഡപത്തിന് സംസ്ഥാന പുരാവസ്തു വകുപ്പിന്‍റെ പേരിൽ 10 സെന്‍റ് സ്ഥലം മാത്രമാണുള്ളത്. സ്ഥലപരിമിതി മണ്ഡപത്തിന്‍റെ വികസന പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. പുരാവസ്തുവകുപ്പ് ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കരുമാടിക്കുട്ടൻ മണ്ഡപ വികസന ഉപദേശക സമിതി ചെയർമാൻ കരുമാടി മുരളി ആവശ്യപ്പെട്ടു.

Read More

നെറ്റിൽ കുടുങ്ങാതിരിക്കട്ടെ… കുട്ടി എപ്പോഴും ഓണ്‍ലൈനില്‍ തന്നെയാണോ‍? പ്രത്യേകം ശ്രദ്ധിക്കണേ…

കൊച്ചി: പഠനത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി നമ്മുടെ കുട്ടികള്‍ ഓണ്‍ലൈനില്‍ ധാരാളം സമയം ചെലവഴിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ സുരക്ഷയെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും അവര്‍ക്ക് ശരിയായ അവബോധവും നല്‍കണമെന്നാണ് പോലീസ് മുന്നറിയിപ്പ്. കരുതല്‍ നല്ലതാണ്വ്യക്തിപരമായ സ്വകാര്യതയും സുരക്ഷയും, ഓഫ്‌ലൈനില്‍ എന്ന പോലെ തന്നെ ഓണ്‍ലൈനിലും പ്രധാനപ്പെട്ടതാണ്.C ഓണ്‍ലൈനില്‍ അഭിമുഖീകരിക്കുന്ന ആളുകളും സാഹചര്യങ്ങളും എല്ലായ്‌പ്പോഴും വ്യത്യസ്തമാണെന്ന് മനസിലാക്കാനും, എന്താണ് യഥാര്‍ഥ്യമെന്നും എന്താണ് വ്യാജമെന്നും വേര്‍തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കണം.,  തട്ടിപ്പുകളില്‍ വീണുപോകാതിരിക്കാന്‍ പാസ്‌വേര്‍ഡുകളും സ്വകാര്യ വിവരങ്ങളും പങ്കുവയ്ക്കാതിരിക്കാന്‍ അവരെ പഠിപ്പിക്കുക. വ്യക്തിപരമായ വിവരം വെളിപ്പെടുത്താനായി ആളുകള്‍ നിങ്ങളുടെ കുട്ടികളെ കബളിപ്പിച്ചേക്കാം. അക്കൗണ്ട് വിവരം ആവശ്യപ്പെടുന്നതോ അസാധാരണമായി തോന്നുന്ന അറ്റാച്ച്‌മെന്റ് ഉള്ളതോ ആയ, സന്ദേശം, ലിങ്ക്, അല്ലെങ്കില്‍ ഇമെയില്‍ ഒരു അപരിചിതനില്‍ നിന്ന് ലഭിച്ചാല്‍, രക്ഷിതാക്കളെ സമീപിക്കാന്‍ അവരെ പഠിപ്പിക്കുക. അപരിചിതരില്‍ നിന്നും സൗഹൃദ അഭ്യര്‍ഥനകള്‍ സ്വീകരിക്കരുത് ഒരു സന്ദേശം അസാധാരണമാണെന്ന് തോന്നിയാല്‍, നിങ്ങളുടെ അടുത്ത്…

Read More

സ്വര്‍ണാഭരണങ്ങള്‍ ലോക്കറില്‍ വയ്ക്കുക, ആഭരണങ്ങള്‍ അണിഞ്ഞ് രാത്രി മുറ്റത്തിറങ്ങാതിരിക്കുക; വില കുതിച്ചു കയറുമ്പോൾ കവര്‍ച്ചക്കാരെ കരുതിയിരിക്കണമെന്നു പോലീസ്

കോട്ടയം: സ്വര്‍ണവില ലക്ഷത്തിലേക്ക് അടുത്തതോടെ സ്വര്‍ണ മോഷണക്കേസുകള്‍ വര്‍ധിച്ചു. രാവും പകലും ജാഗ്രത പുലര്‍ത്തണമെന്നാണ് പോലീസ് നിര്‍ദേശം. പകല്‍സമയം വീടുകളില്‍ വ്യാപാരത്തിനെന്ന പേരില്‍ എത്തുന്ന അപരിചിതരുമായി സമ്പര്‍ക്കം പാടില്ലെന്നും ഭിക്ഷാടകര്‍ക്ക് ജനാലയിലൂടെ മാത്രമേ സഹായം നല്‍കാവൂ എന്നും പോലീസ് പറയുന്നു. നിസാര വിലയ്ക്ക് വീട്ടു സാധനങ്ങളും ഇന്‍സ്റ്റാള്‍മെന്‍റ് വ്യവസ്ഥയില്‍ ഉപകരണങ്ങളും നല്‍കാമെന്ന പേരില്‍ എത്തുന്നവരേറെയും കവര്‍ച്ചക്കാരോ കവര്‍ച്ചക്കാരുടെ ഏജന്‍റുമാരോ ആവാം. തനിച്ച് റോഡിലൂടെ സഞ്ചരിക്കുകയോ വീടിനു പുറത്ത് ജോലി ചെയ്യുകയോ ചെയ്യുന്ന സ്ത്രീകളോടു ബൈക്കിലെത്തി വഴി ചോദിച്ചും പരിചയം പറഞ്ഞും ശ്രദ്ധ തിരിച്ച് മാല കവരുന്ന മോഷ്ടാക്കള്‍ ഏറെയാണ്. ഇത്തരത്തില്‍ ജില്ലയില്‍ അന്‍പതിലേറെ കേസുകളിലാണ് പ്രതികളെ കിട്ടാതെ പോയത്. ചികിത്സാ സംബന്ധമായ രേഖകള്‍ നേരില്‍ കാണിക്കാനെന്ന വ്യാജേന വീട്ടില്‍ കയറി ആഭരണം കവരുകയോ വീട് കൊള്ളയടിക്കുകയോ ചെയ്യുന്നവരും കുറവല്ല. തനിച്ചു കഴിയുന്നവരും വയോധികരുമായവര്‍ ഇത്തരക്കാര്‍ക്ക് വെള്ളവും ഭക്ഷണവും…

Read More